The people of Kerala would be eternally greatful to your great effort to reveal the dedication and hard work of some great ESTJ (Extraverted Sensing Thinking Judging) personalities who are not known well to Keralites.
Great narration of someone who was a predecessor to me! It reviewed my memory of him that I heard from my grandmother! Learned more from this narration than from the grandmother! Thank you! 👏🙏💐
@@mscreationworks5787 ഈഴവർ ആയി ചേകവർ കു ഒരു ബന്ധവും ഇല്ല മലബാർ തിയ്യർക്ക് ഉള്ള സ്ഥാനപേര് ആണ് ചേകവർ തെക്കോട്ടു വന്ന തിയ്യരെ ഈഴവർ ജാതി matty ഈഴവ ആക്കി അത്രോള്ളു
Thank you Sir. Would like to hear bit more about Lokanatha panicker and Patheenatha panicker of Vanarappallil ( if you know). Not much written about them. But I heard a lot from my ancestors that Patheenatha panicker as the chief of kayamkulam army defeated the mighty Marthanda Varma in the first two battles between kayamkulam and venadu. Then there was big internal conspiracy before the third battle that outsted him from the army chief position and finally kayamkulam lost in the third battle etc.
SREE NARAYANA GURU Never told the word "Ezhava Sivan " at Aruvippuram Temple site. He told to the people that " NAM NAMMUDE SIVANE" AANU PRETISHTICHATHU
Let. More historical detailes of such people Frome the society who were kept outside the Hindu chathurvarnam whose deeds were deliberately suppressed by higher hindu society .
പത്തൊമ്പതാം നൂറ്റാണ്ടിൽ ആലപ്പുഴയ്ക്കടുത്ത് ' 'മംഗലം ' 'എന്ന നാട്ടുരാജ്യം ഭരിച്ചിരുന്ന ഒരു ഈഴവ നാടുവാഴി ആയിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കർ (1825 - 1874). ' 'മംഗലം വാഴും' വേലായുധപ്പെരുമാൾ എന്നാണ്അദ്ദേഹം അറിയപ്പെട്ടത് . പിതാവ് ശ്രീ. ഗോവിന്ദപ്പണിക്കർ. മംഗലംം ഭരിച്ചിരുന്ന പെരുമാൾ അച്ഛന്റെ ചെറുമകനായിരുന്നു 'വേലായുധപ്പെരുമാൾ ' എന്ന വേലായുധപ്പണിക്കർ.18 കളരിയ്ക്ക് അധിപനായിരുന്നു വേലായുധപ്പണിക്കർ . പെരുമാൾ അച്ഛന്റെ മരണ ശേഷം വേലായുധപ്പണിക്കർ അടുത്ത വാഴുന്നോർ ( രാജാവ് ) ആയി അരിയിട്ടു വാഴിക്കപ്പെട്ടു. മംഗലത്തെ നാടുവാഴിയുടെ സ്ഥാനപ്പേരു പെരുമാൾ എന്നാണ് ' 1750 ശേഷം, മംഗലം എന്ന നാട്ടുരാജ്യവും തിരുവിതാം കുറിന്റെ ഭാഗമായിപരിഗണിച്ചിരുന്നെങ്കിലും , മംഗലം ദേശത്തിന്റെ പരിപൂർണ്ണ ഭരണം കല്ലിശ്ശേരി തറവാട്ടുകാരാണ് നടത്തിയിരുന്നത്. സ്വന്തമായി കാലാൾപ്പടയും ചാവേർപ്പടയും നാവികപ്പടയും അടങ്ങിയ ഒരു വലിയ സൈന്യം പണിക്കർക്കുണ്ടായിരുന്നു.തിരുുവിതാംകൂറിലെ മാടമ്പിമാരുടെ ഉപദ്രവങ്ങളിൽ നിന്ന് ഈഴവരേയും, ക്രിസ്ത്യാനികളേയും മുസ്ലീംങ്ങളേയും ദളിതരേയും അക്കാലത്ത് രക്ഷിച്ചിരുന്നത് വേലായുധപണിക്കർ ആയിരുന്നു. പണിക്കർ സ്വന്തം സൈന്യവുമായി മംഗലത്തിനുു പുറത്തിറങ്ങിയാൽ തിരുവിതാംകൂർ വിറയ്ക്കുമായിരുന്നു. മുന്നൂറു മുുറി പുരയിടവും പതിനാലായിരം ചുവടു തെങ്ങും വാണിജ്യാവശ്യത്തിനായി പായ്‌ക്കപ്പലുകളും മൂവായിരത്തിലധികം പറ നെൽപ്പാടങ്ങളും സ്വന്തമായുള്ള ധനിക കുടുംബമായിരുന്നുു പണിക്കർ ജനിച്ച കല്ലിശ്ശേരി തറവാട്.ചെറുപ്പത്തിൽ ആയോധന വിദ്യയും കുതിര സവാരിയും വ്യാകരണവും അഭ്യസിച്ചു. കുതിരകൾ, ആനകൾ, ബോട്ട്, ഓടിവള്ളം, പല്ലക്ക്, തണ്ട് എന്നിവ അദ്ദേഹത്തിനു വാഹനമായുണ്ടായിരുന്നു. വലിയ ശിവ ഭക്ത നായിരുന്നു പണിക്കർ. അദ്ദേഹം കാശി മുതൽ രാമേശ്വം വരെ ഒന്നു രണ്ടു വർഷത്തിലധികം തീർത്ഥാടനം നടത്തിയിട്ടുണ്ട്. ഭാരതം ഒട്ടുമുക്കാലും സഞ്ചരിച്ചു .ഈക്കാലത്ത് തന്ത്രശാസ്ത്രം , പൂജാ വിധി, കഥകളി , എന്നിവ അഭ്യസിച്ചു.നാട്ടിൽ തിരിച്ചത്തിയതിനു ശേഷം, തൻ്റെ ഇഷ്ട ദേവനായ വൈക്കം മഹാദേവ ക്ഷേത്രത്തിൽ, ഒരു ബ്രാഹ്മണ യുവാവിൻ്റെ വേഷത്തിൽ താമസിച്ചു ഭജനമിരുന്നു. ക്ഷേത്ര ആചാരങ്ങളെല്ലാം കണ്ടു മനസ്സിലാക്കി അദ്ദേഹം.എന്നിട്ട് ആറാട്ടുപുഴയിൽ ഒരു ശിവക്ഷേത്രം' 1852 ഇടവം 5 - ന് അദ്ദേഹം സ്ഥാപിച്ചു, ശിവപ്രതിഷ്ഠ നടത്തി. മാവേലിക്കര നിവാസിയായ വിശ്വവനാഥൻ ഗുരുക്കൾ എന്ന വീരശൈവ ബ്രഹ്‌മണനെ ക്ഷേത്ര പൂജാരിയായി നിയമിക്കുകയും ചെയ്തു. ബ്രാഹ്മണരുടെ മാത്രം കലയായിരുന്ന കഥകളി ആദ്യമായി പഠിച്ച ,ആദ്യ'മായി കഥകളി സംഘം സ്ഥാപിച്ച അബ്രാഹ്മണനായിരുന്ന Iവേലായുധപ്പണിക്കർ. വാരണപ്പള്ളി തറവാട്ടിലെ 'വെളുത്തമ്മ ചാന്നാട്ടി യെന്ന സ്ത്രീയെയാണ് വിവാഹം കഴിച്ചത്.പ്രശസ്തമായ '' മൂക്കുത്തി വിളംമ്പരം ' അദ്ദേഹം പന്തളത്തു വച്ച് നടത്തി. ഈ വിളംമ്പരത്തോടു കൂടിയാണ് , ജാതി മത ഭദമന്യേ തിരുവിതാം കൂറിലെ എല്ലാ സ്ത്രി കളും മൂക്കുത്തി ധരിച്ചു തുടങ്ങിയത്മടങ്ങുന്നത്. അച്ചി പ്പുടവ സമരത്തിന് അദ്ദേഹം പിൻ തുണ നൽകി.,വഴിനടക്കൽ വിപ്ളവം,കാർഷികസമരം തുടങ്ങിയവക്ക് നേതൃത്വം വഹിച്ചു. തിരൂവിതാംകൂർ രാജാവിന്റെ മോഷ്ടിക്കപ്പെട്ട ഒരു രത്നം, രാജാവിന്റെയും ദിവാൻ മാധവറാവുവിന്റെ യും അഭ്യർത്ഥനപ്രകാരം, പണിക്കർ കൊള്ളക്കാരിൽ നിന്ന് പിടിച്ചെടുത്ത് നൽകിയിട്ടുണ്ട്. അതിന്, രണ്ടു കൈകളിലും വീര ശൃംഗല നൽകി . പണിക്കരെ രാജാവ് ആദരിച്ചിട്ടുണ്ട്..കേരളം കണ്ട ഏറ്റവും വലിയ വീരനും വിപ്ലവകാരിയും ദീന ജന രക്ഷകനുമായിരുന്നു ' മംഗലം വാഴും വേലായുധപ്പെരുമാൾ ' എന്ന ആറാട്ടുപുഴ വേലായുധപ്പണിക്കർ. 1874 ജനുവരി 3 ന് മാടമ്പി മാരുടെ ഉപജാപത്തിൽ ചതിയിൽ പണിക്കർ കൊല ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ കൊട്ടാരം ഇന്നും മംഗലത്തുണ്ട് .
1858ല്‍ കായം കുളം കമ്പോളത്തില്‍ അച്ചിപ്പുടവ ഉടുത്ത് ചെന്നതായിരുന്നു ഒരു അവർണ്ണ സ്ത്രീ . കണങ്കാല് വരെയെത്തുന്ന ഇരട്ടത്തുണിയാണ് അച്ചിപ്പുടവ . അവര്‍ണര്‍ക്ക് മാറ് മറയ്ക്കാന്‍ അവകാശമില്ലാത്ത കാലമാണെന്നോര്‍ക്കണം ഇത് കണ്ട സവര്‍ണരുടെ കുരു പൊട്ടി . അതിന്‍റെ മുഴക്കത്തില്‍ കമ്പോളം വിറ കൊണ്ടു .ജാതിയില്‍ ഉന്നതരും ചിന്തകളില്‍ അധകൃതരുമായ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ആ സ്ത്രീയുടെ മേല്‍മുണ്ട് വലിച്ചു കീറി . ഇനിയാരും ഇങ്ങനെയൊരു ധിക്കാരം കാണിക്കാതിരിക്കാന്‍ അവരെ കമ്പോളത്തിലൂടെ നടത്തിച്ചു. മനുഷ്യത്വം മനസ്സിലുള്ളവര്‍ തലകുനിച്ചു . അനീതിക്കെതിരെ കൈകളുയര്‍ത്താന്‍ മാത്രം ശക്തി അവര്‍ക്കില്ലാതെ പോയി.ഉള്ള ജോലി,ആട്ടും തുപ്പുമേറ്റ് കൊണ്ടാണെങ്കിലും ജീവിക്കാനുള്ള സാഹചര്യം അങ്ങനെ നഷ്ടപ്പെടാനുള്ളത് പലതും അവര്‍ക്ക് നിവര്‍ന്നു നില്‍ക്കാനുള്ള ധൈര്യം ഇല്ലാതാക്കി. പിന്നീട് 1851 ല്‍ മംഗലത്ത് ശിവപ്രതിഷ്ഠ നടത്തി. ഈഴവരുടെ വകയായി കേരളത്തില്‍ സ്ഥാപിച്ച ആദ്യശിവക്ഷേത്രമാണ് മംഗലത്തെ ഇടയ്ക്കാട് ക്ഷേത്രം. ഇതിനെതിരേ സവര്‍ണ വിരോധം ആളിക്കത്തി യെങ്കിലും ആറാട്ടുപുഴ വേലായുധപ്പണിക്കരെ എതിര്‍ക്കു വാനുള്ള തന്റേടം ആര്‍ക്കുമുണ്ടായില്ല എന്നതാണ് വസ്തുത. 1888 ല്‍ അരുവിപ്പുറം പ്രതിഷ്ഠക്ക് ഗുരുദേവന് പ്രചോദനമായത് മംഗലം പ്രതിഷ്ഠയാണ് 1860 ലെ മൂക്കൂത്തി വിപ്ലവമാണ് ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതത്തിലെ ധീരോദാത്തമായ മറ്റൊരേട്. അക്കാലത്ത് ആഭരണങ്ങള്‍ ധരിക്കുന്നതിന് ഓരോ സമുദായത്തിനും ഓരോ ചിട്ടയുണ്ടായിരുന്നു. ഈഴവ സ്ത്രീകൾക്ക് മൂക്കൂത്തി ധരിക്കുവാൻ അവകാശമില്ലായിരുന്നു. എന്നിട്ടും പന്തളത്ത് ഒരു ഈഴവ യുവതി ഈ നാട്ടുനടപ്പ് ലംഘിച്ച് ഒരു മൂക്കൂത്തി ധരിച്ചു. ഇതില്‍ അമര്‍ഷം പൂണ്ട സവര്‍ണര്‍ എന്തുചെയ്‌തെന്നോ? അവര്‍ ആ യുവതിയുടെ മൂക്കൂത്തി മൂക്കോടെ ചെത്തിയെടുത്ത് നിലത്തിട്ട് ചവിട്ടിയരച്ചു. ഇതിന് പ്രതികാരം ചെയ്യാന്‍ പണിക്കരും സംഘവും എത്തിയത് ഒരു കിഴി നിറയെ സ്വര്‍ണ മൂക്കൂത്തികളുമായിട്ടായിരുന്നു. ഈഴവ യുവതികളുടെ മൂക്കൂത്തി പറിച്ചെടുക്കുവാന്‍ പിന്നെ ഒരു കയ്യും ഉയര്‍ന്നിട്ടില്ല.
കേരളത്തിലെ ആദ്യത്തെ കര്‍ഷക സമരം നയിച്ചത് (1866ല്‍) ആറാട്ടുപുഴ വേലായുധ പ്പണിക്കരായിരുന്നു എന്നു കേള്‍ക്കുമ്പോള്‍ പലരുടേയും നെറ്റി ചുളിയും. തിരുവിതാം കൂറിലെ നെയ്ത്തുകാര്‍ ഈഴവ സമുദായക്കാരാ യിരുന്നെങ്കിലും അവര്‍ നെയ്യുന്ന വസ്ത്രം മുട്ടിനു താഴെ ധരിക്കുവാന്‍ അവര്‍ക്ക് അവകാശമു ണ്ടായിരുന്നില്ല. എന്നിട്ടും കായംകുളം പത്തിയൂര്‍ പ്രദേശത്ത് ഒരു സമ്പന്ന ഈഴവ യുവതി മുണ്ട് നീട്ടിയുടുത്ത് വയല്‍ വരമ്പിലൂടെ യാത്ര ചെയ്യാന്‍ തയാറായി. അത് സവര്‍ണര്‍ക്ക് പിടിച്ചില്ല. അവര്‍ ആ സ്ത്രീയെ അധിക്ഷേപിക്കുക മാത്രമല്ല, അവരുടെ വസ്ത്രത്തില്‍ മുറുക്കിത്തുപ്പുകയും ചെയ്തു. സവര്‍ണരുടെ ഈ നിഷ്ഠൂരതക്ക് വിരാമമിടാന്‍ പണിക്കര്‍ ഒരു പ്രത്യേക പ്രതിരോധരീതി അവലംബിച്ചു. ഇനിയൊരു തീരുമാനമുണ്ടാകുന്നതുവരെ സവര്‍ണരുടെ കൃഷിയിടങ്ങളിലെ ജോലികള്‍ ചെയ്യരുതെന്ന് അദ്ദേഹം തന്റെ ആളുകള്‍ക്ക് നിര്‍ദ്ദേശം നല്കി. അതേത്തുടര്‍ന്ന് ജോലിക്കാര്‍ ഒരു പണിമുടക്കിലേക്ക് നീങ്ങിയപ്പോള്‍ സവര്‍ണരുടെ വരുമാന മാര്‍ഗങ്ങ ളെല്ലാം സ്വാഭാവികമായും അടഞ്ഞു. ജോലിയില്‍ നിന്ന് വിട്ടു നിന്നവര്‍ പട്ടിണിയിലേക്ക് പോയതുമില്ല. അവരുടെ കുടുംബങ്ങളിലേക്കാവശ്യമായ അരിയും മറ്റും പണിക്കര്‍ എത്തിച്ചു കൊടുത്തു കൊണ്ടിരുന്നു. ഒടുവില്‍, പണിക്കരോട് ഏറ്റുമുട്ടുന്നത് വലിയ വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തു മെന്ന് മനസിലാക്കിയ സവര്‍ണര്‍ പരസ്യമായ ക്ഷമാപണത്തിന് തയാറാ യതിന് ശേഷമാണ് നിസഹകരണ സമരം പിന്‍വലിച്ചത്. അങ്ങനെ കേരളത്തില്‍ ആദ്യമായി കര്‍ഷകത്തൊഴിലാളി സമരം സംഘടിപ്പിക്കു ന്നതും വിജയിപ്പിക്കുന്നതും ആറാട്ടുപുഴ വേലായുധപ്പണിക്കരാണ്. വഴിനടക്കല്‍ സമരത്തിന്റേയും ആദ്യപോരാളി ആറാട്ടുപുഴ വേലായുധപ്പണിക്കരായിരുന്നു. 1867 ലാണ് ഇടപ്പള്ളി രാജകുമാരനെതിരേ ‘ഹോയ്’ വിളിച്ച് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ വഴി നടന്നത്. ഇതേ ആവശ്യം മുന്‍നിര്‍ത്തിയുള്ള വൈക്കം സത്യാഗ്രഹം നടന്നത് പിന്നേയും 60 വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്നുകൂടി മനസിലാക്കി യാലേ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ നടത്തിയ വഴിനടക്കലിന്റെ വലിപ്പം മനസിലാ കുകയുള്ളൂ. പണിക്കരുടെ ധീരതയുടെ അംഗീകരമായി രാജാവ് അദ്ദേഹത്തിന് വീരശൃംഖല സമ്മാനിച്ച ചരിത്രവുമുണ്ട്. 1869 ല്‍ തിരുവനന്തപുരത്തേക്ക് മുറജപത്തിനായി വഞ്ചിയില്‍ പോയ മുഖ്യതന്ത്രിയുടെ സാളഗ്രാമം കായംകുളം കായലില്‍വെച്ച് അക്രമികള്‍ തട്ടിയെടുത്തു. രാജകല്പന ഉണ്ടായിട്ടും ഉദ്യോഗസ്ഥര്‍ക്ക് അത് വീണ്ടെടുക്കാനായില്ല. ഒടുവില്‍ തിരുവിതാംകൂര്‍ മഹാരാജാവ് ആയില്യം തിരുനാള്‍ ഈ ദൗത്യം വേലായുധപ്പണിക്കരെ ഏല്പിക്കുകയും ഒരാഴ്ചക്കുള്ളില്‍ സാളഗ്രാമ വുമായി പണിക്കര്‍ മഹാരാജാവിന്റെ സന്നിധിയില്‍ നേരിട്ട് ഹാജരാവു കയും ചെയ്തു. അതിന്റെ സന്തോഷ സൂചകമായി മഹാരാജാവ് വീരശൃഖല നല്കി പണിക്കരെ ആദരിച്ചു. ഒപ്പം പണിക്കര്‍ സ്ഥാനം ഈഴവര്‍ക്കു അനുവദിക്കുകയും ചെയ്തു.
തിരുവിതാംകൂറില്‍ അങ്ങനെ ആദ്യമായി പണിക്കര്‍സ്ഥാനം ലഭിച്ച വ്യക്തിയാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. അന്നുമുതലാണ് ആറാട്ടുപുഴ വേലായുധ ചേകവര്‍, ആറാട്ടിപുഴ വേലായുധ പണിക്കരായത്. നാട്ടിലുണ്ടാകുന്ന വലിയ തര്‍ക്കങ്ങളെല്ലാം പരിഹരിക്കുന്ന കോടതിയായും പണിക്കര്‍ക്ക് പ്രവര്‍ത്തിക്കേണ്ടി വന്നു. പണിക്കര്‍ മുന്നിലെത്തിയാല്‍ എത്ര വലിയ തര്‍ക്കവും രമ്യമയായി പരിഹരിക്ക പ്പെടുമെന്നും, അര്‍ഹര്‍ക്ക് നീതി ലഭിക്കുമെന്നുമുള്ള വിശ്വാസം പരക്കെ നിലനിന്നിരുന്നു. എന്നാല്‍ ആ നിലയിലൊക്കെ പണിക്കരുടെ ഔന്നത്യം വര്‍ധിക്കുന്നതനുസരിച്ച് അദ്ദേഹത്തിനെതിരായ എതിര്‍പ്പും കൂടിക്കൂടി വന്നു. എങ്കിലും ആറാട്ടുപുഴ വേലായുധപ്പണിക്കരോട് നേരിട്ട് എതിര്‍ക്കാ നുള്ള ധൈര്യം ആര്‍ക്കുമുണ്ടായിരുന്നില്ല. അതേത്തുടര്‍ന്ന് പണിക്കരോട് എതിര്‍പ്പുള്ള സവര്‍ണരും മറ്റും ചേര്‍ന്ന് അദ്ദേഹത്തെ ചതിയില്‍ പെടുത്തുവാനുള്ള പദ്ധതി തയാറാക്കി. ഒരു കേസിന്റെ കാര്യത്തിനായി കൊല്ലത്തേക്ക്, തണ്ടുവലിക്കുന്ന ബോട്ടില്‍ രാത്രി നേരത്ത് യാത്ര തിരിച്ചതായിരുന്നു പണിക്കര്‍. സമയം അര്‍ധരാത്രി. ബോട്ട് കായംകുളം കായലിലെത്തി. ആ സമയം പണിക്കര്‍ നല്ല ഉറക്കത്തിലായിരുന്നു. തണ്ടുവലിക്കാര്‍ ബോട്ടു തുഴഞ്ഞുകൊണ്ടിരുന്നു. പെട്ടെന്ന് കേവുവള്ള ത്തിലെത്തിയ ചില സവർണ്ണർ, പണിക്കരോട് ഒരു അത്യാവശ്യ കാര്യം പറയാനു ണ്ടെന്നു പറഞ്ഞ് ബോട്ടില്‍ കയറി. ഒരു മോഷണക്കുറ്റത്തിന് പണിക്കര്‍ ശിക്ഷിച്ചു വിട്ട, അദ്ദേഹത്തിന്റെ തന്നെ മുന്‍ കാര്യസ്ഥന്‍ കിട്ടന്‍ അവരിലൊരാളായിരുന്നു. ഒരാള്‍ പണിക്കര്‍ ഉറങ്ങുന്ന സ്ഥലത്തേക്ക് കയറി. ഉറങ്ങിക്കിടക്കുന്ന ആ തേജോരൂപം കണ്ടപ്പോള്‍ അക്രമി ഒന്നു പതറിയെങ്കിലും ധൈര്യം വീണ്ടെടുത്ത് ആ പുരുഷ സിംഹത്തിന്റെ വിരിമാറിലേക്ക് കഠാര കുത്തിയിറക്കി. തണ്ടുവലിക്കാര്‍ ചതി മനസിലാക്കിയപ്പോഴേക്കും അക്രമികള്‍ കേവുവള്ളത്തില്‍ കയറി രക്ഷപെട്ടിരുന്നു. ജനുവരി 8 ന് തന്റെ 49 ആമത്തെ വയസിലാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന പുരുഷകേസരി ചതിയില്‍ പെട്ടു മരിക്കുന്നത്. വേലായുധപ്പണിക്കര്‍ തുറന്നു വിട്ട സാമൂഹ്യ വിപ്ലവ കൊടുങ്കാറ്റില്‍ നിന്നും ഈര്‍ജം ഉള്‍ക്കൊണ്ടാണ് വയല്‍വാരത്ത് നരായണൻ എന്ന ശ്രീനാരാ യണ ഗുരു സംസ്‌കൃതത്തില്‍ ഉപരിപഠനത്തിനായി വാരണപ്പള്ളി തറവാട്ടിലെത്തുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമാണ് അപ്പോള്‍ വാരണപ്പള്ളി യിലുണ്ടായിരുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ മക്കളും ശ്രീനാരായണ ഗുരുദേവനും അങ്ങനെ സതീര്‍ത്ഥ്യരായി
ഈഴവർ ചണ്ടാള വിഭാഗത്തിൽ പെടുന്നവരാണ്...പണ്ടുകാലത്ത് നമ്പൂതിരിമാരും നായന്മാരും ഈഴവരെ കണ്ടിരുന്നത് പുലയർക്കും, പറയർക്കും സമാനമായാണ്. ഈച്ചക്ക് ഇടം കൊടുത്താലും ഈഴവന് ഇടം കൊടുക്കരുതെന്നാണ് അവരുടെ പ്രമാണം.!! ഈഞ്ചത്തലയും ഈഴവ തലയും അടിച്ചൊതു ക്കുവാനുള്ളതാണ് എന്നതാണ് നമ്പൂതിരിമാരുടെ ഭാഷ്യം.!! ആലുമൂട്ടിൽ ചാന്നാൻ ഒരു കാർ വാങ്ങിയെങ്കിലും അത് രാജവീഥിയിൽക്കൂടി ഓടിക്കുന്നതിനു അന്നത്തെ ദുരചാരമായിരുന്ന തീണ്ടാപ്പാട് ഒരു തടസ്സമായിരുന്നു. കൊട്ടിയായ ( ഈഴവ ) സമുദായത്തിൽപെട്ട പൽപ്പു വിദേശത്ത് നിന്നും മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി നാട്ടിലെത്തി ആശുപത്രിയിൽ ഡോക്ടർ ആയി കയറാൻ മോഹിച്ചു തിരുവിതാംകൂർ മഹാരാജാവിന്റ അടുത്തെത്തിയപ്പോൾ അന്നത്തെ രാജാവ് പറഞ്ഞത് " സ്വർണ്ണം കൊണ്ട് ചുറ്റിയ ഒരു കത്തി തരാം പോയി കള്ള് ചെത്തുക. വലിയ വിദ്യാഭ്യാസമുള്ള കൊട്ടിയായത് കൊണ്ട് പത്തു തെങ്ങു കൂടുതൽ ചെത്താനുള്ള അനുമതിയും കൊടുത്തു.!! ✍️ സണ്ണി. എം. കപിക്കാട്.
@@SreenathRMohan ഈഴവർ ചണ്ടാള വിഭാഗത്തിൽ പെടുന്നവരാണ്...പണ്ടുകാലത്ത് നമ്പൂതിരിമാരും നായന്മാരും ഈഴവരെ കണ്ടിരുന്നത് പുലയർക്കും, പറയർക്കും സമാനമായാണ്. ഈച്ചക്ക് ഇടം കൊടുത്താലും ഈഴവന് ഇടം കൊടുക്കരുതെന്നാണ് അവരുടെ പ്രമാണം.!! ഈഞ്ചത്തലയും ഈഴവ തലയും അടിച്ചൊതു ക്കുവാനുള്ളതാണ് എന്നതാണ് നമ്പൂതിരിമാരുടെ ഭാഷ്യം.!! ആലുമൂട്ടിൽ ചാന്നാൻ ഒരു കാർ വാങ്ങിയെങ്കിലും അത് രാജവീഥിയിൽക്കൂടി ഓടിക്കുന്നതിനു അന്നത്തെ ദുരചാരമായിരുന്ന തീണ്ടാപ്പാട് ഒരു തടസ്സമായിരുന്നു. കൊട്ടിയായ ( ഈഴവ ) സമുദായത്തിൽപെട്ട പൽപ്പു വിദേശത്ത് നിന്നും മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി നാട്ടിലെത്തി ആശുപത്രിയിൽ ഡോക്ടർ ആയി കയറാൻ മോഹിച്ചു തിരുവിതാംകൂർ മഹാരാജാവിന്റ അടുത്തെത്തിയപ്പോൾ അന്നത്തെ രാജാവ് പറഞ്ഞത് " സ്വർണ്ണം കൊണ്ട് ചുറ്റിയ ഒരു കത്തി തരാം പോയി കള്ള് ചെത്തുക. വലിയ വിദ്യാഭ്യാസമുള്ള കൊട്ടിയായത് കൊണ്ട് പത്തു തെങ്ങു കൂടുതൽ ചെത്താനുള്ള അനുമതിയും കൊടുത്തു.!! ✍️ സണ്ണി. എം. കപിക്കാട്.
സാർ ഈ കാർത്തികപ്പള്ളി താലൂക്കിലെ മുട്ടം ആലുംമൂട്ടിൽ തറവാട് എന്നൊരു തറവാട് ഉണ്ട് അന്ന് തിരുവിതാംകൂർ രാജാവിന് മാത്രം കാറുണ്ടായിരുന്ന കാലത്ത് സ്വന്തമായി കാർ ഉണ്ടായിരുന്ന ഏറ്റവും വലിയ ആഢ്യത്വത്തിന്റെ ലക്ഷണമായ ആലുംമൂട്ടിൽ തറവാട് ഇന്നും അവിടെ നിൽപ്പുണ്ട് ഇനി കേരളത്തിലെ ജാതിവ്യവസ്ഥയെ കുറിച്ചുള്ള ഡീറ്റൈൽ അറിയണമെങ്കിൽ കേരളവും കേരളീയ വംശജരും എന്ന പുസ്തകം ഹർമൻ ഗുണ്ടർട്ട് പ്രസിദ്ധീകരിച്ചിരുന്നു ഇന്നത്തെ ജാതി കോമരങ്ങൾ അത് നശിപ്പിച്ചോ ഇല്ലയോ എന്നുള്ളതിനെ കുറിച്ച് എനിക്കറിയില്ല
മുട്ടത്തു ആലുംമ്മൂട്ടിൽ തറവാട്ടിനോട് ചേർന്നു തേക്കുടുത്തു മഹാദേവ ക്ഷേത്രം എന്നൊരു അമ്പലമുണ്ട്. അവിടെയും ആളിമൂട്ടിലെ കാരണവന്മാരുടെ ക്ഷണപ്രകാരം പ്രതിഷ്ഠ നടത്തിയത് കണ്ടിയൂർ മറ്റത്തിൽ വിശ്വനാഥൻ ഗുരുക്കൾ ആണ്. ഇത് കുടുംബത്തിലെ കാരണവർ ആയിരുന്ന എ പി ഉടയാഭാനു തന്റെ പുസ്തകത്തിൽ രേഖപ്പെടുത്തുന്നുണ്ട്. 🙏
ഈ മറ്റത് ഗുരുക്കൾ തുടർന്ന് ശിവലിംഗസ്വാമികൾ അരുവിപ്പുറം പ്രതിഷ്ഠ നടത്തിയതും തൈക്കാട്ട് അയ്യ എന്ന ഹെഡയോഗി യുടെ ശിഷ്യൻ ആയിരുന്നു ശ്രീനാരായണ ഗുരു അയ്യൻകാളി അയ്യ വൈകുണ്ട സ്വാമികൾ പക്ഷെ ചരിത്രത്തിൽ ചിലരെ വിസ്മരിക്കുന്നു .ബിജെലാ രാജ്യത്തുണ്ടായ നവോധാനവും 1100ad യിൽ ബസൗഈശ്വരൻ നടത്തിയ നവോധാനവും അതിന്റ ഭാഗമായി ഉണ്ടായ ലിംഗായത് എന്ന മതവും തുടർന്ന് ഇവർ നേരിട്ട സവർണ പീഡനവും മട്ടിടങ്ങളിലേക്കു ഓടിപോകേണ്ടിവന്നതും അതിന്റെ സ്മരണ നിലനിൽക്കുംൻ കുടല സംഗമേശ്വര ക്ഷേത്രവു. ഒക്കെ പിന്നോക്ക സമുദായങ്ങലിൽ മാറ്റം സൃഷ്ടിച്ചിട്ടുണ്ട് .ഇങ്ങനെ ബുദ്ധ മത വിസ്വദികളായ വീരശൈവരെ ഒച്ചിറയിൽ അവഹേളിക്കുന്ന സിനിമ പോലും നിർമ്മിച്ചിട്ടുണ്ട് സമൂഹത്തിൽ1.5 %വരുന്ന ജനത ഒറ്റപ്പെട്ടുപോയതുകൊണ്ടു ജാതി അവഹേളനം നടത്തിയ അന്നത്തെ വരെണിവർഗം പുറംതള്ളിയിട്ടുണ്ട് കർണാടകത്തിൽ ഇതല്ല അവസ്‌ഥ അവരിൽനിന്ന്. ആയുർവേദ നയത് കളരി ഒരുകാര്യങ്ങൾ കേരളത്തിൽ കൊണ്ടുവന്നിട്ടുണ്ട് .കുമ്പകോണത്തെ മഠം സിദ്ധ ഗംഗ മഠം ഇങ്ങനെ അവർ പകർന്നുകൊടുത്തു ചരിത്രം മറന്നുപോകുന്നു
തെക്കൻ കേരളത്തിലെ പ്രബല ഈഴവ പണിക്കർ ,ചാന്നാർ കുടുംബങ്ങൾ എല്ലാം സത്യത്തിൽ കൊരപ്പുഴക്ക് അപ്പുറതുനിന്ന് വേണാട് രാജാക്കന്മാർ യുദ്ധം സൈനിക സേവനത്തിനായി ആനയിച്ച തിയ്യ ചേകവൻ മാരാണ് പക്ഷേ യുഗപ്രഭാവനായ ശ്രീ നാരായണ ഗുരുവിന്റെ യോഗിശ്വര തേജസ്സിൽ ആകൃഷ്ടരായ തിയ്യ പണിക്കർ ,ചാന്നാൻമാർ ,വൈദ്യന്മാർ അവരുടെ പിന്തലമുറ ഈഴവരായി കാല ക്രമത്തിൽ പരിവർത്തനപെട്ടു. അവർ ഈഴവരായി ജീവിക്കുന്നു.
മറ്റം വിശ്വനാഥൻ ഗുരുക്കൾ ===================== മാവേലിക്കര കണ്ടിയൂർ മറ്റത്തു വിശ്വനാഥഗുരുക്കൾ പ്രമുഖനായ ഒരു സാമൂഹ്യ പരിഷ്കർത്താവായിരുന്നു. തീണ്ടലും തൊടിയിലും നടമാടിയിരുന്ന അക്കാലത്ത് സ്വന്തമായി ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടത്തുവാനുള്ള ധൈര്യം കാണിച്ച സന്ന്യാസിവര്യനാണ്. 1888 -ലെ ശ്രീനാരായണ ഗുരു ദേവൻ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തുന്നതിനു 36 വർഷം മുമ്പ് ,ജനിക്കുന്നതിനു 4 വർഷം മുമ്പ് 1852-ൽ ആറാട്ടുപുഴവേലായുധ പണിക്കർ മംഗലത്ത് ഒരു ക്ഷേത്രം പണിയുകയും ആ ക്ഷേത്രത്തിൽ മറ്റത്തു വിശ്വനാഥൻ ഗുരുക്കൾ ശിവ പ്രതിഷ്ട നടത്തുകയും ചെയ്തു. ജാതി ഭേദമന്യേ ഏവർക്കും പ്രവേശനം ഉണ്ടായിരുന്നു . ഒരു വർഷം കഴിഞ്ഞു ചേർത്തലയിൽ തണ്ണീർമുക്കം ചെരുവാരണം കരയിൽ രണ്ടാമത്തെ ശിവ ക്ഷേത്രം സ്ഥാപിക്കപ്പെട്ടു, അവിടെയും വിഗ്രഹം പ്രതിഷ്ടിച്ചതു വിശ്വനാഥൻ ഗുരുക്കൾ ആണ് .അതെ വർഷം തന്നെ കായംകുളം ആലുംമ്മൂട്ടിൽ ചാന്നാർ വക കുടുംബവീട്ടിനോടനുബന്ധിച്ചും അതെ ഗുരുക്കൾ മറ്റൊരു ശിവപ്രതിഷ്ഠ നടത്തി
Jyothilal V Nair താങ്കൾക്ക് മിനിമം ഒരു മാരാരായിട്ടെങ്കിലും ജനിക്കുവാനുള്ള യോഗൃതയുണ്ടായിരുന്നു... കഷ്ടം മുകളിൽ ജനിക്കുവാനുള്ള ടെക്നിക്കുകളൊന്നും അറിവില്ലായിരുന്നോ? ഹോ ഈ കാലത്തും ജാതിയും പറഞ്ഞു നടക്കുന്ന ആത്മജ്ഞാനമില്ലാത്ത കുറെ ജന്മങ്ങൾ.(ജാതിക്കുശുംബ്) അടിച്ചമർത്തപ്പെട്ടവർ മാനാഭിമാനമുള്ളവരല്ലേ. അടിയൻ പറഞ്ഞ് തൊഴുതുനിക്കുന്നവരാണോ താങ്കളുടെ ദ്രഷ്ടിയിൽ കേമൻമാർ ഹ.ഹ
Jyothilal V Nair താങ്കൾ അതായിക്കോട്ടെ ആ കുടുംബത്തിൽ തന്നെ ജനിച്ചതിൻ്റെ ടെക്നിക്ക് എന്താണെന്നാ ഞാൻ താങ്കളോടു ചോദിച്ചതു. ജനനം ഒരു വൃക്തിപരമായ കഴിവാണോ? എൻട്രൻസ് എഴുതിജനിക്കുന്നവരുണ്ടോ? താങ്കൾ ഇപ്പോഴും സമൂഖത്തിൽ ഒരു വിലയും ഇല്ലാത്ത ജാതിഡിഗ്രിയുമായല്ലെ നടക്കുന്നത്. നിർഭാഗൃംകൊണ്ടു രാജകുടുംബങ്ങളിൽ ജനിക്കാൻ സാധിക്കാതെപോയവരെ പരിഹസിക്കുന്നതു ആത്മജ്ഞാനത്തിൻ്റെകുറവാണ്. മനുഷൃജന്മംതന്നെകിട്ടിയതിനു ദൈവത്തിനു നന്ദിപറയൂ...മഹത്തായ ഹിന്ദുസമുദായം നശിക്കുന്നതു അടിസ്ഥാനമില്ലാത്ത ജാതിചിന്തകൊണ്ടുമാത്രമാണ്. ജാതിമാറ്റി..മനുഷൃനാകൂ.(പഴയ ജാതിശ്രേണിയിൽ താങ്കൾ ജനിച്ച സമുദായത്തിനും മുകളിലാണ് മാരാരുടെസ്ഥാനം പാരൃംബരൃം പറയുന്നവർ മുൻജന്മത്തിലും മനുഷൃൻ തന്നെയായിരുന്നു എന്ന തെളിവുപോലുമില്ലാതെയാണ് സംസാരിക്കുന്നത്. ഹൈന്ദവചിന്തയിൽ ജന്മങ്ങൾ മാറിക്കൊണ്ടിരിക്കും എന്നു പറഞ്ഞാണ് ജാതികളെ നിലനിറുത്തിയിരുന്നത്. രാജഭരണകാലത്ത് പണക്കിഴികൊടുത്താൽ സ്ഥാനമാനങ്ങൾ കിട്ടുമായിരുന്നു.ഉദ; പണിക്കർ,കുറുപ്പ് തുടങ്ങിയഡിഗ്രികൾ. ഒരു സമൂഖത്തെ വിദൃനേടുന്നതിൽനിന്നും അകറ്റിയ മഹാപാപികളായിരുന്നു താങ്കൾ പറയുന്ന രാജാവ്)
Jyothilal V Nair സുഹൃത്തെ ഇതു താങ്കളുടെ മാത്രം പ്രശ്നമല്ല. അജ്ഞാനം മൂലമൂള്ള ഈഗോയും,ജാഡയും പോകട്ടെ എന്നേ ഞാനും ഉദ്ദേശിച്ചുള്ളു. എന്നെ സംബന്ധിച്ചു ഞാൻ കൊച്ചുമല്ല വലുതുമല്ല. നമ്മെളെക്കാളും ജനനംകൊണ്ട് മുകളിലും ആരും ഇല്ല..അതുപോലെ താഴെയും ഇല്ല. എൻ്റെ ചിന്ത അതാണ്. മനസിലെ ഞാൻ എന്നും,ഞങ്ങൾ എന്നും ഉള്ള തോന്നൽ ആത്മജ്ഞാനം കൊണ്ടുമാത്രമേ ആർക്കും നീങ്ങത്തുള്ളു. മറ്റുള്ളവരെ ഉൾക്കൊള്ളാനുള്ള മനസ് ഫസറ്റ് കമൻ്റിൽ കണ്ടില്ല അതാണ് ഞാനും പ്രതികരിച്ചത്. ശരീരസംബന്ധമായ വിഷയമല്ല നമ്മുടേത് (ഞാനാകുന്ന ബോധം(അറിവ്)സം,ബന്ധമായ വിഷയമാണ്. അദ്വൈതമാണ് . ജാതിയും,മതവും,ചരിത്രവുമൊക്കെ ശരീര കാരൃങ്ങളാണ്.ജഢസംബന്തി .
1858ല്‍ കായം കുളം കമ്പോളത്തില്‍ അച്ചിപ്പുടവ ഉടുത്ത് ചെന്നതായിരുന്നു ഒരു അവർണ്ണ സ്ത്രീ . കണങ്കാല് വരെയെത്തുന്ന ഇരട്ടത്തുണിയാണ് അച്ചിപ്പുടവ . അവര്‍ണര്‍ക്ക് മാറ് മറയ്ക്കാന്‍ അവകാശമില്ലാത്ത കാലമാണെന്നോര്‍ക്കണം ഇത് കണ്ട സവര്‍ണരുടെ കുരു പൊട്ടി . അതിന്‍റെ മുഴക്കത്തില്‍ കമ്പോളം വിറ കൊണ്ടു .ജാതിയില്‍ ഉന്നതരും ചിന്തകളില്‍ അധകൃതരുമായ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ആ സ്ത്രീയുടെ മേല്‍മുണ്ട് വലിച്ചു കീറി . ഇനിയാരും ഇങ്ങനെയൊരു ധിക്കാരം കാണിക്കാതിരിക്കാന്‍ അവരെ കമ്പോളത്തിലൂടെ നടത്തിച്ചു. മനുഷ്യത്വം മനസ്സിലുള്ളവര്‍ തലകുനിച്ചു . അനീതിക്കെതിരെ കൈകളുയര്‍ത്താന്‍ മാത്രം ശക്തി അവര്‍ക്കില്ലാതെ പോയി.ഉള്ള ജോലി,ആട്ടും തുപ്പുമേറ്റ് കൊണ്ടാണെങ്കിലും ജീവിക്കാനുള്ള സാഹചര്യം അങ്ങനെ നഷ്ടപ്പെടാനുള്ളത് പലതും അവര്‍ക്ക് നിവര്‍ന്നു നില്‍ക്കാനുള്ള ധൈര്യം ഇല്ലാതാക്കി. ഈ വിവരം കല്ലിശ്ശേരി തറവാട്ടിലുമെത്തി. അവിടെ നിന്നും അന്നാണ് സാമൂഹ്യ അനീതിക്കെതിരെ ആ കൊടുകാറ്റ് രൂപം കൊണ്ടത് . ‘ആറാട്ട് പുഴ വേലായുധന്‍ പണിക്കർ’ എന്നായിരുന്നു ആത്മവിശ്വാസമില്ലാതിരുന്ന ഒരു ജനതയെ നിവര്‍ന്നു നില്‍ക്കാന്‍ പഠിപ്പിച്ച ആ ധീരന്‍റെ പേര് . സംഭവമറിഞ്ഞ അദ്ദേഹം ഏതാനും അനുയായികളോടൊപ്പം കമ്പോളത്തില്‍ പാഞ്ഞെത്തി . ജാതിക്കോമരങ്ങളെയും സംഘത്തെയും കണക്കിന് പെരുമാറി കിട്ടാവുന്നിടത്തോളം മേല്മുണ്ട് ശേഖരിച്ച്, മാറ് മറയ്ക്കാന്‍ അവകാശമില്ലാതിരുന്ന എല്ലാ സ്ത്രീകള്‍ക്കും വിതരണം ചെയ്യുകയും ചെയ്തു. ഒപ്പം ഇനിയാരും മേല്മുണ്ട് ധരിക്കാതെ കമ്പോളത്തിലെ ത്തരുതെന്ന് കല്പിക്കുവാനും മറന്നില്ല. ഈ സംഭവത്തോടെയാണ് ആലപ്പുഴയിലും പ്രദേശങ്ങളിലും സാമൂഹ്യമായ അസ്വസ്ഥതകളില്‍ നിന്നുടലെടുക്കുന്ന കൊടുങ്കാറ്റായി ആറാട്ടുപുഴ വേലായുധ പണിക്കർ മാറുന്നത് . ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ കടലോര പ്രദേശമായ ആറാട്ടുപുഴ മംഗലത്ത് സമ്പന്നമായ ഒരു ഈഴവ കുടുംബമായ കല്ലിശേരിയില്‍ തറവാട്ടിലാണ് 1825 ല്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജനനം. അദ്ദേഹത്തെ പ്രസവിച്ച് പതിമൂന്നാം ദിവസം അമ്മ മരിച്ചു. അതോടെ മതൃവാത്സല്യം നുകരു വാന്‍ ഭാഗ്യമില്ലാതെ പോയ കുഞ്ഞിന്റെ സംരക്ഷണച്ചുമതല മുത്തച്ഛനും മുത്തശ്ശിയും ഏറ്റെടുത്തു. പെരുമാള്‍ ചേകവര്‍ എന്ന പേരില്‍ അറിയ പ്പെട്ടിരുന്ന ഈ മുത്തച്ഛന്‍ വലിയ ധനാഢ്യനായിരുന്നു. സ്വന്തം പായ്ക്ക പ്പലുകളില്‍ വിദേശ രാജ്യങ്ങളുമായി ഇദ്ദേഹം വ്യാപാരം നടത്തിയിരുന്നു എന്നതു തന്നെ കല്ലിശേരിയില്‍ തറവാടിന്റെ ധനസ്ഥിതി വിളിച്ചോതുന്നു. അമ്മാവന്റെ മരണത്തെത്തുടര്‍ന്ന് തറവാടിന്റെ ഭരണം ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ഏറ്റെടുത്തു. ഇരുപതാമത്തെ വയസില്‍ പുതുപ്പള്ളി വാരണപ്പള്ളി തറവാട്ടിലെ വെളുമ്പിയമ്മ ചന്നാട്ടിയെ വേലായുധപ്പണിക്കര്‍ വിവാഹം ചെയ്തു. വളരെ ചെറുപ്പത്തിലേ വലിയ ധനസ്ഥിതിയുള്ള തറവാടും അധികാരവും എല്ലാം കരഗതമായിട്ടും തന്റെ സഹജീവി കളുടെ നരകതുല്യമായ യാതനകള്‍ അദ്ദേഹ ത്തിന്റെ മനസാക്ഷിയെ വല്ലാതെ അലട്ടി. അക്കാലത്ത് ഉത്തമ ദേവന്മാര്‍ മേല്‍ജാതിക്കാര്‍ക്കും, മാടന്‍, മറുത, ചാത്തന്‍ തുടങ്ങിയവ കീഴ്ജാതിക്കാര്‍ക്കും അവകാശപ്പെട്ട തായിരുന്നു. സവര്‍ണ ക്ഷേത്രങ്ങളില്‍ അവര്‍ണ ജാതിക്കാര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ഇതിന് പരിഹാരമായി മംഗലത്ത് ഒരു ശിവ ക്ഷേത്രം നിര്‍മിക്കുവാന്‍ അദ്ദേഹം ആലോചിച്ചു. ക്ഷേത്ര വാസ്തു വിദ്യയും ആരാധനാ രീതികളും മനസിലാക്കുവാന്‍ അദ്ദേഹം നേരേ പോയത് വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കായിരുന്നു. എല്ലാം മനസിലാക്കിയതിനു ശേഷം, താനൊരു ഈഴവനാണെന്ന കാര്യം വേലായുധപ്പണിക്കര്‍ ക്ഷേത്ര അധികാരികളോട് തുറന്നു പറഞ്ഞു. തന്റെ സാന്നിധ്യം മൂലം ക്ഷേത്രം അശുദ്ധമായിട്ടുണ്ടെങ്കില്‍ പരിഹാരക്രിയകള്‍ നടത്തണമെന്നു പറഞ്ഞ് ഒരു സ്വര്‍ണക്കിഴി അദ്ദേഹം ക്ഷേത്രാധികാരികളെ ഏല്പിച്ചു.
വളരെ ചെറുപ്പത്തിലേ വലിയ ധനസ്ഥിതിയുള്ള തറവാടും അധികാരവും എല്ലാം കരഗതമായിട്ടും തന്റെ സഹജീവി കളുടെ നരകതുല്യമായ യാതനകള്‍ അദ്ദേഹ ത്തിന്റെ മനസാക്ഷിയെ വല്ലാതെ അലട്ടി. അക്കാലത്ത് ഉത്തമ ദേവന്മാര്‍ മേല്‍ജാതിക്കാര്‍ക്കും, മാടന്‍, മറുത, ചാത്തന്‍ തുടങ്ങിയവ കീഴ്ജാതിക്കാര്‍ക്കും അവകാശപ്പെട്ട തായിരുന്നു. സവര്‍ണ ക്ഷേത്രങ്ങളില്‍ അവര്‍ണ ജാതിക്കാര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ഇതിന് പരിഹാരമായി മംഗലത്ത് ഒരു ശിവ ക്ഷേത്രം നിര്‍മിക്കുവാന്‍ അദ്ദേഹം ആലോചിച്ചു. ക്ഷേത്ര വാസ്തു വിദ്യയും ആരാധനാ രീതികളും മനസിലാക്കുവാന്‍ അദ്ദേഹം നേരേ പോയത് വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കായിരുന്നു. എല്ലാം മനസിലാക്കിയതിനു ശേഷം, താനൊരു ഈഴവനാണെന്ന കാര്യം വേലായുധപ്പണിക്കര്‍ ക്ഷേത്ര അധികാരികളോട് തുറന്നു പറഞ്ഞു. തന്റെ സാന്നിധ്യം മൂലം ക്ഷേത്രം അശുദ്ധമായിട്ടുണ്ടെങ്കില്‍ പരിഹാരക്രിയകള്‍ നടത്തണമെന്നു പറഞ്ഞ് ഒരു സ്വര്‍ണക്കിഴി അദ്ദേഹം ക്ഷേത്രാധികാരികളെ ഏല്പിച്ചു. പിന്നീട് 1851 ല്‍ മംഗലത്ത് ശിവപ്രതിഷ്ഠ നടത്തി. ഈഴവരുടെ വകയായി കേരളത്തില്‍ സ്ഥാപിച്ച ആദ്യശിവക്ഷേത്രമാണ് മംഗലത്തെ ഇടയ്ക്കാട് ക്ഷേത്രം. ഇതിനെതിരേ സവര്‍ണ വിരോധം ആളിക്കത്തി യെങ്കിലും ആറാട്ടുപുഴ വേലായുധപ്പണിക്കരെ എതിര്‍ക്കു വാനുള്ള തന്റേടം ആര്‍ക്കുമുണ്ടായില്ല എന്നതാണ് വസ്തുത. 1888 ല്‍ അരുവിപ്പുറം പ്രതിഷ്ഠക്ക് ഗുരുദേവന് പ്രചോദനമായത് മംഗലം പ്രതിഷ്ഠയാണ് 1860 ലെ മൂക്കൂത്തി വിപ്ലവമാണ് ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതത്തിലെ ധീരോദാത്തമായ മറ്റൊരേട്. അക്കാലത്ത് ആഭരണങ്ങള്‍ ധരിക്കുന്നതിന് ഓരോ സമുദായത്തിനും ഓരോ ചിട്ടയുണ്ടായിരുന്നു. ഈഴവ സ്ത്രീകൾക്ക് മൂക്കൂത്തി ധരിക്കുവാൻ അവകാശമില്ലായിരുന്നു എന്നിട്ടും പന്തളത്ത് ഒരു ഈഴവ യുവതി ഈ നാട്ടുനടപ്പ് ലംഘിച്ച് ഒരു മൂക്കൂത്തി ധരിച്ചു. ഇതില്‍ അമര്‍ഷം പൂണ്ട സവര്‍ണര്‍ എന്തുചെയ്‌തെന്നോ? അവര്‍ ആ യുവതിയുടെ മൂക്കൂത്തി മൂക്കോടെ ചെത്തിയെടുത്ത് നിലത്തിട്ട് ചവിട്ടിയരച്ചു. ഇതിന് പ്രതികാരം ചെയ്യാന്‍ പണിക്കരും സംഘവും എത്തിയത് ഒരു കിഴി നിറയെ സ്വര്‍ണ മൂക്കൂത്തികളുമായിട്ടായിരുന്നു. ഈഴവ യുവതികളുടെ മൂക്കൂത്തി പറിച്ചെടുക്കുവാന്‍ പിന്നെ ഒരു കയ്യും ഉയര്‍ന്നിട്ടില്ല.
കേരളത്തിലെ ആദ്യത്തെ കര്‍ഷക സമരം നയിച്ചത് (1866ല്‍) ആറാട്ടുപുഴ വേലായുധ പ്പണിക്കരായിരുന്നു എന്നു കേള്‍ക്കുമ്പോള്‍ പലരുടേയും നെറ്റി ചുളിയും. തിരുവിതാം കൂറിലെ നെയ്ത്തുകാര്‍ ഈഴവ സമുദായക്കാരാ യിരുന്നെങ്കിലും അവര്‍ നെയ്യുന്ന വസ്ത്രം മുട്ടിനു താഴെ ധരിക്കുവാന്‍ അവര്‍ക്ക് അവകാശമു ണ്ടായിരുന്നില്ല. എന്നിട്ടും കായംകുളം പത്തിയൂര്‍ പ്രദേശത്ത് ഒരു സമ്പന്ന ഈഴവ യുവതി മുണ്ട് നീട്ടിയുടുത്ത് വയല്‍ വരമ്പിലൂടെ യാത്ര ചെയ്യാന്‍ തയാറായി. അത് സവര്‍ണര്‍ക്ക് പിടിച്ചില്ല. അവര്‍ ആ സ്ത്രീയെ അധിക്ഷേപിക്കുക മാത്രമല്ല, അവരുടെ വസ്ത്രത്തില്‍ മുറുക്കിത്തുപ്പുകയും ചെയ്തു. സവര്‍ണരുടെ ഈ നിഷ്ഠൂരതക്ക് വിരാമമിടാന്‍ പണിക്കര്‍ ഒരു പ്രത്യേക പ്രതിരോധരീതി അവലംബിച്ചു. ഇനിയൊരു തീരുമാനമുണ്ടാകുന്നതുവരെ സവര്‍ണരുടെ കൃഷിയിടങ്ങളിലെ ജോലികള്‍ ചെയ്യരുതെന്ന് അദ്ദേഹം തന്റെ ആളുകള്‍ക്ക് നിര്‍ദ്ദേശം നല്കി. അതേത്തുടര്‍ന്ന് ജോലിക്കാര്‍ ഒരു പണിമുടക്കിലേക്ക് നീങ്ങിയപ്പോള്‍ സവര്‍ണരുടെ വരുമാന മാര്‍ഗങ്ങ ളെല്ലാം സ്വാഭാവികമായും അടഞ്ഞു. ജോലിയില്‍ നിന്ന് വിട്ടു നിന്നവര്‍ പട്ടിണിയിലേക്ക് പോയതുമില്ല. അവരുടെ കുടുംബങ്ങളിലേക്കാവശ്യമായ അരിയും മറ്റും പണിക്കര്‍ എത്തിച്ചു കൊടുത്തു കൊണ്ടിരുന്നു. ഒടുവില്‍, പണിക്കരോട് ഏറ്റുമുട്ടുന്നത് വലിയ വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തു മെന്ന് മനസിലാക്കിയ സവര്‍ണര്‍ പരസ്യമായ ക്ഷമാപണത്തിന് തയാറാ യതിന് ശേഷമാണ് നിസഹകരണ സമരം പിന്‍വലിച്ചത്. അങ്ങനെ കേരളത്തില്‍ ആദ്യമായി കര്‍ഷകത്തൊഴിലാളി സമരം സംഘടിപ്പിക്കു ന്നതും വിജയിപ്പിക്കുന്നതും ആറാട്ടുപുഴ വേലായുധപ്പണിക്കരാണ്. വഴിനടക്കല്‍ സമരത്തിന്റേയും ആദ്യപോരാളി ആറാട്ടുപുഴ വേലായുധപ്പണിക്കരായിരുന്നു. 1867 ലാണ് ഇടപ്പള്ളി രാജകുമാരനെതിരേ ‘ഹോയ്’ വിളിച്ച് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ വഴി നടന്നത്. ഇതേ ആവശ്യം മുന്‍നിര്‍ത്തിയുള്ള വൈക്കം സത്യാഗ്രഹം നടന്നത് പിന്നേയും 60 വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്നുകൂടി മനസിലാക്കി യാലേ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ നടത്തിയ വഴിനടക്കലിന്റെ വലിപ്പം മനസിലാ കുകയുള്ളൂ. പണിക്കരുടെ ധീരതയുടെ അംഗീകരമായി രാജാവ് അദ്ദേഹത്തിന് വീരശൃംഖല സമ്മാനിച്ച ചരിത്രവുമുണ്ട്. 1869 ല്‍ തിരുവനന്തപുരത്തേക്ക് മുറജപത്തിനായി വഞ്ചിയില്‍ പോയ മുഖ്യതന്ത്രിയുടെ സാളഗ്രാമം കായംകുളം കായലില്‍വെച്ച് അക്രമികള്‍ തട്ടിയെടുത്തു. രാജകല്പന ഉണ്ടായിട്ടും ഉദ്യോഗസ്ഥര്‍ക്ക് അത് വീണ്ടെടുക്കാനായില്ല. ഒടുവില്‍ തിരുവിതാംകൂര്‍ മഹാരാജാവ് ആയില്യം തിരുനാള്‍ ഈ ദൗത്യം വേലായുധപ്പണിക്കരെ ഏല്പിക്കുകയും ഒരാഴ്ചക്കുള്ളില്‍ സാളഗ്രാമ വുമായി പണിക്കര്‍ മഹാരാജാവിന്റെ സന്നിധിയില്‍ നേരിട്ട് ഹാജരാവു കയും ചെയ്തു. അതിന്റെ സന്തോഷ സൂചകമായി മഹാരാജാവ് വീരശൃഖല നല്കി പണിക്കരെ ആദരിച്ചു. ഒപ്പം പണിക്കര്‍ സ്ഥാനം ഈഴവര്‍ക്ക് അനുവദിക്കുകയും ചെയ്തു.
തിരുവിതാംകൂറില്‍ അങ്ങനെ ആദ്യമായി പണിക്കര്‍സ്ഥാനം ലഭിച്ച വ്യക്തിയാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. അന്നുമുതലാണ് ആറാട്ടുപുഴ വേലായുധ ചേകവര്‍, ആറാട്ടിപുഴ വേലായുധ പണിക്കരായത്. നാട്ടിലുണ്ടാകുന്ന വലിയ തര്‍ക്കങ്ങളെല്ലാം പരിഹരിക്കുന്ന കോടതിയായും പണിക്കര്‍ക്ക് പ്രവര്‍ത്തിക്കേണ്ടി വന്നു. പണിക്കര്‍ മുന്നിലെത്തിയാല്‍ എത്ര വലിയ തര്‍ക്കവും രമ്യമയായി പരിഹരിക്ക പ്പെടുമെന്നും, അര്‍ഹര്‍ക്ക് നീതി ലഭിക്കുമെന്നുമുള്ള വിശ്വാസം പരക്കെ നിലനിന്നിരുന്നു. എന്നാല്‍ ആ നിലയിലൊക്കെ പണിക്കരുടെ ഔന്നത്യം വര്‍ധിക്കുന്നതനുസരിച്ച് അദ്ദേഹത്തിനെതിരായ എതിര്‍പ്പും കൂടിക്കൂടി വന്നു. എങ്കിലും ആറാട്ടുപുഴ വേലായുധപ്പണിക്കരോട് നേരിട്ട് എതിര്‍ക്കാ നുള്ള ധൈര്യം ആര്‍ക്കുമുണ്ടായിരുന്നില്ല. അതേത്തുടര്‍ന്ന് പണിക്കരോട് എതിര്‍പ്പുള്ള സവര്‍ണരും മറ്റും ചേര്‍ന്ന് അദ്ദേഹത്തെ ചതിയില്‍ പെടുത്തുവാനുള്ള പദ്ധതി തയാറാക്കി. ഒരു കേസിന്റെ കാര്യത്തിനായി കൊല്ലത്തേക്ക്, തണ്ടുവലിക്കുന്ന ബോട്ടില്‍ രാത്രി നേരത്ത് യാത്ര തിരിച്ചതായിരുന്നു പണിക്കര്‍. സമയം അര്‍ധരാത്രി. ബോട്ട് കായംകുളം കായലിലെത്തി. ആ സമയം പണിക്കര്‍ നല്ല ഉറക്കത്തിലായിരുന്നു. തണ്ടുവലിക്കാര്‍ ബോട്ടു തുഴഞ്ഞുകൊണ്ടിരുന്നു. പെട്ടെന്ന് കേവുവള്ള ത്തിലെത്തിയ ചില സവർണ്ണർ, പണിക്കരോട് ഒരു അത്യാവശ്യ കാര്യം പറയാനു ണ്ടെന്നു പറഞ്ഞ് ബോട്ടില്‍ കയറി. ഒരു മോഷണക്കുറ്റത്തിന് പണിക്കര്‍ ശിക്ഷിച്ചു വിട്ട, അദ്ദേഹത്തിന്റെ തന്നെ മുന്‍ കാര്യസ്ഥന്‍ കിട്ടന്‍ അവരിലൊരാളായിരുന്നു. ഒരാള്‍ പണിക്കര്‍ ഉറങ്ങുന്ന സ്ഥലത്തേക്ക് കയറി. ഉറങ്ങിക്കിടക്കുന്ന ആ തേജോരൂപം കണ്ടപ്പോള്‍ അക്രമി ഒന്നു പതറിയെങ്കിലും ധൈര്യം വീണ്ടെടുത്ത് ആ പുരുഷ സിംഹത്തിന്റെ വിരിമാറിലേക്ക് കഠാര കുത്തിയിറക്കി. തണ്ടുവലിക്കാര്‍ ചതി മനസിലാക്കിയപ്പോഴേക്കും അക്രമികള്‍ കേവുവള്ളത്തില്‍ കയറി രക്ഷപെട്ടിരുന്നു. ജനുവരി 8 ന് തന്റെ 49 ആമത്തെ വയസിലാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന പുരുഷകേസരി ചതിയില്‍ പെട്ടു മരിക്കുന്നത്. വേലായുധപ്പണിക്കര്‍ തുറന്നു വിട്ട സാമൂഹ്യ വിപ്ലവ കൊടുങ്കാറ്റില്‍ നിന്നും ഈര്‍ജം ഉള്‍ക്കൊണ്ടാണ് വയല്‍വാരത്ത് നരായണൻ എന്ന ശ്രീനാരാ യണ ഗുരു സംസ്‌കൃതത്തില്‍ ഉപരിപഠനത്തിനായി വാരണപ്പള്ളി തറവാട്ടിലെത്തുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമാണ് അപ്പോള്‍ വാരണപ്പള്ളി യിലുണ്ടായിരുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ മക്കളും ശ്രീനാരായണ ഗുരുദേവനും അങ്ങനെ സതീര്‍ത്ഥ്യരായി
@@srigurusaipreethswamiji1533 പക്ഷേ ഇന്നത്തെ വടക്കൻമാരുടെ അഭിപ്രായത്തിൽ . മലബാറിൽ നിന്നും മാർത്താണ്ഡ വർമ്മയുടെ സൈന്യത്തിൽ ചേരാൻ വന്നവരാണ് ഈ ചേകവൻമാരെല്ലാം എന്ന്പറഞ്ഞ് കരയുന്നു😭, ഇപ്പോ കുറച്ച് നാളായിട്ട് വേണാട് എന്നും പറയുന്നുണ്ട്. ഈഴവർക്ക് കളരിയില്ലാ എന്താ അഭിപ്രായം
ദ്രവീഡിയൻ ശിവക്ഷത്രങ്ങളു൦ മറ്റു ക്ഷേത്രങ്ങളു൦ കേരളത്തിലെങ്ങും കാണാം. രാമനില്ല എങ്ങും. തപ്പണ൦. മലബാറിലെ ചേകവന്മാ൪ ഇവിടെ എങ്ങനെ❓ കുറിമുണ്ടിന്റെ നഗ്നത കാണുന്നതു സാധാരണ൦. ആരുടെ മാനസിക രോഗമാണ് ഈ കഥ.
അവശരും നിരാലംബരുമായ പെണ്ണുങ്ങളെ നായർ പ്രമാണി മാരും മറ്റു തമ്പ്രാക്കൾ മാരുടെ യും പൈശാചികമായ ആക്രമണങളിൽ നിന്നും സധൈര്യം രക്ഷിക്കാൻ അവതാരം എടുത്ത മഹാ നായ ആറാട്ട് പുഴ വേലായുധ പണിക്കർ എന്ന മഹൽ വൃക്തിത്വ പരിചയ പ്പെടുത്തി യ അവതാരകനോടും ഒരുപാട് കടപ്പാട്. നവോത്ഥാനം എന്നത് എന്താണ് എന്ന് ഇപ്പോഴാണ് മനസിലായത്. അല്ലാതെ ഇപ്പോഴത്തെ അഭിനവ നവോത്ഥാന മല്ല നവോത്ഥാനം.അവസാനം ജാതി കോമരങ്ങൾ ചതിയിലൂടെ ആ ധീര ദേശാഭിമാനി യെ വധിച്ചു എന്നതും തീരാദുഖമായി അവശേഷിക്കുന്നു..?
കോണകമുടുക്കുന്ന ആ കാലത്തു തമിഴ്നാട്ടിലെ തറികളാണു കോടാബക്കത്തു നിന്നു വന്നതു. കാറുകൾ 1886 ൽ തുടങ്ങി. പണിക്ക൪ കാറും ഓടിച്ചു.. നങ്ങേലി മരിച്ചതായി ആലുമൂട്ടുകാ൪ പറയുകയില്ല. നുണകൾ നുണകൾ. വൈക്ക൦ ബഷീർ മുലകൾ മുലകൾ എന്നു നമ്പൂരി വനിതകളെ വർണ്ണിച്ചിരിക്കുന്നു.
ഈഴവർ ചണ്ടാള വിഭാഗത്തിൽ പെടുന്നവരാണ്...പണ്ടുകാലത്ത് നമ്പൂതിരിമാരും നായന്മാരും ഈഴവരെ കണ്ടിരുന്നത് പുലയർക്കും, പറയർക്കും സമാനമായാണ്. ഈച്ചക്ക് ഇടം കൊടുത്താലും ഈഴവന് ഇടം കൊടുക്കരുതെന്നാണ് അവരുടെ പ്രമാണം.!! ഈഞ്ചത്തലയും ഈഴവ തലയും അടിച്ചൊതു ക്കുവാനുള്ളതാണ് എന്നതാണ് നമ്പൂതിരിമാരുടെ ഭാഷ്യം.!! ആലുമൂട്ടിൽ ചാന്നാൻ ഒരു കാർ വാങ്ങിയെങ്കിലും അത് രാജവീഥിയിൽക്കൂടി ഓടിക്കുന്നതിനു അന്നത്തെ ദുരചാരമായിരുന്ന തീണ്ടാപ്പാട് ഒരു തടസ്സമായിരുന്നു. കൊട്ടിയായ ( ഈഴവ ) സമുദായത്തിൽപെട്ട പൽപ്പു വിദേശത്ത് നിന്നും മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി നാട്ടിലെത്തി ആശുപത്രിയിൽ ഡോക്ടർ ആയി കയറാൻ മോഹിച്ചു തിരുവിതാംകൂർ മഹാരാജാവിന്റ അടുത്തെത്തിയപ്പോൾ അന്നത്തെ രാജാവ് പറഞ്ഞത് " സ്വർണ്ണം കൊണ്ട് ചുറ്റിയ ഒരു കത്തി തരാം പോയി കള്ള് ചെത്തുക. വലിയ വിദ്യാഭ്യാസമുള്ള കൊട്ടിയായത് കൊണ്ട് പത്തു തെങ്ങു കൂടുതൽ ചെത്താനുള്ള അനുമതിയും കൊടുത്തു.!! ✍️ സണ്ണി. എം. കപിക്കാട്.
@@ramakrishnaradha2968.. നമ്പൂതിരി യെ എതിർത്തിരുന്നത് ഈഴവർ മാത്രം... അത് കൊണ്ട് ഈഴവർ നസമ്പൂതിരിക്കു... ശത്രു.... എന്നാൽ സ്വന്തം ഭാര്യയെ വരെ നമ്പൂതിരി ക്............... കാണിക്ക വെച്ച ചില സമുദായങ്ങൾ നമ്പൂതിരിക്കു വേണ്ട പെട്ടതും ആയി... ഇത്... 🤣🤣🤣🤣
കായംകുളം കൊച്ചുണ്ണി കൊള്ളക്കാരനും ദേശദ്രോഹിയും തീവ്രവാദിയും ആകുബോൾ ഒരു ആയിത്ത ജാതിക്കാരൻ ദേശദ്രോഹിയായ മുസൽമാനെ പിടിച്ച് രാജാവിന് കാഴ്ച വെക്കുബോൾ രാജാവിൻ്റെ സൈന്യം തോറ്റടത്ത് ഒരു അയിത്ത ജാതിക്കാരന്റെ രാജഭക്തിയും ദൈവഭകത്തിയും പിന്നെ .........? നരേ ങ്രമോഡി ഭരിക്കുന്ന ഇന്ത്യയിലേ ചരിത്ര വായന
ഡേയ് വെല്ലോ കണ്ടം വഴി ഓടടെ... സൗത്ത് കേരളത്തിൽ തീയർ അറിയപ്പെടുന്ന പേരാണ് ഈഴവർ aka ചെക്കോന്...വേലായുധ പണിക്കർ ഈഴവനാണ്... ദാറ്റ് മീൻസ് ഹി ഇസ് എ തീയൻ... Both r same.. അല്ലാതെ മധ്യ കേരളത്തിൽ തീയർ എന്ന പേരില്ല ഈഴവ എന്നാണ് അറിയപ്പെടുന്ന..
Why this paniker with such stuborn deeds as not adored by even ezhava community more than narayana guru .eventhe so called scholars Frome Frome the same community did not utter even a word while somuch has been propogated about narayana guru ,there is hidden agenda of marxian thoughts in ignoring paniker.
നാരായണ ഗുരു ജാതി ഒരു ജാതി ഒരു മതം ഒരു ദെയ്‌വം എന്നതൊക്കെ പറഞ്ഞു നടന്നിരുന്നു എന്നലത്തെ. ശ്രീ നാരായണ ഗുരുവിന്റെ കൂടെ ദളിതർ എന്തുകൊണ്ട് നിന്നില്ല? ഇദ്ദേഹം നടത്തിയ സാമൂഹിക വിപ്ലവം ശ്രീ നാരായണ ഗുരു ജാതീയമായി മുതലെടുക്കുക അല്ലെ ച്യ്തത്? ആറാട്ട് പുഴ ചേകവർ ച്യ്ത സാമൂഹിക വിപ്ലവത്തിന് ജാതീയ സ്വഭാവം ഇല്ല നാരായണ ഗുരുവിന്റെ കാര്യത്തിൽ ജാതിയാമായിരുന്നു. ഈഴവർ എന്ന ഒരു ജാതിയെ പ്രൊമോട്ട് ച്യ്തത് നാരായണ ഗുരു അല്ലെ. ആറാട്ട് പുഴ ചേകവരെ ശ്രീ നാരായണ ഗുരുവിന്റെ അല്ലെ ഈഴവരുടെ അക്കൗണ്ടിൽ കെട്ടേണ്ട ആവശ്യം ഇല്ല. ആറാട്ട് പുഴ ചേകവർ തിയ്യ സമുദായ കാരൻ ആണ്
കോഴിക്കോട് കോരപ്പുഴക്ക് അക്കരെ ജീവിച്ചിരുന്ന വിഭാഗമാണ് തിയ്യർ. തിരുവിതാംകൂറിൽ തിയ്യ സമുദായക്കാറില്ല.തിരുവിതാം കൂറിലെയും കൊച്ചിയിലെയും ഈഴവ സമുദായവുമായി തീയ്യർക്കു ഒരു ബന്ധവുമില്ല.
@@haridasp0046 അതെങ്ങനെ നടക്കും അണ്ണാ...ഈഴവർ ഒരു സ്ഥലം വന്നപ്പോ നിന്ന് പോയോ... മറ്റവർ അത്തെ അതിര് വന്നപ്പോ അങ്ങ് നിന്ന് പോയി. എന്നാലും രണ്ട് കൂട്ടരും കുല തൊഴിലിന്റെ കാര്യത്തിൽ ഒന്നായി. ജാതി വാലും ഇല്ല... ഞാൻ ഈഴവൻ എല്ല തീയ്യനും അല്ല . എന്നാലും ചോദിച്ചു പൊവുവ
@@nandagopalwarrier865 ചേകവർ എന്നത് തിയ്യർ ആണ് .ചോൻ അല്ല. ആ കാലത്ത് ഈഴവർക്ക് വഴി നടക്കാൻ പോലും അവകാശം ഇല്ല, ദ്രുമിയിൽ ജന്മാവകാശം ഇല്ലാത്ത ദലിതർ ആയിരുന്നു. 1900 ത്തിന്ന് ശേഷം നിവർത്തന സമരം നടത്തിയത് ഈഴവർക് വോട്ട് അവകാശത്തിന് വേണ്ടി ആയിരുന്നു.
@@thieyarpropaganda5078 ഇതേ അവസ്ഥ തന്നെയാണ് തീയ്യർക്കും ഉണ്ടായിരുന്നത് സവർണരിൽ നിന്നും 16 അടി അകലം പാലിക്കാത്തതിന് നായന്മാരിൽ നിന്നും ക്രൂരമർദനത്തിന് ഇരയാകുന്ന തീയ്യരെ പറ്റി വിദേശസഞ്ചാരികൾ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നെ തീയ്യമ്മാർക്ക് സംസ്കൃതം പഠിക്കാൻ അവകാശമില്ലായിരുന്നു. ബുദ്ധമതം വഴി ലഭിച്ച സംസ്കൃത പാണ്ഡിത്യം ഈഴവരിൽ ഉയർന്ന ഭാഗങ്ങൾ മാത്രം പഠിച്ചിരുന്നു.
Velayuda Panickarei vadichathu crusual Aya Brahmins um , Brahminsinei thangi nadakkunna sudran um Anu.nee Sathyam sathyamayi write cheyyada vargeeyavathi.
ആറാട്ടുപുഴ വേലായുധ ചേകവർ ( തീയ്യർ) ആണ് . അദ്ദേഹം ഹിന്ദു തീയ്യർ ആണ് .വേലായുധൻ എന്നത് സുബ്രഹ്മണ്യൻ (ശിവഭഗവാന്റെ മകൻ ) ഹിന്ദു പേരാണ് . നാണു ഗുരു ഈള പുലയ സമുദായം ആണ് . ഇവിടെ നാരായണ ഗുരുവിന്റെ പേര് പരാമർശിക്കേണ്ടതില്ല.
ഈഴാ പുലയർ ,ഈഴാ പറയർ ,ഭൂമിയിൽ അവകാശം ഇല്ലാത്തവർ ,നികുതി ശീട്ട് ഇല്ലാത്തവർ ,നികുതി ശീട്ട് ഇല്ലാതെ വോട്ട് അവകാശത്തിന്ന് വേണ്ടി ഗതികെട്ട് സമരം ചെയ്യേണ്ടി വന്നവർ ,വഴി നടക്കാൻ അവകാശമില്ലാത്ത ദലിതർ എങ്ങിനെ ചേകവർ ആകും ? എങ്ങിനെ സംപന്നൻ ആകും ,?
നാരായണ ഗുരുവും വേലായുധ പണിക്കരും 50-60 വർഷ വ്യത്യാസത്തിൽ ഒരേ ലക്ഷ്യത്തിനു വേണ്ടിയാണ് പ്രവർത്തിച്ചത് എങ്കിലും method. en tirly. different. ആയിരുന്നു ഗുരുദേവൻ. ആത്മിയമായ ഉയർച്ചയിൽ നിന്നു കൊണ്ട് ആനാ ചാരങ്ങളെ അസമത്തങ്ങളെയും നെരിട്ടെതെങ്കിൽ. വേലായുധ പണിക്കർ കായികമായി നേരിടുകയാണു ചെയ്തത് അതിൻ്റെ സ്വാഭാവികമായി തരിച്ചടി അദ്ദേഹത്തിനു നേരിടേണ്ടി വന്നു പക്ഷേ അദ്ദേഹത്തിൻ്റെ endavour. ഇകഴ്ത്തി കാണാനോ കുറച്ചു കാണാനോപറ്റില്ല
ഈഴവർ ചണ്ടാള വിഭാഗത്തിൽ പെടുന്നവരാണ്...പണ്ടുകാലത്ത് നമ്പൂതിരിമാരും നായന്മാരും ഈഴവരെ കണ്ടിരുന്നത് പുലയർക്കും, പറയർക്കും സമാനമായാണ്. ഈച്ചക്ക് ഇടം കൊടുത്താലും ഈഴവന് ഇടം കൊടുക്കരുതെന്നാണ് അവരുടെ പ്രമാണം.!! ഈഞ്ചത്തലയും ഈഴവ തലയും അടിച്ചൊതു ക്കുവാനുള്ളതാണ് എന്നതാണ് നമ്പൂതിരിമാരുടെ ഭാഷ്യം.!! ആലുമൂട്ടിൽ ചാന്നാൻ ഒരു കാർ വാങ്ങിയെങ്കിലും അത് രാജവീഥിയിൽക്കൂടി ഓടിക്കുന്നതിനു അന്നത്തെ ദുരചാരമായിരുന്ന തീണ്ടാപ്പാട് ഒരു തടസ്സമായിരുന്നു. കൊട്ടിയായ ( ഈഴവ ) സമുദായത്തിൽപെട്ട പൽപ്പു വിദേശത്ത് നിന്നും മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി നാട്ടിലെത്തി ആശുപത്രിയിൽ ഡോക്ടർ ആയി കയറാൻ മോഹിച്ചു തിരുവിതാംകൂർ മഹാരാജാവിന്റ അടുത്തെത്തിയപ്പോൾ അന്നത്തെ രാജാവ് പറഞ്ഞത് " സ്വർണ്ണം കൊണ്ട് ചുറ്റിയ ഒരു കത്തി തരാം പോയി കള്ള് ചെത്തുക. വലിയ വിദ്യാഭ്യാസമുള്ള കൊട്ടിയായത് കൊണ്ട് പത്തു തെങ്ങു കൂടുതൽ ചെത്താനുള്ള അനുമതിയും കൊടുത്തു.!! ✍️ സണ്ണി. എം. കപിക്കാട്.
@@aruns6605 കൊട്ടികൾ ( Toddy Tappers ) എന്ന പേരിലറിയപ്പെടുന്ന ചണ്ഡാളരായ, പഞ്ചമരായ ഈഴവ/ തീയ വിഭാഗങ്ങൾ അടിമ ജാതിയിൽ പെട്ടവരാണ്. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി 1783 കേരളത്തിലെ കൊച്ചിയിൽ നിന്ന് അടിമകളെ കപ്പലിൽ കയറ്റി കൊണ്ടു പോയതിന്റെ ലിസ്റ്റ് ഉണ്ട് - Acten Van Transport report Cover ( Dutch ). അതിൽ അടിമകളായി കൊണ്ടുപോയവരെ ജാതി തിരിച്ച് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതലുള്ളത് പുലയജാതിയിൽപെട്ടവരാണ് - 53 പേർ, അതിന്റെ താഴെ രണ്ടാം സ്ഥാനത്തു നിൽക്കുന്നത് ചേകോൻ എന്നുപറയുന്ന ജാതി ആണ് - 49 പേർ, ( 34 പുരുഷന്മാരും, 15 സ്ത്രീകളും ) കേവലം നാലുപേരുടെ വ്യത്യാസം മാത്രമേ പുലയ ജാതിയിൽ നിന്നുള്ളൂ.. അതിനാലാണ് ഇവർക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത് !! ആധുനിക കവിത്രയത്തിൽപെടുന്ന ഈഴവ സമുദായത്തിൽ തന്നെയുള്ള കുമാരനാശാൻ എഴുതിയ ചണ്ഡാലഭിക്ഷുകി എന്ന കവിതയിലെ "ചണ്ടാളൻ" എന്ന് വിശേഷിപ്പിക്കുന്നത് ഈഴവ ജാതിയിൽ പെട്ടവരെയാണ്. അയിത്തത്തിനും അടിമത്തത്തിനും വിധേയമാകേണ്ടി വന്നവരാണ് ഈഴവർ. നമ്പൂതിരിമാരിൽ നിന്നും 32 അടി അകലവും, ക്ഷത്രിയ ധർമ്മം നിർവഹിച്ചിരുന്ന നായന്മാരിൽ നിന്നും 16 അടി അകലവും പാലിക്കേണ്ടിയിരുന്നു ഈഴവർക്ക്. 1884 ഏപ്രിലിൽ കുരിക്കാശ്ശേരിൽ മാധവൻ, കുഞ്ഞിരാമൻ, മറ്റുചില ചേർത്തലക്കാർ ചേർന്ന് മദ്രാസ് ഗവർണർക്ക് നൽകിയ പരാതിയുടെ പ്രസക്തഭാഗം - ഈഴവരെയും മറ്റ് താഴ്ന്ന ജാതിക്കാരെയും ഒന്നാംക്ലാസ് ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്റെയോ, അതിലും താഴ്ന്ന നികുതിപിരിവുകാരുടെയോ കച്ചേരിയുടെ സമീപത്ത് പോലും ചെല്ലുന്നതിന് വിലക്കിയിരിക്കുന്നു . പൊതുവേദികൾ ഉപയോഗിക്കുന്നതിൽ അവർക്ക് വളരെയേറെ അസൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. പെരുവഴിയിൽ സവർണ്ണരെ കാണുമ്പോൾ വളരെ അകത്തേക്ക് അവർ ഒഴിഞ്ഞു മാറി പോകണം, സവർണ്ണ ഹിന്ദുക്കളോട് സംസാരിക്കുമ്പോൾ അവർക്ക് ചില ആചാരപദങ്ങൾ ഉപയോഗിക്കണം, അങ്ങനെ ആ പദങ്ങൾ ഉപയോഗിക്കാതെയാണ് സംസാരിക്കുന്നതെങ്കിൽ അതിന് അവരെ ഉപദ്രവിക്കും, സംസ്ഥാനത്തെ ജനസംഖ്യയിൽ ഇക്കൂട്ടർ ( ഈഴവ / തീയ്യ ) വളരെയധികം ഉണ്ടെങ്കിലും ഗവൺമെന്റ് ഉദ്യോഗത്തിൽ ഒരു ചോവൻ പോലുമില്ല. അതിന് അവർക്ക് അവസരം നിഷേധിച്ചിരിക്കുന്നു. 1919 ഇൽ കൊച്ചി ഈഴവ സമാജം കൊച്ചി മഹാരാജാവിനു കൊടുത്ത സങ്കടഹർജിയുടെ പ്രസക്തഭാഗം - ഇപ്പോഴും ചില സ്കൂളുകളിൽ പ്രത്യേകിച്ച് ചില പള്ളിക്കൂടങ്ങളിൽ അടിയങ്ങൾക്കു തീരെ പ്രവേശനമില്ല. ചില അഞ്ചൽ ഓഫീസുകളുടെ അടുത്തു ചെല്ലുവാൻ അടിയങ്ങൾക്കു പാടില്ല, അടിയങ്ങളെ മാർഗ്ഗനിരോധനം ചെയ്യുന്ന നോട്ടീസ് ബോർഡുകളുടെ എണ്ണം കുറയുന്നു തന്നെയല്ല, വർദ്ധിച്ചും വരുന്നു. ഞങ്ങൾക്ക് വലിയ സ്ഥാനമാനങ്ങൾ ഒന്നുംതന്നെ കിട്ടണമെന്ന അപേക്ഷയില്ല. ചാതുർവർണ്യക്കാരുടെ ക്ഷേത്രങ്ങളിലോ മറ്റോ കടക്കണമെന്നും ആഗ്രഹമില്ല. ഞങ്ങളുടെ അപേക്ഷ എത്രയോ മിതമാകുന്നു. ഇന്ന് അടിയങ്ങൾ ഹിന്ദുമതം വിട്ട് ക്രിസ്തുമതമോ, മുഹമ്മദീയ മതമോ സ്വീകരിച്ചാൽ ഉണ്ടാവുന്ന സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ഹിന്ദുമതത്തിൽ നിൽക്കുമ്പോൾ അടിയങ്ങൾക്ക് ഉണ്ടാകണമെന്ന് മാത്രമേ അടിയങ്ങൾക്കു അപേക്ഷയുള്ളൂ. ( സി. കേശവൻ, ജീവിതസമരം, പേജ് -150 ) അന്ന് ചണ്ടാളരായ ഈഴവരുടെ പരാതി അഞ്ചു രൂപ ശമ്പളമുള്ള ഒറ്റ ഈഴവൻ പോലും സർക്കാർ സർവീസിൽ ഇല്ലായിരുന്നു, മറ്റുകാര്യങ്ങൾ പോട്ടെ, നടക്കാൻ ഒരു നായയ്ക്ക് ഉള്ള സ്വാതന്ത്ര്യം ചോദിക്കാൻ പോലും ഈഴവർ അന്ന് ധൈര്യപ്പെട്ടിരുന്നില്ല. ( സി. കേശവൻ, ജീവിതസമരം, പേജ് - 27 ) തിരുവല്ല ശാസനം - ഒരു ഈഴവൻ ക്രിസ്ത്യാനി ആകുന്നുവെങ്കിൽ കൂടി അയാൾ ഒരിക്കലും ഈഴവൻ അല്ലാതായി തീരുന്നില്ല. അതുകൊണ്ട് ക്ഷേത്ര സമീപത്ത് പൊതുവീഥിയിൽ കൂടി ചെറിയാനെയും ( ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത ഈഴവൻ ) ക്രൈസ്തവ മതത്തിലേക്ക് പരിവർത്തനം ചെയ്ത മറ്റുള്ളവരെയും സഞ്ചരിക്കുന്നത് നിങ്ങൾ അനുവദിക്കരുത്, മാത്രമല്ല ക്ഷേത്രത്തിന് വലം വച്ച് വയലിലൂടെ പോകുന്നതിന് അവരെ നിർബന്ധിക്കുകയും വേണം ( റോബിൻ ജെഫ്രി, നായർ മേധാവിത്വത്തിന്റെ പതനം, പേജ് -77 )
വളരെ വളരെ മഹത്തരങ്ങളായ അറിവുകൾ എത്രയും ലളിതസുന്ദരമായി ആവിഷ്കരിച്ച താങ്കളോട് വലിയ ആദരവ് പ്രകാശിപ്പിക്കുകയാണ് 😎👌
Super
എത്ര സുന്ദരമായിട്ടാണ് അദ്ദേഹം വിസ്മരിക്കപ്പെട്ട ചരിത്രം പറഞ്ഞു തന്നത്. ആ അറിവിനുമുന്നിൽ നമസ്കരിക്കുന്നു.
ഒരു മഹാനായ മനുഷ്യനെപ്പറ്റിയുള്ള ഗഹനമായ വിവരങ്ങൾ പറഞ്ഞു തന്നതിനും ഈഴവർ = സംഘക്കാർ എന്ന
ജ്ഞാനം പ്രദാനം ചെയ്തതിനും അളവറ്റ
നന്ദി പ്രകാശിപ്പിക്കുന്നു.
അങ്ങേക്കു,,, അകമഴിഞ്ഞ നന്ദി,, രേഖപെടുത്തുന്നു,, വളരെ വിലപ്പെട്ട അറിവുകൾ പകർന്നു തന്നതിന്,,,
🔥ആറാട്ടുപുഴ വേലായുധ ചേകവർ or ആറാട്ടുപുഴ വേലായുധ പണിക്കർ (മംഗലം വാഴും വേലായുധ പെരുമാൾ) ധീരനായ പൊന്നു തമ്ബുരാൻ ഈഴവ തേജസ്സ്🔥
Yes...😊😊😊
Correct 💪
വളരെ വളരെ മനോഹരമായ അവതരണം..താങ്കൾക്ക് അഭിനന്ദനങ്ങൾ..
മഹത്തായ പോയകാല ചരിത്രം അതി മനോഹരമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.
വളരെ നന്ദി..
🙏
നിറകണ്ണുകളോടുകൂടി... രോമാഞ്ചത്തോടുകൂടി..
കണ്ടുതീർത്തു..
Profound history of Aratupuzha velayuda chekavar ⚔️, thanku sir💗💗
Dr. Ajay Sehar ഒന്നും പറയാൻ ഇല്ല ❤️🙏🏿
ഇപ്പോൾ കാണുന്ന വീട് പുനർനിർമ്മിച്ചു സംരക്ഷിച്ചിരുന്നെങ്കിൽ നന്നായേനെ കണ്ടിട്ട് സങ്കടം വരുന്നു.
congratulations Dr Ajay Sekhar for the informed talk.
വളരെ അവസരോചിതമായ തും പ്രയോജനകരമായ തുമായ വീഡിയോ പ്രഭാഷണം ഈശ്വരാനുഗ്രഹം എപ്പോഴും അങ്ങേക്ക് ഒപ്പം ഉണ്ടാകട്ടെ.
അവതരണം super 👍
Excellent presentation, simple explanation of rare historical facts, ...
The people of Kerala would be eternally greatful to your great effort to reveal the dedication and hard work of some great ESTJ (Extraverted Sensing Thinking Judging) personalities who are not known well to Keralites.
Great narration of someone who was a predecessor to me! It reviewed my memory of him that I heard from my grandmother! Learned more from this narration than from the grandmother! Thank you! 👏🙏💐
Exellent tolk with historic importance
Savarna shoo nakkikalkethire pooradiya veeran salute👍🏼👍🏼👍🏼👍🏼
Thanks You Sir for your detailed narration.
നന്ദിയുണ്ട് സർ 🙏🙏🙏
Thank you for providing such a profound information.
⚔️ആറാട്ടുപുഴ വേലായുധ പണിക്കർ ചേകവർ⚔️
He is a Ezhava panicker
He was not chekavar he was like king
Hi
@@mscreationworks5787 ഈഴവർ ആയി ചേകവർ കു ഒരു ബന്ധവും ഇല്ല മലബാർ തിയ്യർക്ക് ഉള്ള സ്ഥാനപേര് ആണ് ചേകവർ തെക്കോട്ടു വന്ന തിയ്യരെ ഈഴവർ ജാതി matty ഈഴവ ആക്കി അത്രോള്ളു
@@malabarvoice1661 ചേകവർ മാറിയാണ് ചെകോൻ ആയതു...അതാണ് ഈഴവർ എന്ന് അറിയപ്പെടുന്ന സമുദായം..
I never know about Velayudha Panicker. Very good information.
Thank you Sir. Would like to hear bit more about Lokanatha panicker and Patheenatha panicker of Vanarappallil ( if you know). Not much written about them. But I heard a lot from my ancestors that Patheenatha panicker as the chief of kayamkulam army defeated the mighty Marthanda Varma in the first two battles between kayamkulam and venadu. Then there was big internal conspiracy before the third battle that outsted him from the army chief position and finally kayamkulam lost in the third battle etc.
Thank u sir, നമോ ബുദ്ധയ❤️🙏
Excellent
Aratupuzha velayuda chekavan na patti Karach arivu nalkiya agaka abinadhanam ,😍
Aratupuzha velayuda chekavana Patti paranja agaka pranam 🤩
SREE NARAYANA GURU Never told the word "Ezhava Sivan " at Aruvippuram Temple site. He told to the people that " NAM NAMMUDE SIVANE" AANU PRETISHTICHATHU
Sir, It's a Great effort 👌🌹😊
🔥🔥ARATTUPUZHA VELAYUDHA PANIKAR 🔥🔥 THE WARRIOR
Let. More historical detailes of such people Frome the society who were kept outside the Hindu chathurvarnam whose deeds were deliberately suppressed by higher hindu society .
Nice hidden history..but I knew this from my childhood days
പത്തൊമ്പതാം നൂറ്റാണ്ടിൽ ആലപ്പുഴയ്ക്കടുത്ത് ' 'മംഗലം ' 'എന്ന നാട്ടുരാജ്യം ഭരിച്ചിരുന്ന ഒരു ഈഴവ നാടുവാഴി ആയിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കർ (1825 - 1874). ' 'മംഗലം വാഴും' വേലായുധപ്പെരുമാൾ എന്നാണ്അദ്ദേഹം അറിയപ്പെട്ടത് . പിതാവ് ശ്രീ. ഗോവിന്ദപ്പണിക്കർ. മംഗലംം ഭരിച്ചിരുന്ന പെരുമാൾ അച്ഛന്റെ ചെറുമകനായിരുന്നു 'വേലായുധപ്പെരുമാൾ ' എന്ന വേലായുധപ്പണിക്കർ.18 കളരിയ്ക്ക് അധിപനായിരുന്നു വേലായുധപ്പണിക്കർ . പെരുമാൾ അച്ഛന്റെ മരണ ശേഷം വേലായുധപ്പണിക്കർ അടുത്ത വാഴുന്നോർ ( രാജാവ് ) ആയി അരിയിട്ടു വാഴിക്കപ്പെട്ടു.
മംഗലത്തെ നാടുവാഴിയുടെ സ്ഥാനപ്പേരു പെരുമാൾ എന്നാണ് ' 1750 ശേഷം, മംഗലം എന്ന നാട്ടുരാജ്യവും തിരുവിതാം കുറിന്റെ ഭാഗമായിപരിഗണിച്ചിരുന്നെങ്കിലും , മംഗലം ദേശത്തിന്റെ പരിപൂർണ്ണ ഭരണം കല്ലിശ്ശേരി തറവാട്ടുകാരാണ് നടത്തിയിരുന്നത്. സ്വന്തമായി കാലാൾപ്പടയും ചാവേർപ്പടയും നാവികപ്പടയും അടങ്ങിയ ഒരു വലിയ സൈന്യം പണിക്കർക്കുണ്ടായിരുന്നു.തിരുുവിതാംകൂറിലെ മാടമ്പിമാരുടെ ഉപദ്രവങ്ങളിൽ നിന്ന് ഈഴവരേയും, ക്രിസ്ത്യാനികളേയും മുസ്ലീംങ്ങളേയും ദളിതരേയും അക്കാലത്ത് രക്ഷിച്ചിരുന്നത് വേലായുധപണിക്കർ ആയിരുന്നു.
പണിക്കർ സ്വന്തം സൈന്യവുമായി മംഗലത്തിനുു പുറത്തിറങ്ങിയാൽ തിരുവിതാംകൂർ വിറയ്ക്കുമായിരുന്നു. മുന്നൂറു മുുറി പുരയിടവും പതിനാലായിരം ചുവടു തെങ്ങും വാണിജ്യാവശ്യത്തിനായി പായ്‌ക്കപ്പലുകളും മൂവായിരത്തിലധികം പറ നെൽപ്പാടങ്ങളും സ്വന്തമായുള്ള ധനിക കുടുംബമായിരുന്നുു പണിക്കർ ജനിച്ച കല്ലിശ്ശേരി തറവാട്.ചെറുപ്പത്തിൽ ആയോധന വിദ്യയും കുതിര സവാരിയും വ്യാകരണവും അഭ്യസിച്ചു. കുതിരകൾ, ആനകൾ, ബോട്ട്, ഓടിവള്ളം, പല്ലക്ക്, തണ്ട് എന്നിവ അദ്ദേഹത്തിനു വാഹനമായുണ്ടായിരുന്നു.
വലിയ ശിവ ഭക്ത നായിരുന്നു പണിക്കർ. അദ്ദേഹം കാശി മുതൽ രാമേശ്വം വരെ ഒന്നു രണ്ടു വർഷത്തിലധികം തീർത്ഥാടനം നടത്തിയിട്ടുണ്ട്. ഭാരതം ഒട്ടുമുക്കാലും സഞ്ചരിച്ചു .ഈക്കാലത്ത് തന്ത്രശാസ്ത്രം , പൂജാ വിധി, കഥകളി , എന്നിവ അഭ്യസിച്ചു.നാട്ടിൽ തിരിച്ചത്തിയതിനു ശേഷം, തൻ്റെ ഇഷ്ട ദേവനായ വൈക്കം മഹാദേവ ക്ഷേത്രത്തിൽ, ഒരു ബ്രാഹ്മണ യുവാവിൻ്റെ വേഷത്തിൽ താമസിച്ചു ഭജനമിരുന്നു. ക്ഷേത്ര ആചാരങ്ങളെല്ലാം കണ്ടു മനസ്സിലാക്കി അദ്ദേഹം.എന്നിട്ട് ആറാട്ടുപുഴയിൽ ഒരു ശിവക്ഷേത്രം' 1852 ഇടവം 5 - ന് അദ്ദേഹം സ്ഥാപിച്ചു, ശിവപ്രതിഷ്ഠ നടത്തി. മാവേലിക്കര നിവാസിയായ വിശ്വവനാഥൻ ഗുരുക്കൾ എന്ന വീരശൈവ ബ്രഹ്‌മണനെ ക്ഷേത്ര പൂജാരിയായി നിയമിക്കുകയും ചെയ്തു.
ബ്രാഹ്മണരുടെ മാത്രം കലയായിരുന്ന കഥകളി ആദ്യമായി പഠിച്ച ,ആദ്യ'മായി കഥകളി സംഘം സ്ഥാപിച്ച അബ്രാഹ്മണനായിരുന്ന Iവേലായുധപ്പണിക്കർ.
വാരണപ്പള്ളി തറവാട്ടിലെ 'വെളുത്തമ്മ ചാന്നാട്ടി യെന്ന സ്ത്രീയെയാണ് വിവാഹം കഴിച്ചത്.പ്രശസ്തമായ '' മൂക്കുത്തി വിളംമ്പരം ' അദ്ദേഹം പന്തളത്തു വച്ച് നടത്തി. ഈ വിളംമ്പരത്തോടു കൂടിയാണ് , ജാതി മത ഭദമന്യേ തിരുവിതാം കൂറിലെ എല്ലാ സ്ത്രി കളും മൂക്കുത്തി ധരിച്ചു തുടങ്ങിയത്മടങ്ങുന്നത്. അച്ചി പ്പുടവ സമരത്തിന് അദ്ദേഹം പിൻ തുണ നൽകി.,വഴിനടക്കൽ വിപ്ളവം,കാർഷികസമരം തുടങ്ങിയവക്ക് നേതൃത്വം വഹിച്ചു. തിരൂവിതാംകൂർ രാജാവിന്റെ മോഷ്ടിക്കപ്പെട്ട ഒരു രത്നം, രാജാവിന്റെയും ദിവാൻ മാധവറാവുവിന്റെ യും അഭ്യർത്ഥനപ്രകാരം, പണിക്കർ കൊള്ളക്കാരിൽ നിന്ന് പിടിച്ചെടുത്ത് നൽകിയിട്ടുണ്ട്. അതിന്, രണ്ടു കൈകളിലും വീര ശൃംഗല നൽകി . പണിക്കരെ രാജാവ് ആദരിച്ചിട്ടുണ്ട്..കേരളം കണ്ട ഏറ്റവും വലിയ വീരനും വിപ്ലവകാരിയും ദീന ജന രക്ഷകനുമായിരുന്നു ' മംഗലം വാഴും വേലായുധപ്പെരുമാൾ ' എന്ന ആറാട്ടുപുഴ വേലായുധപ്പണിക്കർ. 1874 ജനുവരി 3 ന് മാടമ്പി മാരുടെ ഉപജാപത്തിൽ ചതിയിൽ പണിക്കർ കൊല ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ കൊട്ടാരം ഇന്നും മംഗലത്തുണ്ട് .
1858ല്‍ കായം കുളം കമ്പോളത്തില്‍ അച്ചിപ്പുടവ ഉടുത്ത് ചെന്നതായിരുന്നു ഒരു അവർണ്ണ സ്ത്രീ . കണങ്കാല് വരെയെത്തുന്ന ഇരട്ടത്തുണിയാണ് അച്ചിപ്പുടവ . അവര്‍ണര്‍ക്ക് മാറ് മറയ്ക്കാന്‍ അവകാശമില്ലാത്ത കാലമാണെന്നോര്‍ക്കണം
ഇത് കണ്ട സവര്‍ണരുടെ കുരു പൊട്ടി . അതിന്‍റെ മുഴക്കത്തില്‍ കമ്പോളം വിറ കൊണ്ടു .ജാതിയില്‍ ഉന്നതരും ചിന്തകളില്‍ അധകൃതരുമായ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ആ സ്ത്രീയുടെ മേല്‍മുണ്ട് വലിച്ചു കീറി . ഇനിയാരും ഇങ്ങനെയൊരു ധിക്കാരം കാണിക്കാതിരിക്കാന്‍ അവരെ കമ്പോളത്തിലൂടെ നടത്തിച്ചു. മനുഷ്യത്വം മനസ്സിലുള്ളവര്‍ തലകുനിച്ചു . അനീതിക്കെതിരെ കൈകളുയര്‍ത്താന്‍ മാത്രം ശക്തി അവര്‍ക്കില്ലാതെ പോയി.ഉള്ള ജോലി,ആട്ടും തുപ്പുമേറ്റ് കൊണ്ടാണെങ്കിലും ജീവിക്കാനുള്ള സാഹചര്യം അങ്ങനെ നഷ്ടപ്പെടാനുള്ളത് പലതും അവര്‍ക്ക് നിവര്‍ന്നു നില്‍ക്കാനുള്ള ധൈര്യം ഇല്ലാതാക്കി.
പിന്നീട് 1851 ല്‍ മംഗലത്ത് ശിവപ്രതിഷ്ഠ നടത്തി. ഈഴവരുടെ വകയായി കേരളത്തില്‍ സ്ഥാപിച്ച ആദ്യശിവക്ഷേത്രമാണ് മംഗലത്തെ ഇടയ്ക്കാട് ക്ഷേത്രം. ഇതിനെതിരേ സവര്‍ണ വിരോധം ആളിക്കത്തി യെങ്കിലും ആറാട്ടുപുഴ വേലായുധപ്പണിക്കരെ എതിര്‍ക്കു വാനുള്ള തന്റേടം ആര്‍ക്കുമുണ്ടായില്ല എന്നതാണ് വസ്തുത. 1888 ല്‍ അരുവിപ്പുറം പ്രതിഷ്ഠക്ക് ഗുരുദേവന് പ്രചോദനമായത് മംഗലം പ്രതിഷ്ഠയാണ്
1860 ലെ മൂക്കൂത്തി വിപ്ലവമാണ് ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതത്തിലെ ധീരോദാത്തമായ മറ്റൊരേട്. അക്കാലത്ത് ആഭരണങ്ങള്‍ ധരിക്കുന്നതിന് ഓരോ സമുദായത്തിനും ഓരോ ചിട്ടയുണ്ടായിരുന്നു. ഈഴവ സ്ത്രീകൾക്ക് മൂക്കൂത്തി ധരിക്കുവാൻ അവകാശമില്ലായിരുന്നു.
എന്നിട്ടും പന്തളത്ത് ഒരു ഈഴവ യുവതി ഈ നാട്ടുനടപ്പ് ലംഘിച്ച് ഒരു മൂക്കൂത്തി ധരിച്ചു. ഇതില്‍ അമര്‍ഷം പൂണ്ട സവര്‍ണര്‍ എന്തുചെയ്‌തെന്നോ? അവര്‍ ആ യുവതിയുടെ മൂക്കൂത്തി മൂക്കോടെ ചെത്തിയെടുത്ത് നിലത്തിട്ട് ചവിട്ടിയരച്ചു. ഇതിന് പ്രതികാരം ചെയ്യാന്‍ പണിക്കരും സംഘവും എത്തിയത് ഒരു കിഴി നിറയെ സ്വര്‍ണ മൂക്കൂത്തികളുമായിട്ടായിരുന്നു. ഈഴവ യുവതികളുടെ മൂക്കൂത്തി പറിച്ചെടുക്കുവാന്‍ പിന്നെ ഒരു കയ്യും ഉയര്‍ന്നിട്ടില്ല.
കേരളത്തിലെ ആദ്യത്തെ കര്‍ഷക സമരം നയിച്ചത് (1866ല്‍) ആറാട്ടുപുഴ വേലായുധ പ്പണിക്കരായിരുന്നു എന്നു കേള്‍ക്കുമ്പോള്‍ പലരുടേയും നെറ്റി ചുളിയും. തിരുവിതാം കൂറിലെ നെയ്ത്തുകാര്‍ ഈഴവ സമുദായക്കാരാ യിരുന്നെങ്കിലും അവര്‍ നെയ്യുന്ന വസ്ത്രം മുട്ടിനു താഴെ ധരിക്കുവാന്‍ അവര്‍ക്ക് അവകാശമു ണ്ടായിരുന്നില്ല. എന്നിട്ടും കായംകുളം പത്തിയൂര്‍ പ്രദേശത്ത് ഒരു സമ്പന്ന ഈഴവ യുവതി മുണ്ട് നീട്ടിയുടുത്ത് വയല്‍ വരമ്പിലൂടെ യാത്ര ചെയ്യാന്‍ തയാറായി. അത് സവര്‍ണര്‍ക്ക് പിടിച്ചില്ല. അവര്‍ ആ സ്ത്രീയെ അധിക്ഷേപിക്കുക മാത്രമല്ല, അവരുടെ വസ്ത്രത്തില്‍ മുറുക്കിത്തുപ്പുകയും ചെയ്തു. സവര്‍ണരുടെ ഈ നിഷ്ഠൂരതക്ക് വിരാമമിടാന്‍ പണിക്കര്‍ ഒരു പ്രത്യേക പ്രതിരോധരീതി അവലംബിച്ചു. ഇനിയൊരു തീരുമാനമുണ്ടാകുന്നതുവരെ സവര്‍ണരുടെ കൃഷിയിടങ്ങളിലെ ജോലികള്‍ ചെയ്യരുതെന്ന് അദ്ദേഹം തന്റെ ആളുകള്‍ക്ക് നിര്‍ദ്ദേശം നല്കി. അതേത്തുടര്‍ന്ന് ജോലിക്കാര്‍ ഒരു പണിമുടക്കിലേക്ക് നീങ്ങിയപ്പോള്‍ സവര്‍ണരുടെ വരുമാന മാര്‍ഗങ്ങ ളെല്ലാം സ്വാഭാവികമായും അടഞ്ഞു. ജോലിയില്‍ നിന്ന് വിട്ടു നിന്നവര്‍ പട്ടിണിയിലേക്ക് പോയതുമില്ല. അവരുടെ കുടുംബങ്ങളിലേക്കാവശ്യമായ അരിയും മറ്റും പണിക്കര്‍ എത്തിച്ചു കൊടുത്തു കൊണ്ടിരുന്നു.
ഒടുവില്‍, പണിക്കരോട് ഏറ്റുമുട്ടുന്നത് വലിയ വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തു മെന്ന് മനസിലാക്കിയ സവര്‍ണര്‍ പരസ്യമായ ക്ഷമാപണത്തിന് തയാറാ യതിന് ശേഷമാണ് നിസഹകരണ സമരം പിന്‍വലിച്ചത്. അങ്ങനെ കേരളത്തില്‍ ആദ്യമായി കര്‍ഷകത്തൊഴിലാളി സമരം സംഘടിപ്പിക്കു ന്നതും വിജയിപ്പിക്കുന്നതും ആറാട്ടുപുഴ വേലായുധപ്പണിക്കരാണ്.
വഴിനടക്കല്‍ സമരത്തിന്റേയും ആദ്യപോരാളി ആറാട്ടുപുഴ വേലായുധപ്പണിക്കരായിരുന്നു. 1867 ലാണ് ഇടപ്പള്ളി രാജകുമാരനെതിരേ ‘ഹോയ്’ വിളിച്ച് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ വഴി നടന്നത്. ഇതേ ആവശ്യം മുന്‍നിര്‍ത്തിയുള്ള വൈക്കം സത്യാഗ്രഹം നടന്നത് പിന്നേയും 60 വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്നുകൂടി മനസിലാക്കി യാലേ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ നടത്തിയ വഴിനടക്കലിന്റെ വലിപ്പം മനസിലാ കുകയുള്ളൂ.
പണിക്കരുടെ ധീരതയുടെ അംഗീകരമായി രാജാവ് അദ്ദേഹത്തിന് വീരശൃംഖല സമ്മാനിച്ച ചരിത്രവുമുണ്ട്. 1869 ല്‍ തിരുവനന്തപുരത്തേക്ക് മുറജപത്തിനായി വഞ്ചിയില്‍ പോയ മുഖ്യതന്ത്രിയുടെ സാളഗ്രാമം കായംകുളം കായലില്‍വെച്ച് അക്രമികള്‍ തട്ടിയെടുത്തു. രാജകല്പന ഉണ്ടായിട്ടും ഉദ്യോഗസ്ഥര്‍ക്ക് അത് വീണ്ടെടുക്കാനായില്ല. ഒടുവില്‍ തിരുവിതാംകൂര്‍ മഹാരാജാവ് ആയില്യം തിരുനാള്‍ ഈ ദൗത്യം വേലായുധപ്പണിക്കരെ ഏല്പിക്കുകയും ഒരാഴ്ചക്കുള്ളില്‍ സാളഗ്രാമ വുമായി പണിക്കര്‍ മഹാരാജാവിന്റെ സന്നിധിയില്‍ നേരിട്ട് ഹാജരാവു കയും ചെയ്തു. അതിന്റെ സന്തോഷ സൂചകമായി മഹാരാജാവ് വീരശൃഖല നല്കി പണിക്കരെ ആദരിച്ചു. ഒപ്പം പണിക്കര്‍ സ്ഥാനം ഈഴവര്‍ക്കു അനുവദിക്കുകയും ചെയ്തു.
തിരുവിതാംകൂറില്‍ അങ്ങനെ ആദ്യമായി പണിക്കര്‍സ്ഥാനം ലഭിച്ച വ്യക്തിയാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. അന്നുമുതലാണ് ആറാട്ടുപുഴ വേലായുധ ചേകവര്‍, ആറാട്ടിപുഴ വേലായുധ പണിക്കരായത്. നാട്ടിലുണ്ടാകുന്ന വലിയ തര്‍ക്കങ്ങളെല്ലാം പരിഹരിക്കുന്ന കോടതിയായും പണിക്കര്‍ക്ക് പ്രവര്‍ത്തിക്കേണ്ടി വന്നു. പണിക്കര്‍ മുന്നിലെത്തിയാല്‍ എത്ര വലിയ തര്‍ക്കവും രമ്യമയായി പരിഹരിക്ക പ്പെടുമെന്നും, അര്‍ഹര്‍ക്ക് നീതി ലഭിക്കുമെന്നുമുള്ള വിശ്വാസം പരക്കെ നിലനിന്നിരുന്നു. എന്നാല്‍ ആ നിലയിലൊക്കെ പണിക്കരുടെ ഔന്നത്യം വര്‍ധിക്കുന്നതനുസരിച്ച് അദ്ദേഹത്തിനെതിരായ എതിര്‍പ്പും കൂടിക്കൂടി വന്നു. എങ്കിലും ആറാട്ടുപുഴ വേലായുധപ്പണിക്കരോട് നേരിട്ട് എതിര്‍ക്കാ നുള്ള ധൈര്യം ആര്‍ക്കുമുണ്ടായിരുന്നില്ല.
അതേത്തുടര്‍ന്ന് പണിക്കരോട് എതിര്‍പ്പുള്ള സവര്‍ണരും മറ്റും ചേര്‍ന്ന് അദ്ദേഹത്തെ ചതിയില്‍ പെടുത്തുവാനുള്ള പദ്ധതി തയാറാക്കി. ഒരു കേസിന്റെ കാര്യത്തിനായി കൊല്ലത്തേക്ക്, തണ്ടുവലിക്കുന്ന ബോട്ടില്‍ രാത്രി നേരത്ത് യാത്ര തിരിച്ചതായിരുന്നു പണിക്കര്‍. സമയം അര്‍ധരാത്രി. ബോട്ട് കായംകുളം കായലിലെത്തി. ആ സമയം പണിക്കര്‍ നല്ല ഉറക്കത്തിലായിരുന്നു. തണ്ടുവലിക്കാര്‍ ബോട്ടു തുഴഞ്ഞുകൊണ്ടിരുന്നു. പെട്ടെന്ന് കേവുവള്ള ത്തിലെത്തിയ ചില സവർണ്ണർ, പണിക്കരോട് ഒരു അത്യാവശ്യ കാര്യം പറയാനു ണ്ടെന്നു പറഞ്ഞ് ബോട്ടില്‍ കയറി. ഒരു മോഷണക്കുറ്റത്തിന് പണിക്കര്‍ ശിക്ഷിച്ചു വിട്ട, അദ്ദേഹത്തിന്റെ തന്നെ മുന്‍ കാര്യസ്ഥന്‍ കിട്ടന്‍ അവരിലൊരാളായിരുന്നു.
ഒരാള്‍ പണിക്കര്‍ ഉറങ്ങുന്ന സ്ഥലത്തേക്ക് കയറി. ഉറങ്ങിക്കിടക്കുന്ന ആ തേജോരൂപം കണ്ടപ്പോള്‍ അക്രമി ഒന്നു പതറിയെങ്കിലും ധൈര്യം വീണ്ടെടുത്ത് ആ പുരുഷ സിംഹത്തിന്റെ വിരിമാറിലേക്ക് കഠാര കുത്തിയിറക്കി. തണ്ടുവലിക്കാര്‍ ചതി മനസിലാക്കിയപ്പോഴേക്കും അക്രമികള്‍ കേവുവള്ളത്തില്‍ കയറി രക്ഷപെട്ടിരുന്നു. ജനുവരി 8 ന് തന്റെ 49 ആമത്തെ വയസിലാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന പുരുഷകേസരി ചതിയില്‍ പെട്ടു മരിക്കുന്നത്.
വേലായുധപ്പണിക്കര്‍ തുറന്നു വിട്ട സാമൂഹ്യ വിപ്ലവ കൊടുങ്കാറ്റില്‍ നിന്നും ഈര്‍ജം ഉള്‍ക്കൊണ്ടാണ് വയല്‍വാരത്ത് നരായണൻ എന്ന ശ്രീനാരാ യണ ഗുരു സംസ്‌കൃതത്തില്‍ ഉപരിപഠനത്തിനായി വാരണപ്പള്ളി തറവാട്ടിലെത്തുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമാണ് അപ്പോള്‍ വാരണപ്പള്ളി യിലുണ്ടായിരുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ മക്കളും ശ്രീനാരായണ ഗുരുദേവനും അങ്ങനെ സതീര്‍ത്ഥ്യരായി
ഈഴവർ ചണ്ടാള വിഭാഗത്തിൽ പെടുന്നവരാണ്...പണ്ടുകാലത്ത് നമ്പൂതിരിമാരും നായന്മാരും ഈഴവരെ കണ്ടിരുന്നത് പുലയർക്കും, പറയർക്കും സമാനമായാണ്. ഈച്ചക്ക് ഇടം കൊടുത്താലും ഈഴവന് ഇടം കൊടുക്കരുതെന്നാണ് അവരുടെ പ്രമാണം.!!
ഈഞ്ചത്തലയും ഈഴവ തലയും അടിച്ചൊതു ക്കുവാനുള്ളതാണ് എന്നതാണ് നമ്പൂതിരിമാരുടെ ഭാഷ്യം.!!
ആലുമൂട്ടിൽ ചാന്നാൻ ഒരു കാർ വാങ്ങിയെങ്കിലും അത് രാജവീഥിയിൽക്കൂടി ഓടിക്കുന്നതിനു അന്നത്തെ ദുരചാരമായിരുന്ന തീണ്ടാപ്പാട് ഒരു തടസ്സമായിരുന്നു.
കൊട്ടിയായ ( ഈഴവ ) സമുദായത്തിൽപെട്ട പൽപ്പു വിദേശത്ത് നിന്നും മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി നാട്ടിലെത്തി ആശുപത്രിയിൽ ഡോക്ടർ ആയി കയറാൻ മോഹിച്ചു തിരുവിതാംകൂർ മഹാരാജാവിന്റ അടുത്തെത്തിയപ്പോൾ അന്നത്തെ രാജാവ് പറഞ്ഞത് " സ്വർണ്ണം കൊണ്ട് ചുറ്റിയ ഒരു കത്തി തരാം പോയി കള്ള് ചെത്തുക. വലിയ വിദ്യാഭ്യാസമുള്ള കൊട്ടിയായത് കൊണ്ട് പത്തു തെങ്ങു കൂടുതൽ ചെത്താനുള്ള അനുമതിയും കൊടുത്തു.!!
✍️ സണ്ണി. എം. കപിക്കാട്.
@@SreenathRMohan ഈഴവർ ചണ്ടാള വിഭാഗത്തിൽ പെടുന്നവരാണ്...പണ്ടുകാലത്ത് നമ്പൂതിരിമാരും നായന്മാരും ഈഴവരെ കണ്ടിരുന്നത് പുലയർക്കും, പറയർക്കും സമാനമായാണ്. ഈച്ചക്ക് ഇടം കൊടുത്താലും ഈഴവന് ഇടം കൊടുക്കരുതെന്നാണ് അവരുടെ പ്രമാണം.!!
ഈഞ്ചത്തലയും ഈഴവ തലയും അടിച്ചൊതു ക്കുവാനുള്ളതാണ് എന്നതാണ് നമ്പൂതിരിമാരുടെ ഭാഷ്യം.!!
ആലുമൂട്ടിൽ ചാന്നാൻ ഒരു കാർ വാങ്ങിയെങ്കിലും അത് രാജവീഥിയിൽക്കൂടി ഓടിക്കുന്നതിനു അന്നത്തെ ദുരചാരമായിരുന്ന തീണ്ടാപ്പാട് ഒരു തടസ്സമായിരുന്നു.
കൊട്ടിയായ ( ഈഴവ ) സമുദായത്തിൽപെട്ട പൽപ്പു വിദേശത്ത് നിന്നും മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി നാട്ടിലെത്തി ആശുപത്രിയിൽ ഡോക്ടർ ആയി കയറാൻ മോഹിച്ചു തിരുവിതാംകൂർ മഹാരാജാവിന്റ അടുത്തെത്തിയപ്പോൾ അന്നത്തെ രാജാവ് പറഞ്ഞത് " സ്വർണ്ണം കൊണ്ട് ചുറ്റിയ ഒരു കത്തി തരാം പോയി കള്ള് ചെത്തുക. വലിയ വിദ്യാഭ്യാസമുള്ള കൊട്ടിയായത് കൊണ്ട് പത്തു തെങ്ങു കൂടുതൽ ചെത്താനുള്ള അനുമതിയും കൊടുത്തു.!!
✍️ സണ്ണി. എം. കപിക്കാട്.
സാർ ഈ കാർത്തികപ്പള്ളി താലൂക്കിലെ മുട്ടം ആലുംമൂട്ടിൽ തറവാട് എന്നൊരു തറവാട് ഉണ്ട് അന്ന് തിരുവിതാംകൂർ രാജാവിന് മാത്രം കാറുണ്ടായിരുന്ന കാലത്ത് സ്വന്തമായി കാർ ഉണ്ടായിരുന്ന ഏറ്റവും വലിയ ആഢ്യത്വത്തിന്റെ ലക്ഷണമായ ആലുംമൂട്ടിൽ തറവാട് ഇന്നും അവിടെ നിൽപ്പുണ്ട് ഇനി കേരളത്തിലെ ജാതിവ്യവസ്ഥയെ കുറിച്ചുള്ള ഡീറ്റൈൽ അറിയണമെങ്കിൽ കേരളവും കേരളീയ വംശജരും എന്ന പുസ്തകം ഹർമൻ ഗുണ്ടർട്ട് പ്രസിദ്ധീകരിച്ചിരുന്നു ഇന്നത്തെ ജാതി കോമരങ്ങൾ അത് നശിപ്പിച്ചോ ഇല്ലയോ എന്നുള്ളതിനെ കുറിച്ച് എനിക്കറിയില്ല
മുട്ടത്തു ആലുംമ്മൂട്ടിൽ തറവാട്ടിനോട് ചേർന്നു തേക്കുടുത്തു മഹാദേവ ക്ഷേത്രം എന്നൊരു അമ്പലമുണ്ട്. അവിടെയും ആളിമൂട്ടിലെ കാരണവന്മാരുടെ ക്ഷണപ്രകാരം പ്രതിഷ്ഠ നടത്തിയത് കണ്ടിയൂർ മറ്റത്തിൽ വിശ്വനാഥൻ ഗുരുക്കൾ ആണ്. ഇത് കുടുംബത്തിലെ കാരണവർ ആയിരുന്ന എ പി ഉടയാഭാനു തന്റെ പുസ്തകത്തിൽ രേഖപ്പെടുത്തുന്നുണ്ട്. 🙏
Great work
Thanks
ഈ ധീരനായ പോരാളിയെ എന്തുകൊണ്ടാണ് നന്ദികെട്ട സമുദായ നേതാക്കൾ മനഃ പൂർവ്വം താമസ്കരിച്ചതല്ലേ???😢😢😢
Thank u sir
Supersir
Great Knowledge.. Thank You Sir..
Thankyousir
At 34 minutes,there is a factual error Sri Narayana Guru never said "Ezhava Sivan" at the Aruvippuram .
Chekavar 💪💪💪
അദ്ദേഹം നാടുവാഴി ആയിരുന്നു വല്യച്ഛന്റെ പേര് പെരുമാൾ അച്ഛൻ എന്നായിരുന്നു പെരുമാൾചോൻ എന്നാണ് വിളിച്ചിരുന്നത്
ചൊവാൻ അല്ല ചേകവൻ
@@akhil8272ചേകവൻ എന്ന പ്രൗഢിയുള്ള സ്ഥാനത്തെ നായൻമാർ കളിയാക്കി വിളിക്കുന്നതാണ് ചൊവൻ🤣
എന്റെ വീട് കായംകുളം, ഇവിടെ ഞങ്ങളുടെ കുടുംബക്കാരെ എന്റെ അപ്പൂപ്പൻ ,വല്യമ്മാവൻ എന്നിവരെ പണിക്കർ എന്നെ നമ്പൂതിരിമരും,നായന്മാരും വിളികുമായിരുന്നുള്ളൂ.
@@akhil8272 ഈഴവപണിക്കർ
ഇഞ്ഞനെയൊരു സിനിമ ഉണ്ടാക്കിയപ്പഴാണോ ഈ ചരിത്രപൂരുഷനെ ഓർമവന്നത് .
As sir pointed out, these all should be protected
ഈ മറ്റത് ഗുരുക്കൾ തുടർന്ന് ശിവലിംഗസ്വാമികൾ അരുവിപ്പുറം പ്രതിഷ്ഠ നടത്തിയതും തൈക്കാട്ട് അയ്യ എന്ന ഹെഡയോഗി യുടെ ശിഷ്യൻ ആയിരുന്നു ശ്രീനാരായണ ഗുരു അയ്യൻകാളി അയ്യ വൈകുണ്ട സ്വാമികൾ പക്ഷെ ചരിത്രത്തിൽ ചിലരെ വിസ്മരിക്കുന്നു .ബിജെലാ രാജ്യത്തുണ്ടായ നവോധാനവും 1100ad യിൽ ബസൗഈശ്വരൻ നടത്തിയ നവോധാനവും അതിന്റ ഭാഗമായി ഉണ്ടായ ലിംഗായത് എന്ന മതവും തുടർന്ന് ഇവർ നേരിട്ട സവർണ പീഡനവും മട്ടിടങ്ങളിലേക്കു ഓടിപോകേണ്ടിവന്നതും അതിന്റെ സ്മരണ നിലനിൽക്കുംൻ കുടല സംഗമേശ്വര ക്ഷേത്രവു. ഒക്കെ പിന്നോക്ക സമുദായങ്ങലിൽ മാറ്റം സൃഷ്ടിച്ചിട്ടുണ്ട് .ഇങ്ങനെ ബുദ്ധ മത വിസ്വദികളായ വീരശൈവരെ ഒച്ചിറയിൽ അവഹേളിക്കുന്ന സിനിമ പോലും നിർമ്മിച്ചിട്ടുണ്ട് സമൂഹത്തിൽ1.5 %വരുന്ന ജനത ഒറ്റപ്പെട്ടുപോയതുകൊണ്ടു ജാതി അവഹേളനം നടത്തിയ അന്നത്തെ വരെണിവർഗം പുറംതള്ളിയിട്ടുണ്ട് കർണാടകത്തിൽ ഇതല്ല അവസ്‌ഥ അവരിൽനിന്ന്. ആയുർവേദ നയത് കളരി ഒരുകാര്യങ്ങൾ കേരളത്തിൽ കൊണ്ടുവന്നിട്ടുണ്ട് .കുമ്പകോണത്തെ മഠം സിദ്ധ ഗംഗ മഠം ഇങ്ങനെ അവർ പകർന്നുകൊടുത്തു ചരിത്രം മറന്നുപോകുന്നു
ഏവരും അറിഞ്ഞിരിക്കേണ്ട ആറാട്ടുപുഴവേലായുധപ്പണിക്കരുടെപൂർവ്വകാല ചരിത്രം പാഠപുസ്തകമാക്കേണ്ടതാണ്.ഭരണകർത്താക്കളാണതിനുനേതൃത്വംകൊടുക്കേണ്ടതും. പുതുതലമുറക്ക് അറിവു പകരുവാൻഇത്തരംപ്രഭാഷണങ്ങളും അനിവാര്യമാണ്.
കാവിൽരാജ്
Informative
Very good. DO you have a website with descriptions on other historical facts..?
Kindly give the references made, in the description !
Adya rakthasakshi 🙏⚔️⚔️⚔️
1811 ഇൽ കണ്ടെടുക്കൽ വെച്ച് ഈഴവ ക്ഷേത്രങ്ങൾ 1100 എണ്ണം ആണ് കേണൽ മൺട്രോ പിടിച്ചെടുത്തത്...
തെക്കൻ കേരളത്തിലെ പ്രബല ഈഴവ പണിക്കർ ,ചാന്നാർ കുടുംബങ്ങൾ എല്ലാം സത്യത്തിൽ കൊരപ്പുഴക്ക് അപ്പുറതുനിന്ന് വേണാട് രാജാക്കന്മാർ യുദ്ധം സൈനിക സേവനത്തിനായി ആനയിച്ച തിയ്യ ചേകവൻ മാരാണ് പക്ഷേ യുഗപ്രഭാവനായ ശ്രീ നാരായണ ഗുരുവിന്റെ യോഗിശ്വര തേജസ്സിൽ ആകൃഷ്ടരായ തിയ്യ പണിക്കർ ,ചാന്നാൻമാർ ,വൈദ്യന്മാർ അവരുടെ പിന്തലമുറ ഈഴവരായി കാല ക്രമത്തിൽ പരിവർത്തനപെട്ടു. അവർ ഈഴവരായി ജീവിക്കുന്നു.
Good
കോട്ടയം മെഡിക്കൽ കോളേജ് നിൽക്കുന്ന പണിക്കർ കുന്ന് 500 ഏക്കർ ഈഴവ പണിക്കരുടെ കയ്യിൽ നിന്നും പിടിച്ചെടുത്തതാണ്
Nairs (sudran) where never a thamprkans for Ezhava's.
Pls. Call " Sree Narayana Gurudevan
ജാതി വ്യവസ്‌ഥഎന്നത് മത ധർമ്മ ആചാരണമാണ്, അത് നിർത്തലാക്കുകഎന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യവുമാണ്.ജാതി വ്യവസ്ഥ എങ്ങനെ നിർത്തലാക്കാം?
🙏🙏👍
kayakulam rajavinta padathalavan arunnu varanapally panicker mar 🙏🙏🙏
Ithupolulla charithra smarakangal samrakshikkathe nasikkan vidunna adhikrithar including sthalam MLA , Panchayat samithikal Ivar enth koppaanu undakkunnath ?
ഞങ്ങൾ മാർക്കിസം ആണ് ഇവിടെ എല്ലാം കൊണ്ടുവന്നത്
💓💓💓💓💓
ഇദ്ദേഹത്തെപറ്റി ആദ്യം കേൾക്കുന്നത് തന്നേ വിനയൻ ചേട്ടന്റെ 19ആം നൂറ്റാണ്ട് സിനിമയുടെ അനൗൺസ്മെന്റ്.... അധികം ആരും പറഞ്ഞു കേൾക്കാത ധീരനായകൻ....
അന്നും ഇന്നും നായർ തന്നെ ഇമുഖ്യ ശത്രു
മറ്റം വിശ്വനാഥൻ ഗുരുക്കൾ
=====================
മാവേലിക്കര കണ്ടിയൂർ മറ്റത്തു വിശ്വനാഥഗുരുക്കൾ പ്രമുഖനായ ഒരു സാമൂഹ്യ പരിഷ്കർത്താവായിരുന്നു. തീണ്ടലും തൊടിയിലും നടമാടിയിരുന്ന അക്കാലത്ത് സ്വന്തമായി ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടത്തുവാനുള്ള ധൈര്യം കാണിച്ച സന്ന്യാസിവര്യനാണ്. 1888 -ലെ ശ്രീനാരായണ ഗുരു ദേവൻ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തുന്നതിനു 36 വർഷം മുമ്പ് ,ജനിക്കുന്നതിനു 4 വർഷം മുമ്പ് 1852-ൽ ആറാട്ടുപുഴവേലായുധ പണിക്കർ മംഗലത്ത് ഒരു ക്ഷേത്രം പണിയുകയും ആ ക്ഷേത്രത്തിൽ മറ്റത്തു വിശ്വനാഥൻ ഗുരുക്കൾ ശിവ പ്രതിഷ്ട നടത്തുകയും ചെയ്തു. ജാതി ഭേദമന്യേ ഏവർക്കും പ്രവേശനം ഉണ്ടായിരുന്നു . ഒരു വർഷം കഴിഞ്ഞു ചേർത്തലയിൽ തണ്ണീർമുക്കം ചെരുവാരണം കരയിൽ രണ്ടാമത്തെ ശിവ ക്ഷേത്രം സ്ഥാപിക്കപ്പെട്ടു, അവിടെയും വിഗ്രഹം പ്രതിഷ്ടിച്ചതു വിശ്വനാഥൻ ഗുരുക്കൾ ആണ് .അതെ വർഷം തന്നെ കായംകുളം ആലുംമ്മൂട്ടിൽ ചാന്നാർ വക കുടുംബവീട്ടിനോടനുബന്ധിച്ചും അതെ ഗുരുക്കൾ മറ്റൊരു ശിവപ്രതിഷ്ഠ നടത്തി
Enikku ee tharavattiley veetil onnu ninnu photo edukan thalparyam ondu.
🙏
Pakuthi kettukathayanannu SreeNarayana Guru vint kalam muthal anu navodhanam undayath ith kettukathayanannu SreeNarayana Guru vint kalavum kazhinjathinu shesham anu Avarnna samudhayathil ullavarkk Nalukettukal undakkan niyamam vsnnath athinumumb Sadhiyam allayirunnu
Jyothilal V Nair
താങ്കൾക്ക് മിനിമം ഒരു മാരാരായിട്ടെങ്കിലും ജനിക്കുവാനുള്ള യോഗൃതയുണ്ടായിരുന്നു... കഷ്ടം മുകളിൽ ജനിക്കുവാനുള്ള ടെക്നിക്കുകളൊന്നും അറിവില്ലായിരുന്നോ? ഹോ ഈ കാലത്തും ജാതിയും പറഞ്ഞു നടക്കുന്ന ആത്മജ്ഞാനമില്ലാത്ത കുറെ ജന്മങ്ങൾ.(ജാതിക്കുശുംബ്) അടിച്ചമർത്തപ്പെട്ടവർ മാനാഭിമാനമുള്ളവരല്ലേ. അടിയൻ പറഞ്ഞ് തൊഴുതുനിക്കുന്നവരാണോ താങ്കളുടെ ദ്രഷ്ടിയിൽ കേമൻമാർ ഹ.ഹ
Hima Cloth Fashions Njan charithram anu paranjath Areum cheruthakkan alla Nalukettukal Nairkk allathe mayullavarkk paniyam ennu Rajav ennanu kalppana purappeduvichath enn padikkuka pinne enne pati Njan Marar alla pazhya oru Samantha Rajakudumbathil Jenicha oru Samanthan Nair anu pazhya oru Samantha Naduvazhi kudumbathin sarkkar kodukkunn 750 rupa ippazhum kittunnond ith Njan arennu parayan vendi paranju ennu mathram areum kochakkan paranjath alla Thiruvithamkur Rajakkanmar Jathi vithiyasam illatje Nalukettukal paniyam ennu niyamam nadappilakkiya varsham Rajav arennum kandhupikku appol Njan paranjath Sathiyam anannu manasilavum
Jyothilal V Nair
താങ്കൾ അതായിക്കോട്ടെ ആ കുടുംബത്തിൽ തന്നെ ജനിച്ചതിൻ്റെ ടെക്നിക്ക് എന്താണെന്നാ ഞാൻ താങ്കളോടു ചോദിച്ചതു. ജനനം ഒരു വൃക്തിപരമായ കഴിവാണോ? എൻട്രൻസ് എഴുതിജനിക്കുന്നവരുണ്ടോ? താങ്കൾ ഇപ്പോഴും സമൂഖത്തിൽ ഒരു വിലയും ഇല്ലാത്ത ജാതിഡിഗ്രിയുമായല്ലെ നടക്കുന്നത്. നിർഭാഗൃംകൊണ്ടു രാജകുടുംബങ്ങളിൽ ജനിക്കാൻ സാധിക്കാതെപോയവരെ പരിഹസിക്കുന്നതു ആത്മജ്ഞാനത്തിൻ്റെകുറവാണ്. മനുഷൃജന്മംതന്നെകിട്ടിയതിനു ദൈവത്തിനു നന്ദിപറയൂ...മഹത്തായ ഹിന്ദുസമുദായം നശിക്കുന്നതു അടിസ്ഥാനമില്ലാത്ത ജാതിചിന്തകൊണ്ടുമാത്രമാണ്. ജാതിമാറ്റി..മനുഷൃനാകൂ.(പഴയ ജാതിശ്രേണിയിൽ താങ്കൾ ജനിച്ച സമുദായത്തിനും മുകളിലാണ് മാരാരുടെസ്ഥാനം പാരൃംബരൃം പറയുന്നവർ മുൻജന്മത്തിലും മനുഷൃൻ തന്നെയായിരുന്നു എന്ന തെളിവുപോലുമില്ലാതെയാണ് സംസാരിക്കുന്നത്. ഹൈന്ദവചിന്തയിൽ ജന്മങ്ങൾ മാറിക്കൊണ്ടിരിക്കും എന്നു പറഞ്ഞാണ് ജാതികളെ നിലനിറുത്തിയിരുന്നത്. രാജഭരണകാലത്ത് പണക്കിഴികൊടുത്താൽ സ്ഥാനമാനങ്ങൾ കിട്ടുമായിരുന്നു.ഉദ; പണിക്കർ,കുറുപ്പ് തുടങ്ങിയഡിഗ്രികൾ. ഒരു സമൂഖത്തെ വിദൃനേടുന്നതിൽനിന്നും അകറ്റിയ മഹാപാപികളായിരുന്നു താങ്കൾ പറയുന്ന രാജാവ്)
Hima Cloth Fashions Njan areu. Cheruthakki paranjathalla kudappirappe annathe vevasthithi paranjath anu
Jyothilal V Nair
സുഹൃത്തെ ഇതു താങ്കളുടെ മാത്രം പ്രശ്നമല്ല. അജ്ഞാനം മൂലമൂള്ള ഈഗോയും,ജാഡയും പോകട്ടെ എന്നേ ഞാനും ഉദ്ദേശിച്ചുള്ളു. എന്നെ സംബന്ധിച്ചു ഞാൻ കൊച്ചുമല്ല വലുതുമല്ല. നമ്മെളെക്കാളും ജനനംകൊണ്ട് മുകളിലും ആരും ഇല്ല..അതുപോലെ താഴെയും ഇല്ല. എൻ്റെ ചിന്ത അതാണ്. മനസിലെ ഞാൻ എന്നും,ഞങ്ങൾ എന്നും ഉള്ള തോന്നൽ ആത്മജ്ഞാനം കൊണ്ടുമാത്രമേ ആർക്കും നീങ്ങത്തുള്ളു. മറ്റുള്ളവരെ ഉൾക്കൊള്ളാനുള്ള മനസ് ഫസറ്റ് കമൻ്റിൽ കണ്ടില്ല അതാണ് ഞാനും പ്രതികരിച്ചത്. ശരീരസംബന്ധമായ വിഷയമല്ല നമ്മുടേത് (ഞാനാകുന്ന ബോധം(അറിവ്)സം,ബന്ധമായ വിഷയമാണ്. അദ്വൈതമാണ് . ജാതിയും,മതവും,ചരിത്രവുമൊക്കെ ശരീര കാരൃങ്ങളാണ്.ജഢസംബന്തി .
1000 വർഷം പഴക്കമുള്ള വാരണപള്ളി തറവാട്ടിലെ ശിവക്ഷേത്രമോ അപ്പോൾ?
1858ല്‍ കായം കുളം കമ്പോളത്തില്‍ അച്ചിപ്പുടവ ഉടുത്ത് ചെന്നതായിരുന്നു ഒരു അവർണ്ണ സ്ത്രീ . കണങ്കാല് വരെയെത്തുന്ന ഇരട്ടത്തുണിയാണ് അച്ചിപ്പുടവ . അവര്‍ണര്‍ക്ക് മാറ് മറയ്ക്കാന്‍ അവകാശമില്ലാത്ത കാലമാണെന്നോര്‍ക്കണം
ഇത് കണ്ട സവര്‍ണരുടെ കുരു പൊട്ടി . അതിന്‍റെ മുഴക്കത്തില്‍ കമ്പോളം വിറ കൊണ്ടു .ജാതിയില്‍ ഉന്നതരും ചിന്തകളില്‍ അധകൃതരുമായ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ആ സ്ത്രീയുടെ മേല്‍മുണ്ട് വലിച്ചു കീറി . ഇനിയാരും ഇങ്ങനെയൊരു ധിക്കാരം കാണിക്കാതിരിക്കാന്‍ അവരെ കമ്പോളത്തിലൂടെ നടത്തിച്ചു. മനുഷ്യത്വം മനസ്സിലുള്ളവര്‍ തലകുനിച്ചു . അനീതിക്കെതിരെ കൈകളുയര്‍ത്താന്‍ മാത്രം ശക്തി അവര്‍ക്കില്ലാതെ പോയി.ഉള്ള ജോലി,ആട്ടും തുപ്പുമേറ്റ് കൊണ്ടാണെങ്കിലും ജീവിക്കാനുള്ള സാഹചര്യം അങ്ങനെ നഷ്ടപ്പെടാനുള്ളത് പലതും അവര്‍ക്ക് നിവര്‍ന്നു നില്‍ക്കാനുള്ള ധൈര്യം ഇല്ലാതാക്കി.
ഈ വിവരം കല്ലിശ്ശേരി തറവാട്ടിലുമെത്തി. അവിടെ നിന്നും അന്നാണ് സാമൂഹ്യ അനീതിക്കെതിരെ ആ കൊടുകാറ്റ് രൂപം കൊണ്ടത് .
‘ആറാട്ട് പുഴ വേലായുധന്‍ പണിക്കർ’ എന്നായിരുന്നു ആത്മവിശ്വാസമില്ലാതിരുന്ന ഒരു ജനതയെ നിവര്‍ന്നു നില്‍ക്കാന്‍ പഠിപ്പിച്ച ആ ധീരന്‍റെ പേര് . സംഭവമറിഞ്ഞ അദ്ദേഹം ഏതാനും അനുയായികളോടൊപ്പം കമ്പോളത്തില്‍ പാഞ്ഞെത്തി . ജാതിക്കോമരങ്ങളെയും സംഘത്തെയും കണക്കിന് പെരുമാറി കിട്ടാവുന്നിടത്തോളം മേല്മുണ്ട് ശേഖരിച്ച്, മാറ് മറയ്ക്കാന്‍ അവകാശമില്ലാതിരുന്ന എല്ലാ സ്ത്രീകള്‍ക്കും വിതരണം ചെയ്യുകയും ചെയ്തു. ഒപ്പം ഇനിയാരും മേല്മുണ്ട് ധരിക്കാതെ കമ്പോളത്തിലെ ത്തരുതെന്ന് കല്പിക്കുവാനും മറന്നില്ല.
ഈ സംഭവത്തോടെയാണ് ആലപ്പുഴയിലും പ്രദേശങ്ങളിലും സാമൂഹ്യമായ അസ്വസ്ഥതകളില്‍ നിന്നുടലെടുക്കുന്ന കൊടുങ്കാറ്റായി ആറാട്ടുപുഴ വേലായുധ പണിക്കർ മാറുന്നത് .
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ കടലോര പ്രദേശമായ ആറാട്ടുപുഴ മംഗലത്ത് സമ്പന്നമായ ഒരു ഈഴവ കുടുംബമായ കല്ലിശേരിയില്‍ തറവാട്ടിലാണ് 1825 ല്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജനനം. അദ്ദേഹത്തെ പ്രസവിച്ച് പതിമൂന്നാം ദിവസം അമ്മ മരിച്ചു. അതോടെ മതൃവാത്സല്യം നുകരു വാന്‍ ഭാഗ്യമില്ലാതെ പോയ കുഞ്ഞിന്റെ സംരക്ഷണച്ചുമതല മുത്തച്ഛനും മുത്തശ്ശിയും ഏറ്റെടുത്തു. പെരുമാള്‍ ചേകവര്‍ എന്ന പേരില്‍ അറിയ പ്പെട്ടിരുന്ന ഈ മുത്തച്ഛന്‍ വലിയ ധനാഢ്യനായിരുന്നു. സ്വന്തം പായ്ക്ക പ്പലുകളില്‍ വിദേശ രാജ്യങ്ങളുമായി ഇദ്ദേഹം വ്യാപാരം നടത്തിയിരുന്നു എന്നതു തന്നെ കല്ലിശേരിയില്‍ തറവാടിന്റെ ധനസ്ഥിതി വിളിച്ചോതുന്നു. അമ്മാവന്റെ മരണത്തെത്തുടര്‍ന്ന് തറവാടിന്റെ ഭരണം ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ഏറ്റെടുത്തു. ഇരുപതാമത്തെ വയസില്‍ പുതുപ്പള്ളി വാരണപ്പള്ളി തറവാട്ടിലെ വെളുമ്പിയമ്മ ചന്നാട്ടിയെ വേലായുധപ്പണിക്കര്‍ വിവാഹം ചെയ്തു.
വളരെ ചെറുപ്പത്തിലേ വലിയ ധനസ്ഥിതിയുള്ള തറവാടും അധികാരവും എല്ലാം കരഗതമായിട്ടും തന്റെ സഹജീവി കളുടെ നരകതുല്യമായ യാതനകള്‍ അദ്ദേഹ ത്തിന്റെ മനസാക്ഷിയെ വല്ലാതെ അലട്ടി. അക്കാലത്ത് ഉത്തമ ദേവന്മാര്‍ മേല്‍ജാതിക്കാര്‍ക്കും, മാടന്‍, മറുത, ചാത്തന്‍ തുടങ്ങിയവ കീഴ്ജാതിക്കാര്‍ക്കും അവകാശപ്പെട്ട തായിരുന്നു. സവര്‍ണ ക്ഷേത്രങ്ങളില്‍ അവര്‍ണ ജാതിക്കാര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ഇതിന് പരിഹാരമായി മംഗലത്ത് ഒരു ശിവ ക്ഷേത്രം നിര്‍മിക്കുവാന്‍ അദ്ദേഹം ആലോചിച്ചു. ക്ഷേത്ര വാസ്തു വിദ്യയും ആരാധനാ രീതികളും മനസിലാക്കുവാന്‍ അദ്ദേഹം നേരേ പോയത് വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കായിരുന്നു. എല്ലാം മനസിലാക്കിയതിനു ശേഷം, താനൊരു ഈഴവനാണെന്ന കാര്യം വേലായുധപ്പണിക്കര്‍ ക്ഷേത്ര അധികാരികളോട് തുറന്നു പറഞ്ഞു. തന്റെ സാന്നിധ്യം മൂലം ക്ഷേത്രം അശുദ്ധമായിട്ടുണ്ടെങ്കില്‍ പരിഹാരക്രിയകള്‍ നടത്തണമെന്നു പറഞ്ഞ് ഒരു സ്വര്‍ണക്കിഴി അദ്ദേഹം ക്ഷേത്രാധികാരികളെ ഏല്പിച്ചു.
വളരെ ചെറുപ്പത്തിലേ വലിയ ധനസ്ഥിതിയുള്ള തറവാടും അധികാരവും എല്ലാം കരഗതമായിട്ടും തന്റെ സഹജീവി കളുടെ നരകതുല്യമായ യാതനകള്‍ അദ്ദേഹ ത്തിന്റെ മനസാക്ഷിയെ വല്ലാതെ അലട്ടി. അക്കാലത്ത് ഉത്തമ ദേവന്മാര്‍ മേല്‍ജാതിക്കാര്‍ക്കും, മാടന്‍, മറുത, ചാത്തന്‍ തുടങ്ങിയവ കീഴ്ജാതിക്കാര്‍ക്കും അവകാശപ്പെട്ട തായിരുന്നു. സവര്‍ണ ക്ഷേത്രങ്ങളില്‍ അവര്‍ണ ജാതിക്കാര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ഇതിന് പരിഹാരമായി മംഗലത്ത് ഒരു ശിവ ക്ഷേത്രം നിര്‍മിക്കുവാന്‍ അദ്ദേഹം ആലോചിച്ചു. ക്ഷേത്ര വാസ്തു വിദ്യയും ആരാധനാ രീതികളും മനസിലാക്കുവാന്‍ അദ്ദേഹം നേരേ പോയത് വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കായിരുന്നു. എല്ലാം മനസിലാക്കിയതിനു ശേഷം, താനൊരു ഈഴവനാണെന്ന കാര്യം വേലായുധപ്പണിക്കര്‍ ക്ഷേത്ര അധികാരികളോട് തുറന്നു പറഞ്ഞു. തന്റെ സാന്നിധ്യം മൂലം ക്ഷേത്രം അശുദ്ധമായിട്ടുണ്ടെങ്കില്‍ പരിഹാരക്രിയകള്‍ നടത്തണമെന്നു പറഞ്ഞ് ഒരു സ്വര്‍ണക്കിഴി അദ്ദേഹം ക്ഷേത്രാധികാരികളെ ഏല്പിച്ചു.
പിന്നീട് 1851 ല്‍ മംഗലത്ത് ശിവപ്രതിഷ്ഠ നടത്തി. ഈഴവരുടെ വകയായി കേരളത്തില്‍ സ്ഥാപിച്ച ആദ്യശിവക്ഷേത്രമാണ് മംഗലത്തെ ഇടയ്ക്കാട് ക്ഷേത്രം. ഇതിനെതിരേ സവര്‍ണ വിരോധം ആളിക്കത്തി യെങ്കിലും ആറാട്ടുപുഴ വേലായുധപ്പണിക്കരെ എതിര്‍ക്കു വാനുള്ള തന്റേടം ആര്‍ക്കുമുണ്ടായില്ല എന്നതാണ് വസ്തുത. 1888 ല്‍ അരുവിപ്പുറം പ്രതിഷ്ഠക്ക് ഗുരുദേവന് പ്രചോദനമായത് മംഗലം പ്രതിഷ്ഠയാണ്
1860 ലെ മൂക്കൂത്തി വിപ്ലവമാണ് ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതത്തിലെ ധീരോദാത്തമായ മറ്റൊരേട്. അക്കാലത്ത് ആഭരണങ്ങള്‍ ധരിക്കുന്നതിന് ഓരോ സമുദായത്തിനും ഓരോ ചിട്ടയുണ്ടായിരുന്നു. ഈഴവ സ്ത്രീകൾക്ക് മൂക്കൂത്തി ധരിക്കുവാൻ അവകാശമില്ലായിരുന്നു
എന്നിട്ടും പന്തളത്ത് ഒരു ഈഴവ യുവതി ഈ നാട്ടുനടപ്പ് ലംഘിച്ച് ഒരു മൂക്കൂത്തി ധരിച്ചു. ഇതില്‍ അമര്‍ഷം പൂണ്ട സവര്‍ണര്‍ എന്തുചെയ്‌തെന്നോ? അവര്‍ ആ യുവതിയുടെ മൂക്കൂത്തി മൂക്കോടെ ചെത്തിയെടുത്ത് നിലത്തിട്ട് ചവിട്ടിയരച്ചു. ഇതിന് പ്രതികാരം ചെയ്യാന്‍ പണിക്കരും സംഘവും എത്തിയത് ഒരു കിഴി നിറയെ സ്വര്‍ണ മൂക്കൂത്തികളുമായിട്ടായിരുന്നു. ഈഴവ യുവതികളുടെ മൂക്കൂത്തി പറിച്ചെടുക്കുവാന്‍ പിന്നെ ഒരു കയ്യും ഉയര്‍ന്നിട്ടില്ല.
കേരളത്തിലെ ആദ്യത്തെ കര്‍ഷക സമരം നയിച്ചത് (1866ല്‍) ആറാട്ടുപുഴ വേലായുധ പ്പണിക്കരായിരുന്നു എന്നു കേള്‍ക്കുമ്പോള്‍ പലരുടേയും നെറ്റി ചുളിയും. തിരുവിതാം കൂറിലെ നെയ്ത്തുകാര്‍ ഈഴവ സമുദായക്കാരാ യിരുന്നെങ്കിലും അവര്‍ നെയ്യുന്ന വസ്ത്രം മുട്ടിനു താഴെ ധരിക്കുവാന്‍ അവര്‍ക്ക് അവകാശമു ണ്ടായിരുന്നില്ല. എന്നിട്ടും കായംകുളം പത്തിയൂര്‍ പ്രദേശത്ത് ഒരു സമ്പന്ന ഈഴവ യുവതി മുണ്ട് നീട്ടിയുടുത്ത് വയല്‍ വരമ്പിലൂടെ യാത്ര ചെയ്യാന്‍ തയാറായി. അത് സവര്‍ണര്‍ക്ക് പിടിച്ചില്ല. അവര്‍ ആ സ്ത്രീയെ അധിക്ഷേപിക്കുക മാത്രമല്ല, അവരുടെ വസ്ത്രത്തില്‍ മുറുക്കിത്തുപ്പുകയും ചെയ്തു. സവര്‍ണരുടെ ഈ നിഷ്ഠൂരതക്ക് വിരാമമിടാന്‍ പണിക്കര്‍ ഒരു പ്രത്യേക പ്രതിരോധരീതി അവലംബിച്ചു. ഇനിയൊരു തീരുമാനമുണ്ടാകുന്നതുവരെ സവര്‍ണരുടെ കൃഷിയിടങ്ങളിലെ ജോലികള്‍ ചെയ്യരുതെന്ന് അദ്ദേഹം തന്റെ ആളുകള്‍ക്ക് നിര്‍ദ്ദേശം നല്കി. അതേത്തുടര്‍ന്ന് ജോലിക്കാര്‍ ഒരു പണിമുടക്കിലേക്ക് നീങ്ങിയപ്പോള്‍ സവര്‍ണരുടെ വരുമാന മാര്‍ഗങ്ങ ളെല്ലാം സ്വാഭാവികമായും അടഞ്ഞു. ജോലിയില്‍ നിന്ന് വിട്ടു നിന്നവര്‍ പട്ടിണിയിലേക്ക് പോയതുമില്ല. അവരുടെ കുടുംബങ്ങളിലേക്കാവശ്യമായ അരിയും മറ്റും പണിക്കര്‍ എത്തിച്ചു കൊടുത്തു കൊണ്ടിരുന്നു.
ഒടുവില്‍, പണിക്കരോട് ഏറ്റുമുട്ടുന്നത് വലിയ വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തു മെന്ന് മനസിലാക്കിയ സവര്‍ണര്‍ പരസ്യമായ ക്ഷമാപണത്തിന് തയാറാ യതിന് ശേഷമാണ് നിസഹകരണ സമരം പിന്‍വലിച്ചത്. അങ്ങനെ കേരളത്തില്‍ ആദ്യമായി കര്‍ഷകത്തൊഴിലാളി സമരം സംഘടിപ്പിക്കു ന്നതും വിജയിപ്പിക്കുന്നതും ആറാട്ടുപുഴ വേലായുധപ്പണിക്കരാണ്.
വഴിനടക്കല്‍ സമരത്തിന്റേയും ആദ്യപോരാളി ആറാട്ടുപുഴ വേലായുധപ്പണിക്കരായിരുന്നു. 1867 ലാണ് ഇടപ്പള്ളി രാജകുമാരനെതിരേ ‘ഹോയ്’ വിളിച്ച് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ വഴി നടന്നത്. ഇതേ ആവശ്യം മുന്‍നിര്‍ത്തിയുള്ള വൈക്കം സത്യാഗ്രഹം നടന്നത് പിന്നേയും 60 വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്നുകൂടി മനസിലാക്കി യാലേ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ നടത്തിയ വഴിനടക്കലിന്റെ വലിപ്പം മനസിലാ കുകയുള്ളൂ.
പണിക്കരുടെ ധീരതയുടെ അംഗീകരമായി രാജാവ് അദ്ദേഹത്തിന് വീരശൃംഖല സമ്മാനിച്ച ചരിത്രവുമുണ്ട്. 1869 ല്‍ തിരുവനന്തപുരത്തേക്ക് മുറജപത്തിനായി വഞ്ചിയില്‍ പോയ മുഖ്യതന്ത്രിയുടെ സാളഗ്രാമം കായംകുളം കായലില്‍വെച്ച് അക്രമികള്‍ തട്ടിയെടുത്തു. രാജകല്പന ഉണ്ടായിട്ടും ഉദ്യോഗസ്ഥര്‍ക്ക് അത് വീണ്ടെടുക്കാനായില്ല. ഒടുവില്‍ തിരുവിതാംകൂര്‍ മഹാരാജാവ് ആയില്യം തിരുനാള്‍ ഈ ദൗത്യം വേലായുധപ്പണിക്കരെ ഏല്പിക്കുകയും ഒരാഴ്ചക്കുള്ളില്‍ സാളഗ്രാമ വുമായി പണിക്കര്‍ മഹാരാജാവിന്റെ സന്നിധിയില്‍ നേരിട്ട് ഹാജരാവു കയും ചെയ്തു. അതിന്റെ സന്തോഷ സൂചകമായി മഹാരാജാവ് വീരശൃഖല നല്കി പണിക്കരെ ആദരിച്ചു. ഒപ്പം പണിക്കര്‍ സ്ഥാനം ഈഴവര്‍ക്ക് അനുവദിക്കുകയും ചെയ്തു.
തിരുവിതാംകൂറില്‍ അങ്ങനെ ആദ്യമായി പണിക്കര്‍സ്ഥാനം ലഭിച്ച വ്യക്തിയാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. അന്നുമുതലാണ് ആറാട്ടുപുഴ വേലായുധ ചേകവര്‍, ആറാട്ടിപുഴ വേലായുധ പണിക്കരായത്. നാട്ടിലുണ്ടാകുന്ന വലിയ തര്‍ക്കങ്ങളെല്ലാം പരിഹരിക്കുന്ന കോടതിയായും പണിക്കര്‍ക്ക് പ്രവര്‍ത്തിക്കേണ്ടി വന്നു. പണിക്കര്‍ മുന്നിലെത്തിയാല്‍ എത്ര വലിയ തര്‍ക്കവും രമ്യമയായി പരിഹരിക്ക പ്പെടുമെന്നും, അര്‍ഹര്‍ക്ക് നീതി ലഭിക്കുമെന്നുമുള്ള വിശ്വാസം പരക്കെ നിലനിന്നിരുന്നു. എന്നാല്‍ ആ നിലയിലൊക്കെ പണിക്കരുടെ ഔന്നത്യം വര്‍ധിക്കുന്നതനുസരിച്ച് അദ്ദേഹത്തിനെതിരായ എതിര്‍പ്പും കൂടിക്കൂടി വന്നു. എങ്കിലും ആറാട്ടുപുഴ വേലായുധപ്പണിക്കരോട് നേരിട്ട് എതിര്‍ക്കാ നുള്ള ധൈര്യം ആര്‍ക്കുമുണ്ടായിരുന്നില്ല.
അതേത്തുടര്‍ന്ന് പണിക്കരോട് എതിര്‍പ്പുള്ള സവര്‍ണരും മറ്റും ചേര്‍ന്ന് അദ്ദേഹത്തെ ചതിയില്‍ പെടുത്തുവാനുള്ള പദ്ധതി തയാറാക്കി. ഒരു കേസിന്റെ കാര്യത്തിനായി കൊല്ലത്തേക്ക്, തണ്ടുവലിക്കുന്ന ബോട്ടില്‍ രാത്രി നേരത്ത് യാത്ര തിരിച്ചതായിരുന്നു പണിക്കര്‍. സമയം അര്‍ധരാത്രി. ബോട്ട് കായംകുളം കായലിലെത്തി. ആ സമയം പണിക്കര്‍ നല്ല ഉറക്കത്തിലായിരുന്നു. തണ്ടുവലിക്കാര്‍ ബോട്ടു തുഴഞ്ഞുകൊണ്ടിരുന്നു. പെട്ടെന്ന് കേവുവള്ള ത്തിലെത്തിയ ചില സവർണ്ണർ, പണിക്കരോട് ഒരു അത്യാവശ്യ കാര്യം പറയാനു ണ്ടെന്നു പറഞ്ഞ് ബോട്ടില്‍ കയറി. ഒരു മോഷണക്കുറ്റത്തിന് പണിക്കര്‍ ശിക്ഷിച്ചു വിട്ട, അദ്ദേഹത്തിന്റെ തന്നെ മുന്‍ കാര്യസ്ഥന്‍ കിട്ടന്‍ അവരിലൊരാളായിരുന്നു.
ഒരാള്‍ പണിക്കര്‍ ഉറങ്ങുന്ന സ്ഥലത്തേക്ക് കയറി. ഉറങ്ങിക്കിടക്കുന്ന ആ തേജോരൂപം കണ്ടപ്പോള്‍ അക്രമി ഒന്നു പതറിയെങ്കിലും ധൈര്യം വീണ്ടെടുത്ത് ആ പുരുഷ സിംഹത്തിന്റെ വിരിമാറിലേക്ക് കഠാര കുത്തിയിറക്കി. തണ്ടുവലിക്കാര്‍ ചതി മനസിലാക്കിയപ്പോഴേക്കും അക്രമികള്‍ കേവുവള്ളത്തില്‍ കയറി രക്ഷപെട്ടിരുന്നു. ജനുവരി 8 ന് തന്റെ 49 ആമത്തെ വയസിലാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന പുരുഷകേസരി ചതിയില്‍ പെട്ടു മരിക്കുന്നത്.
വേലായുധപ്പണിക്കര്‍ തുറന്നു വിട്ട സാമൂഹ്യ വിപ്ലവ കൊടുങ്കാറ്റില്‍ നിന്നും ഈര്‍ജം ഉള്‍ക്കൊണ്ടാണ് വയല്‍വാരത്ത് നരായണൻ എന്ന ശ്രീനാരാ യണ ഗുരു സംസ്‌കൃതത്തില്‍ ഉപരിപഠനത്തിനായി വാരണപ്പള്ളി തറവാട്ടിലെത്തുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമാണ് അപ്പോള്‍ വാരണപ്പള്ളി യിലുണ്ടായിരുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ മക്കളും ശ്രീനാരായണ ഗുരുദേവനും അങ്ങനെ സതീര്‍ത്ഥ്യരായി
Panicker's father's name is Govinda Panicker.
Varanapally Patheenadha Panicker 16th century.
Cheerappan chira Panicker -Ayyappan's Guru 14th/15th century
Kazhakutath Panicker - 18th century
Ambanat Panicker Ampalapuzha - 13th century ,
Perumchery Panicker -Kochi. 17th century...
@@srigurusaipreethswamiji1533 പക്ഷേ ഇന്നത്തെ വടക്കൻമാരുടെ അഭിപ്രായത്തിൽ . മലബാറിൽ നിന്നും മാർത്താണ്ഡ വർമ്മയുടെ സൈന്യത്തിൽ ചേരാൻ വന്നവരാണ് ഈ ചേകവൻമാരെല്ലാം എന്ന്പറഞ്ഞ് കരയുന്നു😭, ഇപ്പോ കുറച്ച് നാളായിട്ട് വേണാട് എന്നും പറയുന്നുണ്ട്. ഈഴവർക്ക് കളരിയില്ലാ എന്താ അഭിപ്രായം
panappalli perumpalli ..... song ? 😀
ചരിത്രം മറന്ന വീര പുരുഷൻ.
വേലായുധപണിക്കരുടെ പിന്മുറക്കാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ?
ദ്രവീഡിയൻ ശിവക്ഷത്രങ്ങളു൦ മറ്റു ക്ഷേത്രങ്ങളു൦ കേരളത്തിലെങ്ങും കാണാം. രാമനില്ല എങ്ങും. തപ്പണ൦. മലബാറിലെ ചേകവന്മാ൪ ഇവിടെ എങ്ങനെ❓ കുറിമുണ്ടിന്റെ നഗ്നത കാണുന്നതു സാധാരണ൦. ആരുടെ മാനസിക രോഗമാണ് ഈ കഥ.
അപ്പോള്‍ ശ്രീ നാരായണ ഗുരു ഇയാളുടെ വീട്ടില്‍ ആണോ വന്നത് ??
തനിക്ക് രാഷ്ട്രീയം സംസാരിക്കാന്‍ ഉണ്ടെങ്കില്‍ വേറെ സ്ഥലം നോക്കി നടക്കു ..........ഇതു ചരിത്രം അല്ലെ
@@babukkunju ചരിത്രമോ കുത്തിത്തിരിപ്പോ. പൊതു സ്ഥലത്ത് നിന്നും വീഡിയോ പിൻവലിക്കുക
അവശരും നിരാലംബരുമായ പെണ്ണുങ്ങളെ നായർ പ്രമാണി മാരും മറ്റു തമ്പ്രാക്കൾ മാരുടെ യും പൈശാചികമായ ആക്രമണങളിൽ നിന്നും സധൈര്യം രക്ഷിക്കാൻ അവതാരം എടുത്ത മഹാ നായ ആറാട്ട് പുഴ വേലായുധ പണിക്കർ എന്ന മഹൽ വൃക്തിത്വ പരിചയ പ്പെടുത്തി യ അവതാരകനോടും ഒരുപാട് കടപ്പാട്. നവോത്ഥാനം എന്നത് എന്താണ് എന്ന് ഇപ്പോഴാണ് മനസിലായത്. അല്ലാതെ ഇപ്പോഴത്തെ അഭിനവ നവോത്ഥാന മല്ല നവോത്ഥാനം.അവസാനം ജാതി കോമരങ്ങൾ ചതിയിലൂടെ ആ ധീര ദേശാഭിമാനി യെ വധിച്ചു എന്നതും തീരാദുഖമായി അവശേഷിക്കുന്നു..?
കോണകമുടുക്കുന്ന ആ കാലത്തു തമിഴ്നാട്ടിലെ തറികളാണു കോടാബക്കത്തു നിന്നു വന്നതു. കാറുകൾ 1886 ൽ തുടങ്ങി. പണിക്ക൪ കാറും ഓടിച്ചു.. നങ്ങേലി മരിച്ചതായി ആലുമൂട്ടുകാ൪ പറയുകയില്ല. നുണകൾ നുണകൾ. വൈക്ക൦ ബഷീർ മുലകൾ മുലകൾ എന്നു നമ്പൂരി വനിതകളെ വർണ്ണിച്ചിരിക്കുന്നു.
ആദ്യ ഈഴവ ശിവനും ആറാട്ട്പുഴയുടെ യാണല്ലെ
ചുരുക്കം പറഞ്ഞാൽ കെട്ടുകഥയാണ് വേലായുധപ്പണിക്കർ. തിരുവിതാംകൂർ രാജാവിന്റെ , ബ്രിട്ടീഷുകാരുടെ പിണിയാൾ.
Ente nadinte nayakannn
എന്റേം
അപ്പൊ അയ്യങ്കാളിക്ക് മുൻപ് കർഷകസമരം നടന്നിട്ടുണ്ടല്ലേ?
ഈഴവർ ചണ്ടാള വിഭാഗത്തിൽ പെടുന്നവരാണ്...പണ്ടുകാലത്ത് നമ്പൂതിരിമാരും നായന്മാരും ഈഴവരെ കണ്ടിരുന്നത് പുലയർക്കും, പറയർക്കും സമാനമായാണ്. ഈച്ചക്ക് ഇടം കൊടുത്താലും ഈഴവന് ഇടം കൊടുക്കരുതെന്നാണ് അവരുടെ പ്രമാണം.!!
ഈഞ്ചത്തലയും ഈഴവ തലയും അടിച്ചൊതു ക്കുവാനുള്ളതാണ് എന്നതാണ് നമ്പൂതിരിമാരുടെ ഭാഷ്യം.!!
ആലുമൂട്ടിൽ ചാന്നാൻ ഒരു കാർ വാങ്ങിയെങ്കിലും അത് രാജവീഥിയിൽക്കൂടി ഓടിക്കുന്നതിനു അന്നത്തെ ദുരചാരമായിരുന്ന തീണ്ടാപ്പാട് ഒരു തടസ്സമായിരുന്നു.
കൊട്ടിയായ ( ഈഴവ ) സമുദായത്തിൽപെട്ട പൽപ്പു വിദേശത്ത് നിന്നും മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി നാട്ടിലെത്തി ആശുപത്രിയിൽ ഡോക്ടർ ആയി കയറാൻ മോഹിച്ചു തിരുവിതാംകൂർ മഹാരാജാവിന്റ അടുത്തെത്തിയപ്പോൾ അന്നത്തെ രാജാവ് പറഞ്ഞത് " സ്വർണ്ണം കൊണ്ട് ചുറ്റിയ ഒരു കത്തി തരാം പോയി കള്ള് ചെത്തുക. വലിയ വിദ്യാഭ്യാസമുള്ള കൊട്ടിയായത് കൊണ്ട് പത്തു തെങ്ങു കൂടുതൽ ചെത്താനുള്ള അനുമതിയും കൊടുത്തു.!!
✍️ സണ്ണി. എം. കപിക്കാട്.
Eniyum fake profile vech fake comment ettunadakkan nanamille? T Murali aalu nalla oralanu, ayalude peril enthinado? Engane ulla Jeevithathil enth artham, nannayi kude????
@@ss6078 correct.t Murali oru ezhava virodiyum.crushal um Anu.
Ezhava is the best
@@ramakrishnaradha2968.. നമ്പൂതിരി യെ എതിർത്തിരുന്നത് ഈഴവർ മാത്രം... അത് കൊണ്ട് ഈഴവർ നസമ്പൂതിരിക്കു... ശത്രു.... എന്നാൽ സ്വന്തം ഭാര്യയെ വരെ നമ്പൂതിരി ക്............... കാണിക്ക വെച്ച ചില സമുദായങ്ങൾ നമ്പൂതിരിക്കു വേണ്ട പെട്ടതും ആയി... ഇത്... 🤣🤣🤣🤣
ഏഴു മക്കളുടെ പരമ്പര ലഭ്യം അല്ലേ?
കായംകുളം കൊച്ചുണ്ണി കൊള്ളക്കാരനും ദേശദ്രോഹിയും തീവ്രവാദിയും ആകുബോൾ ഒരു ആയിത്ത ജാതിക്കാരൻ ദേശദ്രോഹിയായ മുസൽമാനെ പിടിച്ച് രാജാവിന് കാഴ്ച വെക്കുബോൾ രാജാവിൻ്റെ സൈന്യം തോറ്റടത്ത് ഒരു അയിത്ത ജാതിക്കാരന്റെ രാജഭക്തിയും ദൈവഭകത്തിയും പിന്നെ .........? നരേ ങ്രമോഡി ഭരിക്കുന്ന ഇന്ത്യയിലേ ചരിത്ര വായന
ശരി ഉമ്മര്‍ ക്ക നീ പറയുന്നത് ശരി ........തൊപ്പി കിട്ടന്റെ ആരാ ?? ഹ ഹ ഹ
ആറാട്ട് പുഴ വേലായുധ പണിക്കർ തിയ്യർ ആണ് 'ഈഴവ അല്ല
പോ മൈരേ നിനക്ക് എന്നാ മൈര് അറിയാം
But adeham google il ezhava aanallo parayunnath
ഡേയ് വെല്ലോ കണ്ടം വഴി ഓടടെ... സൗത്ത് കേരളത്തിൽ തീയർ അറിയപ്പെടുന്ന പേരാണ് ഈഴവർ aka ചെക്കോന്...വേലായുധ പണിക്കർ ഈഴവനാണ്... ദാറ്റ് മീൻസ് ഹി ഇസ് എ തീയൻ... Both r same.. അല്ലാതെ മധ്യ കേരളത്തിൽ തീയർ എന്ന പേരില്ല ഈഴവ എന്നാണ് അറിയപ്പെടുന്ന..
Fake ayittulla alkkar parayunnathu mind cheyyanda ezhavanum theeyyanum onnu thanne .arattu pushaye poleyulla dheeranaya chekavar ezhavarkku vendi mathramalla pravarthichirunnathu avarnar ayittulla ellavarkkum vendi ayirunnu jathiyude peril anu adheham charithrathil ninnum thamaskarikkappettathu mathathinekkalupari jathi chinda ippozhum ivide undu athinidekkanu jathikkakathu jathikali
Why this paniker with such stuborn deeds as not adored by even ezhava community more than narayana guru .eventhe so called scholars Frome Frome the same community did not utter even a word while somuch has been propogated about narayana guru ,there is hidden agenda of marxian thoughts in ignoring paniker.
വേലായുധൻ തന്നെ ഇവിടെ എല്ലാം ഒണ്ടാക്കിയത് 😄😄😄😄😄
മറ്റത്ത് വിശ്വനാഥ പണിക്കരെ നിങ്ങൾ എന്തിനാണ് ശൈവ വെള്ള്ളാൻ ആക്കിയത്
നാരായണ ഗുരു ജാതി ഒരു ജാതി ഒരു മതം ഒരു ദെയ്‌വം എന്നതൊക്കെ പറഞ്ഞു നടന്നിരുന്നു എന്നലത്തെ.
ശ്രീ നാരായണ ഗുരുവിന്റെ കൂടെ ദളിതർ എന്തുകൊണ്ട് നിന്നില്ല?
ഇദ്ദേഹം നടത്തിയ സാമൂഹിക വിപ്ലവം ശ്രീ നാരായണ ഗുരു ജാതീയമായി മുതലെടുക്കുക അല്ലെ ച്യ്തത്? ആറാട്ട് പുഴ ചേകവർ ച്യ്ത സാമൂഹിക വിപ്ലവത്തിന് ജാതീയ സ്വഭാവം ഇല്ല നാരായണ ഗുരുവിന്റെ കാര്യത്തിൽ ജാതിയാമായിരുന്നു. ഈഴവർ എന്ന ഒരു ജാതിയെ പ്രൊമോട്ട് ച്യ്തത് നാരായണ ഗുരു അല്ലെ. ആറാട്ട് പുഴ ചേകവരെ ശ്രീ നാരായണ ഗുരുവിന്റെ അല്ലെ ഈഴവരുടെ അക്കൗണ്ടിൽ കെട്ടേണ്ട ആവശ്യം ഇല്ല. ആറാട്ട് പുഴ ചേകവർ തിയ്യ സമുദായ കാരൻ ആണ്
(South - Ezhava) (North - Thiyya) (Center - chovvan ) (thulu Nadu - Billava)
Shamil kumarinte preshnam nthanenn manasilayi. Ith Alapuzha Anu avide chovvan ennu vikkum ( Chekavan anu chovan ayath )
Cherthala enna sthalath Orupadu Ezhavar und. Athil orupad pramanimarum und.
Alummoottil Channar family athum oru Ezhava family Anu.
@@marshmallowsquad7988 Pulli oru nair aanu kuthi thiruppu undakkan vannathu aanu
@@marshmallowsquad7988
Panicker is not a Caste??? I dont knw ..pls tell me ..or Ezhava and Panicker r same
കോഴിക്കോട് കോരപ്പുഴക്ക് അക്കരെ ജീവിച്ചിരുന്ന വിഭാഗമാണ് തിയ്യർ. തിരുവിതാംകൂറിൽ തിയ്യ സമുദായക്കാറില്ല.തിരുവിതാം കൂറിലെയും കൊച്ചിയിലെയും ഈഴവ സമുദായവുമായി തീയ്യർക്കു ഒരു ബന്ധവുമില്ല.
@@haridasp0046 അതെങ്ങനെ നടക്കും അണ്ണാ...ഈഴവർ ഒരു സ്ഥലം വന്നപ്പോ നിന്ന് പോയോ... മറ്റവർ അത്തെ അതിര് വന്നപ്പോ അങ്ങ് നിന്ന് പോയി. എന്നാലും രണ്ട് കൂട്ടരും കുല തൊഴിലിന്റെ കാര്യത്തിൽ ഒന്നായി. ജാതി വാലും ഇല്ല... ഞാൻ ഈഴവൻ എല്ല തീയ്യനും അല്ല . എന്നാലും ചോദിച്ചു പൊവുവ
സഖാവു വിനയനെ വിനയാക്കണോ?
Savarnnarayirunno. Adhehatthe. Konnath. ?
Konnavare. Vellapoosunna. Vakkukal. !
Ithannu. Keralatthinde. Sapam
Valare. Vidhaktthamayi. Jihadikale
Rakshapedutthi ?
Kalam mariyathu. Kannathe. Poyi !
savarnar .....thufffff
ആറാട്ടു പുഴ വേലായുധ ചേകവർ എന്ന തീയ്യർ ചേകവരെ കൊന്നത് ഈഴവർ ആണ് .
അതെ സ്വന്തം ബന്ധു തന്നെ
ആറാട്ടുപുഴ വേലയുധ പണിക്കർ തിയ്യനല്ല ഈഴവനാണ്
@@chithrajayanchithrajayan6675 അതെ
കൊലയാളി മതം മാറിയ ശേഷമാണ് കൊന്നത് എന്നും കേട്ടു.
സവർണ പട്ടികൾ
😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄നല്ല കഥ 😄😄😄😄😄😄😄😄നുണക്കഥ 😄😄😄
ഹിന്ദു തീയ്യർ ആയ വേലായുധ ചേകവരെ ചതിയിൽ കൊന്നത് ഈഴവർ ആയിരുന്നു.
He is not thiyya.
@@nandagopalwarrier865 ചേകവർ എന്നത് തിയ്യർ ആണ് .ചോൻ അല്ല. ആ കാലത്ത് ഈഴവർക്ക് വഴി നടക്കാൻ പോലും അവകാശം ഇല്ല, ദ്രുമിയിൽ ജന്മാവകാശം ഇല്ലാത്ത ദലിതർ ആയിരുന്നു. 1900 ത്തിന്ന് ശേഷം നിവർത്തന സമരം നടത്തിയത് ഈഴവർക് വോട്ട് അവകാശത്തിന് വേണ്ടി ആയിരുന്നു.
@@thieyarpropaganda5078 ഇതേ അവസ്ഥ തന്നെയാണ് തീയ്യർക്കും ഉണ്ടായിരുന്നത് സവർണരിൽ നിന്നും 16 അടി അകലം പാലിക്കാത്തതിന് നായന്മാരിൽ നിന്നും ക്രൂരമർദനത്തിന് ഇരയാകുന്ന തീയ്യരെ പറ്റി വിദേശസഞ്ചാരികൾ രേഖപ്പെടുത്തിയിട്ടുണ്ട്.
പിന്നെ തീയ്യമ്മാർക്ക് സംസ്കൃതം പഠിക്കാൻ അവകാശമില്ലായിരുന്നു. ബുദ്ധമതം വഴി ലഭിച്ച സംസ്കൃത പാണ്ഡിത്യം ഈഴവരിൽ ഉയർന്ന ഭാഗങ്ങൾ മാത്രം പഠിച്ചിരുന്നു.
എഴുന്നേറ്റു പോടാ കോരന്‍ കുഞ്ഞേ
Velayuda Panickarei vadichathu crusual Aya Brahmins um , Brahminsinei thangi nadakkunna sudran um Anu.nee Sathyam sathyamayi write cheyyada vargeeyavathi.
ആറാട്ടുപുഴ വേലായുധ ചേകവർ ( തീയ്യർ) ആണ് . അദ്ദേഹം ഹിന്ദു തീയ്യർ ആണ് .വേലായുധൻ എന്നത് സുബ്രഹ്മണ്യൻ (ശിവഭഗവാന്റെ മകൻ ) ഹിന്ദു പേരാണ് .
നാണു ഗുരു ഈള പുലയ സമുദായം ആണ് .
ഇവിടെ നാരായണ ഗുരുവിന്റെ പേര് പരാമർശിക്കേണ്ടതില്ല.
Ezhava thiyya onnu thannei.nee randu akkanda.purathulla koothipattikal ithil vargeeyatha vilampanda.ezhava thiyya karyam nokkan avarkku ariyam.nee pulayanta son ano.ezhava meaning enthanennu ninakku ariyamo. Illam + Pillai =illathu Pillai (ezhava) . (Illathu Pillai list of history ) Google search cheythu nokkada. Ezhava graduation ariyan ninakku sadikkum
പോടാ തിയ്യ പട്ടി സ്വന്തം തന്തയെ ഇല്ലാത്ത തിയ്യ വല്ലവന്റെ തന്തയെ സ്വന്തം തന്ത ആകുന്നോ..??തിയ്യ ഊളയാടി.... ഈഴവപെരുമാൾ പണിക്കർ....ഞങ്ങൾ
ഈഴാ പുലയർ ,ഈഴാ പറയർ ,ഭൂമിയിൽ അവകാശം ഇല്ലാത്തവർ ,നികുതി ശീട്ട് ഇല്ലാത്തവർ ,നികുതി ശീട്ട് ഇല്ലാതെ വോട്ട് അവകാശത്തിന്ന് വേണ്ടി ഗതികെട്ട് സമരം ചെയ്യേണ്ടി വന്നവർ ,വഴി നടക്കാൻ അവകാശമില്ലാത്ത ദലിതർ എങ്ങിനെ ചേകവർ ആകും ? എങ്ങിനെ സംപന്നൻ ആകും ,?
@@chekavar8733 bro Ivan thiyya or ezhava alla.ivan fake anei . ezhava thiyya communityei mosamakki chithreekarikkan Vanna vargeeyavathy Anu.
@@thieyarpropaganda5078 nee enth blender write cheythalum vilapokilla.ninta ezhava virodam ninta manasil vechal mathy.
നാരായണ ഗുരുവും വേലായുധ പണിക്കരും 50-60 വർഷ വ്യത്യാസത്തിൽ ഒരേ ലക്ഷ്യത്തിനു വേണ്ടിയാണ് പ്രവർത്തിച്ചത് എങ്കിലും method. en tirly. different. ആയിരുന്നു ഗുരുദേവൻ. ആത്മിയമായ ഉയർച്ചയിൽ നിന്നു കൊണ്ട് ആനാ ചാരങ്ങളെ അസമത്തങ്ങളെയും നെരിട്ടെതെങ്കിൽ. വേലായുധ പണിക്കർ കായികമായി നേരിടുകയാണു ചെയ്തത് അതിൻ്റെ സ്വാഭാവികമായി തരിച്ചടി അദ്ദേഹത്തിനു നേരിടേണ്ടി വന്നു പക്ഷേ അദ്ദേഹത്തിൻ്റെ endavour. ഇകഴ്ത്തി കാണാനോ കുറച്ചു കാണാനോപറ്റില്ല
Excellent
ഈഴവർ ചണ്ടാള വിഭാഗത്തിൽ പെടുന്നവരാണ്...പണ്ടുകാലത്ത് നമ്പൂതിരിമാരും നായന്മാരും ഈഴവരെ കണ്ടിരുന്നത് പുലയർക്കും, പറയർക്കും സമാനമായാണ്. ഈച്ചക്ക് ഇടം കൊടുത്താലും ഈഴവന് ഇടം കൊടുക്കരുതെന്നാണ് അവരുടെ പ്രമാണം.!!
ഈഞ്ചത്തലയും ഈഴവ തലയും അടിച്ചൊതു ക്കുവാനുള്ളതാണ് എന്നതാണ് നമ്പൂതിരിമാരുടെ ഭാഷ്യം.!!
ആലുമൂട്ടിൽ ചാന്നാൻ ഒരു കാർ വാങ്ങിയെങ്കിലും അത് രാജവീഥിയിൽക്കൂടി ഓടിക്കുന്നതിനു അന്നത്തെ ദുരചാരമായിരുന്ന തീണ്ടാപ്പാട് ഒരു തടസ്സമായിരുന്നു.
കൊട്ടിയായ ( ഈഴവ ) സമുദായത്തിൽപെട്ട പൽപ്പു വിദേശത്ത് നിന്നും മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി നാട്ടിലെത്തി ആശുപത്രിയിൽ ഡോക്ടർ ആയി കയറാൻ മോഹിച്ചു തിരുവിതാംകൂർ മഹാരാജാവിന്റ അടുത്തെത്തിയപ്പോൾ അന്നത്തെ രാജാവ് പറഞ്ഞത് " സ്വർണ്ണം കൊണ്ട് ചുറ്റിയ ഒരു കത്തി തരാം പോയി കള്ള് ചെത്തുക. വലിയ വിദ്യാഭ്യാസമുള്ള കൊട്ടിയായത് കൊണ്ട് പത്തു തെങ്ങു കൂടുതൽ ചെത്താനുള്ള അനുമതിയും കൊടുത്തു.!!
✍️ സണ്ണി. എം. കപിക്കാട്.
Anoda chuthra thayoli
@@aruns6605 കൊട്ടികൾ ( Toddy Tappers ) എന്ന പേരിലറിയപ്പെടുന്ന ചണ്ഡാളരായ, പഞ്ചമരായ ഈഴവ/ തീയ വിഭാഗങ്ങൾ അടിമ ജാതിയിൽ പെട്ടവരാണ്. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി 1783 കേരളത്തിലെ കൊച്ചിയിൽ നിന്ന് അടിമകളെ കപ്പലിൽ കയറ്റി കൊണ്ടു പോയതിന്റെ ലിസ്റ്റ് ഉണ്ട് - Acten Van Transport report Cover ( Dutch ). അതിൽ അടിമകളായി കൊണ്ടുപോയവരെ ജാതി തിരിച്ച് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതലുള്ളത് പുലയജാതിയിൽപെട്ടവരാണ് - 53 പേർ, അതിന്റെ താഴെ രണ്ടാം സ്ഥാനത്തു നിൽക്കുന്നത് ചേകോൻ എന്നുപറയുന്ന ജാതി ആണ് - 49 പേർ, ( 34 പുരുഷന്മാരും, 15 സ്ത്രീകളും ) കേവലം നാലുപേരുടെ വ്യത്യാസം മാത്രമേ പുലയ ജാതിയിൽ നിന്നുള്ളൂ.. അതിനാലാണ് ഇവർക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത് !!
ആധുനിക കവിത്രയത്തിൽപെടുന്ന ഈഴവ സമുദായത്തിൽ തന്നെയുള്ള കുമാരനാശാൻ എഴുതിയ ചണ്ഡാലഭിക്ഷുകി എന്ന കവിതയിലെ "ചണ്ടാളൻ" എന്ന് വിശേഷിപ്പിക്കുന്നത് ഈഴവ ജാതിയിൽ പെട്ടവരെയാണ്. അയിത്തത്തിനും അടിമത്തത്തിനും വിധേയമാകേണ്ടി വന്നവരാണ് ഈഴവർ. നമ്പൂതിരിമാരിൽ നിന്നും 32 അടി അകലവും, ക്ഷത്രിയ ധർമ്മം നിർവഹിച്ചിരുന്ന നായന്മാരിൽ നിന്നും 16 അടി അകലവും പാലിക്കേണ്ടിയിരുന്നു ഈഴവർക്ക്.
1884 ഏപ്രിലിൽ കുരിക്കാശ്ശേരിൽ മാധവൻ, കുഞ്ഞിരാമൻ, മറ്റുചില ചേർത്തലക്കാർ ചേർന്ന് മദ്രാസ് ഗവർണർക്ക് നൽകിയ പരാതിയുടെ പ്രസക്തഭാഗം - ഈഴവരെയും മറ്റ് താഴ്ന്ന ജാതിക്കാരെയും ഒന്നാംക്ലാസ് ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്റെയോ, അതിലും താഴ്ന്ന നികുതിപിരിവുകാരുടെയോ കച്ചേരിയുടെ സമീപത്ത് പോലും ചെല്ലുന്നതിന് വിലക്കിയിരിക്കുന്നു . പൊതുവേദികൾ ഉപയോഗിക്കുന്നതിൽ അവർക്ക് വളരെയേറെ അസൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. പെരുവഴിയിൽ സവർണ്ണരെ കാണുമ്പോൾ വളരെ അകത്തേക്ക് അവർ ഒഴിഞ്ഞു മാറി പോകണം, സവർണ്ണ ഹിന്ദുക്കളോട് സംസാരിക്കുമ്പോൾ അവർക്ക് ചില ആചാരപദങ്ങൾ ഉപയോഗിക്കണം, അങ്ങനെ ആ പദങ്ങൾ ഉപയോഗിക്കാതെയാണ് സംസാരിക്കുന്നതെങ്കിൽ അതിന് അവരെ ഉപദ്രവിക്കും, സംസ്ഥാനത്തെ ജനസംഖ്യയിൽ ഇക്കൂട്ടർ ( ഈഴവ / തീയ്യ ) വളരെയധികം ഉണ്ടെങ്കിലും ഗവൺമെന്റ് ഉദ്യോഗത്തിൽ ഒരു ചോവൻ പോലുമില്ല. അതിന് അവർക്ക് അവസരം നിഷേധിച്ചിരിക്കുന്നു.
1919 ഇൽ കൊച്ചി ഈഴവ സമാജം കൊച്ചി മഹാരാജാവിനു കൊടുത്ത സങ്കടഹർജിയുടെ പ്രസക്തഭാഗം - ഇപ്പോഴും ചില സ്കൂളുകളിൽ പ്രത്യേകിച്ച് ചില പള്ളിക്കൂടങ്ങളിൽ അടിയങ്ങൾക്കു തീരെ പ്രവേശനമില്ല. ചില അഞ്ചൽ ഓഫീസുകളുടെ അടുത്തു ചെല്ലുവാൻ അടിയങ്ങൾക്കു പാടില്ല, അടിയങ്ങളെ മാർഗ്ഗനിരോധനം ചെയ്യുന്ന നോട്ടീസ് ബോർഡുകളുടെ എണ്ണം കുറയുന്നു തന്നെയല്ല, വർദ്ധിച്ചും വരുന്നു. ഞങ്ങൾക്ക് വലിയ സ്ഥാനമാനങ്ങൾ ഒന്നുംതന്നെ കിട്ടണമെന്ന അപേക്ഷയില്ല. ചാതുർവർണ്യക്കാരുടെ ക്ഷേത്രങ്ങളിലോ മറ്റോ കടക്കണമെന്നും ആഗ്രഹമില്ല. ഞങ്ങളുടെ അപേക്ഷ എത്രയോ മിതമാകുന്നു. ഇന്ന് അടിയങ്ങൾ ഹിന്ദുമതം വിട്ട് ക്രിസ്തുമതമോ, മുഹമ്മദീയ മതമോ സ്വീകരിച്ചാൽ ഉണ്ടാവുന്ന സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ഹിന്ദുമതത്തിൽ നിൽക്കുമ്പോൾ അടിയങ്ങൾക്ക് ഉണ്ടാകണമെന്ന് മാത്രമേ അടിയങ്ങൾക്കു അപേക്ഷയുള്ളൂ. ( സി. കേശവൻ, ജീവിതസമരം, പേജ് -150 )
അന്ന് ചണ്ടാളരായ ഈഴവരുടെ പരാതി അഞ്ചു രൂപ ശമ്പളമുള്ള ഒറ്റ ഈഴവൻ പോലും സർക്കാർ സർവീസിൽ ഇല്ലായിരുന്നു, മറ്റുകാര്യങ്ങൾ പോട്ടെ, നടക്കാൻ ഒരു നായയ്ക്ക് ഉള്ള സ്വാതന്ത്ര്യം ചോദിക്കാൻ പോലും ഈഴവർ അന്ന് ധൈര്യപ്പെട്ടിരുന്നില്ല. ( സി. കേശവൻ, ജീവിതസമരം, പേജ് - 27 )
തിരുവല്ല ശാസനം - ഒരു ഈഴവൻ ക്രിസ്ത്യാനി ആകുന്നുവെങ്കിൽ കൂടി അയാൾ ഒരിക്കലും ഈഴവൻ അല്ലാതായി തീരുന്നില്ല. അതുകൊണ്ട് ക്ഷേത്ര സമീപത്ത് പൊതുവീഥിയിൽ കൂടി ചെറിയാനെയും ( ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത ഈഴവൻ ) ക്രൈസ്തവ മതത്തിലേക്ക് പരിവർത്തനം ചെയ്ത മറ്റുള്ളവരെയും സഞ്ചരിക്കുന്നത് നിങ്ങൾ അനുവദിക്കരുത്, മാത്രമല്ല ക്ഷേത്രത്തിന് വലം വച്ച് വയലിലൂടെ പോകുന്നതിന് അവരെ നിർബന്ധിക്കുകയും വേണം ( റോബിൻ ജെഫ്രി, നായർ മേധാവിത്വത്തിന്റെ പതനം, പേജ് -77 )
Ivan ellayidathum undallo. Uluppilathe vannolum 😂
@@malluedm7577 😂👍
ഇവൻ ഈഴവരെ കുറിച്ച് ഉള്ള എല്ലാ വീഡിയോയിലും ഈ സെയിം കമ്മെന്റസ് ഇടാറുണ്ട്. കഴുത 🤣😂