ഭീമൻ രഘുവിന്റെ സംസാരം കേട്ടാൽ അദ്ദേഹം തലക്കനമുള്ള ഒരാളാണെന്ന് തോന്നും. പക്ഷെ, ആൾ ശുദ്ധനാണ്. അദ്ദേഹത്തെ അറിയാവുന്നവർ പറഞ്ഞതാണ്. പിന്നെ, ജയൻ. ജയന് തെറ്റില്ലാത്ത അഭിനയശേഷിയുണ്ടായിരുന്നു. ജീവിച്ചിരുന്നെങ്കിൽ ഒരു അഭിനേതാവ് എന്ന നിലയിൽ പിന്നെയും മെച്ചപ്പെട്ടേനെ. പക്ഷെ, പ്രേക്ഷകർക്ക് അദ്ദേഹത്തിലെ നടനെയല്ല, താരത്തെ ആയിരുന്നു ആവശ്യം. അതുകൊണ്ട് സംവിധായകരും നിർമ്മാതാക്കളും അത്തരമൊരു സ്റ്റീരിയോടൈപ് കഥാപാത്രത്തിൽ അദ്ദേഹത്തെ തളച്ചിട്ടു. എന്നിട്ടും വേനലിൽ ഒരു മഴ, പുതിയ വെളിച്ചം തുടങ്ങിയ ചിത്രങ്ങളിൽ ഒരു നടൻ എന്ന നിലയിൽ മെച്ചപ്പെട്ട പ്രകടനമാണ് ജയൻ കാഴ്ച വെച്ചത്. 1972 ൽ പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്ത് വെറുതെ കടന്നു പോവുന്ന വേഷമായിരുന്നു ജയന്. ബാക്കിയുള്ള കുറച്ചു സീനിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ജയനെ ഫോണിൽ കിട്ടിയില്ല. ഒരാഴ്ച കഴിഞ്ഞ് ഇതറിഞ്ഞ അദ്ദേഹം വിഷമം കൊണ്ട് ഒരു ദിവസം മുഴുവൻ റൂമിൽ അടച്ചിരുന്നു. 1974 ലെ ശാപമോക്ഷം എന്ന ചിത്രം മുതൽ 1980 ൽ മരിക്കുന്നത് വരെയുള്ള കരിയർ പരിശോധിച്ചാൽ വെറും നാലു വർഷങ്ങൾ കൊണ്ട് താരപദവി സ്വന്തമാക്കിയ നടനാണ് ജയൻ. മമ്മൂട്ടിയും മോഹൻലാലും അതിന് എത്രയോ വർഷങ്ങളെടുത്തു. പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രം കൂടി പരിഗണിച്ചാൽ വെറും എട്ട് വർഷമേ ജയൻ സിനിമയിൽ നിന്നുള്ളൂ. സിനിമയിൽ ആകെയുണ്ടായിരുന്ന ആ എട്ട് വർഷത്തെ കരിയറിൽ 150 ലധികം മലയാള ചിത്രങ്ങളിലാണ് ജയൻ അഭിനയിച്ചത്. 1980 ൽ മരിച്ചിട്ടും 1983 വരെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്തിറങ്ങി. കേരളം വിട്ടാൽ മമ്മൂട്ടിയെയും മോഹൻലാലിനെയും അറിയുന്ന ധാരാളം പേരുണ്ട്. പക്ഷേ, അവർ രണ്ടു പേരും ജയനെ പോലെ വെറും എട്ട് വർഷം കൊണ്ടല്ലല്ലോ ഈ പ്രശസ്തി ഉണ്ടാക്കിയെടുത്തത്. ഇന്ന് കാലഘട്ടം വ്യത്യസ്തമാണ്. സോഷ്യൽ മീഡിയയിലും സിനിമാ മേഖലയിലും വന്ന അത്ഭുതകരമായ വളർച്ച മൂലം ഇന്ന് പുതിയ നടന്മാരുടെ ചിത്രങ്ങൾ പോലും മറ്റ് സംസ്ഥാനത്തെ പ്രേക്ഷകരിലും എത്തും. ഒടിടി പ്ലാറ്റ്‌ഫോമുകൾ പോലുള്ളവ ഇതിന് ഏറെ സഹായകമാണ്. ഒന്ന് പിന്നോട്ട് സഞ്ചരിക്കുക. മോഹൻലാലും മമ്മൂട്ടിയും സിനിമയിലെത്തിയ ശേഷമുള്ള കരിയറിലെ എട്ടു വർഷങ്ങൾ ഒന്ന് പരിശോധിക്കുക. അന്ന് അവർ സൂപ്പർ താരങ്ങൾ ആണെങ്കിലും കേരളത്തിന് പുറത്ത് അറിയപ്പെടുന്ന നടന്മാരായി മാറിത്തുടങ്ങിയിട്ടില്ല. എന്നാൽ, രജനീകാന്ത് അന്ന് പല സംസ്ഥാനങ്ങളിൽ അറിയപ്പെടുന്ന താരമാണ്. അതിനും പിന്നോട്ട് സഞ്ചരിച്ചാൽ തമിഴ്നാട്ടിൽ പതിയെ ആരാധകരെ സൃഷ്ടിച്ച് തുടങ്ങുന്ന തുടക്കക്കാരൻ രജനീകാന്തിനെ കാണാം. ഇനിയും പിന്നോട്ട് പോകുമ്പോൾ കാണുന്നത് ജയനെ ആണ്. സൂപ്പർ താരമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ജയൻ. ബോളിവുഡിൽ ഒരു സിനിമ ചെയ്യാൻ ഒരുങ്ങിയ സമയത്തായിരുന്നു ജയന്റെ മരണം. ടി. കെ. കൃഷ്ണകുമാർ എഴുതിയ ജയന്റെ ജീവചരിത്രമായ 'അഭ്രലോകത്തിന്റെ ഇതിഹാസനായകൻ' ഞാൻ അഞ്ചോ ആറോ വർഷങ്ങൾക്ക് മുൻപ് വായിച്ചിരുന്നു. കൃഷ്ണകുമാർ സാറിനെ അന്ന് വിളിച്ചു സംസാരിച്ചു. ജയൻ ജീവിച്ചിരുന്നെങ്കിൽ അഭിനയത്തിൽ ഒരുപാട് മെച്ചപ്പെട്ടേനെ. പഴയ പല ഇതിഹാസ താരങ്ങളെയും അവരുടെ ചരമദിനത്തിൽ മാത്രം ഓർക്കുന്ന മലയാളി പ്രേക്ഷകർ പക്ഷെ ജയനെ എന്നും ഓർക്കുന്നു എന്നത് സത്യമാണ്. ചുരുങ്ങിയ കാലഘട്ടം മാത്രം സിനിമയിൽ നിന്ന് ജയൻ മരിച്ചിട്ട് 41 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് വർഷങ്ങൾക്ക് ശേഷം ജനിച്ചവർ പോലും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു എന്നത് അത്ഭുതമുളവാക്കുന്ന കാര്യം തന്നെ. വളരെ കുറവ് വർഷങ്ങൾ മാത്രമുള്ള കരിയറിൽ വെറും നാലു വർഷം മാത്രം സൂപ്പർതാരം ആയിരുന്നിട്ടും ജയൻ ഇന്നും ഓർമ്മിക്കപ്പെടുന്നു. മോഹൻലാലും മമ്മൂട്ടിയും സൂപ്പർ താരങ്ങളായി നാലു വർഷം മാത്രം സിനിമയിൽ തുടർന്ന ശേഷം ജയൻ പോയത് പോലെ അരങ്ങൊഴിഞ്ഞിരുന്നു എങ്കിൽ ഒരിക്കലും ഇന്ന് ജയനെ ഓർക്കുന്നത് പോലെ അവരെ രണ്ട് പേരെയും ആരും ഓർക്കുമായിരുന്നില്ല. എന്നാൽ, ജയൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ ഒരു പക്ഷേ ഇത്രയധികം ആരാധനയോടെ ആളുകൾ ജയനെ കാണുമായിരുന്നോ എന്നും സംശയമുണ്ട്. എന്നിരുന്നാലും, പ്രേംനസീർ അരങ്ങു വാഴുന്ന കാലത്ത് ജയൻ മുൻനിരയിൽ എത്തിയെങ്കിൽ, പ്രേംനസീർ അഭിനയിച്ചത്ര എണ്ണം സിനിമകളിൽ അഭിനയിക്കാതിരുന്നിട്ടും ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ ജയൻ ജനപ്രീതി നേടിയെങ്കിൽ, ആ ജയന് കഴിവില്ലാതിരിക്കുമോ? ഒരു കാരണവുമില്ലാതെ മലയാളികൾ ആരെയെങ്കിലും പൊക്കിക്കൊണ്ട് നടക്കുമെന്ന് തോന്നുന്നുണ്ടോ? ഇല്ല. ജയന് പകരം ജയൻ മാത്രം.
മഹാനായ ജയനെ അവൻ എന്ന് വിളിച്ചത് മാന്യതയല്ല...(14:22) അദ്ദേഹം മരിചില്ലായിരുന്നു എങ്കിൽ ഒരു പക്ഷേ താങ്കളെ ഈ ലോകത്തിൽ ആരും അറിയില്ലായിരുന്നു.... ഈ ഇൻ്റർവ്യൂ പോലും ഉണ്ടാവില്ലയിരുന്ന്.. ജയൻ സിനിമയിൽ മാത്രമേ.. കൂളിംഗ് ഗ്ലാസ് വെക്കാറള്ളൂ... ഇത് അടച്ചിട്ട റൂമിൽ ടിവി ഇൻ്റർവ്യൂ വിന് കൂളിംഗ് ഗ്ലാസ്.... മലയാള സിനിമ ഉള്ളടത്തോളം കാലം ജയനെ ആരും മറക്കില്ല... മരണത്തിനു മുമ്പ് സൂപ്പർസ്റ്റാർ ആയിരുന്നു മരിച്ചശേഷം സൂപ്പർ സൂപ്പർ സ്റ്റാർ ആയി മാറിയ ഒരേ ഒരു നടൻ മാത്രമേയുള്ളൂ സാക്ഷാൽ ജയൻ.... അദ്ദേഹത്തിൻറെ പേരാണ് താങ്കളുടെ അന്നം... ബഹുമാനിച്ചില്ലെങ്കിലും അവൻ എന്ന് വിളിച അപമാനിക്കരുത്..
ജയൻ സാറിന്റെ 42 ആം ചരമ വാർഷികത്തിന്റെ ഭാഗമായി നടന്ന ഒരു അനുസ്മരണ ചടങ്ങിൽ സംവിധായകൻ ഹരിഹരൻ സാർ നടത്തിയ പ്രസംഗത്തിൽ ജയൻ സാറിനെ പറ്റി പറഞ്ഞത് അവിസ് മരണീയമാണ്.ജയന്റെ കഴിവിന്റെ ചെറിയൊരു ഭാഗം മാത്രമേ നമുക്ക് ഉപയോഗിക്കാൻ കഴിഞ്ഞുള്ളു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.പ്രസംഗത്തിനിടെ അദ്ദേഹം പലതവണ കണ്ണ് തുടച്ചു.അങ്ങിനെയുള്ള ജയൻ സാറിനെപറ്റിയാണ് ഇദ്ദേഹം പരമ പുച്ഛത്തോടെ സംസാരിക്കുന്നത്.
ഭീമൻ രഘു ഒരിക്കലും ജയന്റെ നിഴലായി ഒതുങ്ങിപ്പോയിട്ടില്ല. രഘു എന്ന നടന്റെ മലയാള സിനിമയിലേക്കുള്ള എൻട്രിക്ക് മാത്രമേ ജയന്റെ വിയോഗം ഒരു നിമിത്തമായിട്ടുള്ളൂ. പിന്നീട്, തന്റേതായ ഒരു ശൈലി രൂപപ്പെടുത്തി തന്നെയാണ് ഭീമൻ രഘു സിനിമകളിൽ അഭിനയിച്ചത്.
@@birbalbirbal2958 അത് ശരി തന്നെ👍ഒരു അനുകരണവും ഇല്ലാതെ മലയാള സിനിമയിൽ തന്റെതായ അഭിനയ ശൈലി കൊണ്ട് മാത്രം ഒരു സിംഹാസനം ഒരുക്കിയ ആളാണ് ഇദ്ദേഹം എന്നത് തർക്കമില്ലാത്ത കാര്യമാണ്.....സിനിമയിലേക്കുള്ള എൻട്രിയുടെ കാര്യമാണ് ഞാൻ പറഞ്ഞത്...
വിഗ്ഗ് വെയ്ക്കാത്ത ജയനെ കണ്ടപ്പോൾ തിരിച്ചറിഞ്ഞില്ല എന്നല്ലേ ഭീമൻ രഘു പറഞ്ഞത്? ഭീമൻ രഘുവിന്റെ സംസാരം കേട്ടാൽ തലക്കനമുള്ള ഒരാളാണെന്ന് തോന്നും. പക്ഷെ, ആൾ ശുദ്ധനാണ്. അദ്ദേഹത്തെ അറിയാവുന്നവർ പറഞ്ഞതാണ്. പിന്നെ ജയൻ. ജയന് തെറ്റില്ലാത്ത അഭിനയശേഷിയുണ്ടായിരുന്നു. ജീവിച്ചിരുന്നെങ്കിൽ ഒരു അഭിനേതാവ് എന്ന നിലയിൽ പിന്നെയും മെച്ചപ്പെട്ടേനെ. പക്ഷെ, പ്രേക്ഷകർക്ക് അദ്ദേഹത്തിലെ നടനെയല്ല, താരത്തെ ആയിരുന്നു ആവശ്യം. അതുകൊണ്ട് സംവിധായകരും നിർമ്മാതാക്കളും അത്തരമൊരു സ്റ്റീരിയോടൈപ് കഥാപാത്രത്തിൽ അദ്ദേഹത്തെ തളച്ചിട്ടു. എന്നിട്ടും വേനലിൽ ഒരു മഴ, പുതിയ വെളിച്ചം തുടങ്ങിയ ചിത്രങ്ങളിൽ ഒരു നടൻ എന്ന നിലയിൽ മെച്ചപ്പെട്ട പ്രകടനമാണ് ജയൻ കാഴ്ച വെച്ചത്. 1972 ൽ പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്ത് വെറുതെ കടന്നു പോവുന്ന വേഷമായിരുന്നു ജയന്. ബാക്കിയുള്ള കുറച്ചു സീനിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ജയനെ ഫോണിൽ കിട്ടിയില്ല. ഒരാഴ്ച കഴിഞ്ഞ് ഇതറിഞ്ഞ അദ്ദേഹം വിഷമം കൊണ്ട് ഒരു ദിവസം മുഴുവൻ റൂമിൽ അടച്ചിരുന്നു. 1974 ലെ ശാപമോക്ഷം എന്ന ചിത്രം മുതൽ 1980 ൽ മരിക്കുന്നത് വരെയുള്ള കരിയർ പരിശോധിച്ചാൽ വെറും നാലു വർഷങ്ങൾ കൊണ്ട് താരപദവി സ്വന്തമാക്കിയ നടനാണ് ജയൻ. മമ്മൂട്ടിയും മോഹൻലാലും അതിന് എത്രയോ വർഷങ്ങളെടുത്തു. പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രം കൂടി പരിഗണിച്ചാൽ വെറും എട്ട് വർഷമേ ജയൻ സിനിമയിൽ നിന്നുള്ളൂ. സിനിമയിൽ ആകെയുണ്ടായിരുന്ന ആ എട്ട് വർഷത്തെ കരിയറിൽ 150 ലധികം മലയാള ചിത്രങ്ങളിലാണ് ജയൻ അഭിനയിച്ചത്. 1980 ൽ മരിച്ചിട്ടും 1983 വരെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്തിറങ്ങി. കേരളം വിട്ടാൽ മമ്മൂട്ടിയെയും മോഹൻലാലിനെയും അറിയുന്ന ധാരാളം പേരുണ്ട്. പക്ഷേ, അവർ രണ്ടു പേരും ജയനെ പോലെ വെറും എട്ട് വർഷം കൊണ്ടല്ലല്ലോ ഈ പ്രശസ്തി ഉണ്ടാക്കിയെടുത്തത്. ഇന്ന് കാലഘട്ടം വ്യത്യസ്തമാണ്. സോഷ്യൽ മീഡിയയിലും സിനിമാ മേഖലയിലും വന്ന അത്ഭുതകരമായ വളർച്ച മൂലം ഇന്ന് പുതിയ നടന്മാരുടെ ചിത്രങ്ങൾ പോലും മറ്റ് സംസ്ഥാനത്തെ പ്രേക്ഷകരിലും എത്തും. ഒടിടി പ്ലാറ്റ്‌ഫോമുകൾ പോലുള്ളവ ഇതിന് ഏറെ സഹായകമാണ്. ഒന്ന് പിന്നോട്ട് സഞ്ചരിക്കുക. മോഹൻലാലും മമ്മൂട്ടിയും സിനിമയിലെത്തിയ ശേഷമുള്ള കരിയറിലെ എട്ടു വർഷങ്ങൾ ഒന്ന് പരിശോധിക്കുക. അന്ന് അവർ സൂപ്പർ താരങ്ങൾ ആണെങ്കിലും കേരളത്തിന് പുറത്ത് അറിയപ്പെടുന്ന നടന്മാരായി മാറിത്തുടങ്ങിയിട്ടില്ല. എന്നാൽ, രജനീകാന്ത് അന്ന് പല സംസ്ഥാനങ്ങളിൽ അറിയപ്പെടുന്ന താരമാണ്. അതിനും പിന്നോട്ട് സഞ്ചരിച്ചാൽ തമിഴ്നാട്ടിൽ പതിയെ ആരാധകരെ സൃഷ്ടിച്ച് തുടങ്ങുന്ന തുടക്കക്കാരൻ രജനീകാന്തിനെ കാണാം. ഇനിയും പിന്നോട്ട് പോകുമ്പോൾ കാണുന്നത് ജയനെ ആണ്. സൂപ്പർ താരമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ജയൻ. ബോളിവുഡിൽ ഒരു സിനിമ ചെയ്യാൻ ഒരുങ്ങിയ സമയത്തായിരുന്നു ജയന്റെ മരണം. ടി. കെ. കൃഷ്ണകുമാർ എഴുതിയ ജയന്റെ ജീവചരിത്രമായ 'അഭ്രലോകത്തിന്റെ ഇതിഹാസനായകൻ' ഞാൻ അഞ്ചോ ആറോ വർഷങ്ങൾക്ക് മുൻപ് വായിച്ചിരുന്നു. കൃഷ്ണകുമാർ സാറിനെ അന്ന് വിളിച്ചു സംസാരിച്ചു. ജയൻ ജീവിച്ചിരുന്നെങ്കിൽ അഭിനയത്തിൽ ഒരുപാട് മെച്ചപ്പെട്ടേനെ. പഴയ പല ഇതിഹാസ താരങ്ങളെയും അവരുടെ ചരമദിനത്തിൽ മാത്രം ഓർക്കുന്ന മലയാളി പ്രേക്ഷകർ പക്ഷെ ജയനെ എന്നും ഓർക്കുന്നു എന്നത് സത്യമാണ്. ചുരുങ്ങിയ കാലഘട്ടം മാത്രം സിനിമയിൽ നിന്ന് ജയൻ മരിച്ചിട്ട് 41 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് വർഷങ്ങൾക്ക് ശേഷം ജനിച്ചവർ പോലും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു എന്നത് അത്ഭുതമുളവാക്കുന്ന കാര്യം തന്നെ. വളരെ കുറവ് വർഷങ്ങൾ മാത്രമുള്ള കരിയറിൽ വെറും നാലു വർഷം മാത്രം സൂപ്പർതാരം ആയിരുന്നിട്ടും ജയൻ ഇന്നും ഓർമ്മിക്കപ്പെടുന്നു. മോഹൻലാലും മമ്മൂട്ടിയും സൂപ്പർ താരങ്ങളായി നാലു വർഷം മാത്രം സിനിമയിൽ തുടർന്ന ശേഷം ജയൻ പോയത് പോലെ അരങ്ങൊഴിഞ്ഞിരുന്നു എങ്കിൽ ഒരിക്കലും ഇന്ന് ജയനെ ഓർക്കുന്നത് പോലെ അവരെ രണ്ട് പേരെയും ആരും ഓർക്കുമായിരുന്നില്ല. എന്നാൽ, ജയൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ ഒരു പക്ഷേ ഇത്രയധികം ആരാധനയോടെ ആളുകൾ ജയനെ കാണുമായിരുന്നോ എന്നും സംശയമുണ്ട്. എന്നിരുന്നാലും, പ്രേംനസീർ അരങ്ങു വാഴുന്ന കാലത്ത് ജയൻ മുൻനിരയിൽ എത്തിയെങ്കിൽ, പ്രേംനസീർ അഭിനയിച്ചത്ര എണ്ണം സിനിമകളിൽ അഭിനയിക്കാതിരുന്നിട്ടും ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ ജയൻ ജനപ്രീതി നേടിയെങ്കിൽ, ആ ജയന് കഴിവില്ലാതിരിക്കുമോ? ഒരു കാരണവുമില്ലാതെ മലയാളികൾ ആരെയെങ്കിലും പൊക്കിക്കൊണ്ട് നടക്കുമെന്ന് തോന്നുന്നുണ്ടോ? ഇല്ല. ജയന് പകരം ജയൻ മാത്രം.
@@ravipp9709 വിഗ്ഗ് വെയ്ക്കാത്ത ജയനെ കണ്ടപ്പോൾ തിരിച്ചറിഞ്ഞില്ല എന്നല്ലേ ഭീമൻ രഘു പറഞ്ഞത്? ഭീമൻ രഘുവിന്റെ സംസാരം കേട്ടാൽ തലക്കനമുള്ള ഒരാളാണെന്ന് തോന്നും. പക്ഷെ, ആൾ ശുദ്ധനാണ്. അദ്ദേഹത്തെ അറിയാവുന്നവർ പറഞ്ഞതാണ്.
@@birbalbirbal2958 നിങ്ങൾക്ക് സിനിമയുമായിട്ട് എന്തെങ്കിലും ബന്ധം like എഴുത്തുകാരൻ അങ്ങനെ എന്തെങ്കിലും because ചില Kamal Haasan related ആയ വീഡിയോകളുടെ കമന്റ് സെക്ഷനിൽ നിങ്ങൾ ഇതുപോലെ lengthy ആയ comments post ചെയ്തിരിക്കുന്നത് കണ്ടു, എനിക്ക് അറിയാത്ത പലതും അതിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു 🤗.
വിഗ്ഗ് എന്തെന്ന് അറിയാത്ത എസ്.ഐ. ഏമാൻ, വിഡിയോവിലൂടനീളം മൂളലും മുരങ്ങലും, ജയ ൻറെയും രഘുവിൻറെയും ബോഡി ലാംഗ്വേജ് അജഗജാന്തരം വ്യത്യാസമുണ്ട്. ശരപഞ്ജരം, ഏതോ ഒരു സ്വപ്നം എന്നീ സിനിമകൾ മാത്രം മതി ജയൻറെ അഭിനയത്തിൻറെ റേഞ്ച് മനസ്സിലാക്കാൻ. പോസ്റ്റ്മാനെ ഖാണാനില്ല എന്ന സിനിമയിലെ ഗാനം ഹിപ്പികൾ നമ്മൾ... എന്നതാണ്. സ്വർഗത്തേക്കാൾ എന്ന ഗാനം ദത്തു പുത്രൻ എന്ന സിനിമയിലേതാണ്.
അജഗജാന്തരം വ്യത്യസമുണ്ട് എന്ന് പറയാറില്ല. അജഗജാന്തരമുണ്ട് എന്ന് മതി. അന്തരം എന്നാൽ വ്യത്യാസം എന്നാണല്ലോ അർത്ഥം. ഭീമൻ രഘുവിന്റെ സംസാരം കേട്ടാൽ തലക്കനമുള്ള ഒരാളാണെന്ന് തോന്നും. പക്ഷെ, ആൾ ശുദ്ധനാണ്. അദ്ദേഹത്തെ അറിയാവുന്നവർ പറഞ്ഞതാണ്.
ജയന് തെറ്റില്ലാത്ത അഭിനയശേഷിയുണ്ടായിരുന്നു. ജീവിച്ചിരുന്നെങ്കിൽ ഒരു അഭിനേതാവ് എന്ന നിലയിൽ പിന്നെയും മെച്ചപ്പെട്ടേനെ. പക്ഷെ, പ്രേക്ഷകർക്ക് അദ്ദേഹത്തിലെ നടനെയല്ല, താരത്തെ ആയിരുന്നു ആവശ്യം. അതുകൊണ്ട് സംവിധായകരും നിർമ്മാതാക്കളും അത്തരമൊരു സ്റ്റീരിയോടൈപ് കഥാപാത്രത്തിൽ അദ്ദേഹത്തെ തളച്ചിട്ടു. എന്നിട്ടും വേനലിൽ ഒരു മഴ, പുതിയ വെളിച്ചം തുടങ്ങിയ ചിത്രങ്ങളിൽ ഒരു നടൻ എന്ന നിലയിൽ മെച്ചപ്പെട്ട പ്രകടനമാണ് ജയൻ കാഴ്ച വെച്ചത്. 1972 ൽ പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്ത് വെറുതെ കടന്നു പോവുന്ന വേഷമായിരുന്നു ജയന്. ബാക്കിയുള്ള കുറച്ചു സീനിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ജയനെ ഫോണിൽ കിട്ടിയില്ല. ഒരാഴ്ച കഴിഞ്ഞ് ഇതറിഞ്ഞ അദ്ദേഹം വിഷമം കൊണ്ട് ഒരു ദിവസം മുഴുവൻ റൂമിൽ അടച്ചിരുന്നു. 1974 ലെ ശാപമോക്ഷം എന്ന ചിത്രം മുതൽ 1980 ൽ മരിക്കുന്നത് വരെയുള്ള കരിയർ പരിശോധിച്ചാൽ വെറും നാലു വർഷങ്ങൾ കൊണ്ട് താരപദവി സ്വന്തമാക്കിയ നടനാണ് ജയൻ. മമ്മൂട്ടിയും മോഹൻലാലും അതിന് എത്രയോ വർഷങ്ങളെടുത്തു. പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രം കൂടി പരിഗണിച്ചാൽ വെറും എട്ട് വർഷമേ ജയൻ സിനിമയിൽ നിന്നുള്ളൂ. സിനിമയിൽ ആകെയുണ്ടായിരുന്ന ആ എട്ട് വർഷത്തെ കരിയറിൽ 150 ലധികം മലയാള ചിത്രങ്ങളിലാണ് ജയൻ അഭിനയിച്ചത്. 1980 ൽ മരിച്ചിട്ടും 1983 വരെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്തിറങ്ങി. കേരളം വിട്ടാൽ മമ്മൂട്ടിയെയും മോഹൻലാലിനെയും അറിയുന്ന ധാരാളം പേരുണ്ട്. പക്ഷേ, അവർ രണ്ടു പേരും ജയനെ പോലെ വെറും എട്ട് വർഷം കൊണ്ടല്ലല്ലോ ഈ പ്രശസ്തി ഉണ്ടാക്കിയെടുത്തത്. ഇന്ന് കാലഘട്ടം വ്യത്യസ്തമാണ്. സോഷ്യൽ മീഡിയയിലും സിനിമാ മേഖലയിലും വന്ന അത്ഭുതകരമായ വളർച്ച മൂലം ഇന്ന് പുതിയ നടന്മാരുടെ ചിത്രങ്ങൾ പോലും മറ്റ് സംസ്ഥാനത്തെ പ്രേക്ഷകരിലും എത്തും. ഒടിടി പ്ലാറ്റ്‌ഫോമുകൾ പോലുള്ളവ ഇതിന് ഏറെ സഹായകമാണ്. ഒന്ന് പിന്നോട്ട് സഞ്ചരിക്കുക. മോഹൻലാലും മമ്മൂട്ടിയും സിനിമയിലെത്തിയ ശേഷമുള്ള കരിയറിലെ എട്ടു വർഷങ്ങൾ ഒന്ന് പരിശോധിക്കുക. അന്ന് അവർ സൂപ്പർ താരങ്ങൾ ആണെങ്കിലും കേരളത്തിന് പുറത്ത് അറിയപ്പെടുന്ന നടന്മാരായി മാറിത്തുടങ്ങിയിട്ടില്ല. എന്നാൽ, രജനീകാന്ത് അന്ന് പല സംസ്ഥാനങ്ങളിൽ അറിയപ്പെടുന്ന താരമാണ്. അതിനും പിന്നോട്ട് സഞ്ചരിച്ചാൽ തമിഴ്നാട്ടിൽ പതിയെ ആരാധകരെ സൃഷ്ടിച്ച് തുടങ്ങുന്ന തുടക്കക്കാരൻ രജനീകാന്തിനെ കാണാം. ഇനിയും പിന്നോട്ട് പോകുമ്പോൾ കാണുന്നത് ജയനെ ആണ്. സൂപ്പർ താരമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ജയൻ. ബോളിവുഡിൽ ഒരു സിനിമ ചെയ്യാൻ ഒരുങ്ങിയ സമയത്തായിരുന്നു ജയന്റെ മരണം. ടി. കെ. കൃഷ്ണകുമാർ എഴുതിയ ജയന്റെ ജീവചരിത്രമായ 'അഭ്രലോകത്തിന്റെ ഇതിഹാസനായകൻ' ഞാൻ അഞ്ചോ ആറോ വർഷങ്ങൾക്ക് മുൻപ് വായിച്ചിരുന്നു. കൃഷ്ണകുമാർ സാറിനെ അന്ന് വിളിച്ചു സംസാരിച്ചു. ജയൻ ജീവിച്ചിരുന്നെങ്കിൽ അഭിനയത്തിൽ ഒരുപാട് മെച്ചപ്പെട്ടേനെ. പഴയ പല ഇതിഹാസ താരങ്ങളെയും അവരുടെ ചരമദിനത്തിൽ മാത്രം ഓർക്കുന്ന മലയാളി പ്രേക്ഷകർ പക്ഷെ ജയനെ എന്നും ഓർക്കുന്നു എന്നത് സത്യമാണ്. ചുരുങ്ങിയ കാലഘട്ടം മാത്രം സിനിമയിൽ നിന്ന് ജയൻ മരിച്ചിട്ട് 41 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് വർഷങ്ങൾക്ക് ശേഷം ജനിച്ചവർ പോലും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു എന്നത് അത്ഭുതമുളവാക്കുന്ന കാര്യം തന്നെ. വളരെ കുറവ് വർഷങ്ങൾ മാത്രമുള്ള കരിയറിൽ വെറും നാലു വർഷം മാത്രം സൂപ്പർതാരം ആയിരുന്നിട്ടും ജയൻ ഇന്നും ഓർമ്മിക്കപ്പെടുന്നു. മോഹൻലാലും മമ്മൂട്ടിയും സൂപ്പർ താരങ്ങളായി നാലു വർഷം മാത്രം സിനിമയിൽ തുടർന്ന ശേഷം ജയൻ പോയത് പോലെ അരങ്ങൊഴിഞ്ഞിരുന്നു എങ്കിൽ ഒരിക്കലും ഇന്ന് ജയനെ ഓർക്കുന്നത് പോലെ അവരെ രണ്ട് പേരെയും ആരും ഓർക്കുമായിരുന്നില്ല. എന്നാൽ, ജയൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ ഒരു പക്ഷേ ഇത്രയധികം ആരാധനയോടെ ആളുകൾ ജയനെ കാണുമായിരുന്നോ എന്നും സംശയമുണ്ട്. എന്നിരുന്നാലും, പ്രേംനസീർ അരങ്ങു വാഴുന്ന കാലത്ത് ജയൻ മുൻനിരയിൽ എത്തിയെങ്കിൽ, പ്രേംനസീർ അഭിനയിച്ചത്ര എണ്ണം സിനിമകളിൽ അഭിനയിക്കാതിരുന്നിട്ടും ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ ജയൻ ജനപ്രീതി നേടിയെങ്കിൽ, ആ ജയന് കഴിവില്ലാതിരിക്കുമോ? ഒരു കാരണവുമില്ലാതെ മലയാളികൾ ആരെയെങ്കിലും പൊക്കിക്കൊണ്ട് നടക്കുമെന്ന് തോന്നുന്നുണ്ടോ? ഇല്ല. ജയന് പകരം ജയൻ മാത്രം.
എട്ടിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്ന് വന്നാൽ മ മാസികളിലെ പുഷ്ടിയുള്ള പരുഷ പുരുഷ ശരീരം വെട്ടിയെടുത്തു ബൽ ബോട്ടം പാന്റ്‌സൊക്കെയിട്ട് ജയന്റെ തലവെട്ടി ഒട്ടിച്ചു കൂട്ടുകാരുടെ ഇടയിൽ ഞെളിഞ്ഞു നിൽക്കുമായിരുന്നു.ജയനാണ് അന്നും എന്നും നാളെയും നമ്മുടെ താരരാജാവ്. ഒരുമാതിരി ഹരമാണ്.അല്ല,ദൈവത്തെപ്പോലെ ഒരുതരംഭ്രാന്തമായ ആരാധനയാണ്.അദ്‌ദേഹത്തിന്റെ ദാരുണമായ മരണം ഇല്ലാരുന്നെങ്കിൽ ഇന്നത്തെ നമ്മുടെ പല സൂപ്പർ മെഗാ താരങ്ങളും മലയാള സിനിമാ ചരിത്രത്തിന്റെ ഈ ഏരിയയിൽപ്പോലും കാണുകയുമില്ലായിരുന്നു.
രഘു ഈയിടെയാണ് നന്നായി അഭിനയിക്കാൻ പഠിച്ചത് ജയന് പകരം വന്ന ആൾ എന്ന രീതിയിൽ ഭീമൻ എന്നസിനിമ അന്ന്കണ്ടു പക്ഷെ നിരാശപെടുത്തി. ജയന്റെ മുമ്പിൽ ലാലും മമ്മൂട്ടിയും ഒന്നുമല്ല
ജയൻ മഹാനായ നടൻ തന്നെ ഒരേ ടൈപ്പ് ആക്‌ഷൻ സിനിമകളിൽ തിളങ്ങി എന്ന് വെച്ച് മമ്മൂട്ടിയും മോഹൻലാലും ഒന്നും അല്ല എന്ന് പറയുന്നത് ശരിയല്ല പകരം വെക്കാൻ ഇല്ലാത്ത മഹാനടൻ മാർ തന്നെയാണ് രണ്ട് പേരും പാൻഇന്ത്യൻ സിനിമയിൽ എന്ന് മനസ്സിലാക്കുക
പോലീസുകാരെ എല്ലാം പൊതുവേ അ ങ്ങനെയാ മൂത്തവര് എന്ന് ഒരു വിചാരം അവർക്കുണ്ടായി ശീലിച്ചിട്ടില്ല... എന്റെ വളരെ അടുത്ത മാന്യനായ ഒരു സുഹൃത്തുകൂടിയായ പോലീസുകാരൻ പോലും സംസാരിക്കുമ്പോൾ അങ്ങനെ വന്നു പോകാറുണ്ട്... അത് അവരുടെ തൊഴിലിന്റെ പ്രത്യേകത കൂടിയാണ് ??
നമ്മൾ ഭയങ്കര കമ്പനിയാണെന്ന് കാണിക്കാൻ പറയുന്നതാണ്, നിങ്ങളുടെ അഭിനയം എനിക്ക് ഇഷ്ടമല്ല എന്ന് ജയനോട് പറഞ്ഞു എന്നൊക്കെ തട്ടി വിടുന്നതാണ്, ജയൻ മരിച്ച സമയത്ത് രക്ഷപെടാൻ വേണ്ടി ഒന്ന് പരീക്ഷിച്ചു എന്ന് മാത്രം, ജയന്റെ മുഖമോ, ശബ്ദമോ, വശ്യമായ ചിരിയോ, ചാടുലമായ ഭാവഭിനയമോ,ആകർഷനീയതയോ ഒന്നും ഇദ്ദേഹത്തിനില്ല, ജയന് കിട്ടിയ സ്വീകാര്യത ഇദ്ദേഹത്തിന് കിട്ടിയിട്ടില്ല, ജയൻ മറിച് ഏതാണ്ട് 10 വർഷത്തോളം ജയന്റെ സിംഹസനത്തിന്റെ ഏഴയലത് ഒരുത്തനും എത്തിയില്ല,
കമൻ്റ് മുഴുവൻ വായിച്ചു തൃപ്തിയായി . വിടുവായത്തം കാരണം വയറുനിറയെ കിട്ടിയില്ലേ ഇനി മോങ്ങാതെ പോയി മൂലക്കിരി രഘുവെ😂 ജയൻ സാറിൻ്റെ കാലു തൊട്ടു വന്ദിക്കാൻ യോഗ്യതയില്ലാത്ത താൻ പറഞ്ഞതൊക്കെ ഒരാൾ പോലും വിശ്വസിക്കില്ല. ദേവതുല്യനായ ജയൻ സാറിനെ അനുകരിച്ചു വന്ന തനിക്ക് നന്ദിയില്ല ഒപ്പം വിവരവുമില്ലന്നു മനസിലായി.
നസീർ അഭിനയിച്ച പാട്ടു ഹിപ്പികളുടെ നഗരം ലഹരി കുപ്പികളുടെ നഗരം എന്നാണ്. സ്വർഗത്തേക്കാൾ സുന്ദരം എന്ന പാട്ട് ദത്തു പുത്രൻ എന്ന സിനിമയിലാണ്. രണ്ടും ഉദയായുടെ ചിത്രങ്ങൾ
Hassan ൻ്റെ നിർമ്മാണത്തിൽ joshy സംവിധാനം ചെയ്യത കാഹളം എന്ന സിനിമയിൽ രഘുവേട്ടൻ Balan.K.Nair രുടെ Assistant ആയിട്ട് അഭിനയിച്ചിരുന്നു.അതിന് ശേഷമാണ് ഭീമനിൽ നായകനായത്
ഇയാൾ ജയനെ നേരിൽ കണ്ടിട്ടുമില്ല മിണ്ടിയിട്ടുമില്ല . അങ്ങനെ ജയന്റെ മുഖത്തുനോക്കി ബഹുമാനമില്ലാതെ സംസാരിയ്ക്കാനുള്ള ചങ്കൂറ്റവും ഇയാൾക്കില്ല പച്ചക്കള്ളം പറയുകയാണ് ജയൻ സിനിമാനടനാണ് എന്നുപോലും അറിയില്ല എന്നൊക്കെ പറഞ്ഞാൽ ഞങ്ങൾ വിശ്വസിയ്ക്കാനും പോവുന്നില്ല കാരണം അക്കാലത്ത് കേരളത്തിലെ ഓരോ പുല്ക്കൊടിയ്ക്കു പോലും ജയനെ അറിയാം
രഘു സർ ജയൻസറിനെ അറിയില്ല എന്നുപറയുന്നത്.ശരിയല്ല കാരണം. അദ്ദേഹത്തിന്റെ അഭാവം ആണ് അങ്ങയെ സിനിമയിൽ വരുവാനും അറിയപ്പെടാനും വഴിയൊരുകിയത് പിന്നെ അദ്ദേഹത്തെ അവൻ എന്നൊന്നും സംബോധന ചെയ്യാനും പാടില്ലായിരുന്നു. അദ്ദേഹവും നേവി ഓഫീസർ ആണ്
ജയേട്ടൻ മരിച്ചു പോയി, ഇനിയിപ്പോ ആർക്കും എന്തു വായിൽ തോന്നിയതും അദ്ദേഹത്തെക്കുറിച്ച് പറയാം, അദ്ദേഹം തിരുത്താൻ വരില്ലല്ലോ, അതാണിപ്പോൾ ഭൂരിപക്ഷം സിനിമാനടീനടന്മാർ ചെയ്തുകൊണ്ടിരിക്കുന്നത്.
രാഗുവേട്ടാ ഞാൻ അന്ന് ശ്രദിച്ചിരുന്നു അത് ആരാണെന്ന് 👍🏻👍🏻😍😍.. കോളേജിൽ പ്രൊഫസർ 💐🌹🌹😍🌹😍ന്തൊരു ആക്റ്റീവ് ആയിരുന്നു 💐🌹👏👍🏻👍🏻കൂടുതൽ secne ചെയിക്കണമായിരുന്നു 💐💐😍💐😍💐😍😍.. അച്ഛൻ നന്നായിട്ടുണ്ട് 💐😍💐😍🌹😍😍ഇദ്ദേഹം ഇത്ര സിമ്പിൾ ആണോ 😍👍🏻
ഈ ഭീമന്‍ രഘു ഈയിടെ ഒരു അഭിമുഖത്തില്‍ മലയാളിയുടെ ബ്രൂസിലിയായ ജയനെ നിസ്സാര വല്‍ക്കരിച്ചുകെണ്ട് ഒരു അഭിമുഖം നടത്തുകയുണ്ടായി. അതിന്റെ ലിങ്ക് ഞാന്‍ താങ്കള്‍ക്ക് അയക്കുന്നു. ഈ രഘുവിനെ ആര്‍ക്കാണ് അറിയുക..? ഭീമന്‍ എന്ന സിനിമ ഇദ്ദേഹം ജയനെ അനുകരിച്ചു സാമ്പത്തികമായി ജയന്റെ ബാനറില്‍ വിജയിച്ചതും രലുവിന്റെ വികടമായ അഭിനയത്താല്‍ പ്രേക്ഷകര്‍ കാര്‍ക്കിച്ചു തുപ്പിയതുമായ ഒരു സിനിമയായിരുന്നു. ഇദ്ദേഹം ഇപ്പോള്‍ ജയന്റെ അഭിനയത്തെ വിലയിരുത്താന്‍ മാത്രമായോ... രഘു അഭിനയിച്ച മസാല സിനിമകള്‍ ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ നൂണ്‍ഷോ ആയിട്ടു കാണാറുണ്ടായിരുന്നു. അതു പച്ചയ്ക്കു ഞാന്‍ താങ്കളോടു വിവരിക്കണോ...? എന്നാല്‍ അനശ്വര നടന്‍ ജയന്റെ ഏതെങ്കിലും ഒരു സിനിമക്ക് ആ ഗതി വന്നിട്ടില്ല. ഇത്തരം വികലമായ വികടത്തരങ്ങള്‍ പടച്ചു വിടരുതെന്നു ആ ഞാഞ്ഞൂളിനെ ഓര്‍മ്മിപ്പിച്ചാല്‍ നന്ന്. കാരണം ജയന്‍ ഇവിടെയുണ്ട്. ജയനെ അപകീര്‍ത്തിപ്പെടുത്താനും ഓരു വ്യക്തിത്വം വേണം. അത് ആ മാന്യദേഹത്തിനില്ല. ദയവുചെയ്ത് ഈ സന്ദേശവം അദ്ദഹത്തിനു അയച്ചുകൊടുത്താല്‍ ഉപകാരം. എന്റെ പേര് സുഗീഷ്ബാബു.
ഭീമൻ രഘുവിന്റെ സംസാരം കേട്ടാൽ അദ്ദേഹം തലക്കനമുള്ള ഒരാളാണെന്ന് തോന്നും. പക്ഷെ, ആൾ ശുദ്ധനാണ്. അദ്ദേഹത്തെ അറിയാവുന്നവർ പറഞ്ഞതാണ്. ജയന് തെറ്റില്ലാത്ത അഭിനയശേഷിയുണ്ടായിരുന്നു. ജീവിച്ചിരുന്നെങ്കിൽ ഒരു അഭിനേതാവ് എന്ന നിലയിൽ പിന്നെയും മെച്ചപ്പെട്ടേനെ. പക്ഷെ, പ്രേക്ഷകർക്ക് അദ്ദേഹത്തിലെ നടനെയല്ല, താരത്തെ ആയിരുന്നു ആവശ്യം. അതുകൊണ്ട് സംവിധായകരും നിർമ്മാതാക്കളും അത്തരമൊരു സ്റ്റീരിയോടൈപ് കഥാപാത്രത്തിൽ അദ്ദേഹത്തെ തളച്ചിട്ടു. എന്നിട്ടും വേനലിൽ ഒരു മഴ, പുതിയ വെളിച്ചം തുടങ്ങിയ ചിത്രങ്ങളിൽ ഒരു നടൻ എന്ന നിലയിൽ മെച്ചപ്പെട്ട പ്രകടനമാണ് ജയൻ കാഴ്ച വെച്ചത്. 1972 ൽ പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്ത് വെറുതെ കടന്നു പോവുന്ന വേഷമായിരുന്നു ജയന്. ബാക്കിയുള്ള കുറച്ചു സീനിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ജയനെ ഫോണിൽ കിട്ടിയില്ല. ഒരാഴ്ച കഴിഞ്ഞ് ഇതറിഞ്ഞ അദ്ദേഹം വിഷമം കൊണ്ട് ഒരു ദിവസം മുഴുവൻ റൂമിൽ അടച്ചിരുന്നു. 1974 ലെ ശാപമോക്ഷം എന്ന ചിത്രം മുതൽ 1980 ൽ മരിക്കുന്നത് വരെയുള്ള കരിയർ പരിശോധിച്ചാൽ വെറും നാലു വർഷങ്ങൾ കൊണ്ട് താരപദവി സ്വന്തമാക്കിയ നടനാണ് ജയൻ. മമ്മൂട്ടിയും മോഹൻലാലും അതിന് എത്രയോ വർഷങ്ങളെടുത്തു. പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രം കൂടി പരിഗണിച്ചാൽ വെറും എട്ട് വർഷമേ ജയൻ സിനിമയിൽ നിന്നുള്ളൂ. സിനിമയിൽ ആകെയുണ്ടായിരുന്ന ആ എട്ട് വർഷത്തെ കരിയറിൽ 150 ലധികം മലയാള ചിത്രങ്ങളിലാണ് ജയൻ അഭിനയിച്ചത്. 1980 ൽ മരിച്ചിട്ടും 1983 വരെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്തിറങ്ങി. കേരളം വിട്ടാൽ മമ്മൂട്ടിയെയും മോഹൻലാലിനെയും അറിയുന്ന ധാരാളം പേരുണ്ട്. പക്ഷേ, അവർ രണ്ടു പേരും ജയനെ പോലെ വെറും എട്ട് വർഷം കൊണ്ടല്ലല്ലോ ഈ പ്രശസ്തി ഉണ്ടാക്കിയെടുത്തത്. ഇന്ന് കാലഘട്ടം വ്യത്യസ്തമാണ്. സോഷ്യൽ മീഡിയയിലും സിനിമാ മേഖലയിലും വന്ന അത്ഭുതകരമായ വളർച്ച മൂലം ഇന്ന് പുതിയ നടന്മാരുടെ ചിത്രങ്ങൾ പോലും മറ്റ് സംസ്ഥാനത്തെ പ്രേക്ഷകരിലും എത്തും. ഒടിടി പ്ലാറ്റ്‌ഫോമുകൾ പോലുള്ളവ ഇതിന് ഏറെ സഹായകമാണ്. ഒന്ന് പിന്നോട്ട് സഞ്ചരിക്കുക. മോഹൻലാലും മമ്മൂട്ടിയും സിനിമയിലെത്തിയ ശേഷമുള്ള കരിയറിലെ എട്ടു വർഷങ്ങൾ ഒന്ന് പരിശോധിക്കുക. അന്ന് അവർ സൂപ്പർ താരങ്ങൾ ആണെങ്കിലും കേരളത്തിന് പുറത്ത് അറിയപ്പെടുന്ന നടന്മാരായി മാറിത്തുടങ്ങിയിട്ടില്ല. എന്നാൽ, രജനീകാന്ത് അന്ന് പല സംസ്ഥാനങ്ങളിൽ അറിയപ്പെടുന്ന താരമാണ്. അതിനും പിന്നോട്ട് സഞ്ചരിച്ചാൽ തമിഴ്നാട്ടിൽ പതിയെ ആരാധകരെ സൃഷ്ടിച്ച് തുടങ്ങുന്ന തുടക്കക്കാരൻ രജനീകാന്തിനെ കാണാം. ഇനിയും പിന്നോട്ട് പോകുമ്പോൾ കാണുന്നത് ജയനെ ആണ്. സൂപ്പർ താരമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ജയൻ. ബോളിവുഡിൽ ഒരു സിനിമ ചെയ്യാൻ ഒരുങ്ങിയ സമയത്തായിരുന്നു ജയന്റെ മരണം. ടി. കെ. കൃഷ്ണകുമാർ എഴുതിയ ജയന്റെ ജീവചരിത്രമായ 'അഭ്രലോകത്തിന്റെ ഇതിഹാസനായകൻ' ഞാൻ അഞ്ചോ ആറോ വർഷങ്ങൾക്ക് മുൻപ് വായിച്ചിരുന്നു. കൃഷ്ണകുമാർ സാറിനെ അന്ന് വിളിച്ചു സംസാരിച്ചു. ജയൻ ജീവിച്ചിരുന്നെങ്കിൽ അഭിനയത്തിൽ ഒരുപാട് മെച്ചപ്പെട്ടേനെ. പഴയ പല ഇതിഹാസ താരങ്ങളെയും അവരുടെ ചരമദിനത്തിൽ മാത്രം ഓർക്കുന്ന മലയാളി പ്രേക്ഷകർ പക്ഷെ ജയനെ എന്നും ഓർക്കുന്നു എന്നത് സത്യമാണ്. ചുരുങ്ങിയ കാലഘട്ടം മാത്രം സിനിമയിൽ നിന്ന് ജയൻ മരിച്ചിട്ട് 41 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് വർഷങ്ങൾക്ക് ശേഷം ജനിച്ചവർ പോലും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു എന്നത് അത്ഭുതമുളവാക്കുന്ന കാര്യം തന്നെ. വളരെ കുറവ് വർഷങ്ങൾ മാത്രമുള്ള കരിയറിൽ വെറും നാലു വർഷം മാത്രം സൂപ്പർതാരം ആയിരുന്നിട്ടും ജയൻ ഇന്നും ഓർമ്മിക്കപ്പെടുന്നു. മോഹൻലാലും മമ്മൂട്ടിയും സൂപ്പർ താരങ്ങളായി നാലു വർഷം മാത്രം സിനിമയിൽ തുടർന്ന ശേഷം ജയൻ പോയത് പോലെ അരങ്ങൊഴിഞ്ഞിരുന്നു എങ്കിൽ ഒരിക്കലും ഇന്ന് ജയനെ ഓർക്കുന്നത് പോലെ അവരെ രണ്ട് പേരെയും ആരും ഓർക്കുമായിരുന്നില്ല. എന്നാൽ, ജയൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ ഒരു പക്ഷേ ഇത്രയധികം ആരാധനയോടെ ആളുകൾ ജയനെ കാണുമായിരുന്നോ എന്നും സംശയമുണ്ട്. എന്നിരുന്നാലും, പ്രേംനസീർ അരങ്ങു വാഴുന്ന കാലത്ത് ജയൻ മുൻനിരയിൽ എത്തിയെങ്കിൽ, പ്രേംനസീർ അഭിനയിച്ചത്ര എണ്ണം സിനിമകളിൽ അഭിനയിക്കാതിരുന്നിട്ടും ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ ജയൻ ജനപ്രീതി നേടിയെങ്കിൽ, ആ ജയന് കഴിവില്ലാതിരിക്കുമോ? ഒരു കാരണവുമില്ലാതെ മലയാളികൾ ആരെയെങ്കിലും പൊക്കിക്കൊണ്ട് നടക്കുമെന്ന് തോന്നുന്നുണ്ടോ? ഇല്ല. ജയന് പകരം ജയൻ മാത്രം.
Nice talk with one of the good actor& nice human being of Malayalam film industry , but one thing I want to share that the song Raghu Sir sung is not from movie Postmane kananilla but from movie Datthputhran starring Greats like Satyan, Prem Nazir , waiting for the next episode
തസ്ല്ലുന്നതിനും ഒരു പരിധി വേണം mr രഘു പുള്ളി ജയന്റെ ഫാൻ ആണ് പക്ഷെ ജയനെ അറിയില്ല ജയൻ അഭിനയിച്ച രഘു എന്ന പോലീസ് ഓഫീസർ സ്സയി അഭിനയിച്ച സിനിമ കണ്ടിട്ടുണ്ട് പക്ഷെ ജയനെ പരിജയം ഇല്ല 😂😂😂
@@ravipp9709 നമസ്കാരം. ഇവിടെ താങ്കൾ ഒരാൾക്ക് നൽകിയ മറുപടി കണ്ടതത് കൊണ്ടാണ് ഞാൻ ഇത് എഴുതുന്നത്. നമ്മൾ സഭ്യമല്ലാത്ത വാക്കുകൾ കമന്റിൽ ഉപയോഗിച്ചാൽ യൂട്യൂബ് ആ കമന്റ് ഓട്ടോമാറ്റിക്കായി റിമൂവ് ചെയ്യും. ഭീമൻ രഘുവിനെ വിമർശിച്ച് എഴുതുന്നത് മനസ്സിലാക്കാം. പക്ഷെ, വ്യക്തിപരമായ അധിക്ഷേപ പ്രയോഗങ്ങൾ റിമൂവ് ആവും. താങ്കൾ പോസ്റ്റ് ചെയ്ത മറുപടി താങ്കൾക്ക് കാണാൻ കഴിയും. പക്ഷെ, പബ്ലിക്കലി വിസിബിളല്ല. മറ്റാരുടെയെങ്കിലും ഐഡിയിൽ നിന്ന് കയറി നോക്കിയാൽ അത് കാണാനാവില്ല. പിന്നെ, ഞാൻ ആ മറുപടി എങ്ങനെ കണ്ടു എന്ന് തോന്നാം. ആരുടെ ഐഡിയിൽ ക്ലിക്ക് ചെയ്താലും അയാൾ പോസ്റ്റ് ചെയ്ത ചില ലേറ്റസ്റ്റ് കമന്റുകൾ കാണാൻ കഴിയും. അങ്ങനെ കണ്ടതാണ്.
ഞാൻ നേരിട്ട് രഘു സാറിനെ കണ്ടിട്ടുണ്ട്. സല്യൂട്ട് ചെയ്തിട്ടുണ്ട്. പക്ഷെ ഈ സ്വയം പുകഴ്ത്തൽ സഹിക്കാൻ വയ്യ. വിനയത്തിന്റെ മൂർത്തിമത് ഭാവം ആയിരുന്നു ജയൻ സാർ. അതും യൂണിഫോം ബ്രാഞ്ച്. ദയവു ചെയ്തു സ്വയം പുകഴ്ത്തൽ ഒഴിവാക്കുക
പുനലൂർ മുണ്ടക്കയം route ൽ k k m s എന്ന ഒരു ബസ് ഉണ്ട് അതിന്റെ പഴയ ഡ്രൈവർ ജയന്റെ രൂപം ആയിരുന്നു. ജയൻ മരിച്ച സമയം ടി യനെ കാണാൻ St. Dominic college സ്റ്റുഡന്റസ് കാത്തു നിന്നത് കെട്ടിടുണ്ട്.
ഇന്റർവ്യൂ കൊള്ളാം. ഇടയ്ക്കു ചുമ്മാ അടിച്ചു പതപ്പിക്കുന്നുണ്ട്. ജയന്റെ deadbody ക്കു എസ്കോർട് പോകുവാൻ പറഞ്ഞു എന്ന്. എയർപോർട്ട് ഡ്യൂട്ടിയിലുള്ള ഓഫീസറുടെ ജോലി അല്ല അത്. അങ്ങനെ അയക്കുവാൻ വകുപ്പും ഇല്ല. അതിനൊക്കെ ലോക്കൽ പോലീസ് ഉണ്ട്. രഘു അതിന്റെ പുറകിൽ മഫ്ടിയിൽ പോയതുകൊണ്ടാണ് ജനം തള്ളി പുറത്താക്കി സ്കൂൾ കോമ്പൗണ്ടിൽ ചെന്ന് വീണത്.
രഘു പോലീസ് ഓഫീസറുടെ വേഷത്തില്‍ ജയന്റെ അന്ത്യ യാത്രയില്‍ ഒപ്പമുണ്ട്. മൂർഖന്‍ സിനിമ കാണാന്‍ പോയപ്പോള്‍ അത് കണ്ടതാണ്. അതാണ് ഭീമന്‍ രഘുവെന്ന് ഭീമന്‍ സിനിമ ഇറങ്ങിയപ്പോള്‍ പറയുന്നത് കേട്ടിരുന്നു. ഭീമന്‍ സിനിമ ഇതവരെ കണ്ടിട്ടില്ല. ജയനുമായി ഭീമന്‍ രഘുവിന് സാമ്യമുണ്ടെന്നു തോന്നിയിട്ടുമില്ല.
ഈ അവന്റെ അവന്റെ എന്നൊക്കെ വിളിക്കാൻ കൂടെ പഠിച്ച ആളൊ, അല്ലെങ്കിൽ Mr. രഘുവിനെക്കാൾ പ്രായം കുറഞ്ഞ ഒരാളോ അല്ലല്ലോ ജയൻ സാർ..... പിന്നെ ഇങ്ങേരെ ജയൻ സാറിന്റെ സിംഹസനത്തിൽ ഇരുത്തി എന്നൊന്നും പറയരുത് 😁
@@suransuran3399 മമ്മൂട്ടി, മോഹൻലാൽ, പിണറായി വിജയൻ എന്നൊക്കെ അവരുടെ പേര് തന്നെയല്ലേ കുട്ടികൾ പോലും പറയാറുള്ളത്. അതുകൊണ്ട് ജയൻ എന്ന് പറയുന്നതിൽ ഞാൻ തെറ്റൊന്നും കാണുന്നില്ല. ജയന് തെറ്റില്ലാത്ത അഭിനയശേഷിയുണ്ടായിരുന്നു. ജീവിച്ചിരുന്നെങ്കിൽ ഒരു അഭിനേതാവ് എന്ന നിലയിൽ പിന്നെയും മെച്ചപ്പെട്ടേനെ. പക്ഷെ, പ്രേക്ഷകർക്ക് അദ്ദേഹത്തിലെ നടനെയല്ല, താരത്തെ ആയിരുന്നു ആവശ്യം. അതുകൊണ്ട് സംവിധായകരും നിർമ്മാതാക്കളും അത്തരമൊരു സ്റ്റീരിയോടൈപ് കഥാപാത്രത്തിൽ അദ്ദേഹത്തെ തളച്ചിട്ടു. എന്നിട്ടും വേനലിൽ ഒരു മഴ, പുതിയ വെളിച്ചം തുടങ്ങിയ ചിത്രങ്ങളിൽ ഒരു നടൻ എന്ന നിലയിൽ മെച്ചപ്പെട്ട പ്രകടനമാണ് ജയൻ കാഴ്ച വെച്ചത്. 1972 ൽ പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്ത് വെറുതെ കടന്നു പോവുന്ന വേഷമായിരുന്നു ജയന്. ബാക്കിയുള്ള കുറച്ചു സീനിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ജയനെ ഫോണിൽ കിട്ടിയില്ല. ഒരാഴ്ച കഴിഞ്ഞ് ഇതറിഞ്ഞ അദ്ദേഹം വിഷമം കൊണ്ട് ഒരു ദിവസം മുഴുവൻ റൂമിൽ അടച്ചിരുന്നു. 1974 ലെ ശാപമോക്ഷം എന്ന ചിത്രം മുതൽ 1980 ൽ മരിക്കുന്നത് വരെയുള്ള കരിയർ പരിശോധിച്ചാൽ വെറും നാലു വർഷങ്ങൾ കൊണ്ട് താരപദവി സ്വന്തമാക്കിയ നടനാണ് ജയൻ. മമ്മൂട്ടിയും മോഹൻലാലും അതിന് എത്രയോ വർഷങ്ങളെടുത്തു. പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രം കൂടി പരിഗണിച്ചാൽ വെറും എട്ട് വർഷമേ ജയൻ സിനിമയിൽ നിന്നുള്ളൂ. സിനിമയിൽ ആകെയുണ്ടായിരുന്ന ആ എട്ട് വർഷത്തെ കരിയറിൽ 150 ലധികം മലയാള ചിത്രങ്ങളിലാണ് ജയൻ അഭിനയിച്ചത്. 1980 ൽ മരിച്ചിട്ടും 1983 വരെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്തിറങ്ങി. കേരളം വിട്ടാൽ മമ്മൂട്ടിയെയും മോഹൻലാലിനെയും അറിയുന്ന ധാരാളം പേരുണ്ട്. പക്ഷേ, അവർ രണ്ടു പേരും ജയനെ പോലെ വെറും എട്ട് വർഷം കൊണ്ടല്ലല്ലോ ഈ പ്രശസ്തി ഉണ്ടാക്കിയെടുത്തത്. ഇന്ന് കാലഘട്ടം വ്യത്യസ്തമാണ്. സോഷ്യൽ മീഡിയയിലും സിനിമാ മേഖലയിലും വന്ന അത്ഭുതകരമായ വളർച്ച മൂലം ഇന്ന് പുതിയ നടന്മാരുടെ ചിത്രങ്ങൾ പോലും മറ്റ് സംസ്ഥാനത്തെ പ്രേക്ഷകരിലും എത്തും. ഒടിടി പ്ലാറ്റ്‌ഫോമുകൾ പോലുള്ളവ ഇതിന് ഏറെ സഹായകമാണ്. ഒന്ന് പിന്നോട്ട് സഞ്ചരിക്കുക. മോഹൻലാലും മമ്മൂട്ടിയും സിനിമയിലെത്തിയ ശേഷമുള്ള കരിയറിലെ എട്ടു വർഷങ്ങൾ ഒന്ന് പരിശോധിക്കുക. അന്ന് അവർ സൂപ്പർ താരങ്ങൾ ആണെങ്കിലും കേരളത്തിന് പുറത്ത് അറിയപ്പെടുന്ന നടന്മാരായി മാറിത്തുടങ്ങിയിട്ടില്ല. എന്നാൽ, രജനീകാന്ത് അന്ന് പല സംസ്ഥാനങ്ങളിൽ അറിയപ്പെടുന്ന താരമാണ്. അതിനും പിന്നോട്ട് സഞ്ചരിച്ചാൽ തമിഴ്നാട്ടിൽ പതിയെ ആരാധകരെ സൃഷ്ടിച്ച് തുടങ്ങുന്ന തുടക്കക്കാരൻ രജനീകാന്തിനെ കാണാം. ഇനിയും പിന്നോട്ട് പോകുമ്പോൾ കാണുന്നത് ജയനെ ആണ്. സൂപ്പർ താരമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ജയൻ. ബോളിവുഡിൽ ഒരു സിനിമ ചെയ്യാൻ ഒരുങ്ങിയ സമയത്തായിരുന്നു ജയന്റെ മരണം. ടി. കെ. കൃഷ്ണകുമാർ എഴുതിയ ജയന്റെ ജീവചരിത്രമായ 'അഭ്രലോകത്തിന്റെ ഇതിഹാസനായകൻ' ഞാൻ അഞ്ചോ ആറോ വർഷങ്ങൾക്ക് മുൻപ് വായിച്ചിരുന്നു. കൃഷ്ണകുമാർ സാറിനെ അന്ന് വിളിച്ചു സംസാരിച്ചു. ജയൻ ജീവിച്ചിരുന്നെങ്കിൽ അഭിനയത്തിൽ ഒരുപാട് മെച്ചപ്പെട്ടേനെ. പഴയ പല ഇതിഹാസ താരങ്ങളെയും അവരുടെ ചരമദിനത്തിൽ മാത്രം ഓർക്കുന്ന മലയാളി പ്രേക്ഷകർ പക്ഷെ ജയനെ എന്നും ഓർക്കുന്നു എന്നത് സത്യമാണ്. ചുരുങ്ങിയ കാലഘട്ടം മാത്രം സിനിമയിൽ നിന്ന് ജയൻ മരിച്ചിട്ട് 41 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് വർഷങ്ങൾക്ക് ശേഷം ജനിച്ചവർ പോലും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു എന്നത് അത്ഭുതമുളവാക്കുന്ന കാര്യം തന്നെ. വളരെ കുറവ് വർഷങ്ങൾ മാത്രമുള്ള കരിയറിൽ വെറും നാലു വർഷം മാത്രം സൂപ്പർതാരം ആയിരുന്നിട്ടും ജയൻ ഇന്നും ഓർമ്മിക്കപ്പെടുന്നു. മോഹൻലാലും മമ്മൂട്ടിയും സൂപ്പർ താരങ്ങളായി നാലു വർഷം മാത്രം സിനിമയിൽ തുടർന്ന ശേഷം ജയൻ പോയത് പോലെ അരങ്ങൊഴിഞ്ഞിരുന്നു എങ്കിൽ ഒരിക്കലും ഇന്ന് ജയനെ ഓർക്കുന്നത് പോലെ അവരെ രണ്ട് പേരെയും ആരും ഓർക്കുമായിരുന്നില്ല. എന്നാൽ, ജയൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ ഒരു പക്ഷേ ഇത്രയധികം ആരാധനയോടെ ആളുകൾ ജയനെ കാണുമായിരുന്നോ എന്നും സംശയമുണ്ട്. എന്നിരുന്നാലും, പ്രേംനസീർ അരങ്ങു വാഴുന്ന കാലത്ത് ജയൻ മുൻനിരയിൽ എത്തിയെങ്കിൽ, പ്രേംനസീർ അഭിനയിച്ചത്ര എണ്ണം സിനിമകളിൽ അഭിനയിക്കാതിരുന്നിട്ടും ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ ജയൻ ജനപ്രീതി നേടിയെങ്കിൽ, ആ ജയന് കഴിവില്ലാതിരിക്കുമോ? ഒരു കാരണവുമില്ലാതെ മലയാളികൾ ആരെയെങ്കിലും പൊക്കിക്കൊണ്ട് നടക്കുമെന്ന് തോന്നുന്നുണ്ടോ? ഇല്ല. ജയന് പകരം ജയൻ മാത്രം.
@@sinukg9447 മമ്മൂട്ടി, മോഹൻലാൽ, പിണറായി വിജയൻ എന്നൊക്കെ അവരുടെ പേര് തന്നെയല്ലേ കുട്ടികൾ പോലും പറയാറുള്ളത്. അതുകൊണ്ട് ജയൻ എന്ന് പറയുന്നതിൽ ഞാൻ തെറ്റൊന്നും കാണുന്നില്ല. ജയന് തെറ്റില്ലാത്ത അഭിനയശേഷിയുണ്ടായിരുന്നു. ജീവിച്ചിരുന്നെങ്കിൽ ഒരു അഭിനേതാവ് എന്ന നിലയിൽ പിന്നെയും മെച്ചപ്പെട്ടേനെ. പക്ഷെ, പ്രേക്ഷകർക്ക് അദ്ദേഹത്തിലെ നടനെയല്ല, താരത്തെ ആയിരുന്നു ആവശ്യം. അതുകൊണ്ട് സംവിധായകരും നിർമ്മാതാക്കളും അത്തരമൊരു സ്റ്റീരിയോടൈപ് കഥാപാത്രത്തിൽ അദ്ദേഹത്തെ തളച്ചിട്ടു. എന്നിട്ടും വേനലിൽ ഒരു മഴ, പുതിയ വെളിച്ചം തുടങ്ങിയ ചിത്രങ്ങളിൽ ഒരു നടൻ എന്ന നിലയിൽ മെച്ചപ്പെട്ട പ്രകടനമാണ് ജയൻ കാഴ്ച വെച്ചത്. 1972 ൽ പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്ത് വെറുതെ കടന്നു പോവുന്ന വേഷമായിരുന്നു ജയന്. ബാക്കിയുള്ള കുറച്ചു സീനിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ജയനെ ഫോണിൽ കിട്ടിയില്ല. ഒരാഴ്ച കഴിഞ്ഞ് ഇതറിഞ്ഞ അദ്ദേഹം വിഷമം കൊണ്ട് ഒരു ദിവസം മുഴുവൻ റൂമിൽ അടച്ചിരുന്നു. 1974 ലെ ശാപമോക്ഷം എന്ന ചിത്രം മുതൽ 1980 ൽ മരിക്കുന്നത് വരെയുള്ള കരിയർ പരിശോധിച്ചാൽ വെറും നാലു വർഷങ്ങൾ കൊണ്ട് താരപദവി സ്വന്തമാക്കിയ നടനാണ് ജയൻ. മമ്മൂട്ടിയും മോഹൻലാലും അതിന് എത്രയോ വർഷങ്ങളെടുത്തു. പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രം കൂടി പരിഗണിച്ചാൽ വെറും എട്ട് വർഷമേ ജയൻ സിനിമയിൽ നിന്നുള്ളൂ. സിനിമയിൽ ആകെയുണ്ടായിരുന്ന ആ എട്ട് വർഷത്തെ കരിയറിൽ 150 ലധികം മലയാള ചിത്രങ്ങളിലാണ് ജയൻ അഭിനയിച്ചത്. 1980 ൽ മരിച്ചിട്ടും 1983 വരെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്തിറങ്ങി. കേരളം വിട്ടാൽ മമ്മൂട്ടിയെയും മോഹൻലാലിനെയും അറിയുന്ന ധാരാളം പേരുണ്ട്. പക്ഷേ, അവർ രണ്ടു പേരും ജയനെ പോലെ വെറും എട്ട് വർഷം കൊണ്ടല്ലല്ലോ ഈ പ്രശസ്തി ഉണ്ടാക്കിയെടുത്തത്. ഇന്ന് കാലഘട്ടം വ്യത്യസ്തമാണ്. സോഷ്യൽ മീഡിയയിലും സിനിമാ മേഖലയിലും വന്ന അത്ഭുതകരമായ വളർച്ച മൂലം ഇന്ന് പുതിയ നടന്മാരുടെ ചിത്രങ്ങൾ പോലും മറ്റ് സംസ്ഥാനത്തെ പ്രേക്ഷകരിലും എത്തും. ഒടിടി പ്ലാറ്റ്‌ഫോമുകൾ പോലുള്ളവ ഇതിന് ഏറെ സഹായകമാണ്. ഒന്ന് പിന്നോട്ട് സഞ്ചരിക്കുക. മോഹൻലാലും മമ്മൂട്ടിയും സിനിമയിലെത്തിയ ശേഷമുള്ള കരിയറിലെ എട്ടു വർഷങ്ങൾ ഒന്ന് പരിശോധിക്കുക. അന്ന് അവർ സൂപ്പർ താരങ്ങൾ ആണെങ്കിലും കേരളത്തിന് പുറത്ത് അറിയപ്പെടുന്ന നടന്മാരായി മാറിത്തുടങ്ങിയിട്ടില്ല. എന്നാൽ, രജനീകാന്ത് അന്ന് പല സംസ്ഥാനങ്ങളിൽ അറിയപ്പെടുന്ന താരമാണ്. അതിനും പിന്നോട്ട് സഞ്ചരിച്ചാൽ തമിഴ്നാട്ടിൽ പതിയെ ആരാധകരെ സൃഷ്ടിച്ച് തുടങ്ങുന്ന തുടക്കക്കാരൻ രജനീകാന്തിനെ കാണാം. ഇനിയും പിന്നോട്ട് പോകുമ്പോൾ കാണുന്നത് ജയനെ ആണ്. സൂപ്പർ താരമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ജയൻ. ബോളിവുഡിൽ ഒരു സിനിമ ചെയ്യാൻ ഒരുങ്ങിയ സമയത്തായിരുന്നു ജയന്റെ മരണം. ടി. കെ. കൃഷ്ണകുമാർ എഴുതിയ ജയന്റെ ജീവചരിത്രമായ 'അഭ്രലോകത്തിന്റെ ഇതിഹാസനായകൻ' ഞാൻ അഞ്ചോ ആറോ വർഷങ്ങൾക്ക് മുൻപ് വായിച്ചിരുന്നു. കൃഷ്ണകുമാർ സാറിനെ അന്ന് വിളിച്ചു സംസാരിച്ചു. ജയൻ ജീവിച്ചിരുന്നെങ്കിൽ അഭിനയത്തിൽ ഒരുപാട് മെച്ചപ്പെട്ടേനെ. പഴയ പല ഇതിഹാസ താരങ്ങളെയും അവരുടെ ചരമദിനത്തിൽ മാത്രം ഓർക്കുന്ന മലയാളി പ്രേക്ഷകർ പക്ഷെ ജയനെ എന്നും ഓർക്കുന്നു എന്നത് സത്യമാണ്. ചുരുങ്ങിയ കാലഘട്ടം മാത്രം സിനിമയിൽ നിന്ന് ജയൻ മരിച്ചിട്ട് 41 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് വർഷങ്ങൾക്ക് ശേഷം ജനിച്ചവർ പോലും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു എന്നത് അത്ഭുതമുളവാക്കുന്ന കാര്യം തന്നെ. വളരെ കുറവ് വർഷങ്ങൾ മാത്രമുള്ള കരിയറിൽ വെറും നാലു വർഷം മാത്രം സൂപ്പർതാരം ആയിരുന്നിട്ടും ജയൻ ഇന്നും ഓർമ്മിക്കപ്പെടുന്നു. മോഹൻലാലും മമ്മൂട്ടിയും സൂപ്പർ താരങ്ങളായി നാലു വർഷം മാത്രം സിനിമയിൽ തുടർന്ന ശേഷം ജയൻ പോയത് പോലെ അരങ്ങൊഴിഞ്ഞിരുന്നു എങ്കിൽ ഒരിക്കലും ഇന്ന് ജയനെ ഓർക്കുന്നത് പോലെ അവരെ രണ്ട് പേരെയും ആരും ഓർക്കുമായിരുന്നില്ല. എന്നാൽ, ജയൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ ഒരു പക്ഷേ ഇത്രയധികം ആരാധനയോടെ ആളുകൾ ജയനെ കാണുമായിരുന്നോ എന്നും സംശയമുണ്ട്. എന്നിരുന്നാലും, പ്രേംനസീർ അരങ്ങു വാഴുന്ന കാലത്ത് ജയൻ മുൻനിരയിൽ എത്തിയെങ്കിൽ, പ്രേംനസീർ അഭിനയിച്ചത്ര എണ്ണം സിനിമകളിൽ അഭിനയിക്കാതിരുന്നിട്ടും ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ ജയൻ ജനപ്രീതി നേടിയെങ്കിൽ, ആ ജയന് കഴിവില്ലാതിരിക്കുമോ? ഒരു കാരണവുമില്ലാതെ മലയാളികൾ ആരെയെങ്കിലും പൊക്കിക്കൊണ്ട് നടക്കുമെന്ന് തോന്നുന്നുണ്ടോ? ഇല്ല. ജയന് പകരം ജയൻ മാത്രം.
ഇദ്ദേഹത്തിന് ജയന്റെ രൂപ സാധർഷ്യമൊന്നുമില്ല ജയൻ നല്ല ഗ്ലാമർ ഉള്ള വ്യക്തിയാണ് മുടി ഇല്ല എന്നുള്ളൂ മാത്രവുമല്ല സഹജീവി സ്നേഹം ഉള്ള ആളായിരുന്നു ജയൻ സൗമ്യൻ അദ്ദേഹത്തിനു പകരം അദ്ദേഹം മാത്രം ആ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു ആരെക്കൊണ്ടും നികത്താൻ ആവാതെ
പീഡന വീരന്മാർ പാവങ്ങളാണ് ! എന്റെ അമ്മയും ബാലൻ K നായർ ഒന്നായാണ് പഠിച്ചത് അയൽവാസിയുമാണ് ... അമ്മ പറഞ്ഞ് അറിവ് ഈ ബാലൻ പാവം ചെക്കനാ... വാലാ... വാലാ... വാലാട്ടി ...വാലിമ്മല ട്ടി കോലാട്ടി ... ഇത് പാടി കളിയാക്കുമായിരുന്നു !
ഇദ്ദേഹത്തിൻ്റെ മുമ്പിൽ ജയൻ Sir തോറ്റു പോകും കാരണം കരണം മാറിക്കള്ളി എൻ്റെ ജയൻ Sir ന് അ റി യില്ലായിരുന്നു ഇത് ഏത് മരം കണ്ടാലും അവസരത്തിന് ഒത്ത് ചാടി കയറും
ഭീമൻ രഘു മോശം നടനൊന്നുമല്ല. സംസാരം കേട്ടാൽ അദ്ദേഹം തലക്കനമുള്ള ഒരാളാണെന്ന് തോന്നും. പക്ഷെ, ആൾ ശുദ്ധനാണ്. അദ്ദേഹത്തെ അറിയാവുന്നവർ പറഞ്ഞതാണ്. പിന്നെ, ജയൻ. ജയന് തെറ്റില്ലാത്ത അഭിനയശേഷിയുണ്ടായിരുന്നു. ജീവിച്ചിരുന്നെങ്കിൽ ഒരു അഭിനേതാവ് എന്ന നിലയിൽ പിന്നെയും മെച്ചപ്പെട്ടേനെ. പക്ഷെ, പ്രേക്ഷകർക്ക് അദ്ദേഹത്തിലെ നടനെയല്ല, താരത്തെ ആയിരുന്നു ആവശ്യം. അതുകൊണ്ട് സംവിധായകരും നിർമ്മാതാക്കളും അത്തരമൊരു സ്റ്റീരിയോടൈപ് കഥാപാത്രത്തിൽ അദ്ദേഹത്തെ തളച്ചിട്ടു. എന്നിട്ടും വേനലിൽ ഒരു മഴ, പുതിയ വെളിച്ചം തുടങ്ങിയ ചിത്രങ്ങളിൽ ഒരു നടൻ എന്ന നിലയിൽ മെച്ചപ്പെട്ട പ്രകടനമാണ് ജയൻ കാഴ്ച വെച്ചത്. 1972 ൽ പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്ത് വെറുതെ കടന്നു പോവുന്ന വേഷമായിരുന്നു ജയന്. ബാക്കിയുള്ള കുറച്ചു സീനിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ജയനെ ഫോണിൽ കിട്ടിയില്ല. ഒരാഴ്ച കഴിഞ്ഞ് ഇതറിഞ്ഞ അദ്ദേഹം വിഷമം കൊണ്ട് ഒരു ദിവസം മുഴുവൻ റൂമിൽ അടച്ചിരുന്നു. 1974 ലെ ശാപമോക്ഷം എന്ന ചിത്രം മുതൽ 1980 ൽ മരിക്കുന്നത് വരെയുള്ള കരിയർ പരിശോധിച്ചാൽ വെറും നാലു വർഷങ്ങൾ കൊണ്ട് താരപദവി സ്വന്തമാക്കിയ നടനാണ് ജയൻ. മമ്മൂട്ടിയും മോഹൻലാലും അതിന് എത്രയോ വർഷങ്ങളെടുത്തു. പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രം കൂടി പരിഗണിച്ചാൽ വെറും എട്ട് വർഷമേ ജയൻ സിനിമയിൽ നിന്നുള്ളൂ. സിനിമയിൽ ആകെയുണ്ടായിരുന്ന ആ എട്ട് വർഷത്തെ കരിയറിൽ 150 ലധികം മലയാള ചിത്രങ്ങളിലാണ് ജയൻ അഭിനയിച്ചത്. 1980 ൽ മരിച്ചിട്ടും 1983 വരെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്തിറങ്ങി. കേരളം വിട്ടാൽ മമ്മൂട്ടിയെയും മോഹൻലാലിനെയും അറിയുന്ന ധാരാളം പേരുണ്ട്. പക്ഷേ, അവർ രണ്ടു പേരും ജയനെ പോലെ വെറും എട്ട് വർഷം കൊണ്ടല്ലല്ലോ ഈ പ്രശസ്തി ഉണ്ടാക്കിയെടുത്തത്. ഇന്ന് കാലഘട്ടം വ്യത്യസ്തമാണ്. സോഷ്യൽ മീഡിയയിലും സിനിമാ മേഖലയിലും വന്ന അത്ഭുതകരമായ വളർച്ച മൂലം ഇന്ന് പുതിയ നടന്മാരുടെ ചിത്രങ്ങൾ പോലും മറ്റ് സംസ്ഥാനത്തെ പ്രേക്ഷകരിലും എത്തും. ഒടിടി പ്ലാറ്റ്‌ഫോമുകൾ പോലുള്ളവ ഇതിന് ഏറെ സഹായകമാണ്. ഒന്ന് പിന്നോട്ട് സഞ്ചരിക്കുക. മോഹൻലാലും മമ്മൂട്ടിയും സിനിമയിലെത്തിയ ശേഷമുള്ള കരിയറിലെ എട്ടു വർഷങ്ങൾ ഒന്ന് പരിശോധിക്കുക. അന്ന് അവർ സൂപ്പർ താരങ്ങൾ ആണെങ്കിലും കേരളത്തിന് പുറത്ത് അറിയപ്പെടുന്ന നടന്മാരായി മാറിത്തുടങ്ങിയിട്ടില്ല. എന്നാൽ, രജനീകാന്ത് അന്ന് പല സംസ്ഥാനങ്ങളിൽ അറിയപ്പെടുന്ന താരമാണ്. അതിനും പിന്നോട്ട് സഞ്ചരിച്ചാൽ തമിഴ്നാട്ടിൽ പതിയെ ആരാധകരെ സൃഷ്ടിച്ച് തുടങ്ങുന്ന തുടക്കക്കാരൻ രജനീകാന്തിനെ കാണാം. ഇനിയും പിന്നോട്ട് പോകുമ്പോൾ കാണുന്നത് ജയനെ ആണ്. സൂപ്പർ താരമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ജയൻ. ബോളിവുഡിൽ ഒരു സിനിമ ചെയ്യാൻ ഒരുങ്ങിയ സമയത്തായിരുന്നു ജയന്റെ മരണം. ടി. കെ. കൃഷ്ണകുമാർ എഴുതിയ ജയന്റെ ജീവചരിത്രമായ 'അഭ്രലോകത്തിന്റെ ഇതിഹാസനായകൻ' ഞാൻ അഞ്ചോ ആറോ വർഷങ്ങൾക്ക് മുൻപ് വായിച്ചിരുന്നു. കൃഷ്ണകുമാർ സാറിനെ അന്ന് വിളിച്ചു സംസാരിച്ചു. ജയൻ ജീവിച്ചിരുന്നെങ്കിൽ അഭിനയത്തിൽ ഒരുപാട് മെച്ചപ്പെട്ടേനെ. പഴയ പല ഇതിഹാസ താരങ്ങളെയും അവരുടെ ചരമദിനത്തിൽ മാത്രം ഓർക്കുന്ന മലയാളി പ്രേക്ഷകർ പക്ഷെ ജയനെ എന്നും ഓർക്കുന്നു എന്നത് സത്യമാണ്. ചുരുങ്ങിയ കാലഘട്ടം മാത്രം സിനിമയിൽ നിന്ന് ജയൻ മരിച്ചിട്ട് 41 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് വർഷങ്ങൾക്ക് ശേഷം ജനിച്ചവർ പോലും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു എന്നത് അത്ഭുതമുളവാക്കുന്ന കാര്യം തന്നെ. വളരെ കുറവ് വർഷങ്ങൾ മാത്രമുള്ള കരിയറിൽ വെറും നാലു വർഷം മാത്രം സൂപ്പർതാരം ആയിരുന്നിട്ടും ജയൻ ഇന്നും ഓർമ്മിക്കപ്പെടുന്നു. മോഹൻലാലും മമ്മൂട്ടിയും സൂപ്പർ താരങ്ങളായി നാലു വർഷം മാത്രം സിനിമയിൽ തുടർന്ന ശേഷം ജയൻ പോയത് പോലെ അരങ്ങൊഴിഞ്ഞിരുന്നു എങ്കിൽ ഒരിക്കലും ഇന്ന് ജയനെ ഓർക്കുന്നത് പോലെ അവരെ രണ്ട് പേരെയും ആരും ഓർക്കുമായിരുന്നില്ല. എന്നാൽ, ജയൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ ഒരു പക്ഷേ ഇത്രയധികം ആരാധനയോടെ ആളുകൾ ജയനെ കാണുമായിരുന്നോ എന്നും സംശയമുണ്ട്. എന്നിരുന്നാലും, പ്രേംനസീർ അരങ്ങു വാഴുന്ന കാലത്ത് ജയൻ മുൻനിരയിൽ എത്തിയെങ്കിൽ, പ്രേംനസീർ അഭിനയിച്ചത്ര എണ്ണം സിനിമകളിൽ അഭിനയിക്കാതിരുന്നിട്ടും ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ ജയൻ ജനപ്രീതി നേടിയെങ്കിൽ, ആ ജയന് കഴിവില്ലാതിരിക്കുമോ? ഒരു കാരണവുമില്ലാതെ മലയാളികൾ ആരെയെങ്കിലും പൊക്കിക്കൊണ്ട് നടക്കുമെന്ന് തോന്നുന്നുണ്ടോ? ഇല്ല. ജയന് പകരം ജയൻ മാത്രം.
ഇയാൾ കേരള പോലീസിൽ R. S. |. ആയിട്ടാണ് കയറിയത്. അതായത് ക്യാമ്പിലെ എസ്.ഐ.എത്ര പ്രമോഷൻ കിട്ടിയാലും Commandant ന് മേൽ പോവില്ല.SP ആകുമായിരുന്നു എന്നത് തള്ള്.
ശരിയാണ്. ജയൻ എന്ന നടൻ, അദേഹത്തിന്റെ ശരീരം പോലെ, ഒരു നല്ല മനസ്സിനും ഉടമയായിരുന്നു, അതിശ്രേഷ്ഠമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു. വെറുതെ ഒരാളെ IV Sasi, Joshi, Sreekumaran Thampi, ബേബി, P G viswambharan, എന്നുവേണ്ട എല്ലാ പ്രഗത്ഭ സംവിധായകർ തുടർച്ചയായി നായകനാക്കുമോ. അവരുടെ പടങ്ങൾ തുടർച്ചയായി വിജയിച്ചത് ജയൻ എന്ന അതുല്യ നടൻ കാരണമാണ്.അതുകൂടാതെ പ്രേംനസിർ എന്ന മലയാള കണ്ട ഏറ്റവും ധന്യനായ മനുഷ്യന്റെ ഏറ്റവും ആത്മാർത്ഥ സുഹൃത്തും ആയിരുന്നു. അങ്ങനെ അരങ്ങു വാണ ജയൻ എന്ന മഹത് വ്യക്തിയെ രഘു, അവൻ, നീ എന്ന് അഭിസംബോധന ചെയ്തപ്പോൾ ദുഃഖം തോന്നി. ജയന്റെ പാദസേവ ചെയ്യാനുള്ള കഴിവോ, ശരീരമോ, വ്യക്തിത്വമോ രഘുവിനില്ല. ജയൻ മരിച്ചു 42 വർഷത്തിനുശേഷവും അദ്ദേഹം ജനഹൃദയങ്ങളിൽ ജീവിക്കുന്നത് തന്നെ അതുകൊണ്ടാണ്. 42 വർഷത്തിനുശേഷവും ജയനെ ഒരു കേടാവിളക്കിന്റെ പുണ്യത്തോടെ മനസ്സിൽ വച്ചു ആരാധിക്കുന്ന ജനങ്ങൾ ഇന്നും ഉണ്ട് എന്നും രഘു മനസ്സിലാക്കണം. ജയൻ ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ 82 വയസ്സിനുമുകളിൽ വയസ്സുണ്ടാകുമായിരുന്നു. രഘുവിനാണെങ്കിൽ കേവലം 65 ഓ മറ്റോ കാണും. ഈ രഘു മമ്മൂട്ടിയെ മമ്മൂക്ക എന്ന് അഭിസംബോധന ചെയ്യുന്നത് കേൾക്കാറുണ്ട്. അത്, വല്ല ചെറിയ റോൾ മമ്മൂട്ടി പടത്തിൽ കിട്ടുവനാണ് എന്ന് ഒരു സാമാന്യ മലയാളിക്കറിയാം. Give respect and try to take it back. With great homage and respect to Jayan.
@@Satheeshkumar-vw8wo ഭീമൻ രഘുവിന്റെ സംസാരം കേട്ടാൽ അദ്ദേഹം തലക്കനമുള്ള ഒരാളാണെന്ന് തോന്നും. പക്ഷെ, ആൾ ശുദ്ധനാണ്. അദ്ദേഹത്തെ അറിയാവുന്നവർ പറഞ്ഞതാണ്. ജയന് തെറ്റില്ലാത്ത അഭിനയശേഷിയുണ്ടായിരുന്നു. ജീവിച്ചിരുന്നെങ്കിൽ ഒരു അഭിനേതാവ് എന്ന നിലയിൽ പിന്നെയും മെച്ചപ്പെട്ടേനെ. പക്ഷെ, പ്രേക്ഷകർക്ക് അദ്ദേഹത്തിലെ നടനെയല്ല, താരത്തെ ആയിരുന്നു ആവശ്യം. അതുകൊണ്ട് സംവിധായകരും നിർമ്മാതാക്കളും അത്തരമൊരു സ്റ്റീരിയോടൈപ് കഥാപാത്രത്തിൽ അദ്ദേഹത്തെ തളച്ചിട്ടു. എന്നിട്ടും വേനലിൽ ഒരു മഴ, പുതിയ വെളിച്ചം തുടങ്ങിയ ചിത്രങ്ങളിൽ ഒരു നടൻ എന്ന നിലയിൽ മെച്ചപ്പെട്ട പ്രകടനമാണ് ജയൻ കാഴ്ച വെച്ചത്. 1972 ൽ പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്ത് വെറുതെ കടന്നു പോവുന്ന വേഷമായിരുന്നു ജയന്. ബാക്കിയുള്ള കുറച്ചു സീനിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ജയനെ ഫോണിൽ കിട്ടിയില്ല. ഒരാഴ്ച കഴിഞ്ഞ് ഇതറിഞ്ഞ അദ്ദേഹം വിഷമം കൊണ്ട് ഒരു ദിവസം മുഴുവൻ റൂമിൽ അടച്ചിരുന്നു. 1974 ലെ ശാപമോക്ഷം എന്ന ചിത്രം മുതൽ 1980 ൽ മരിക്കുന്നത് വരെയുള്ള കരിയർ പരിശോധിച്ചാൽ വെറും നാലു വർഷങ്ങൾ കൊണ്ട് താരപദവി സ്വന്തമാക്കിയ നടനാണ് ജയൻ. മമ്മൂട്ടിയും മോഹൻലാലും അതിന് എത്രയോ വർഷങ്ങളെടുത്തു. പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രം കൂടി പരിഗണിച്ചാൽ വെറും എട്ട് വർഷമേ ജയൻ സിനിമയിൽ നിന്നുള്ളൂ. സിനിമയിൽ ആകെയുണ്ടായിരുന്ന ആ എട്ട് വർഷത്തെ കരിയറിൽ 150 ലധികം മലയാള ചിത്രങ്ങളിലാണ് ജയൻ അഭിനയിച്ചത്. 1980 ൽ മരിച്ചിട്ടും 1983 വരെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്തിറങ്ങി. കേരളം വിട്ടാൽ മമ്മൂട്ടിയെയും മോഹൻലാലിനെയും അറിയുന്ന ധാരാളം പേരുണ്ട്. പക്ഷേ, അവർ രണ്ടു പേരും ജയനെ പോലെ വെറും എട്ട് വർഷം കൊണ്ടല്ലല്ലോ ഈ പ്രശസ്തി ഉണ്ടാക്കിയെടുത്തത്. ഇന്ന് കാലഘട്ടം വ്യത്യസ്തമാണ്. സോഷ്യൽ മീഡിയയിലും സിനിമാ മേഖലയിലും വന്ന അത്ഭുതകരമായ വളർച്ച മൂലം ഇന്ന് പുതിയ നടന്മാരുടെ ചിത്രങ്ങൾ പോലും മറ്റ് സംസ്ഥാനത്തെ പ്രേക്ഷകരിലും എത്തും. ഒടിടി പ്ലാറ്റ്‌ഫോമുകൾ പോലുള്ളവ ഇതിന് ഏറെ സഹായകമാണ്. ഒന്ന് പിന്നോട്ട് സഞ്ചരിക്കുക. മോഹൻലാലും മമ്മൂട്ടിയും സിനിമയിലെത്തിയ ശേഷമുള്ള കരിയറിലെ എട്ടു വർഷങ്ങൾ ഒന്ന് പരിശോധിക്കുക. അന്ന് അവർ സൂപ്പർ താരങ്ങൾ ആണെങ്കിലും കേരളത്തിന് പുറത്ത് അറിയപ്പെടുന്ന നടന്മാരായി മാറിത്തുടങ്ങിയിട്ടില്ല. എന്നാൽ, രജനീകാന്ത് അന്ന് പല സംസ്ഥാനങ്ങളിൽ അറിയപ്പെടുന്ന താരമാണ്. അതിനും പിന്നോട്ട് സഞ്ചരിച്ചാൽ തമിഴ്നാട്ടിൽ പതിയെ ആരാധകരെ സൃഷ്ടിച്ച് തുടങ്ങുന്ന തുടക്കക്കാരൻ രജനീകാന്തിനെ കാണാം. ഇനിയും പിന്നോട്ട് പോകുമ്പോൾ കാണുന്നത് ജയനെ ആണ്. സൂപ്പർ താരമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ജയൻ. ബോളിവുഡിൽ ഒരു സിനിമ ചെയ്യാൻ ഒരുങ്ങിയ സമയത്തായിരുന്നു ജയന്റെ മരണം. ടി. കെ. കൃഷ്ണകുമാർ എഴുതിയ ജയന്റെ ജീവചരിത്രമായ 'അഭ്രലോകത്തിന്റെ ഇതിഹാസനായകൻ' ഞാൻ അഞ്ചോ ആറോ വർഷങ്ങൾക്ക് മുൻപ് വായിച്ചിരുന്നു. കൃഷ്ണകുമാർ സാറിനെ അന്ന് വിളിച്ചു സംസാരിച്ചു. ജയൻ ജീവിച്ചിരുന്നെങ്കിൽ അഭിനയത്തിൽ ഒരുപാട് മെച്ചപ്പെട്ടേനെ. പഴയ പല ഇതിഹാസ താരങ്ങളെയും അവരുടെ ചരമദിനത്തിൽ മാത്രം ഓർക്കുന്ന മലയാളി പ്രേക്ഷകർ പക്ഷെ ജയനെ എന്നും ഓർക്കുന്നു എന്നത് സത്യമാണ്. ചുരുങ്ങിയ കാലഘട്ടം മാത്രം സിനിമയിൽ നിന്ന് ജയൻ മരിച്ചിട്ട് 41 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് വർഷങ്ങൾക്ക് ശേഷം ജനിച്ചവർ പോലും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു എന്നത് അത്ഭുതമുളവാക്കുന്ന കാര്യം തന്നെ. വളരെ കുറവ് വർഷങ്ങൾ മാത്രമുള്ള കരിയറിൽ വെറും നാലു വർഷം മാത്രം സൂപ്പർതാരം ആയിരുന്നിട്ടും ജയൻ ഇന്നും ഓർമ്മിക്കപ്പെടുന്നു. മോഹൻലാലും മമ്മൂട്ടിയും സൂപ്പർ താരങ്ങളായി നാലു വർഷം മാത്രം സിനിമയിൽ തുടർന്ന ശേഷം ജയൻ പോയത് പോലെ അരങ്ങൊഴിഞ്ഞിരുന്നു എങ്കിൽ ഒരിക്കലും ഇന്ന് ജയനെ ഓർക്കുന്നത് പോലെ അവരെ രണ്ട് പേരെയും ആരും ഓർക്കുമായിരുന്നില്ല. എന്നാൽ, ജയൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ ഒരു പക്ഷേ ഇത്രയധികം ആരാധനയോടെ ആളുകൾ ജയനെ കാണുമായിരുന്നോ എന്നും സംശയമുണ്ട്. എന്നിരുന്നാലും, പ്രേംനസീർ അരങ്ങു വാഴുന്ന കാലത്ത് ജയൻ മുൻനിരയിൽ എത്തിയെങ്കിൽ, പ്രേംനസീർ അഭിനയിച്ചത്ര എണ്ണം സിനിമകളിൽ അഭിനയിക്കാതിരുന്നിട്ടും ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ ജയൻ ജനപ്രീതി നേടിയെങ്കിൽ, ആ ജയന് കഴിവില്ലാതിരിക്കുമോ? ഒരു കാരണവുമില്ലാതെ മലയാളികൾ ആരെയെങ്കിലും പൊക്കിക്കൊണ്ട് നടക്കുമെന്ന് തോന്നുന്നുണ്ടോ? ഇല്ല. ജയന് പകരം ജയൻ മാത്രം.
Mr രഘു.. തന്റെ തള്ളു കേൾക്കുമ്പോൾ ഓർമ്മവരുന്നത് പട്ടാളം എന്ന സിനിമയിൽ മാള അരവിന്ദൻ അവതരിപ്പിച്ച കഥാപാത്രത്തെയാണ്. He had been Master Chief Petty Officer before coming into film....He was submissive infront of you and you couldn't identify him..!! He was JAYAN..! മലയാള സിനിമയിലെ എച്ചിൽ നക്കിയായ താൻ.... അഭ്രാപാളികളിൽ വസന്തം സമ്മാനിച്ചു, ഒരു പടക്കുതിരയെപ്പോലെ കടന്നു പോയ ജയൻ...! താൻ ഒരു സംഭവം തന്നെ... 🤣 Then take it from me.. "Now that the lion is dead and all the asses may think that he can kick at him...."
വിഗ്ഗ് വെയ്ക്കാത്ത ജയനെ കണ്ടപ്പോൾ തിരിച്ചറിഞ്ഞില്ല എന്നല്ലേ ഭീമൻ രഘു പറഞ്ഞത്? ഭീമൻ രഘുവിന്റെ സംസാരം കേട്ടാൽ തലക്കനമുള്ള ഒരാളാണെന്ന് തോന്നും. പക്ഷെ, ആൾ ശുദ്ധനാണ്. അദ്ദേഹത്തെ അറിയാവുന്നവർ പറഞ്ഞതാണ്. പിന്നെ ജയൻ. ജയന് തെറ്റില്ലാത്ത അഭിനയശേഷിയുണ്ടായിരുന്നു. ജീവിച്ചിരുന്നെങ്കിൽ ഒരു അഭിനേതാവ് എന്ന നിലയിൽ പിന്നെയും മെച്ചപ്പെട്ടേനെ. പക്ഷെ, പ്രേക്ഷകർക്ക് അദ്ദേഹത്തിലെ നടനെയല്ല, താരത്തെ ആയിരുന്നു ആവശ്യം. അതുകൊണ്ട് സംവിധായകരും നിർമ്മാതാക്കളും അത്തരമൊരു സ്റ്റീരിയോടൈപ് കഥാപാത്രത്തിൽ അദ്ദേഹത്തെ തളച്ചിട്ടു. എന്നിട്ടും വേനലിൽ ഒരു മഴ, പുതിയ വെളിച്ചം തുടങ്ങിയ ചിത്രങ്ങളിൽ ഒരു നടൻ എന്ന നിലയിൽ മെച്ചപ്പെട്ട പ്രകടനമാണ് ജയൻ കാഴ്ച വെച്ചത്. 1972 ൽ പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്ത് വെറുതെ കടന്നു പോവുന്ന വേഷമായിരുന്നു ജയന്. ബാക്കിയുള്ള കുറച്ചു സീനിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ജയനെ ഫോണിൽ കിട്ടിയില്ല. ഒരാഴ്ച കഴിഞ്ഞ് ഇതറിഞ്ഞ അദ്ദേഹം വിഷമം കൊണ്ട് ഒരു ദിവസം മുഴുവൻ റൂമിൽ അടച്ചിരുന്നു. 1974 ലെ ശാപമോക്ഷം എന്ന ചിത്രം മുതൽ 1980 ൽ മരിക്കുന്നത് വരെയുള്ള കരിയർ പരിശോധിച്ചാൽ വെറും നാലു വർഷങ്ങൾ കൊണ്ട് താരപദവി സ്വന്തമാക്കിയ നടനാണ് ജയൻ. മമ്മൂട്ടിയും മോഹൻലാലും അതിന് എത്രയോ വർഷങ്ങളെടുത്തു. പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രം കൂടി പരിഗണിച്ചാൽ വെറും എട്ട് വർഷമേ ജയൻ സിനിമയിൽ നിന്നുള്ളൂ. സിനിമയിൽ ആകെയുണ്ടായിരുന്ന ആ എട്ട് വർഷത്തെ കരിയറിൽ 150 ലധികം മലയാള ചിത്രങ്ങളിലാണ് ജയൻ അഭിനയിച്ചത്. 1980 ൽ മരിച്ചിട്ടും 1983 വരെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്തിറങ്ങി. കേരളം വിട്ടാൽ മമ്മൂട്ടിയെയും മോഹൻലാലിനെയും അറിയുന്ന ധാരാളം പേരുണ്ട്. പക്ഷേ, അവർ രണ്ടു പേരും ജയനെ പോലെ വെറും എട്ട് വർഷം കൊണ്ടല്ലല്ലോ ഈ പ്രശസ്തി ഉണ്ടാക്കിയെടുത്തത്. ഇന്ന് കാലഘട്ടം വ്യത്യസ്തമാണ്. സോഷ്യൽ മീഡിയയിലും സിനിമാ മേഖലയിലും വന്ന അത്ഭുതകരമായ വളർച്ച മൂലം ഇന്ന് പുതിയ നടന്മാരുടെ ചിത്രങ്ങൾ പോലും മറ്റ് സംസ്ഥാനത്തെ പ്രേക്ഷകരിലും എത്തും. ഒടിടി പ്ലാറ്റ്‌ഫോമുകൾ പോലുള്ളവ ഇതിന് ഏറെ സഹായകമാണ്. ഒന്ന് പിന്നോട്ട് സഞ്ചരിക്കുക. മോഹൻലാലും മമ്മൂട്ടിയും സിനിമയിലെത്തിയ ശേഷമുള്ള കരിയറിലെ എട്ടു വർഷങ്ങൾ ഒന്ന് പരിശോധിക്കുക. അന്ന് അവർ സൂപ്പർ താരങ്ങൾ ആണെങ്കിലും കേരളത്തിന് പുറത്ത് അറിയപ്പെടുന്ന നടന്മാരായി മാറിത്തുടങ്ങിയിട്ടില്ല. എന്നാൽ, രജനീകാന്ത് അന്ന് പല സംസ്ഥാനങ്ങളിൽ അറിയപ്പെടുന്ന താരമാണ്. അതിനും പിന്നോട്ട് സഞ്ചരിച്ചാൽ തമിഴ്നാട്ടിൽ പതിയെ ആരാധകരെ സൃഷ്ടിച്ച് തുടങ്ങുന്ന തുടക്കക്കാരൻ രജനീകാന്തിനെ കാണാം. ഇനിയും പിന്നോട്ട് പോകുമ്പോൾ കാണുന്നത് ജയനെ ആണ്. സൂപ്പർ താരമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ജയൻ. ബോളിവുഡിൽ ഒരു സിനിമ ചെയ്യാൻ ഒരുങ്ങിയ സമയത്തായിരുന്നു ജയന്റെ മരണം. ടി. കെ. കൃഷ്ണകുമാർ എഴുതിയ ജയന്റെ ജീവചരിത്രമായ 'അഭ്രലോകത്തിന്റെ ഇതിഹാസനായകൻ' ഞാൻ അഞ്ചോ ആറോ വർഷങ്ങൾക്ക് മുൻപ് വായിച്ചിരുന്നു. കൃഷ്ണകുമാർ സാറിനെ അന്ന് വിളിച്ചു സംസാരിച്ചു. ജയൻ ജീവിച്ചിരുന്നെങ്കിൽ അഭിനയത്തിൽ ഒരുപാട് മെച്ചപ്പെട്ടേനെ. പഴയ പല ഇതിഹാസ താരങ്ങളെയും അവരുടെ ചരമദിനത്തിൽ മാത്രം ഓർക്കുന്ന മലയാളി പ്രേക്ഷകർ പക്ഷെ ജയനെ എന്നും ഓർക്കുന്നു എന്നത് സത്യമാണ്. ചുരുങ്ങിയ കാലഘട്ടം മാത്രം സിനിമയിൽ നിന്ന് ജയൻ മരിച്ചിട്ട് 41 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് വർഷങ്ങൾക്ക് ശേഷം ജനിച്ചവർ പോലും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു എന്നത് അത്ഭുതമുളവാക്കുന്ന കാര്യം തന്നെ. വളരെ കുറവ് വർഷങ്ങൾ മാത്രമുള്ള കരിയറിൽ വെറും നാലു വർഷം മാത്രം സൂപ്പർതാരം ആയിരുന്നിട്ടും ജയൻ ഇന്നും ഓർമ്മിക്കപ്പെടുന്നു. മോഹൻലാലും മമ്മൂട്ടിയും സൂപ്പർ താരങ്ങളായി നാലു വർഷം മാത്രം സിനിമയിൽ തുടർന്ന ശേഷം ജയൻ പോയത് പോലെ അരങ്ങൊഴിഞ്ഞിരുന്നു എങ്കിൽ ഒരിക്കലും ഇന്ന് ജയനെ ഓർക്കുന്നത് പോലെ അവരെ രണ്ട് പേരെയും ആരും ഓർക്കുമായിരുന്നില്ല. എന്നാൽ, ജയൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ ഒരു പക്ഷേ ഇത്രയധികം ആരാധനയോടെ ആളുകൾ ജയനെ കാണുമായിരുന്നോ എന്നും സംശയമുണ്ട്. എന്നിരുന്നാലും, പ്രേംനസീർ അരങ്ങു വാഴുന്ന കാലത്ത് ജയൻ മുൻനിരയിൽ എത്തിയെങ്കിൽ, പ്രേംനസീർ അഭിനയിച്ചത്ര എണ്ണം സിനിമകളിൽ അഭിനയിക്കാതിരുന്നിട്ടും ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ ജയൻ ജനപ്രീതി നേടിയെങ്കിൽ, ആ ജയന് കഴിവില്ലാതിരിക്കുമോ? ഒരു കാരണവുമില്ലാതെ മലയാളികൾ ആരെയെങ്കിലും പൊക്കിക്കൊണ്ട് നടക്കുമെന്ന് തോന്നുന്നുണ്ടോ? ഇല്ല. ജയന് പകരം ജയൻ മാത്രം.
Postmane kanmanilla. A song thettanu. Swargatgekal... Dathuputran anu. Postmane kanmanilla yule pattu. Hippikalude nagaram kalikkuppikalude nagaram. Anu aa paattu. May be his memories are not correct. As long back.
ജയൻ സർ ബുദ്ധിമാനും സുന്ദരനും മികച്ച നടനും ആകർഷക വ്യെക്തിത്വത്തിന്റെ ഉടമയുമായിരുന്നു..ഇദ്ദേഹം ഇതൊന്നുമല്ല
ഇവൻ വെറും തോൽവി. ഒരു comedy പീസാണ്. വാ തുറന്നാൽ ദുരന്തമാണ്.
താനുമൊരു ജയനാണെന്നാ ഇങ്ങേരുടെ വിചാരം 😂😂😂
ഭീമൻ രഘുവിന്റെ സംസാരം കേട്ടാൽ അദ്ദേഹം തലക്കനമുള്ള ഒരാളാണെന്ന് തോന്നും. പക്ഷെ, ആൾ ശുദ്ധനാണ്. അദ്ദേഹത്തെ അറിയാവുന്നവർ പറഞ്ഞതാണ്. പിന്നെ, ജയൻ. ജയന് തെറ്റില്ലാത്ത അഭിനയശേഷിയുണ്ടായിരുന്നു. ജീവിച്ചിരുന്നെങ്കിൽ ഒരു അഭിനേതാവ് എന്ന നിലയിൽ പിന്നെയും മെച്ചപ്പെട്ടേനെ. പക്ഷെ, പ്രേക്ഷകർക്ക് അദ്ദേഹത്തിലെ നടനെയല്ല, താരത്തെ ആയിരുന്നു ആവശ്യം. അതുകൊണ്ട് സംവിധായകരും നിർമ്മാതാക്കളും അത്തരമൊരു സ്റ്റീരിയോടൈപ് കഥാപാത്രത്തിൽ അദ്ദേഹത്തെ തളച്ചിട്ടു. എന്നിട്ടും വേനലിൽ ഒരു മഴ, പുതിയ വെളിച്ചം തുടങ്ങിയ ചിത്രങ്ങളിൽ ഒരു നടൻ എന്ന നിലയിൽ മെച്ചപ്പെട്ട പ്രകടനമാണ് ജയൻ കാഴ്ച വെച്ചത്. 1972 ൽ പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്ത് വെറുതെ കടന്നു പോവുന്ന വേഷമായിരുന്നു ജയന്. ബാക്കിയുള്ള കുറച്ചു സീനിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ജയനെ ഫോണിൽ കിട്ടിയില്ല. ഒരാഴ്ച കഴിഞ്ഞ് ഇതറിഞ്ഞ അദ്ദേഹം വിഷമം കൊണ്ട് ഒരു ദിവസം മുഴുവൻ റൂമിൽ അടച്ചിരുന്നു. 1974 ലെ ശാപമോക്ഷം എന്ന ചിത്രം മുതൽ 1980 ൽ മരിക്കുന്നത് വരെയുള്ള കരിയർ പരിശോധിച്ചാൽ വെറും നാലു വർഷങ്ങൾ കൊണ്ട് താരപദവി സ്വന്തമാക്കിയ നടനാണ് ജയൻ. മമ്മൂട്ടിയും മോഹൻലാലും അതിന് എത്രയോ വർഷങ്ങളെടുത്തു. പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രം കൂടി പരിഗണിച്ചാൽ വെറും എട്ട് വർഷമേ ജയൻ സിനിമയിൽ നിന്നുള്ളൂ. സിനിമയിൽ ആകെയുണ്ടായിരുന്ന ആ എട്ട് വർഷത്തെ കരിയറിൽ 150 ലധികം മലയാള ചിത്രങ്ങളിലാണ് ജയൻ അഭിനയിച്ചത്. 1980 ൽ മരിച്ചിട്ടും 1983 വരെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്തിറങ്ങി. കേരളം വിട്ടാൽ മമ്മൂട്ടിയെയും മോഹൻലാലിനെയും അറിയുന്ന ധാരാളം പേരുണ്ട്. പക്ഷേ, അവർ രണ്ടു പേരും ജയനെ പോലെ വെറും എട്ട് വർഷം കൊണ്ടല്ലല്ലോ ഈ പ്രശസ്തി ഉണ്ടാക്കിയെടുത്തത്. ഇന്ന് കാലഘട്ടം വ്യത്യസ്തമാണ്. സോഷ്യൽ മീഡിയയിലും സിനിമാ മേഖലയിലും വന്ന അത്ഭുതകരമായ വളർച്ച മൂലം ഇന്ന് പുതിയ നടന്മാരുടെ ചിത്രങ്ങൾ പോലും മറ്റ് സംസ്ഥാനത്തെ പ്രേക്ഷകരിലും എത്തും. ഒടിടി പ്ലാറ്റ്‌ഫോമുകൾ പോലുള്ളവ ഇതിന് ഏറെ സഹായകമാണ്.
ഒന്ന് പിന്നോട്ട് സഞ്ചരിക്കുക. മോഹൻലാലും മമ്മൂട്ടിയും സിനിമയിലെത്തിയ ശേഷമുള്ള കരിയറിലെ എട്ടു വർഷങ്ങൾ ഒന്ന് പരിശോധിക്കുക. അന്ന് അവർ സൂപ്പർ താരങ്ങൾ ആണെങ്കിലും കേരളത്തിന് പുറത്ത് അറിയപ്പെടുന്ന നടന്മാരായി മാറിത്തുടങ്ങിയിട്ടില്ല. എന്നാൽ, രജനീകാന്ത് അന്ന് പല സംസ്ഥാനങ്ങളിൽ അറിയപ്പെടുന്ന താരമാണ്. അതിനും പിന്നോട്ട് സഞ്ചരിച്ചാൽ തമിഴ്നാട്ടിൽ പതിയെ ആരാധകരെ സൃഷ്ടിച്ച് തുടങ്ങുന്ന തുടക്കക്കാരൻ രജനീകാന്തിനെ കാണാം. ഇനിയും പിന്നോട്ട് പോകുമ്പോൾ കാണുന്നത് ജയനെ ആണ്. സൂപ്പർ താരമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ജയൻ. ബോളിവുഡിൽ ഒരു സിനിമ ചെയ്യാൻ ഒരുങ്ങിയ സമയത്തായിരുന്നു ജയന്റെ മരണം.
ടി. കെ. കൃഷ്ണകുമാർ എഴുതിയ ജയന്റെ ജീവചരിത്രമായ 'അഭ്രലോകത്തിന്റെ ഇതിഹാസനായകൻ' ഞാൻ അഞ്ചോ ആറോ വർഷങ്ങൾക്ക് മുൻപ് വായിച്ചിരുന്നു. കൃഷ്ണകുമാർ സാറിനെ അന്ന് വിളിച്ചു സംസാരിച്ചു. ജയൻ ജീവിച്ചിരുന്നെങ്കിൽ അഭിനയത്തിൽ ഒരുപാട് മെച്ചപ്പെട്ടേനെ. പഴയ പല ഇതിഹാസ താരങ്ങളെയും അവരുടെ ചരമദിനത്തിൽ മാത്രം ഓർക്കുന്ന മലയാളി പ്രേക്ഷകർ പക്ഷെ ജയനെ എന്നും ഓർക്കുന്നു എന്നത് സത്യമാണ്. ചുരുങ്ങിയ കാലഘട്ടം മാത്രം സിനിമയിൽ നിന്ന് ജയൻ മരിച്ചിട്ട് 41 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് വർഷങ്ങൾക്ക് ശേഷം ജനിച്ചവർ പോലും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു എന്നത് അത്ഭുതമുളവാക്കുന്ന കാര്യം തന്നെ.
വളരെ കുറവ് വർഷങ്ങൾ മാത്രമുള്ള കരിയറിൽ വെറും നാലു വർഷം മാത്രം സൂപ്പർതാരം ആയിരുന്നിട്ടും ജയൻ ഇന്നും ഓർമ്മിക്കപ്പെടുന്നു. മോഹൻലാലും മമ്മൂട്ടിയും സൂപ്പർ താരങ്ങളായി നാലു വർഷം മാത്രം സിനിമയിൽ തുടർന്ന ശേഷം ജയൻ പോയത് പോലെ അരങ്ങൊഴിഞ്ഞിരുന്നു എങ്കിൽ ഒരിക്കലും ഇന്ന് ജയനെ ഓർക്കുന്നത് പോലെ അവരെ രണ്ട് പേരെയും ആരും ഓർക്കുമായിരുന്നില്ല. എന്നാൽ, ജയൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ ഒരു പക്ഷേ ഇത്രയധികം ആരാധനയോടെ ആളുകൾ ജയനെ കാണുമായിരുന്നോ എന്നും സംശയമുണ്ട്. എന്നിരുന്നാലും, പ്രേംനസീർ അരങ്ങു വാഴുന്ന കാലത്ത് ജയൻ മുൻനിരയിൽ എത്തിയെങ്കിൽ, പ്രേംനസീർ അഭിനയിച്ചത്ര എണ്ണം സിനിമകളിൽ അഭിനയിക്കാതിരുന്നിട്ടും ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ ജയൻ ജനപ്രീതി നേടിയെങ്കിൽ, ആ ജയന് കഴിവില്ലാതിരിക്കുമോ? ഒരു കാരണവുമില്ലാതെ മലയാളികൾ ആരെയെങ്കിലും പൊക്കിക്കൊണ്ട് നടക്കുമെന്ന് തോന്നുന്നുണ്ടോ? ഇല്ല. ജയന് പകരം ജയൻ മാത്രം.
@@mujmil526 ഞാൻ ഇവിടെ തന്നെ തൊട്ട് മുകളിൽ അറിയാവുന്ന വിവരങ്ങൾ എഴുതിയിട്ടുണ്ട്. സമയം പോലെ വായിക്കൂ.
@@birbalbirbal2958 ☀️🌙🙏✌😀
ജയൻ സാർ നമ്മുടെ ജീവൻ ആണ്....എന്നിട്ടേ ഉളളൂ മമ്മൂട്ടിയും മോഹൻലാലുമൊക്കെ 🥁🥁🥁🥁
YES CORRECT
മഹാനായ ജയനെ അവൻ എന്ന് വിളിച്ചത് മാന്യതയല്ല...(14:22) അദ്ദേഹം മരിചില്ലായിരുന്നു എങ്കിൽ ഒരു പക്ഷേ താങ്കളെ ഈ ലോകത്തിൽ ആരും അറിയില്ലായിരുന്നു.... ഈ ഇൻ്റർവ്യൂ പോലും ഉണ്ടാവില്ലയിരുന്ന്.. ജയൻ സിനിമയിൽ മാത്രമേ.. കൂളിംഗ് ഗ്ലാസ് വെക്കാറള്ളൂ... ഇത് അടച്ചിട്ട റൂമിൽ ടിവി ഇൻ്റർവ്യൂ വിന് കൂളിംഗ് ഗ്ലാസ്.... മലയാള സിനിമ ഉള്ളടത്തോളം കാലം ജയനെ ആരും മറക്കില്ല... മരണത്തിനു മുമ്പ് സൂപ്പർസ്റ്റാർ ആയിരുന്നു മരിച്ചശേഷം സൂപ്പർ സൂപ്പർ സ്റ്റാർ ആയി മാറിയ ഒരേ ഒരു നടൻ മാത്രമേയുള്ളൂ സാക്ഷാൽ ജയൻ.... അദ്ദേഹത്തിൻറെ പേരാണ് താങ്കളുടെ അന്നം... ബഹുമാനിച്ചില്ലെങ്കിലും അവൻ എന്ന് വിളിച അപമാനിക്കരുത്..
👍
@@ismailpsps430 ഒരു കോമാളി പോലെ ആണ് ഭിമൻ രഘു ജയനെ ഇന്നും ജയനെ ഓർക്കുന്നു വേദന യോടെ പ്രേം നസീറിനു ശേഷം താര മൂല്യ മുള്ള നടൻ
HippikaludeNagaram.....IthanuSong
Very correct. First Raghu should learn to respect others, then he will get better chances.
അതേ ഇവന്റെയും ജയൻ സർ ന്റെ യും age ഒന്ന് നോക്ക് ഗൂഗിൾ സെർച്ച് ചെയ്താൽ കാണാം.. ഇയാൾ വെറും ഉഡായിപ്പാണ്...
ജയൻ സാറിന്റെ 42 ആം ചരമ വാർഷികത്തിന്റെ ഭാഗമായി നടന്ന ഒരു അനുസ്മരണ ചടങ്ങിൽ സംവിധായകൻ ഹരിഹരൻ സാർ നടത്തിയ പ്രസംഗത്തിൽ ജയൻ സാറിനെ പറ്റി പറഞ്ഞത് അവിസ് മരണീയമാണ്.ജയന്റെ കഴിവിന്റെ ചെറിയൊരു ഭാഗം മാത്രമേ നമുക്ക് ഉപയോഗിക്കാൻ കഴിഞ്ഞുള്ളു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.പ്രസംഗത്തിനിടെ അദ്ദേഹം പലതവണ കണ്ണ് തുടച്ചു.അങ്ങിനെയുള്ള ജയൻ സാറിനെപറ്റിയാണ് ഇദ്ദേഹം പരമ പുച്ഛത്തോടെ സംസാരിക്കുന്നത്.
അവന്റെ അവന്റെ എന്ന് ഒന്നുരണ്ട് ഇടത്ത് ഈ പുല്ലൻ പറയുന്നത് ജയനെ ഹൃദയത്തിൽ പേറുന്ന ഞങ്ങൾക്ക് സഹിക്കുന്നതല്ല
Jayan sir ആര്, ഈ അഹങ്കാരി ആര്?
Haha pulli oru fool anu
ജയേട്ടന്റ് അടുത്ത ആരും വരില്ല സത്യം ❤️❤️❤️❤️❤️
ഒരു പക്ഷെ ജയൻ മരണപ്പെട്ടില്ലായിരുന്നുവെങ്കിൽ ഭീമൻ രഘു എന്ന ഒരു നടൻ ഉണ്ടാവില്ലായിരുന്നു
വളരെ സത്യം ഒരിക്കലും ജയനുമായി ഇദ്ദേഹത്തെ താരതമ്യം ചെയ്യാൻ പറ്റില്ല ജയന് സമം ജയൻ മാത്രം
ഭീമൻ രഘു ഒരിക്കലും ജയന്റെ നിഴലായി ഒതുങ്ങിപ്പോയിട്ടില്ല. രഘു എന്ന നടന്റെ മലയാള സിനിമയിലേക്കുള്ള എൻട്രിക്ക് മാത്രമേ ജയന്റെ വിയോഗം ഒരു നിമിത്തമായിട്ടുള്ളൂ. പിന്നീട്, തന്റേതായ ഒരു ശൈലി രൂപപ്പെടുത്തി തന്നെയാണ് ഭീമൻ രഘു സിനിമകളിൽ അഭിനയിച്ചത്.
@@birbalbirbal2958 അത് ശരി തന്നെ👍ഒരു അനുകരണവും ഇല്ലാതെ മലയാള സിനിമയിൽ തന്റെതായ അഭിനയ ശൈലി കൊണ്ട് മാത്രം ഒരു സിംഹാസനം ഒരുക്കിയ ആളാണ് ഇദ്ദേഹം എന്നത് തർക്കമില്ലാത്ത കാര്യമാണ്.....സിനിമയിലേക്കുള്ള എൻട്രിയുടെ കാര്യമാണ് ഞാൻ പറഞ്ഞത്...
@@rathishkr9865 താങ്കൾ ഉദ്ദേശിച്ചത് എനിക്ക് വ്യക്തമായിരുന്നു. പിന്നെ, ഞാൻ ഒരു അഭിപ്രായം എഴുതിയെന്ന് മാത്രം.
@@birbalbirbal2958 ok👍
അനശ്വരനായ മഹാ നടൻ ജയനെ ഓർക്കാത്ത മലയാളി ഉണ്ടോ
Ella.........💪💪
Illa
പഠിക്കുന്ന കാലത്ത് ജയൻ മരിച്ച കഠിന ദുഖത്തിൽ ഇദ്ദേഹത്തിന്റെ ഭീമനും മറ്റു പടങ്ങളും കണ്ടിട്ടാണ് ആശ്വാസം നേടിയത് :
uppum chorum thinnunnath pole..... iyal evide jayan evide
@@ashnelli2224pjaynnmi
@@ashnelli2224jayannamudakudde
3:36 3:45
15:06
രഘു സാർ ജയൻ സാറിനെ അറിയില്ല,,,,,, മലയാളത്തിൻ്റെ സൂര്യനെ മിന്നാമിനിങ്ങിന് അറിയില്ല,
ജയന്റെ ഒരു രോമത്തിന് വിലയില്ലാത്ത ഒരാൾ
വിഗ്ഗ് വെയ്ക്കാത്ത ജയനെ കണ്ടപ്പോൾ തിരിച്ചറിഞ്ഞില്ല എന്നല്ലേ ഭീമൻ രഘു പറഞ്ഞത്? ഭീമൻ രഘുവിന്റെ സംസാരം കേട്ടാൽ തലക്കനമുള്ള ഒരാളാണെന്ന് തോന്നും. പക്ഷെ, ആൾ ശുദ്ധനാണ്. അദ്ദേഹത്തെ അറിയാവുന്നവർ പറഞ്ഞതാണ്. പിന്നെ ജയൻ. ജയന് തെറ്റില്ലാത്ത അഭിനയശേഷിയുണ്ടായിരുന്നു. ജീവിച്ചിരുന്നെങ്കിൽ ഒരു അഭിനേതാവ് എന്ന നിലയിൽ പിന്നെയും മെച്ചപ്പെട്ടേനെ. പക്ഷെ, പ്രേക്ഷകർക്ക് അദ്ദേഹത്തിലെ നടനെയല്ല, താരത്തെ ആയിരുന്നു ആവശ്യം. അതുകൊണ്ട് സംവിധായകരും നിർമ്മാതാക്കളും അത്തരമൊരു സ്റ്റീരിയോടൈപ് കഥാപാത്രത്തിൽ അദ്ദേഹത്തെ തളച്ചിട്ടു. എന്നിട്ടും വേനലിൽ ഒരു മഴ, പുതിയ വെളിച്ചം തുടങ്ങിയ ചിത്രങ്ങളിൽ ഒരു നടൻ എന്ന നിലയിൽ മെച്ചപ്പെട്ട പ്രകടനമാണ് ജയൻ കാഴ്ച വെച്ചത്. 1972 ൽ പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്ത് വെറുതെ കടന്നു പോവുന്ന വേഷമായിരുന്നു ജയന്. ബാക്കിയുള്ള കുറച്ചു സീനിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ജയനെ ഫോണിൽ കിട്ടിയില്ല. ഒരാഴ്ച കഴിഞ്ഞ് ഇതറിഞ്ഞ അദ്ദേഹം വിഷമം കൊണ്ട് ഒരു ദിവസം മുഴുവൻ റൂമിൽ അടച്ചിരുന്നു. 1974 ലെ ശാപമോക്ഷം എന്ന ചിത്രം മുതൽ 1980 ൽ മരിക്കുന്നത് വരെയുള്ള കരിയർ പരിശോധിച്ചാൽ വെറും നാലു വർഷങ്ങൾ കൊണ്ട് താരപദവി സ്വന്തമാക്കിയ നടനാണ് ജയൻ. മമ്മൂട്ടിയും മോഹൻലാലും അതിന് എത്രയോ വർഷങ്ങളെടുത്തു. പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രം കൂടി പരിഗണിച്ചാൽ വെറും എട്ട് വർഷമേ ജയൻ സിനിമയിൽ നിന്നുള്ളൂ. സിനിമയിൽ ആകെയുണ്ടായിരുന്ന ആ എട്ട് വർഷത്തെ കരിയറിൽ 150 ലധികം മലയാള ചിത്രങ്ങളിലാണ് ജയൻ അഭിനയിച്ചത്. 1980 ൽ മരിച്ചിട്ടും 1983 വരെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്തിറങ്ങി. കേരളം വിട്ടാൽ മമ്മൂട്ടിയെയും മോഹൻലാലിനെയും അറിയുന്ന ധാരാളം പേരുണ്ട്. പക്ഷേ, അവർ രണ്ടു പേരും ജയനെ പോലെ വെറും എട്ട് വർഷം കൊണ്ടല്ലല്ലോ ഈ പ്രശസ്തി ഉണ്ടാക്കിയെടുത്തത്. ഇന്ന് കാലഘട്ടം വ്യത്യസ്തമാണ്. സോഷ്യൽ മീഡിയയിലും സിനിമാ മേഖലയിലും വന്ന അത്ഭുതകരമായ വളർച്ച മൂലം ഇന്ന് പുതിയ നടന്മാരുടെ ചിത്രങ്ങൾ പോലും മറ്റ് സംസ്ഥാനത്തെ പ്രേക്ഷകരിലും എത്തും. ഒടിടി പ്ലാറ്റ്‌ഫോമുകൾ പോലുള്ളവ ഇതിന് ഏറെ സഹായകമാണ്.
ഒന്ന് പിന്നോട്ട് സഞ്ചരിക്കുക. മോഹൻലാലും മമ്മൂട്ടിയും സിനിമയിലെത്തിയ ശേഷമുള്ള കരിയറിലെ എട്ടു വർഷങ്ങൾ ഒന്ന് പരിശോധിക്കുക. അന്ന് അവർ സൂപ്പർ താരങ്ങൾ ആണെങ്കിലും കേരളത്തിന് പുറത്ത് അറിയപ്പെടുന്ന നടന്മാരായി മാറിത്തുടങ്ങിയിട്ടില്ല. എന്നാൽ, രജനീകാന്ത് അന്ന് പല സംസ്ഥാനങ്ങളിൽ അറിയപ്പെടുന്ന താരമാണ്. അതിനും പിന്നോട്ട് സഞ്ചരിച്ചാൽ തമിഴ്നാട്ടിൽ പതിയെ ആരാധകരെ സൃഷ്ടിച്ച് തുടങ്ങുന്ന തുടക്കക്കാരൻ രജനീകാന്തിനെ കാണാം. ഇനിയും പിന്നോട്ട് പോകുമ്പോൾ കാണുന്നത് ജയനെ ആണ്. സൂപ്പർ താരമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ജയൻ. ബോളിവുഡിൽ ഒരു സിനിമ ചെയ്യാൻ ഒരുങ്ങിയ സമയത്തായിരുന്നു ജയന്റെ മരണം.
ടി. കെ. കൃഷ്ണകുമാർ എഴുതിയ ജയന്റെ ജീവചരിത്രമായ 'അഭ്രലോകത്തിന്റെ ഇതിഹാസനായകൻ' ഞാൻ അഞ്ചോ ആറോ വർഷങ്ങൾക്ക് മുൻപ് വായിച്ചിരുന്നു. കൃഷ്ണകുമാർ സാറിനെ അന്ന് വിളിച്ചു സംസാരിച്ചു. ജയൻ ജീവിച്ചിരുന്നെങ്കിൽ അഭിനയത്തിൽ ഒരുപാട് മെച്ചപ്പെട്ടേനെ. പഴയ പല ഇതിഹാസ താരങ്ങളെയും അവരുടെ ചരമദിനത്തിൽ മാത്രം ഓർക്കുന്ന മലയാളി പ്രേക്ഷകർ പക്ഷെ ജയനെ എന്നും ഓർക്കുന്നു എന്നത് സത്യമാണ്. ചുരുങ്ങിയ കാലഘട്ടം മാത്രം സിനിമയിൽ നിന്ന് ജയൻ മരിച്ചിട്ട് 41 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് വർഷങ്ങൾക്ക് ശേഷം ജനിച്ചവർ പോലും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു എന്നത് അത്ഭുതമുളവാക്കുന്ന കാര്യം തന്നെ.
വളരെ കുറവ് വർഷങ്ങൾ മാത്രമുള്ള കരിയറിൽ വെറും നാലു വർഷം മാത്രം സൂപ്പർതാരം ആയിരുന്നിട്ടും ജയൻ ഇന്നും ഓർമ്മിക്കപ്പെടുന്നു. മോഹൻലാലും മമ്മൂട്ടിയും സൂപ്പർ താരങ്ങളായി നാലു വർഷം മാത്രം സിനിമയിൽ തുടർന്ന ശേഷം ജയൻ പോയത് പോലെ അരങ്ങൊഴിഞ്ഞിരുന്നു എങ്കിൽ ഒരിക്കലും ഇന്ന് ജയനെ ഓർക്കുന്നത് പോലെ അവരെ രണ്ട് പേരെയും ആരും ഓർക്കുമായിരുന്നില്ല. എന്നാൽ, ജയൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ ഒരു പക്ഷേ ഇത്രയധികം ആരാധനയോടെ ആളുകൾ ജയനെ കാണുമായിരുന്നോ എന്നും സംശയമുണ്ട്. എന്നിരുന്നാലും, പ്രേംനസീർ അരങ്ങു വാഴുന്ന കാലത്ത് ജയൻ മുൻനിരയിൽ എത്തിയെങ്കിൽ, പ്രേംനസീർ അഭിനയിച്ചത്ര എണ്ണം സിനിമകളിൽ അഭിനയിക്കാതിരുന്നിട്ടും ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ ജയൻ ജനപ്രീതി നേടിയെങ്കിൽ, ആ ജയന് കഴിവില്ലാതിരിക്കുമോ? ഒരു കാരണവുമില്ലാതെ മലയാളികൾ ആരെയെങ്കിലും പൊക്കിക്കൊണ്ട് നടക്കുമെന്ന് തോന്നുന്നുണ്ടോ? ഇല്ല. ജയന് പകരം ജയൻ മാത്രം.
@@ravipp9709 വിഗ്ഗ് വെയ്ക്കാത്ത ജയനെ കണ്ടപ്പോൾ തിരിച്ചറിഞ്ഞില്ല എന്നല്ലേ ഭീമൻ രഘു പറഞ്ഞത്? ഭീമൻ രഘുവിന്റെ സംസാരം കേട്ടാൽ തലക്കനമുള്ള ഒരാളാണെന്ന് തോന്നും. പക്ഷെ, ആൾ ശുദ്ധനാണ്. അദ്ദേഹത്തെ അറിയാവുന്നവർ പറഞ്ഞതാണ്.
Jayan sir legand actor
@@birbalbirbal2958 നിങ്ങൾക്ക് സിനിമയുമായിട്ട് എന്തെങ്കിലും ബന്ധം like എഴുത്തുകാരൻ അങ്ങനെ എന്തെങ്കിലും because ചില Kamal Haasan related ആയ വീഡിയോകളുടെ കമന്റ് സെക്ഷനിൽ നിങ്ങൾ ഇതുപോലെ lengthy ആയ comments post ചെയ്തിരിക്കുന്നത് കണ്ടു, എനിക്ക് അറിയാത്ത പലതും അതിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു 🤗.
വിഗ്ഗ് എന്തെന്ന് അറിയാത്ത എസ്.ഐ. ഏമാൻ, വിഡിയോവിലൂടനീളം മൂളലും മുരങ്ങലും, ജയ ൻറെയും രഘുവിൻറെയും ബോഡി ലാംഗ്വേജ് അജഗജാന്തരം വ്യത്യാസമുണ്ട്. ശരപഞ്ജരം, ഏതോ ഒരു സ്വപ്നം എന്നീ സിനിമകൾ മാത്രം മതി ജയൻറെ അഭിനയത്തിൻറെ റേഞ്ച് മനസ്സിലാക്കാൻ. പോസ്റ്റ്മാനെ ഖാണാനില്ല എന്ന സിനിമയിലെ ഗാനം ഹിപ്പികൾ നമ്മൾ... എന്നതാണ്. സ്വർഗത്തേക്കാൾ എന്ന ഗാനം ദത്തു പുത്രൻ എന്ന സിനിമയിലേതാണ്.
അജഗജാന്തരം വ്യത്യസമുണ്ട് എന്ന് പറയാറില്ല. അജഗജാന്തരമുണ്ട് എന്ന് മതി. അന്തരം എന്നാൽ വ്യത്യാസം എന്നാണല്ലോ അർത്ഥം. ഭീമൻ രഘുവിന്റെ സംസാരം കേട്ടാൽ തലക്കനമുള്ള ഒരാളാണെന്ന് തോന്നും. പക്ഷെ, ആൾ ശുദ്ധനാണ്. അദ്ദേഹത്തെ അറിയാവുന്നവർ പറഞ്ഞതാണ്.
ജയന് തെറ്റില്ലാത്ത അഭിനയശേഷിയുണ്ടായിരുന്നു. ജീവിച്ചിരുന്നെങ്കിൽ ഒരു അഭിനേതാവ് എന്ന നിലയിൽ പിന്നെയും മെച്ചപ്പെട്ടേനെ. പക്ഷെ, പ്രേക്ഷകർക്ക് അദ്ദേഹത്തിലെ നടനെയല്ല, താരത്തെ ആയിരുന്നു ആവശ്യം. അതുകൊണ്ട് സംവിധായകരും നിർമ്മാതാക്കളും അത്തരമൊരു സ്റ്റീരിയോടൈപ് കഥാപാത്രത്തിൽ അദ്ദേഹത്തെ തളച്ചിട്ടു. എന്നിട്ടും വേനലിൽ ഒരു മഴ, പുതിയ വെളിച്ചം തുടങ്ങിയ ചിത്രങ്ങളിൽ ഒരു നടൻ എന്ന നിലയിൽ മെച്ചപ്പെട്ട പ്രകടനമാണ് ജയൻ കാഴ്ച വെച്ചത്. 1972 ൽ പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്ത് വെറുതെ കടന്നു പോവുന്ന വേഷമായിരുന്നു ജയന്. ബാക്കിയുള്ള കുറച്ചു സീനിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ജയനെ ഫോണിൽ കിട്ടിയില്ല. ഒരാഴ്ച കഴിഞ്ഞ് ഇതറിഞ്ഞ അദ്ദേഹം വിഷമം കൊണ്ട് ഒരു ദിവസം മുഴുവൻ റൂമിൽ അടച്ചിരുന്നു. 1974 ലെ ശാപമോക്ഷം എന്ന ചിത്രം മുതൽ 1980 ൽ മരിക്കുന്നത് വരെയുള്ള കരിയർ പരിശോധിച്ചാൽ വെറും നാലു വർഷങ്ങൾ കൊണ്ട് താരപദവി സ്വന്തമാക്കിയ നടനാണ് ജയൻ. മമ്മൂട്ടിയും മോഹൻലാലും അതിന് എത്രയോ വർഷങ്ങളെടുത്തു. പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രം കൂടി പരിഗണിച്ചാൽ വെറും എട്ട് വർഷമേ ജയൻ സിനിമയിൽ നിന്നുള്ളൂ. സിനിമയിൽ ആകെയുണ്ടായിരുന്ന ആ എട്ട് വർഷത്തെ കരിയറിൽ 150 ലധികം മലയാള ചിത്രങ്ങളിലാണ് ജയൻ അഭിനയിച്ചത്. 1980 ൽ മരിച്ചിട്ടും 1983 വരെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്തിറങ്ങി. കേരളം വിട്ടാൽ മമ്മൂട്ടിയെയും മോഹൻലാലിനെയും അറിയുന്ന ധാരാളം പേരുണ്ട്. പക്ഷേ, അവർ രണ്ടു പേരും ജയനെ പോലെ വെറും എട്ട് വർഷം കൊണ്ടല്ലല്ലോ ഈ പ്രശസ്തി ഉണ്ടാക്കിയെടുത്തത്. ഇന്ന് കാലഘട്ടം വ്യത്യസ്തമാണ്. സോഷ്യൽ മീഡിയയിലും സിനിമാ മേഖലയിലും വന്ന അത്ഭുതകരമായ വളർച്ച മൂലം ഇന്ന് പുതിയ നടന്മാരുടെ ചിത്രങ്ങൾ പോലും മറ്റ് സംസ്ഥാനത്തെ പ്രേക്ഷകരിലും എത്തും. ഒടിടി പ്ലാറ്റ്‌ഫോമുകൾ പോലുള്ളവ ഇതിന് ഏറെ സഹായകമാണ്.
ഒന്ന് പിന്നോട്ട് സഞ്ചരിക്കുക. മോഹൻലാലും മമ്മൂട്ടിയും സിനിമയിലെത്തിയ ശേഷമുള്ള കരിയറിലെ എട്ടു വർഷങ്ങൾ ഒന്ന് പരിശോധിക്കുക. അന്ന് അവർ സൂപ്പർ താരങ്ങൾ ആണെങ്കിലും കേരളത്തിന് പുറത്ത് അറിയപ്പെടുന്ന നടന്മാരായി മാറിത്തുടങ്ങിയിട്ടില്ല. എന്നാൽ, രജനീകാന്ത് അന്ന് പല സംസ്ഥാനങ്ങളിൽ അറിയപ്പെടുന്ന താരമാണ്. അതിനും പിന്നോട്ട് സഞ്ചരിച്ചാൽ തമിഴ്നാട്ടിൽ പതിയെ ആരാധകരെ സൃഷ്ടിച്ച് തുടങ്ങുന്ന തുടക്കക്കാരൻ രജനീകാന്തിനെ കാണാം. ഇനിയും പിന്നോട്ട് പോകുമ്പോൾ കാണുന്നത് ജയനെ ആണ്. സൂപ്പർ താരമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ജയൻ. ബോളിവുഡിൽ ഒരു സിനിമ ചെയ്യാൻ ഒരുങ്ങിയ സമയത്തായിരുന്നു ജയന്റെ മരണം.
ടി. കെ. കൃഷ്ണകുമാർ എഴുതിയ ജയന്റെ ജീവചരിത്രമായ 'അഭ്രലോകത്തിന്റെ ഇതിഹാസനായകൻ' ഞാൻ അഞ്ചോ ആറോ വർഷങ്ങൾക്ക് മുൻപ് വായിച്ചിരുന്നു. കൃഷ്ണകുമാർ സാറിനെ അന്ന് വിളിച്ചു സംസാരിച്ചു. ജയൻ ജീവിച്ചിരുന്നെങ്കിൽ അഭിനയത്തിൽ ഒരുപാട് മെച്ചപ്പെട്ടേനെ. പഴയ പല ഇതിഹാസ താരങ്ങളെയും അവരുടെ ചരമദിനത്തിൽ മാത്രം ഓർക്കുന്ന മലയാളി പ്രേക്ഷകർ പക്ഷെ ജയനെ എന്നും ഓർക്കുന്നു എന്നത് സത്യമാണ്. ചുരുങ്ങിയ കാലഘട്ടം മാത്രം സിനിമയിൽ നിന്ന് ജയൻ മരിച്ചിട്ട് 41 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് വർഷങ്ങൾക്ക് ശേഷം ജനിച്ചവർ പോലും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു എന്നത് അത്ഭുതമുളവാക്കുന്ന കാര്യം തന്നെ.
വളരെ കുറവ് വർഷങ്ങൾ മാത്രമുള്ള കരിയറിൽ വെറും നാലു വർഷം മാത്രം സൂപ്പർതാരം ആയിരുന്നിട്ടും ജയൻ ഇന്നും ഓർമ്മിക്കപ്പെടുന്നു. മോഹൻലാലും മമ്മൂട്ടിയും സൂപ്പർ താരങ്ങളായി നാലു വർഷം മാത്രം സിനിമയിൽ തുടർന്ന ശേഷം ജയൻ പോയത് പോലെ അരങ്ങൊഴിഞ്ഞിരുന്നു എങ്കിൽ ഒരിക്കലും ഇന്ന് ജയനെ ഓർക്കുന്നത് പോലെ അവരെ രണ്ട് പേരെയും ആരും ഓർക്കുമായിരുന്നില്ല. എന്നാൽ, ജയൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ ഒരു പക്ഷേ ഇത്രയധികം ആരാധനയോടെ ആളുകൾ ജയനെ കാണുമായിരുന്നോ എന്നും സംശയമുണ്ട്. എന്നിരുന്നാലും, പ്രേംനസീർ അരങ്ങു വാഴുന്ന കാലത്ത് ജയൻ മുൻനിരയിൽ എത്തിയെങ്കിൽ, പ്രേംനസീർ അഭിനയിച്ചത്ര എണ്ണം സിനിമകളിൽ അഭിനയിക്കാതിരുന്നിട്ടും ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ ജയൻ ജനപ്രീതി നേടിയെങ്കിൽ, ആ ജയന് കഴിവില്ലാതിരിക്കുമോ? ഒരു കാരണവുമില്ലാതെ മലയാളികൾ ആരെയെങ്കിലും പൊക്കിക്കൊണ്ട് നടക്കുമെന്ന് തോന്നുന്നുണ്ടോ? ഇല്ല. ജയന് പകരം ജയൻ മാത്രം.
Bheeman enna oru padam und athil long shotokke kanumbo correct jayananennu thonum
Sathyan mash
എട്ടിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്ന് വന്നാൽ മ മാസികളിലെ പുഷ്ടിയുള്ള പരുഷ പുരുഷ ശരീരം വെട്ടിയെടുത്തു ബൽ ബോട്ടം പാന്റ്‌സൊക്കെയിട്ട് ജയന്റെ തലവെട്ടി ഒട്ടിച്ചു കൂട്ടുകാരുടെ ഇടയിൽ ഞെളിഞ്ഞു നിൽക്കുമായിരുന്നു.ജയനാണ് അന്നും എന്നും നാളെയും നമ്മുടെ താരരാജാവ്. ഒരുമാതിരി ഹരമാണ്.അല്ല,ദൈവത്തെപ്പോലെ ഒരുതരംഭ്രാന്തമായ ആരാധനയാണ്.അദ്‌ദേഹത്തിന്റെ ദാരുണമായ മരണം ഇല്ലാരുന്നെങ്കിൽ ഇന്നത്തെ നമ്മുടെ പല സൂപ്പർ മെഗാ താരങ്ങളും മലയാള സിനിമാ ചരിത്രത്തിന്റെ ഈ ഏരിയയിൽപ്പോലും കാണുകയുമില്ലായിരുന്നു.
വിഗ് ഇല്ലാതെ ജയനെയും രതീഷിനെയും കണ്ടിട്ടില്ല, (ഫോട്ടോ )😀 പിന്നെ ഒരു സത്യം പറയാം ജയനും ഭീമൻ രലുവും ആയി ഒരു സാമ്യവുമില്ല 😀😀😀
100 ശതമാനവു० ശരിയാണ്. കാക്ക കളിച്ചാൽ കൊക്കാവില്ല.
പക്ഷെ ദൂര ക്കാഴ്ചയിൽ മാത്രമേ ഭീമൻ രഘുവിന് ജയൻ സാറിന്റെ രൂപ സദൃശ്യം ഉള്ളു.
🤣🤣🤣🤣🤣
😂😂
Google avar wig illathe
ജയൻറെ മുന്നിൽ ഇദ്ദേഹം ഒരു ചുക്കും അല്ല
ഞങ്ങളുടെ ജയൻസർ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ രഘു സാറിനെ ആരും അറിയില്ലായിരുന്നു കമ്പിമീശ വെച്ചാലും വിഗ്ഗ് വെച്ചാലും ഞങ്ങളുടെ ജയസാർ ആവില്ല കേ ട്ടോ
രഘു ഈയിടെയാണ് നന്നായി അഭിനയിക്കാൻ പഠിച്ചത് ജയന് പകരം വന്ന ആൾ എന്ന രീതിയിൽ ഭീമൻ എന്നസിനിമ അന്ന്കണ്ടു പക്ഷെ നിരാശപെടുത്തി. ജയന്റെ മുമ്പിൽ ലാലും മമ്മൂട്ടിയും ഒന്നുമല്ല
ജയൻ മഹാനായ നടൻ തന്നെ ഒരേ ടൈപ്പ് ആക്‌ഷൻ സിനിമകളിൽ തിളങ്ങി എന്ന് വെച്ച് മമ്മൂട്ടിയും മോഹൻലാലും ഒന്നും അല്ല എന്ന് പറയുന്നത് ശരിയല്ല പകരം വെക്കാൻ ഇല്ലാത്ത മഹാനടൻ മാർ തന്നെയാണ് രണ്ട് പേരും പാൻഇന്ത്യൻ സിനിമയിൽ എന്ന് മനസ്സിലാക്കുക
ജയനേ പോലെ വേഷം ധരിച്ചാലോ വിഗ്ഗ് വെച്ചാലോ ജയ നാവില്ല സാർ.
Correct
വളരെ ശരിയാണ്
Correct
Exactly right.
👌👌👌👌👌👌
ജയനെ അവൻ എന്നുവിളിക്കാൻ ഇയാൾ ആര് (14.22). ഇയാളെക്കാൾ 18 വയസ് കൂടുതലാണ് ജയന്
14 vayassu 1939 jayan 1953 bheemanraghu
പോലീസുകാരെ എല്ലാം പൊതുവേ അ ങ്ങനെയാ മൂത്തവര് എന്ന് ഒരു വിചാരം അവർക്കുണ്ടായി ശീലിച്ചിട്ടില്ല...
എന്റെ വളരെ അടുത്ത മാന്യനായ ഒരു സുഹൃത്തുകൂടിയായ പോലീസുകാരൻ പോലും സംസാരിക്കുമ്പോൾ അങ്ങനെ വന്നു പോകാറുണ്ട്...
അത് അവരുടെ തൊഴിലിന്റെ പ്രത്യേകത കൂടിയാണ് ??
@@aluk.m527.
സിനിമാ നടനായതുകൊണ്ട് വിവരമുണ്ടാവണമെന്നില്ല. മഹാനടനാണ് ജയൻ എന്നറിഞ്ഞുകൊണ്ട് സ०സാരിക്കുക.
നമ്മൾ ഭയങ്കര കമ്പനിയാണെന്ന് കാണിക്കാൻ പറയുന്നതാണ്, നിങ്ങളുടെ അഭിനയം എനിക്ക് ഇഷ്ടമല്ല എന്ന് ജയനോട് പറഞ്ഞു എന്നൊക്കെ തട്ടി വിടുന്നതാണ്, ജയൻ മരിച്ച സമയത്ത് രക്ഷപെടാൻ വേണ്ടി ഒന്ന് പരീക്ഷിച്ചു എന്ന് മാത്രം, ജയന്റെ മുഖമോ, ശബ്ദമോ, വശ്യമായ ചിരിയോ, ചാടുലമായ ഭാവഭിനയമോ,ആകർഷനീയതയോ ഒന്നും ഇദ്ദേഹത്തിനില്ല, ജയന് കിട്ടിയ സ്വീകാര്യത ഇദ്ദേഹത്തിന് കിട്ടിയിട്ടില്ല, ജയൻ മറിച് ഏതാണ്ട് 10 വർഷത്തോളം ജയന്റെ സിംഹസനത്തിന്റെ ഏഴയലത് ഒരുത്തനും എത്തിയില്ല,
കമൻ്റ് മുഴുവൻ വായിച്ചു തൃപ്തിയായി . വിടുവായത്തം കാരണം വയറുനിറയെ കിട്ടിയില്ലേ ഇനി മോങ്ങാതെ പോയി മൂലക്കിരി രഘുവെ😂 ജയൻ സാറിൻ്റെ കാലു തൊട്ടു വന്ദിക്കാൻ യോഗ്യതയില്ലാത്ത താൻ പറഞ്ഞതൊക്കെ ഒരാൾ പോലും വിശ്വസിക്കില്ല. ദേവതുല്യനായ ജയൻ സാറിനെ അനുകരിച്ചു വന്ന തനിക്ക് നന്ദിയില്ല ഒപ്പം വിവരവുമില്ലന്നു മനസിലായി.
സംസാരം കേൾക്കുമ്പോൾ, കുറച്ച് അഹങ്കാരത്തിൻറ,തലക്കനം, ഭീമൻ രഘുവിനെ ബാധിച്ചിട്ടുണ്ടോയെന്ന്, ആരും സംശയിച്ച് പോകും! പക്ഷേ ആള് ശുദ്ധനാണ്!
അയ്യോ ഒരിക്കലും ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് ഒരു പാവം
നല്ല ഹൃദയശുദ്ധിയുള്ള, മനുഷ്യസ്നേഹിയായ പാവം മനുഷ്യൻ
ബുദ്ധിയില്ല, അതുകൊണ്ടാ.. മനപ്പൂർവമല്ല.
അതു നിങ്ങള്ക്ക് പുള്ളി യെ അറിയില്ല അതുകൊണ്ടാ ഞാൻ നേരിട്ട് സംസാരിച്ചിട്ടുണ്ട് ഒരു ജാടേം ഇല്ലാ
@@sasidharan.mmadhavan8503 😀😀😀👌
ജയൻ സൂപ്പർ സ്റ്റാർ അന്നും ഇന്നും ജനഹൃദയങ്ങളിൽ
ഭീമൻ രഘു പുള്ളി തള്ള് കൂടുതൽ ആണ്
ജയൻ ഇഷ്ടം ❤
❤😂❤
നസീർ അഭിനയിച്ച പാട്ടു ഹിപ്പികളുടെ നഗരം ലഹരി കുപ്പികളുടെ നഗരം എന്നാണ്. സ്വർഗത്തേക്കാൾ സുന്ദരം എന്ന പാട്ട് ദത്തു പുത്രൻ എന്ന സിനിമയിലാണ്. രണ്ടും ഉദയായുടെ ചിത്രങ്ങൾ
ജയൻ സ്മരണ .. മഹാ നടൻ ജയന് മരണ
ജയൻ ഒരാളേയുള്ളു ദൈവ ദൂതൻ 👍
Hassan ൻ്റെ നിർമ്മാണത്തിൽ joshy സംവിധാനം ചെയ്യത കാഹളം എന്ന സിനിമയിൽ രഘുവേട്ടൻ Balan.K.Nair
രുടെ Assistant ആയിട്ട് അഭിനയിച്ചിരുന്നു.അതിന് ശേഷമാണ് ഭീമനിൽ നായകനായത്
അതെ അതാണ് ശരി പക്ഷെ പുള്ളി പറയുന്നത് ഭീമനാണന്നാണ്.
രഖു ചേട്ടോ പാട്ട് മാറിപ്പോയി, സ്വർഗത്തേക്കാൾ എന്ന പാട്ട് ദത്തുപുത്രൻ എന്ന സിനിമയിൽ നസീർ സർ സൈക്കിൾ ചവിട്ടി പാടിവരുന്നു.
ജയൻഏവിടെ കിടക്കുന്നു ഭീമൻ രഘുഎവിടെ കിടക്കുന്നു
എന്നോട് കയർത്തവരാരും അഹ് ഇപ്പോൾ ജീവിച്ചിരിപ്പില്ല. Super Duper Mega Star Jayan
swargathekkal sundaram....film - dathuputhran -1970.vayalar-devararan-yesudas
ഇയാൾ ജയനെ നേരിൽ കണ്ടിട്ടുമില്ല മിണ്ടിയിട്ടുമില്ല .
അങ്ങനെ ജയന്റെ മുഖത്തുനോക്കി ബഹുമാനമില്ലാതെ
സംസാരിയ്ക്കാനുള്ള ചങ്കൂറ്റവും ഇയാൾക്കില്ല
പച്ചക്കള്ളം പറയുകയാണ്
ജയൻ സിനിമാനടനാണ് എന്നുപോലും അറിയില്ല
എന്നൊക്കെ പറഞ്ഞാൽ ഞങ്ങൾ വിശ്വസിയ്ക്കാനും
പോവുന്നില്ല കാരണം അക്കാലത്ത് കേരളത്തിലെ
ഓരോ പുല്ക്കൊടിയ്ക്കു പോലും ജയനെ അറിയാം
ജയൻ വിഗ് വച്ചാണ് അഭിനയിച്ചിരുന്നത് . ജീവിതത്തിൽ അങ്ങേർക്കു കഷണ്ടി ഉണ്ടായിരുന്ന.
അതാണ് മനസിലാകാതെ വന്നത് , Ok ?
സത്യം പറയുവാൻ ജയൻ ജീവിച്ചുരിപ്പില്ല അതുകൊണ്ട് ആർക്കും എന്തും പറയാം
@@SD-dt6qe ഇയാൾ ജയനെ പിടിച്ചു വിരട്ടിയെന്ന് പറഞ്ഞാൽ വിശ്വസിയ്ക്കാൻ നമ്മൾ രഘുവിനെപ്പോലുള്ള മണ്ടന്മാർ ഒന്നുമല്ലല്ലോ
രഘു സർ ജയൻസറിനെ അറിയില്ല എന്നുപറയുന്നത്.ശരിയല്ല കാരണം. അദ്ദേഹത്തിന്റെ അഭാവം ആണ് അങ്ങയെ സിനിമയിൽ വരുവാനും അറിയപ്പെടാനും വഴിയൊരുകിയത് പിന്നെ അദ്ദേഹത്തെ അവൻ എന്നൊന്നും സംബോധന ചെയ്യാനും പാടില്ലായിരുന്നു. അദ്ദേഹവും നേവി ഓഫീസർ ആണ്
Chilapol kandath ajayaneyavum😂
Super.He is very nice and having lots of Humour sense.Very good perfection.
ഈ അച്ഛൻ അവസാനകാലം ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതെ പൂജപ്പുരയിലുള്ള റോട്ടറി യുടെ geriatric centre ഇൽ കിടന്നത് ഞാൻ ഓർക്കുന്നു 😢
വളരെ മികച്ച ഇന്റർവ്യൂ❤️❤️
സർ 1980-ൽ കൊച്ചിൻ എയർപ്പോർട്ട് ഉണ്ടായിരുന്നോ😂😂😂😂😂
മുറിക്കകത്തിരിക്കുന്ന താങ്കൾ എന്തിനാണ് സൺ ഗ്ലാസ് വെച്ചിരിക്കുന്നത് 😎😆😆
ഈ ഇൻ്റർവ്യൂ .തീർത്തും ശരിയാണ് ,കാരണം ജയൻ്റ് makeup man മോഹനൻ cheten എൻ്റെ സുഹൃത്തും അയൽവാസി യും ആണ്
അദ്ദേഹത്തിൻ്റെ കോണ്ടാക്ട് നമ്പർ കിട്ടുമോ??
Nalla adipoli Interview.
Bheeman Raghu Sir manassu turannu samsaaricchu.
Njan orupaadu aaswadicchu.
I am desperately waiting to watch part 2.
ജയേട്ടൻ മരിച്ചു പോയി, ഇനിയിപ്പോ ആർക്കും എന്തു വായിൽ തോന്നിയതും അദ്ദേഹത്തെക്കുറിച്ച് പറയാം, അദ്ദേഹം തിരുത്താൻ വരില്ലല്ലോ, അതാണിപ്പോൾ ഭൂരിപക്ഷം സിനിമാനടീനടന്മാർ ചെയ്തുകൊണ്ടിരിക്കുന്നത്.
JAYAN.....🔥🔥🔥🔥
രാഗുവേട്ടാ ഞാൻ അന്ന് ശ്രദിച്ചിരുന്നു അത് ആരാണെന്ന് 👍🏻👍🏻😍😍.. കോളേജിൽ പ്രൊഫസർ 💐🌹🌹😍🌹😍ന്തൊരു ആക്റ്റീവ് ആയിരുന്നു 💐🌹👏👍🏻👍🏻കൂടുതൽ secne ചെയിക്കണമായിരുന്നു 💐💐😍💐😍💐😍😍.. അച്ഛൻ നന്നായിട്ടുണ്ട് 💐😍💐😍🌹😍😍ഇദ്ദേഹം ഇത്ര സിമ്പിൾ ആണോ 😍👍🏻
പ്രൊഫസറോ പ്രിൻസിപ്പലോ? 🤔
മറുപടി പറയാൻ ജയൻ ഇല്ലല്ലോ
ruclips.net/user/shorts2Jbd8AUJ480?feature=share
നല്ല പ്രോഗ്രാം❤️❤️പുതിയ അറിവായിരുന്നു പല കാര്യങ്ങളും..നന്ദി.
Raghu chetta swargathekkal enna ganam vivahitha enna voviyianu... Thankal paranja chithrathile ganam hippikalude nagaram enna nu... Ketto..
ജയൻ ജയൻ തന്നെയാണ് അതിനു പകരം മറ്റൊരാളില്ല
Swargathekkal sundaramanee.....Is it in post mane kkananilla film?
ഇങ്ങേരെ കാണുമ്പോൾ ഗോഡ് ഫാദർ മൃഗയ നരസിംഹം ഒന്നും മറക്കാൻ പറ്റില്ല
Commissioner movie Wilfred villain role super style alle.
Rajamanikyam,Hello,kauravar,
Thimigalam,chotta mumbai....etc
സത്യത്തിൽ എനിക്കിഷ്ട്ടപ്പെട്ടത് മൃഗയയിൽ ലാലുവിനെയും രഘുവിനെയുമാണ് ശെരിക്കും കൂതറകൾ , പുലിയെ വെടി വെക്കുമ്പോൾ റോപ്പ് വിട്ട് കളയുന്ന രംഗമൊക്കെ സൂപ്പറാ.... ലാലു അലക്സിന്റെ വിളി,.. എടാ പന്നീ.. 🤣
ഒരു വിഗ്ഗ് എന്താണെന്ന് പോലും അറിയാതെ സബ് ഇൻസ്‌പെക്ടർ ആയ ഭാഗ്യവാൻ....!
Jayetta I love you.........I 🧡💙💛
ജയൻ സാർ നേവിയിൽ ആയിരുന്നു അത് പോലും അറിയില്ല
ജയനും പകരം ജയൻ മാത്രം
ruclips.net/user/shorts2Jbd8AUJ480?feature=share
ജയൻ സാർ ഞങ്ങളുടെ മുത്താണ് കേട്ടോ
ഈ ഭീമന്‍ രഘു ഈയിടെ ഒരു അഭിമുഖത്തില്‍ മലയാളിയുടെ ബ്രൂസിലിയായ ജയനെ നിസ്സാര വല്‍ക്കരിച്ചുകെണ്ട് ഒരു അഭിമുഖം നടത്തുകയുണ്ടായി.
അതിന്റെ ലിങ്ക് ഞാന്‍ താങ്കള്‍ക്ക് അയക്കുന്നു.
ഈ രഘുവിനെ ആര്‍ക്കാണ് അറിയുക..?
ഭീമന്‍ എന്ന സിനിമ ഇദ്ദേഹം ജയനെ അനുകരിച്ചു സാമ്പത്തികമായി ജയന്റെ ബാനറില്‍ വിജയിച്ചതും രലുവിന്റെ വികടമായ അഭിനയത്താല്‍ പ്രേക്ഷകര്‍ കാര്‍ക്കിച്ചു തുപ്പിയതുമായ ഒരു സിനിമയായിരുന്നു.
ഇദ്ദേഹം ഇപ്പോള്‍ ജയന്റെ അഭിനയത്തെ വിലയിരുത്താന്‍ മാത്രമായോ...
രഘു അഭിനയിച്ച മസാല സിനിമകള്‍ ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ നൂണ്‍ഷോ ആയിട്ടു കാണാറുണ്ടായിരുന്നു.
അതു പച്ചയ്ക്കു ഞാന്‍ താങ്കളോടു വിവരിക്കണോ...?
എന്നാല്‍ അനശ്വര നടന്‍ ജയന്റെ ഏതെങ്കിലും ഒരു സിനിമക്ക് ആ ഗതി വന്നിട്ടില്ല.
ഇത്തരം വികലമായ വികടത്തരങ്ങള്‍ പടച്ചു വിടരുതെന്നു ആ ഞാഞ്ഞൂളിനെ ഓര്‍മ്മിപ്പിച്ചാല്‍ നന്ന്.
കാരണം ജയന്‍ ഇവിടെയുണ്ട്.
ജയനെ അപകീര്‍ത്തിപ്പെടുത്താനും ഓരു വ്യക്തിത്വം വേണം.
അത് ആ മാന്യദേഹത്തിനില്ല.
ദയവുചെയ്ത് ഈ സന്ദേശവം അദ്ദഹത്തിനു അയച്ചുകൊടുത്താല്‍ ഉപകാരം.
എന്റെ പേര് സുഗീഷ്ബാബു.
ഭീമൻ രഘുവിന്റെ സംസാരം കേട്ടാൽ അദ്ദേഹം തലക്കനമുള്ള ഒരാളാണെന്ന് തോന്നും. പക്ഷെ, ആൾ ശുദ്ധനാണ്. അദ്ദേഹത്തെ അറിയാവുന്നവർ പറഞ്ഞതാണ്. ജയന് തെറ്റില്ലാത്ത അഭിനയശേഷിയുണ്ടായിരുന്നു. ജീവിച്ചിരുന്നെങ്കിൽ ഒരു അഭിനേതാവ് എന്ന നിലയിൽ പിന്നെയും മെച്ചപ്പെട്ടേനെ. പക്ഷെ, പ്രേക്ഷകർക്ക് അദ്ദേഹത്തിലെ നടനെയല്ല, താരത്തെ ആയിരുന്നു ആവശ്യം. അതുകൊണ്ട് സംവിധായകരും നിർമ്മാതാക്കളും അത്തരമൊരു സ്റ്റീരിയോടൈപ് കഥാപാത്രത്തിൽ അദ്ദേഹത്തെ തളച്ചിട്ടു. എന്നിട്ടും വേനലിൽ ഒരു മഴ, പുതിയ വെളിച്ചം തുടങ്ങിയ ചിത്രങ്ങളിൽ ഒരു നടൻ എന്ന നിലയിൽ മെച്ചപ്പെട്ട പ്രകടനമാണ് ജയൻ കാഴ്ച വെച്ചത്. 1972 ൽ പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്ത് വെറുതെ കടന്നു പോവുന്ന വേഷമായിരുന്നു ജയന്. ബാക്കിയുള്ള കുറച്ചു സീനിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ജയനെ ഫോണിൽ കിട്ടിയില്ല. ഒരാഴ്ച കഴിഞ്ഞ് ഇതറിഞ്ഞ അദ്ദേഹം വിഷമം കൊണ്ട് ഒരു ദിവസം മുഴുവൻ റൂമിൽ അടച്ചിരുന്നു. 1974 ലെ ശാപമോക്ഷം എന്ന ചിത്രം മുതൽ 1980 ൽ മരിക്കുന്നത് വരെയുള്ള കരിയർ പരിശോധിച്ചാൽ വെറും നാലു വർഷങ്ങൾ കൊണ്ട് താരപദവി സ്വന്തമാക്കിയ നടനാണ് ജയൻ. മമ്മൂട്ടിയും മോഹൻലാലും അതിന് എത്രയോ വർഷങ്ങളെടുത്തു. പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രം കൂടി പരിഗണിച്ചാൽ വെറും എട്ട് വർഷമേ ജയൻ സിനിമയിൽ നിന്നുള്ളൂ. സിനിമയിൽ ആകെയുണ്ടായിരുന്ന ആ എട്ട് വർഷത്തെ കരിയറിൽ 150 ലധികം മലയാള ചിത്രങ്ങളിലാണ് ജയൻ അഭിനയിച്ചത്. 1980 ൽ മരിച്ചിട്ടും 1983 വരെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്തിറങ്ങി. കേരളം വിട്ടാൽ മമ്മൂട്ടിയെയും മോഹൻലാലിനെയും അറിയുന്ന ധാരാളം പേരുണ്ട്. പക്ഷേ, അവർ രണ്ടു പേരും ജയനെ പോലെ വെറും എട്ട് വർഷം കൊണ്ടല്ലല്ലോ ഈ പ്രശസ്തി ഉണ്ടാക്കിയെടുത്തത്. ഇന്ന് കാലഘട്ടം വ്യത്യസ്തമാണ്. സോഷ്യൽ മീഡിയയിലും സിനിമാ മേഖലയിലും വന്ന അത്ഭുതകരമായ വളർച്ച മൂലം ഇന്ന് പുതിയ നടന്മാരുടെ ചിത്രങ്ങൾ പോലും മറ്റ് സംസ്ഥാനത്തെ പ്രേക്ഷകരിലും എത്തും. ഒടിടി പ്ലാറ്റ്‌ഫോമുകൾ പോലുള്ളവ ഇതിന് ഏറെ സഹായകമാണ്.
ഒന്ന് പിന്നോട്ട് സഞ്ചരിക്കുക. മോഹൻലാലും മമ്മൂട്ടിയും സിനിമയിലെത്തിയ ശേഷമുള്ള കരിയറിലെ എട്ടു വർഷങ്ങൾ ഒന്ന് പരിശോധിക്കുക. അന്ന് അവർ സൂപ്പർ താരങ്ങൾ ആണെങ്കിലും കേരളത്തിന് പുറത്ത് അറിയപ്പെടുന്ന നടന്മാരായി മാറിത്തുടങ്ങിയിട്ടില്ല. എന്നാൽ, രജനീകാന്ത് അന്ന് പല സംസ്ഥാനങ്ങളിൽ അറിയപ്പെടുന്ന താരമാണ്. അതിനും പിന്നോട്ട് സഞ്ചരിച്ചാൽ തമിഴ്നാട്ടിൽ പതിയെ ആരാധകരെ സൃഷ്ടിച്ച് തുടങ്ങുന്ന തുടക്കക്കാരൻ രജനീകാന്തിനെ കാണാം. ഇനിയും പിന്നോട്ട് പോകുമ്പോൾ കാണുന്നത് ജയനെ ആണ്. സൂപ്പർ താരമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ജയൻ. ബോളിവുഡിൽ ഒരു സിനിമ ചെയ്യാൻ ഒരുങ്ങിയ സമയത്തായിരുന്നു ജയന്റെ മരണം.
ടി. കെ. കൃഷ്ണകുമാർ എഴുതിയ ജയന്റെ ജീവചരിത്രമായ 'അഭ്രലോകത്തിന്റെ ഇതിഹാസനായകൻ' ഞാൻ അഞ്ചോ ആറോ വർഷങ്ങൾക്ക് മുൻപ് വായിച്ചിരുന്നു. കൃഷ്ണകുമാർ സാറിനെ അന്ന് വിളിച്ചു സംസാരിച്ചു. ജയൻ ജീവിച്ചിരുന്നെങ്കിൽ അഭിനയത്തിൽ ഒരുപാട് മെച്ചപ്പെട്ടേനെ. പഴയ പല ഇതിഹാസ താരങ്ങളെയും അവരുടെ ചരമദിനത്തിൽ മാത്രം ഓർക്കുന്ന മലയാളി പ്രേക്ഷകർ പക്ഷെ ജയനെ എന്നും ഓർക്കുന്നു എന്നത് സത്യമാണ്. ചുരുങ്ങിയ കാലഘട്ടം മാത്രം സിനിമയിൽ നിന്ന് ജയൻ മരിച്ചിട്ട് 41 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് വർഷങ്ങൾക്ക് ശേഷം ജനിച്ചവർ പോലും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു എന്നത് അത്ഭുതമുളവാക്കുന്ന കാര്യം തന്നെ.
വളരെ കുറവ് വർഷങ്ങൾ മാത്രമുള്ള കരിയറിൽ വെറും നാലു വർഷം മാത്രം സൂപ്പർതാരം ആയിരുന്നിട്ടും ജയൻ ഇന്നും ഓർമ്മിക്കപ്പെടുന്നു. മോഹൻലാലും മമ്മൂട്ടിയും സൂപ്പർ താരങ്ങളായി നാലു വർഷം മാത്രം സിനിമയിൽ തുടർന്ന ശേഷം ജയൻ പോയത് പോലെ അരങ്ങൊഴിഞ്ഞിരുന്നു എങ്കിൽ ഒരിക്കലും ഇന്ന് ജയനെ ഓർക്കുന്നത് പോലെ അവരെ രണ്ട് പേരെയും ആരും ഓർക്കുമായിരുന്നില്ല. എന്നാൽ, ജയൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ ഒരു പക്ഷേ ഇത്രയധികം ആരാധനയോടെ ആളുകൾ ജയനെ കാണുമായിരുന്നോ എന്നും സംശയമുണ്ട്. എന്നിരുന്നാലും, പ്രേംനസീർ അരങ്ങു വാഴുന്ന കാലത്ത് ജയൻ മുൻനിരയിൽ എത്തിയെങ്കിൽ, പ്രേംനസീർ അഭിനയിച്ചത്ര എണ്ണം സിനിമകളിൽ അഭിനയിക്കാതിരുന്നിട്ടും ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ ജയൻ ജനപ്രീതി നേടിയെങ്കിൽ, ആ ജയന് കഴിവില്ലാതിരിക്കുമോ? ഒരു കാരണവുമില്ലാതെ മലയാളികൾ ആരെയെങ്കിലും പൊക്കിക്കൊണ്ട് നടക്കുമെന്ന് തോന്നുന്നുണ്ടോ? ഇല്ല. ജയന് പകരം ജയൻ മാത്രം.
God father ലെ ആ proffesser നെ ഇപ്പഴാ മനസ്സിലായത്... Correct oru principal
Wow!!! The expressions of Bheeman Raghu, only he can be comparable to Jayan.
My favourite actor. MUSCLE MAN..
ആളൊരു തമായ ക്കാരൻ , കൊള്ളാം ചേട്ടാ അടിപൊളി
ജയനുപകരം ജയന്മാത്രം. രഘു മോശമല്ലാത്ത നടന്നാണ്. പക്ഷേ തള്ള് കൂടി വരുന്നു.
😀
Nice talk with one of the good actor& nice human being of Malayalam film industry , but one thing I want to share that the song Raghu Sir sung is not from movie Postmane kananilla but from movie Datthputhran starring Greats like Satyan, Prem Nazir , waiting for the next episode
Very rare interview and very informative about Actor Raghu.
വളരെ നല്ലൊരു അഭിമുഖം. രസകരമായിരുന്നു.
തസ്ല്ലുന്നതിനും ഒരു പരിധി വേണം mr രഘു പുള്ളി ജയന്റെ ഫാൻ ആണ് പക്ഷെ ജയനെ അറിയില്ല ജയൻ അഭിനയിച്ച രഘു എന്ന പോലീസ് ഓഫീസർ സ്സയി അഭിനയിച്ച സിനിമ കണ്ടിട്ടുണ്ട് പക്ഷെ ജയനെ പരിജയം ഇല്ല 😂😂😂
Bheeman sir ne.kaliyakkatheda...
Ithinte continuation undavanam👌👌👌 reghuvettan pakka interesting
തീർച്ചയായും.. ജൂൺ 9 ന് രണ്ടാം ഭാഗം
നസീർ സാറിനെ കളിയാക്കി പാടിയത് ഒട്ടും ശരിയായില്ല തങ്ങൾ നൂർ ജൻമ്മെടുത്താലും അവിടെ എത്തില്ല. അതാണ് പ്രേം നസീർ ♥♥👍👍😥
ഒരു വെറും ബോറൻ
@@ravipp9709 നമസ്കാരം. ഇവിടെ താങ്കൾ ഒരാൾക്ക് നൽകിയ മറുപടി കണ്ടതത് കൊണ്ടാണ് ഞാൻ ഇത് എഴുതുന്നത്. നമ്മൾ സഭ്യമല്ലാത്ത വാക്കുകൾ കമന്റിൽ ഉപയോഗിച്ചാൽ യൂട്യൂബ് ആ കമന്റ് ഓട്ടോമാറ്റിക്കായി റിമൂവ് ചെയ്യും. ഭീമൻ രഘുവിനെ വിമർശിച്ച് എഴുതുന്നത് മനസ്സിലാക്കാം. പക്ഷെ, വ്യക്തിപരമായ അധിക്ഷേപ പ്രയോഗങ്ങൾ റിമൂവ് ആവും. താങ്കൾ പോസ്റ്റ് ചെയ്ത മറുപടി താങ്കൾക്ക് കാണാൻ കഴിയും. പക്ഷെ, പബ്ലിക്കലി വിസിബിളല്ല. മറ്റാരുടെയെങ്കിലും ഐഡിയിൽ നിന്ന് കയറി നോക്കിയാൽ അത് കാണാനാവില്ല. പിന്നെ, ഞാൻ ആ മറുപടി എങ്ങനെ കണ്ടു എന്ന് തോന്നാം. ആരുടെ ഐഡിയിൽ ക്ലിക്ക് ചെയ്താലും അയാൾ പോസ്റ്റ് ചെയ്ത ചില ലേറ്റസ്റ്റ് കമന്റുകൾ കാണാൻ കഴിയും. അങ്ങനെ കണ്ടതാണ്.
ഭീമൻ രഘു മാറ്റി തള്ള് രഘു എന്ന് ആക്കി
ഗോഡ് ഫാദറിലെ പ്രേമ ചന്ദ്രൻ . പൊളി
സ്വർഗത്തേക്കാൾ പാട്ട് ദത്തുപുത്രൻ സിനിമയിലെ ആണ്
ഞാൻ നേരിട്ട് രഘു സാറിനെ കണ്ടിട്ടുണ്ട്. സല്യൂട്ട് ചെയ്തിട്ടുണ്ട്. പക്ഷെ ഈ സ്വയം പുകഴ്ത്തൽ സഹിക്കാൻ വയ്യ. വിനയത്തിന്റെ മൂർത്തിമത് ഭാവം ആയിരുന്നു ജയൻ സാർ. അതും യൂണിഫോം ബ്രാഞ്ച്. ദയവു ചെയ്തു സ്വയം പുകഴ്ത്തൽ ഒഴിവാക്കുക
പച്ചയായ മനുഷ്യസ്നേഹി രഘുചേട്ടൻ
ജയൻ സാർ. 🙏🙏.... ഭീമൻ രഘു is a good actor
പുനലൂർ മുണ്ടക്കയം route ൽ k k m s എന്ന ഒരു ബസ് ഉണ്ട് അതിന്റെ പഴയ ഡ്രൈവർ ജയന്റെ രൂപം ആയിരുന്നു. ജയൻ മരിച്ച സമയം ടി യനെ കാണാൻ St. Dominic college സ്റ്റുഡന്റസ് കാത്തു നിന്നത് കെട്ടിടുണ്ട്.
അത് വളരെ ശരിയാണ് ജയനുമായി നല്ല സാമ്യം ഉണ്ടായിരുന്നു ഞാനും ജോർജ് ഒന്നിച്ചാണ് ലിസ്സ കണ്ടത്
ഞാൻ കണ്ടിട്ടുണ്ട് സ്കൂളിൽപടിക്കുന്ന കാലത്താണ് അടൂരിൽ എന്റെവീടിന്റെ അടുത്താണ്അദ്ദേഹത്തിന്റെ വീട്
ഇതിലും വല്യ മിസൈൽ... സ്വപ്നങ്ങളിൽ മാത്രം..
ജയന്റെ വല്യ ഫാനാണ്... പക്ഷേആളെ നേരിൽ കണ്ടപ്പോ തിരിച്ചറിഞ്ഞില്ല....
ഒരു മയത്തിലൊക്കെ... തള്ളോ......
സൂപ്പറായി പാടും രഖുവേട്ടൻ 👍👍👍
ജയൻ എന്ന് പറയുന്ന ഒരു നടൻ എല്ലായിരുന്നെങ്കിൽ. രഘു എന്ന് പറയുന്ന ഒരു നടൻ മലയാള സിനിമയിൽ കാണുല്ലായിരുന്നു
തള്ള് തള്ള് തള്ള് തള്ള് തല്ലി പൊളി വണ്ടി
Thallu Reghu. ..
Jayan odu kayarkanonum reguvinavilla jayan is not a cowardice
This meetings verry verry happey with love .. Alappey babu and j. K alappey
ഇന്റർവ്യൂ കൊള്ളാം. ഇടയ്ക്കു ചുമ്മാ അടിച്ചു പതപ്പിക്കുന്നുണ്ട്. ജയന്റെ deadbody ക്കു എസ്കോർട് പോകുവാൻ പറഞ്ഞു എന്ന്. എയർപോർട്ട് ഡ്യൂട്ടിയിലുള്ള ഓഫീസറുടെ ജോലി അല്ല അത്. അങ്ങനെ അയക്കുവാൻ വകുപ്പും ഇല്ല. അതിനൊക്കെ ലോക്കൽ പോലീസ് ഉണ്ട്. രഘു അതിന്റെ പുറകിൽ മഫ്ടിയിൽ പോയതുകൊണ്ടാണ് ജനം തള്ളി പുറത്താക്കി സ്കൂൾ കോമ്പൗണ്ടിൽ ചെന്ന് വീണത്.
രഘു പോലീസ് ഓഫീസറുടെ വേഷത്തില്‍ ജയന്റെ അന്ത്യ യാത്രയില്‍ ഒപ്പമുണ്ട്. മൂർഖന്‍ സിനിമ കാണാന്‍ പോയപ്പോള്‍ അത് കണ്ടതാണ്. അതാണ് ഭീമന്‍ രഘുവെന്ന് ഭീമന്‍ സിനിമ ഇറങ്ങിയപ്പോള്‍ പറയുന്നത് കേട്ടിരുന്നു. ഭീമന്‍ സിനിമ ഇതവരെ കണ്ടിട്ടില്ല. ജയനുമായി ഭീമന്‍ രഘുവിന് സാമ്യമുണ്ടെന്നു തോന്നിയിട്ടുമില്ല.
No jayetante andhya yathrayil uniformil raghu undayirunu.
@@anandpraveen5672 did u saw
ജയനെ കണ്ടപ്പോൾ മൂത്രം
ഒഴിച്ചുകാണും. ചുമ്മാ
തള്ള്.
🤪🤪🤪🤪
ഈ അവന്റെ അവന്റെ എന്നൊക്കെ വിളിക്കാൻ കൂടെ പഠിച്ച ആളൊ, അല്ലെങ്കിൽ Mr. രഘുവിനെക്കാൾ പ്രായം കുറഞ്ഞ ഒരാളോ അല്ലല്ലോ ജയൻ സാർ..... പിന്നെ ഇങ്ങേരെ ജയൻ സാറിന്റെ സിംഹസനത്തിൽ ഇരുത്തി എന്നൊന്നും പറയരുത് 😁
ജയൻ നേവി ഉദ്യോഗസ്ഥനായിരുന്നു.
@@AjithKumar-ff7vi ruclips.net/user/shorts2Jbd8AUJ480?feature=share
While studying at SD college alleppey, he was noticed as muscle man. ( I was there).
Interesting.
Which year?
@@kurukshetrawar6680 That was
1971 -- 74, B.Sc (botany/zoology).
ജയന്റെ രൂപം കൊപ്പാ
ജയൻ എന്ന് വിളിക്കാതെ ജയൻ സാർ എന്ന് വിളിക്കൂ ജയൻ സാറിൻറെ അടുത്ത നിൽക്ക് യോഗ്യതയില്ലാത്ത നടൻ രഘു
@@suransuran3399 Exactly right
@@suransuran3399 മമ്മൂട്ടി, മോഹൻലാൽ, പിണറായി വിജയൻ എന്നൊക്കെ അവരുടെ പേര് തന്നെയല്ലേ കുട്ടികൾ പോലും പറയാറുള്ളത്. അതുകൊണ്ട് ജയൻ എന്ന് പറയുന്നതിൽ ഞാൻ തെറ്റൊന്നും കാണുന്നില്ല. ജയന് തെറ്റില്ലാത്ത അഭിനയശേഷിയുണ്ടായിരുന്നു. ജീവിച്ചിരുന്നെങ്കിൽ ഒരു അഭിനേതാവ് എന്ന നിലയിൽ പിന്നെയും മെച്ചപ്പെട്ടേനെ. പക്ഷെ, പ്രേക്ഷകർക്ക് അദ്ദേഹത്തിലെ നടനെയല്ല, താരത്തെ ആയിരുന്നു ആവശ്യം. അതുകൊണ്ട് സംവിധായകരും നിർമ്മാതാക്കളും അത്തരമൊരു സ്റ്റീരിയോടൈപ് കഥാപാത്രത്തിൽ അദ്ദേഹത്തെ തളച്ചിട്ടു. എന്നിട്ടും വേനലിൽ ഒരു മഴ, പുതിയ വെളിച്ചം തുടങ്ങിയ ചിത്രങ്ങളിൽ ഒരു നടൻ എന്ന നിലയിൽ മെച്ചപ്പെട്ട പ്രകടനമാണ് ജയൻ കാഴ്ച വെച്ചത്. 1972 ൽ പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്ത് വെറുതെ കടന്നു പോവുന്ന വേഷമായിരുന്നു ജയന്. ബാക്കിയുള്ള കുറച്ചു സീനിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ജയനെ ഫോണിൽ കിട്ടിയില്ല. ഒരാഴ്ച കഴിഞ്ഞ് ഇതറിഞ്ഞ അദ്ദേഹം വിഷമം കൊണ്ട് ഒരു ദിവസം മുഴുവൻ റൂമിൽ അടച്ചിരുന്നു. 1974 ലെ ശാപമോക്ഷം എന്ന ചിത്രം മുതൽ 1980 ൽ മരിക്കുന്നത് വരെയുള്ള കരിയർ പരിശോധിച്ചാൽ വെറും നാലു വർഷങ്ങൾ കൊണ്ട് താരപദവി സ്വന്തമാക്കിയ നടനാണ് ജയൻ. മമ്മൂട്ടിയും മോഹൻലാലും അതിന് എത്രയോ വർഷങ്ങളെടുത്തു. പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രം കൂടി പരിഗണിച്ചാൽ വെറും എട്ട് വർഷമേ ജയൻ സിനിമയിൽ നിന്നുള്ളൂ. സിനിമയിൽ ആകെയുണ്ടായിരുന്ന ആ എട്ട് വർഷത്തെ കരിയറിൽ 150 ലധികം മലയാള ചിത്രങ്ങളിലാണ് ജയൻ അഭിനയിച്ചത്. 1980 ൽ മരിച്ചിട്ടും 1983 വരെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്തിറങ്ങി. കേരളം വിട്ടാൽ മമ്മൂട്ടിയെയും മോഹൻലാലിനെയും അറിയുന്ന ധാരാളം പേരുണ്ട്. പക്ഷേ, അവർ രണ്ടു പേരും ജയനെ പോലെ വെറും എട്ട് വർഷം കൊണ്ടല്ലല്ലോ ഈ പ്രശസ്തി ഉണ്ടാക്കിയെടുത്തത്. ഇന്ന് കാലഘട്ടം വ്യത്യസ്തമാണ്. സോഷ്യൽ മീഡിയയിലും സിനിമാ മേഖലയിലും വന്ന അത്ഭുതകരമായ വളർച്ച മൂലം ഇന്ന് പുതിയ നടന്മാരുടെ ചിത്രങ്ങൾ പോലും മറ്റ് സംസ്ഥാനത്തെ പ്രേക്ഷകരിലും എത്തും. ഒടിടി പ്ലാറ്റ്‌ഫോമുകൾ പോലുള്ളവ ഇതിന് ഏറെ സഹായകമാണ്.
ഒന്ന് പിന്നോട്ട് സഞ്ചരിക്കുക. മോഹൻലാലും മമ്മൂട്ടിയും സിനിമയിലെത്തിയ ശേഷമുള്ള കരിയറിലെ എട്ടു വർഷങ്ങൾ ഒന്ന് പരിശോധിക്കുക. അന്ന് അവർ സൂപ്പർ താരങ്ങൾ ആണെങ്കിലും കേരളത്തിന് പുറത്ത് അറിയപ്പെടുന്ന നടന്മാരായി മാറിത്തുടങ്ങിയിട്ടില്ല. എന്നാൽ, രജനീകാന്ത് അന്ന് പല സംസ്ഥാനങ്ങളിൽ അറിയപ്പെടുന്ന താരമാണ്. അതിനും പിന്നോട്ട് സഞ്ചരിച്ചാൽ തമിഴ്നാട്ടിൽ പതിയെ ആരാധകരെ സൃഷ്ടിച്ച് തുടങ്ങുന്ന തുടക്കക്കാരൻ രജനീകാന്തിനെ കാണാം. ഇനിയും പിന്നോട്ട് പോകുമ്പോൾ കാണുന്നത് ജയനെ ആണ്. സൂപ്പർ താരമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ജയൻ. ബോളിവുഡിൽ ഒരു സിനിമ ചെയ്യാൻ ഒരുങ്ങിയ സമയത്തായിരുന്നു ജയന്റെ മരണം.
ടി. കെ. കൃഷ്ണകുമാർ എഴുതിയ ജയന്റെ ജീവചരിത്രമായ 'അഭ്രലോകത്തിന്റെ ഇതിഹാസനായകൻ' ഞാൻ അഞ്ചോ ആറോ വർഷങ്ങൾക്ക് മുൻപ് വായിച്ചിരുന്നു. കൃഷ്ണകുമാർ സാറിനെ അന്ന് വിളിച്ചു സംസാരിച്ചു. ജയൻ ജീവിച്ചിരുന്നെങ്കിൽ അഭിനയത്തിൽ ഒരുപാട് മെച്ചപ്പെട്ടേനെ. പഴയ പല ഇതിഹാസ താരങ്ങളെയും അവരുടെ ചരമദിനത്തിൽ മാത്രം ഓർക്കുന്ന മലയാളി പ്രേക്ഷകർ പക്ഷെ ജയനെ എന്നും ഓർക്കുന്നു എന്നത് സത്യമാണ്. ചുരുങ്ങിയ കാലഘട്ടം മാത്രം സിനിമയിൽ നിന്ന് ജയൻ മരിച്ചിട്ട് 41 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് വർഷങ്ങൾക്ക് ശേഷം ജനിച്ചവർ പോലും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു എന്നത് അത്ഭുതമുളവാക്കുന്ന കാര്യം തന്നെ.
വളരെ കുറവ് വർഷങ്ങൾ മാത്രമുള്ള കരിയറിൽ വെറും നാലു വർഷം മാത്രം സൂപ്പർതാരം ആയിരുന്നിട്ടും ജയൻ ഇന്നും ഓർമ്മിക്കപ്പെടുന്നു. മോഹൻലാലും മമ്മൂട്ടിയും സൂപ്പർ താരങ്ങളായി നാലു വർഷം മാത്രം സിനിമയിൽ തുടർന്ന ശേഷം ജയൻ പോയത് പോലെ അരങ്ങൊഴിഞ്ഞിരുന്നു എങ്കിൽ ഒരിക്കലും ഇന്ന് ജയനെ ഓർക്കുന്നത് പോലെ അവരെ രണ്ട് പേരെയും ആരും ഓർക്കുമായിരുന്നില്ല. എന്നാൽ, ജയൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ ഒരു പക്ഷേ ഇത്രയധികം ആരാധനയോടെ ആളുകൾ ജയനെ കാണുമായിരുന്നോ എന്നും സംശയമുണ്ട്. എന്നിരുന്നാലും, പ്രേംനസീർ അരങ്ങു വാഴുന്ന കാലത്ത് ജയൻ മുൻനിരയിൽ എത്തിയെങ്കിൽ, പ്രേംനസീർ അഭിനയിച്ചത്ര എണ്ണം സിനിമകളിൽ അഭിനയിക്കാതിരുന്നിട്ടും ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ ജയൻ ജനപ്രീതി നേടിയെങ്കിൽ, ആ ജയന് കഴിവില്ലാതിരിക്കുമോ? ഒരു കാരണവുമില്ലാതെ മലയാളികൾ ആരെയെങ്കിലും പൊക്കിക്കൊണ്ട് നടക്കുമെന്ന് തോന്നുന്നുണ്ടോ? ഇല്ല. ജയന് പകരം ജയൻ മാത്രം.
@@sinukg9447 മമ്മൂട്ടി, മോഹൻലാൽ, പിണറായി വിജയൻ എന്നൊക്കെ അവരുടെ പേര് തന്നെയല്ലേ കുട്ടികൾ പോലും പറയാറുള്ളത്. അതുകൊണ്ട് ജയൻ എന്ന് പറയുന്നതിൽ ഞാൻ തെറ്റൊന്നും കാണുന്നില്ല. ജയന് തെറ്റില്ലാത്ത അഭിനയശേഷിയുണ്ടായിരുന്നു. ജീവിച്ചിരുന്നെങ്കിൽ ഒരു അഭിനേതാവ് എന്ന നിലയിൽ പിന്നെയും മെച്ചപ്പെട്ടേനെ. പക്ഷെ, പ്രേക്ഷകർക്ക് അദ്ദേഹത്തിലെ നടനെയല്ല, താരത്തെ ആയിരുന്നു ആവശ്യം. അതുകൊണ്ട് സംവിധായകരും നിർമ്മാതാക്കളും അത്തരമൊരു സ്റ്റീരിയോടൈപ് കഥാപാത്രത്തിൽ അദ്ദേഹത്തെ തളച്ചിട്ടു. എന്നിട്ടും വേനലിൽ ഒരു മഴ, പുതിയ വെളിച്ചം തുടങ്ങിയ ചിത്രങ്ങളിൽ ഒരു നടൻ എന്ന നിലയിൽ മെച്ചപ്പെട്ട പ്രകടനമാണ് ജയൻ കാഴ്ച വെച്ചത്. 1972 ൽ പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്ത് വെറുതെ കടന്നു പോവുന്ന വേഷമായിരുന്നു ജയന്. ബാക്കിയുള്ള കുറച്ചു സീനിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ജയനെ ഫോണിൽ കിട്ടിയില്ല. ഒരാഴ്ച കഴിഞ്ഞ് ഇതറിഞ്ഞ അദ്ദേഹം വിഷമം കൊണ്ട് ഒരു ദിവസം മുഴുവൻ റൂമിൽ അടച്ചിരുന്നു. 1974 ലെ ശാപമോക്ഷം എന്ന ചിത്രം മുതൽ 1980 ൽ മരിക്കുന്നത് വരെയുള്ള കരിയർ പരിശോധിച്ചാൽ വെറും നാലു വർഷങ്ങൾ കൊണ്ട് താരപദവി സ്വന്തമാക്കിയ നടനാണ് ജയൻ. മമ്മൂട്ടിയും മോഹൻലാലും അതിന് എത്രയോ വർഷങ്ങളെടുത്തു. പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രം കൂടി പരിഗണിച്ചാൽ വെറും എട്ട് വർഷമേ ജയൻ സിനിമയിൽ നിന്നുള്ളൂ. സിനിമയിൽ ആകെയുണ്ടായിരുന്ന ആ എട്ട് വർഷത്തെ കരിയറിൽ 150 ലധികം മലയാള ചിത്രങ്ങളിലാണ് ജയൻ അഭിനയിച്ചത്. 1980 ൽ മരിച്ചിട്ടും 1983 വരെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്തിറങ്ങി. കേരളം വിട്ടാൽ മമ്മൂട്ടിയെയും മോഹൻലാലിനെയും അറിയുന്ന ധാരാളം പേരുണ്ട്. പക്ഷേ, അവർ രണ്ടു പേരും ജയനെ പോലെ വെറും എട്ട് വർഷം കൊണ്ടല്ലല്ലോ ഈ പ്രശസ്തി ഉണ്ടാക്കിയെടുത്തത്. ഇന്ന് കാലഘട്ടം വ്യത്യസ്തമാണ്. സോഷ്യൽ മീഡിയയിലും സിനിമാ മേഖലയിലും വന്ന അത്ഭുതകരമായ വളർച്ച മൂലം ഇന്ന് പുതിയ നടന്മാരുടെ ചിത്രങ്ങൾ പോലും മറ്റ് സംസ്ഥാനത്തെ പ്രേക്ഷകരിലും എത്തും. ഒടിടി പ്ലാറ്റ്‌ഫോമുകൾ പോലുള്ളവ ഇതിന് ഏറെ സഹായകമാണ്.
ഒന്ന് പിന്നോട്ട് സഞ്ചരിക്കുക. മോഹൻലാലും മമ്മൂട്ടിയും സിനിമയിലെത്തിയ ശേഷമുള്ള കരിയറിലെ എട്ടു വർഷങ്ങൾ ഒന്ന് പരിശോധിക്കുക. അന്ന് അവർ സൂപ്പർ താരങ്ങൾ ആണെങ്കിലും കേരളത്തിന് പുറത്ത് അറിയപ്പെടുന്ന നടന്മാരായി മാറിത്തുടങ്ങിയിട്ടില്ല. എന്നാൽ, രജനീകാന്ത് അന്ന് പല സംസ്ഥാനങ്ങളിൽ അറിയപ്പെടുന്ന താരമാണ്. അതിനും പിന്നോട്ട് സഞ്ചരിച്ചാൽ തമിഴ്നാട്ടിൽ പതിയെ ആരാധകരെ സൃഷ്ടിച്ച് തുടങ്ങുന്ന തുടക്കക്കാരൻ രജനീകാന്തിനെ കാണാം. ഇനിയും പിന്നോട്ട് പോകുമ്പോൾ കാണുന്നത് ജയനെ ആണ്. സൂപ്പർ താരമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ജയൻ. ബോളിവുഡിൽ ഒരു സിനിമ ചെയ്യാൻ ഒരുങ്ങിയ സമയത്തായിരുന്നു ജയന്റെ മരണം.
ടി. കെ. കൃഷ്ണകുമാർ എഴുതിയ ജയന്റെ ജീവചരിത്രമായ 'അഭ്രലോകത്തിന്റെ ഇതിഹാസനായകൻ' ഞാൻ അഞ്ചോ ആറോ വർഷങ്ങൾക്ക് മുൻപ് വായിച്ചിരുന്നു. കൃഷ്ണകുമാർ സാറിനെ അന്ന് വിളിച്ചു സംസാരിച്ചു. ജയൻ ജീവിച്ചിരുന്നെങ്കിൽ അഭിനയത്തിൽ ഒരുപാട് മെച്ചപ്പെട്ടേനെ. പഴയ പല ഇതിഹാസ താരങ്ങളെയും അവരുടെ ചരമദിനത്തിൽ മാത്രം ഓർക്കുന്ന മലയാളി പ്രേക്ഷകർ പക്ഷെ ജയനെ എന്നും ഓർക്കുന്നു എന്നത് സത്യമാണ്. ചുരുങ്ങിയ കാലഘട്ടം മാത്രം സിനിമയിൽ നിന്ന് ജയൻ മരിച്ചിട്ട് 41 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് വർഷങ്ങൾക്ക് ശേഷം ജനിച്ചവർ പോലും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു എന്നത് അത്ഭുതമുളവാക്കുന്ന കാര്യം തന്നെ.
വളരെ കുറവ് വർഷങ്ങൾ മാത്രമുള്ള കരിയറിൽ വെറും നാലു വർഷം മാത്രം സൂപ്പർതാരം ആയിരുന്നിട്ടും ജയൻ ഇന്നും ഓർമ്മിക്കപ്പെടുന്നു. മോഹൻലാലും മമ്മൂട്ടിയും സൂപ്പർ താരങ്ങളായി നാലു വർഷം മാത്രം സിനിമയിൽ തുടർന്ന ശേഷം ജയൻ പോയത് പോലെ അരങ്ങൊഴിഞ്ഞിരുന്നു എങ്കിൽ ഒരിക്കലും ഇന്ന് ജയനെ ഓർക്കുന്നത് പോലെ അവരെ രണ്ട് പേരെയും ആരും ഓർക്കുമായിരുന്നില്ല. എന്നാൽ, ജയൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ ഒരു പക്ഷേ ഇത്രയധികം ആരാധനയോടെ ആളുകൾ ജയനെ കാണുമായിരുന്നോ എന്നും സംശയമുണ്ട്. എന്നിരുന്നാലും, പ്രേംനസീർ അരങ്ങു വാഴുന്ന കാലത്ത് ജയൻ മുൻനിരയിൽ എത്തിയെങ്കിൽ, പ്രേംനസീർ അഭിനയിച്ചത്ര എണ്ണം സിനിമകളിൽ അഭിനയിക്കാതിരുന്നിട്ടും ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ ജയൻ ജനപ്രീതി നേടിയെങ്കിൽ, ആ ജയന് കഴിവില്ലാതിരിക്കുമോ? ഒരു കാരണവുമില്ലാതെ മലയാളികൾ ആരെയെങ്കിലും പൊക്കിക്കൊണ്ട് നടക്കുമെന്ന് തോന്നുന്നുണ്ടോ? ഇല്ല. ജയന് പകരം ജയൻ മാത്രം.
👌👌👌👌👌👌
ഇദ്ദേഹത്തിന് ജയന്റെ രൂപ സാധർഷ്യമൊന്നുമില്ല ജയൻ നല്ല ഗ്ലാമർ ഉള്ള വ്യക്തിയാണ് മുടി ഇല്ല എന്നുള്ളൂ മാത്രവുമല്ല സഹജീവി സ്നേഹം ഉള്ള ആളായിരുന്നു ജയൻ
സൗമ്യൻ അദ്ദേഹത്തിനു പകരം അദ്ദേഹം മാത്രം ആ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു ആരെക്കൊണ്ടും നികത്താൻ ആവാതെ
rajavenbala marakkan kaziyatha muvi sakav kiraatham orupaad nallasinimakal sammanicha ragu sr abinandanagal
Jayante funeral chadanginte oru video polm illalo ...
പീഡന വീരന്മാർ പാവങ്ങളാണ് ! എന്റെ അമ്മയും ബാലൻ K നായർ ഒന്നായാണ് പഠിച്ചത് അയൽവാസിയുമാണ് ... അമ്മ പറഞ്ഞ് അറിവ് ഈ ബാലൻ പാവം ചെക്കനാ... വാലാ... വാലാ... വാലാട്ടി ...വാലിമ്മല ട്ടി കോലാട്ടി ... ഇത് പാടി കളിയാക്കുമായിരുന്നു !
njanathu viswasichu swantgam mugham kannadi nokkiyal nannakum jayan sir abhinayicha filmsum ningal abinayicha film ukalum onnu compare cheythu nokkanam
ജയനെ കാണാൻ എന്ത് രസമാ, ഇങ്ങേരെ കണ്ടാൽ കുരങ്ങനെ പോലെ
😂
കുരങ്ങനെ അപമാനിക്കരുത്
Congratulations 🎊 chatan oru puleyanu athu njan arenjela 🙏
പാടുമ്പോൾ മസിലിന്റെ കോച്ചിപ്പിടുത്തം ഇല്ലാത്ത.. താളം, സുഖം, 👌👌👌
ഭീമൻ രഘു ജയനോട് കയർത്തു 😂
വെറും പൊളി
@@ravipp9709 ruclips.net/user/shorts2Jbd8AUJ480?feature=share
ട്ടോ ട്ടോ ട്ടോ 😅🤣🤣
ഇദ്ദേഹത്തിൻ്റെ മുമ്പിൽ ജയൻ Sir തോറ്റു പോകും
കാരണം കരണം മാറിക്കള്ളി എൻ്റെ ജയൻ Sir ന് അ റി യില്ലായിരുന്നു
ഇത് ഏത് മരം കണ്ടാലും അവസരത്തിന് ഒത്ത് ചാടി കയറും
ഇങ്ങേർ ജയനെ അനുകരിച്ചു നടക്കുന്നു അഭിനയം വെറും മോശം ജയൻ സാർ എവിടെ നിൽക്കുന്നു ഇയാൾ.....
ഭീമൻ രഘു മോശം നടനൊന്നുമല്ല. സംസാരം കേട്ടാൽ അദ്ദേഹം തലക്കനമുള്ള ഒരാളാണെന്ന് തോന്നും. പക്ഷെ, ആൾ ശുദ്ധനാണ്. അദ്ദേഹത്തെ അറിയാവുന്നവർ പറഞ്ഞതാണ്. പിന്നെ, ജയൻ. ജയന് തെറ്റില്ലാത്ത അഭിനയശേഷിയുണ്ടായിരുന്നു. ജീവിച്ചിരുന്നെങ്കിൽ ഒരു അഭിനേതാവ് എന്ന നിലയിൽ പിന്നെയും മെച്ചപ്പെട്ടേനെ. പക്ഷെ, പ്രേക്ഷകർക്ക് അദ്ദേഹത്തിലെ നടനെയല്ല, താരത്തെ ആയിരുന്നു ആവശ്യം. അതുകൊണ്ട് സംവിധായകരും നിർമ്മാതാക്കളും അത്തരമൊരു സ്റ്റീരിയോടൈപ് കഥാപാത്രത്തിൽ അദ്ദേഹത്തെ തളച്ചിട്ടു. എന്നിട്ടും വേനലിൽ ഒരു മഴ, പുതിയ വെളിച്ചം തുടങ്ങിയ ചിത്രങ്ങളിൽ ഒരു നടൻ എന്ന നിലയിൽ മെച്ചപ്പെട്ട പ്രകടനമാണ് ജയൻ കാഴ്ച വെച്ചത്. 1972 ൽ പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്ത് വെറുതെ കടന്നു പോവുന്ന വേഷമായിരുന്നു ജയന്. ബാക്കിയുള്ള കുറച്ചു സീനിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ജയനെ ഫോണിൽ കിട്ടിയില്ല. ഒരാഴ്ച കഴിഞ്ഞ് ഇതറിഞ്ഞ അദ്ദേഹം വിഷമം കൊണ്ട് ഒരു ദിവസം മുഴുവൻ റൂമിൽ അടച്ചിരുന്നു. 1974 ലെ ശാപമോക്ഷം എന്ന ചിത്രം മുതൽ 1980 ൽ മരിക്കുന്നത് വരെയുള്ള കരിയർ പരിശോധിച്ചാൽ വെറും നാലു വർഷങ്ങൾ കൊണ്ട് താരപദവി സ്വന്തമാക്കിയ നടനാണ് ജയൻ. മമ്മൂട്ടിയും മോഹൻലാലും അതിന് എത്രയോ വർഷങ്ങളെടുത്തു. പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രം കൂടി പരിഗണിച്ചാൽ വെറും എട്ട് വർഷമേ ജയൻ സിനിമയിൽ നിന്നുള്ളൂ. സിനിമയിൽ ആകെയുണ്ടായിരുന്ന ആ എട്ട് വർഷത്തെ കരിയറിൽ 150 ലധികം മലയാള ചിത്രങ്ങളിലാണ് ജയൻ അഭിനയിച്ചത്. 1980 ൽ മരിച്ചിട്ടും 1983 വരെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്തിറങ്ങി. കേരളം വിട്ടാൽ മമ്മൂട്ടിയെയും മോഹൻലാലിനെയും അറിയുന്ന ധാരാളം പേരുണ്ട്. പക്ഷേ, അവർ രണ്ടു പേരും ജയനെ പോലെ വെറും എട്ട് വർഷം കൊണ്ടല്ലല്ലോ ഈ പ്രശസ്തി ഉണ്ടാക്കിയെടുത്തത്. ഇന്ന് കാലഘട്ടം വ്യത്യസ്തമാണ്. സോഷ്യൽ മീഡിയയിലും സിനിമാ മേഖലയിലും വന്ന അത്ഭുതകരമായ വളർച്ച മൂലം ഇന്ന് പുതിയ നടന്മാരുടെ ചിത്രങ്ങൾ പോലും മറ്റ് സംസ്ഥാനത്തെ പ്രേക്ഷകരിലും എത്തും. ഒടിടി പ്ലാറ്റ്‌ഫോമുകൾ പോലുള്ളവ ഇതിന് ഏറെ സഹായകമാണ്.
ഒന്ന് പിന്നോട്ട് സഞ്ചരിക്കുക. മോഹൻലാലും മമ്മൂട്ടിയും സിനിമയിലെത്തിയ ശേഷമുള്ള കരിയറിലെ എട്ടു വർഷങ്ങൾ ഒന്ന് പരിശോധിക്കുക. അന്ന് അവർ സൂപ്പർ താരങ്ങൾ ആണെങ്കിലും കേരളത്തിന് പുറത്ത് അറിയപ്പെടുന്ന നടന്മാരായി മാറിത്തുടങ്ങിയിട്ടില്ല. എന്നാൽ, രജനീകാന്ത് അന്ന് പല സംസ്ഥാനങ്ങളിൽ അറിയപ്പെടുന്ന താരമാണ്. അതിനും പിന്നോട്ട് സഞ്ചരിച്ചാൽ തമിഴ്നാട്ടിൽ പതിയെ ആരാധകരെ സൃഷ്ടിച്ച് തുടങ്ങുന്ന തുടക്കക്കാരൻ രജനീകാന്തിനെ കാണാം. ഇനിയും പിന്നോട്ട് പോകുമ്പോൾ കാണുന്നത് ജയനെ ആണ്. സൂപ്പർ താരമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ജയൻ. ബോളിവുഡിൽ ഒരു സിനിമ ചെയ്യാൻ ഒരുങ്ങിയ സമയത്തായിരുന്നു ജയന്റെ മരണം.
ടി. കെ. കൃഷ്ണകുമാർ എഴുതിയ ജയന്റെ ജീവചരിത്രമായ 'അഭ്രലോകത്തിന്റെ ഇതിഹാസനായകൻ' ഞാൻ അഞ്ചോ ആറോ വർഷങ്ങൾക്ക് മുൻപ് വായിച്ചിരുന്നു. കൃഷ്ണകുമാർ സാറിനെ അന്ന് വിളിച്ചു സംസാരിച്ചു. ജയൻ ജീവിച്ചിരുന്നെങ്കിൽ അഭിനയത്തിൽ ഒരുപാട് മെച്ചപ്പെട്ടേനെ. പഴയ പല ഇതിഹാസ താരങ്ങളെയും അവരുടെ ചരമദിനത്തിൽ മാത്രം ഓർക്കുന്ന മലയാളി പ്രേക്ഷകർ പക്ഷെ ജയനെ എന്നും ഓർക്കുന്നു എന്നത് സത്യമാണ്. ചുരുങ്ങിയ കാലഘട്ടം മാത്രം സിനിമയിൽ നിന്ന് ജയൻ മരിച്ചിട്ട് 41 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് വർഷങ്ങൾക്ക് ശേഷം ജനിച്ചവർ പോലും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു എന്നത് അത്ഭുതമുളവാക്കുന്ന കാര്യം തന്നെ.
വളരെ കുറവ് വർഷങ്ങൾ മാത്രമുള്ള കരിയറിൽ വെറും നാലു വർഷം മാത്രം സൂപ്പർതാരം ആയിരുന്നിട്ടും ജയൻ ഇന്നും ഓർമ്മിക്കപ്പെടുന്നു. മോഹൻലാലും മമ്മൂട്ടിയും സൂപ്പർ താരങ്ങളായി നാലു വർഷം മാത്രം സിനിമയിൽ തുടർന്ന ശേഷം ജയൻ പോയത് പോലെ അരങ്ങൊഴിഞ്ഞിരുന്നു എങ്കിൽ ഒരിക്കലും ഇന്ന് ജയനെ ഓർക്കുന്നത് പോലെ അവരെ രണ്ട് പേരെയും ആരും ഓർക്കുമായിരുന്നില്ല. എന്നാൽ, ജയൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ ഒരു പക്ഷേ ഇത്രയധികം ആരാധനയോടെ ആളുകൾ ജയനെ കാണുമായിരുന്നോ എന്നും സംശയമുണ്ട്. എന്നിരുന്നാലും, പ്രേംനസീർ അരങ്ങു വാഴുന്ന കാലത്ത് ജയൻ മുൻനിരയിൽ എത്തിയെങ്കിൽ, പ്രേംനസീർ അഭിനയിച്ചത്ര എണ്ണം സിനിമകളിൽ അഭിനയിക്കാതിരുന്നിട്ടും ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ ജയൻ ജനപ്രീതി നേടിയെങ്കിൽ, ആ ജയന് കഴിവില്ലാതിരിക്കുമോ? ഒരു കാരണവുമില്ലാതെ മലയാളികൾ ആരെയെങ്കിലും പൊക്കിക്കൊണ്ട് നടക്കുമെന്ന് തോന്നുന്നുണ്ടോ? ഇല്ല. ജയന് പകരം ജയൻ മാത്രം.
ഇയാൾ കേരള പോലീസിൽ R. S. |. ആയിട്ടാണ് കയറിയത്. അതായത് ക്യാമ്പിലെ എസ്.ഐ.എത്ര പ്രമോഷൻ കിട്ടിയാലും Commandant ന് മേൽ പോവില്ല.SP ആകുമായിരുന്നു എന്നത് തള്ള്.
😂
Commandant എന്ന് പറയുന്നത് SP യ്ക്ക് തുല്യമായ റാങ്ക് ആണ് 👍
ശരിയാണ്. ജയൻ എന്ന നടൻ, അദേഹത്തിന്റെ ശരീരം പോലെ, ഒരു നല്ല മനസ്സിനും ഉടമയായിരുന്നു, അതിശ്രേഷ്ഠമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു. വെറുതെ ഒരാളെ IV Sasi, Joshi, Sreekumaran Thampi, ബേബി, P G viswambharan, എന്നുവേണ്ട എല്ലാ പ്രഗത്ഭ സംവിധായകർ തുടർച്ചയായി നായകനാക്കുമോ. അവരുടെ പടങ്ങൾ തുടർച്ചയായി വിജയിച്ചത് ജയൻ എന്ന അതുല്യ നടൻ കാരണമാണ്.അതുകൂടാതെ പ്രേംനസിർ എന്ന മലയാള കണ്ട ഏറ്റവും ധന്യനായ മനുഷ്യന്റെ ഏറ്റവും ആത്മാർത്ഥ സുഹൃത്തും ആയിരുന്നു.
അങ്ങനെ അരങ്ങു വാണ ജയൻ എന്ന മഹത് വ്യക്തിയെ രഘു, അവൻ, നീ എന്ന് അഭിസംബോധന ചെയ്തപ്പോൾ ദുഃഖം തോന്നി. ജയന്റെ പാദസേവ ചെയ്യാനുള്ള കഴിവോ, ശരീരമോ, വ്യക്തിത്വമോ രഘുവിനില്ല. ജയൻ മരിച്ചു 42 വർഷത്തിനുശേഷവും അദ്ദേഹം ജനഹൃദയങ്ങളിൽ ജീവിക്കുന്നത് തന്നെ അതുകൊണ്ടാണ്. 42 വർഷത്തിനുശേഷവും ജയനെ ഒരു കേടാവിളക്കിന്റെ പുണ്യത്തോടെ മനസ്സിൽ വച്ചു ആരാധിക്കുന്ന ജനങ്ങൾ ഇന്നും ഉണ്ട് എന്നും രഘു മനസ്സിലാക്കണം. ജയൻ ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ 82 വയസ്സിനുമുകളിൽ വയസ്സുണ്ടാകുമായിരുന്നു. രഘുവിനാണെങ്കിൽ കേവലം 65 ഓ മറ്റോ കാണും. ഈ രഘു മമ്മൂട്ടിയെ മമ്മൂക്ക എന്ന് അഭിസംബോധന ചെയ്യുന്നത് കേൾക്കാറുണ്ട്. അത്, വല്ല ചെറിയ റോൾ മമ്മൂട്ടി പടത്തിൽ കിട്ടുവനാണ് എന്ന് ഒരു സാമാന്യ മലയാളിക്കറിയാം.
Give respect and try to take it back.
With great homage and respect to Jayan.
@@Satheeshkumar-vw8wo ഭീമൻ രഘുവിന്റെ സംസാരം കേട്ടാൽ അദ്ദേഹം തലക്കനമുള്ള ഒരാളാണെന്ന് തോന്നും. പക്ഷെ, ആൾ ശുദ്ധനാണ്. അദ്ദേഹത്തെ അറിയാവുന്നവർ പറഞ്ഞതാണ്. ജയന് തെറ്റില്ലാത്ത അഭിനയശേഷിയുണ്ടായിരുന്നു. ജീവിച്ചിരുന്നെങ്കിൽ ഒരു അഭിനേതാവ് എന്ന നിലയിൽ പിന്നെയും മെച്ചപ്പെട്ടേനെ. പക്ഷെ, പ്രേക്ഷകർക്ക് അദ്ദേഹത്തിലെ നടനെയല്ല, താരത്തെ ആയിരുന്നു ആവശ്യം. അതുകൊണ്ട് സംവിധായകരും നിർമ്മാതാക്കളും അത്തരമൊരു സ്റ്റീരിയോടൈപ് കഥാപാത്രത്തിൽ അദ്ദേഹത്തെ തളച്ചിട്ടു. എന്നിട്ടും വേനലിൽ ഒരു മഴ, പുതിയ വെളിച്ചം തുടങ്ങിയ ചിത്രങ്ങളിൽ ഒരു നടൻ എന്ന നിലയിൽ മെച്ചപ്പെട്ട പ്രകടനമാണ് ജയൻ കാഴ്ച വെച്ചത്. 1972 ൽ പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്ത് വെറുതെ കടന്നു പോവുന്ന വേഷമായിരുന്നു ജയന്. ബാക്കിയുള്ള കുറച്ചു സീനിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ജയനെ ഫോണിൽ കിട്ടിയില്ല. ഒരാഴ്ച കഴിഞ്ഞ് ഇതറിഞ്ഞ അദ്ദേഹം വിഷമം കൊണ്ട് ഒരു ദിവസം മുഴുവൻ റൂമിൽ അടച്ചിരുന്നു. 1974 ലെ ശാപമോക്ഷം എന്ന ചിത്രം മുതൽ 1980 ൽ മരിക്കുന്നത് വരെയുള്ള കരിയർ പരിശോധിച്ചാൽ വെറും നാലു വർഷങ്ങൾ കൊണ്ട് താരപദവി സ്വന്തമാക്കിയ നടനാണ് ജയൻ. മമ്മൂട്ടിയും മോഹൻലാലും അതിന് എത്രയോ വർഷങ്ങളെടുത്തു. പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രം കൂടി പരിഗണിച്ചാൽ വെറും എട്ട് വർഷമേ ജയൻ സിനിമയിൽ നിന്നുള്ളൂ. സിനിമയിൽ ആകെയുണ്ടായിരുന്ന ആ എട്ട് വർഷത്തെ കരിയറിൽ 150 ലധികം മലയാള ചിത്രങ്ങളിലാണ് ജയൻ അഭിനയിച്ചത്. 1980 ൽ മരിച്ചിട്ടും 1983 വരെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്തിറങ്ങി. കേരളം വിട്ടാൽ മമ്മൂട്ടിയെയും മോഹൻലാലിനെയും അറിയുന്ന ധാരാളം പേരുണ്ട്. പക്ഷേ, അവർ രണ്ടു പേരും ജയനെ പോലെ വെറും എട്ട് വർഷം കൊണ്ടല്ലല്ലോ ഈ പ്രശസ്തി ഉണ്ടാക്കിയെടുത്തത്. ഇന്ന് കാലഘട്ടം വ്യത്യസ്തമാണ്. സോഷ്യൽ മീഡിയയിലും സിനിമാ മേഖലയിലും വന്ന അത്ഭുതകരമായ വളർച്ച മൂലം ഇന്ന് പുതിയ നടന്മാരുടെ ചിത്രങ്ങൾ പോലും മറ്റ് സംസ്ഥാനത്തെ പ്രേക്ഷകരിലും എത്തും. ഒടിടി പ്ലാറ്റ്‌ഫോമുകൾ പോലുള്ളവ ഇതിന് ഏറെ സഹായകമാണ്.
ഒന്ന് പിന്നോട്ട് സഞ്ചരിക്കുക. മോഹൻലാലും മമ്മൂട്ടിയും സിനിമയിലെത്തിയ ശേഷമുള്ള കരിയറിലെ എട്ടു വർഷങ്ങൾ ഒന്ന് പരിശോധിക്കുക. അന്ന് അവർ സൂപ്പർ താരങ്ങൾ ആണെങ്കിലും കേരളത്തിന് പുറത്ത് അറിയപ്പെടുന്ന നടന്മാരായി മാറിത്തുടങ്ങിയിട്ടില്ല. എന്നാൽ, രജനീകാന്ത് അന്ന് പല സംസ്ഥാനങ്ങളിൽ അറിയപ്പെടുന്ന താരമാണ്. അതിനും പിന്നോട്ട് സഞ്ചരിച്ചാൽ തമിഴ്നാട്ടിൽ പതിയെ ആരാധകരെ സൃഷ്ടിച്ച് തുടങ്ങുന്ന തുടക്കക്കാരൻ രജനീകാന്തിനെ കാണാം. ഇനിയും പിന്നോട്ട് പോകുമ്പോൾ കാണുന്നത് ജയനെ ആണ്. സൂപ്പർ താരമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ജയൻ. ബോളിവുഡിൽ ഒരു സിനിമ ചെയ്യാൻ ഒരുങ്ങിയ സമയത്തായിരുന്നു ജയന്റെ മരണം.
ടി. കെ. കൃഷ്ണകുമാർ എഴുതിയ ജയന്റെ ജീവചരിത്രമായ 'അഭ്രലോകത്തിന്റെ ഇതിഹാസനായകൻ' ഞാൻ അഞ്ചോ ആറോ വർഷങ്ങൾക്ക് മുൻപ് വായിച്ചിരുന്നു. കൃഷ്ണകുമാർ സാറിനെ അന്ന് വിളിച്ചു സംസാരിച്ചു. ജയൻ ജീവിച്ചിരുന്നെങ്കിൽ അഭിനയത്തിൽ ഒരുപാട് മെച്ചപ്പെട്ടേനെ. പഴയ പല ഇതിഹാസ താരങ്ങളെയും അവരുടെ ചരമദിനത്തിൽ മാത്രം ഓർക്കുന്ന മലയാളി പ്രേക്ഷകർ പക്ഷെ ജയനെ എന്നും ഓർക്കുന്നു എന്നത് സത്യമാണ്. ചുരുങ്ങിയ കാലഘട്ടം മാത്രം സിനിമയിൽ നിന്ന് ജയൻ മരിച്ചിട്ട് 41 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് വർഷങ്ങൾക്ക് ശേഷം ജനിച്ചവർ പോലും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു എന്നത് അത്ഭുതമുളവാക്കുന്ന കാര്യം തന്നെ.
വളരെ കുറവ് വർഷങ്ങൾ മാത്രമുള്ള കരിയറിൽ വെറും നാലു വർഷം മാത്രം സൂപ്പർതാരം ആയിരുന്നിട്ടും ജയൻ ഇന്നും ഓർമ്മിക്കപ്പെടുന്നു. മോഹൻലാലും മമ്മൂട്ടിയും സൂപ്പർ താരങ്ങളായി നാലു വർഷം മാത്രം സിനിമയിൽ തുടർന്ന ശേഷം ജയൻ പോയത് പോലെ അരങ്ങൊഴിഞ്ഞിരുന്നു എങ്കിൽ ഒരിക്കലും ഇന്ന് ജയനെ ഓർക്കുന്നത് പോലെ അവരെ രണ്ട് പേരെയും ആരും ഓർക്കുമായിരുന്നില്ല. എന്നാൽ, ജയൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ ഒരു പക്ഷേ ഇത്രയധികം ആരാധനയോടെ ആളുകൾ ജയനെ കാണുമായിരുന്നോ എന്നും സംശയമുണ്ട്. എന്നിരുന്നാലും, പ്രേംനസീർ അരങ്ങു വാഴുന്ന കാലത്ത് ജയൻ മുൻനിരയിൽ എത്തിയെങ്കിൽ, പ്രേംനസീർ അഭിനയിച്ചത്ര എണ്ണം സിനിമകളിൽ അഭിനയിക്കാതിരുന്നിട്ടും ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ ജയൻ ജനപ്രീതി നേടിയെങ്കിൽ, ആ ജയന് കഴിവില്ലാതിരിക്കുമോ? ഒരു കാരണവുമില്ലാതെ മലയാളികൾ ആരെയെങ്കിലും പൊക്കിക്കൊണ്ട് നടക്കുമെന്ന് തോന്നുന്നുണ്ടോ? ഇല്ല. ജയന് പകരം ജയൻ മാത്രം.
@@Satheeshkumar-vw8wo ruclips.net/user/shorts2Jbd8AUJ480?feature=share
ഇപ്പോൾ CI rank ൽ ഉള്ള മനുഷ്യൻ...
79,80 kalahattattil s l ayirunnayal, vayasu onnu guess chayamo, almost above 65,55il penson akilley,.
Mr രഘു.. തന്റെ തള്ളു കേൾക്കുമ്പോൾ ഓർമ്മവരുന്നത് പട്ടാളം എന്ന സിനിമയിൽ മാള അരവിന്ദൻ അവതരിപ്പിച്ച കഥാപാത്രത്തെയാണ്.
He had been Master Chief Petty Officer before coming into film....He was submissive infront of you and you couldn't identify him..!!
He was JAYAN..!
മലയാള സിനിമയിലെ എച്ചിൽ നക്കിയായ താൻ....
അഭ്രാപാളികളിൽ വസന്തം സമ്മാനിച്ചു, ഒരു പടക്കുതിരയെപ്പോലെ കടന്നു പോയ ജയൻ...!
താൻ ഒരു സംഭവം തന്നെ... 🤣
Then take it from me..
"Now that the lion is dead and all the asses may think that he can kick at him...."
വിഗ്ഗ് വെയ്ക്കാത്ത ജയനെ കണ്ടപ്പോൾ തിരിച്ചറിഞ്ഞില്ല എന്നല്ലേ ഭീമൻ രഘു പറഞ്ഞത്? ഭീമൻ രഘുവിന്റെ സംസാരം കേട്ടാൽ തലക്കനമുള്ള ഒരാളാണെന്ന് തോന്നും. പക്ഷെ, ആൾ ശുദ്ധനാണ്. അദ്ദേഹത്തെ അറിയാവുന്നവർ പറഞ്ഞതാണ്. പിന്നെ ജയൻ. ജയന് തെറ്റില്ലാത്ത അഭിനയശേഷിയുണ്ടായിരുന്നു. ജീവിച്ചിരുന്നെങ്കിൽ ഒരു അഭിനേതാവ് എന്ന നിലയിൽ പിന്നെയും മെച്ചപ്പെട്ടേനെ. പക്ഷെ, പ്രേക്ഷകർക്ക് അദ്ദേഹത്തിലെ നടനെയല്ല, താരത്തെ ആയിരുന്നു ആവശ്യം. അതുകൊണ്ട് സംവിധായകരും നിർമ്മാതാക്കളും അത്തരമൊരു സ്റ്റീരിയോടൈപ് കഥാപാത്രത്തിൽ അദ്ദേഹത്തെ തളച്ചിട്ടു. എന്നിട്ടും വേനലിൽ ഒരു മഴ, പുതിയ വെളിച്ചം തുടങ്ങിയ ചിത്രങ്ങളിൽ ഒരു നടൻ എന്ന നിലയിൽ മെച്ചപ്പെട്ട പ്രകടനമാണ് ജയൻ കാഴ്ച വെച്ചത്. 1972 ൽ പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്ത് വെറുതെ കടന്നു പോവുന്ന വേഷമായിരുന്നു ജയന്. ബാക്കിയുള്ള കുറച്ചു സീനിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ജയനെ ഫോണിൽ കിട്ടിയില്ല. ഒരാഴ്ച കഴിഞ്ഞ് ഇതറിഞ്ഞ അദ്ദേഹം വിഷമം കൊണ്ട് ഒരു ദിവസം മുഴുവൻ റൂമിൽ അടച്ചിരുന്നു. 1974 ലെ ശാപമോക്ഷം എന്ന ചിത്രം മുതൽ 1980 ൽ മരിക്കുന്നത് വരെയുള്ള കരിയർ പരിശോധിച്ചാൽ വെറും നാലു വർഷങ്ങൾ കൊണ്ട് താരപദവി സ്വന്തമാക്കിയ നടനാണ് ജയൻ. മമ്മൂട്ടിയും മോഹൻലാലും അതിന് എത്രയോ വർഷങ്ങളെടുത്തു. പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രം കൂടി പരിഗണിച്ചാൽ വെറും എട്ട് വർഷമേ ജയൻ സിനിമയിൽ നിന്നുള്ളൂ. സിനിമയിൽ ആകെയുണ്ടായിരുന്ന ആ എട്ട് വർഷത്തെ കരിയറിൽ 150 ലധികം മലയാള ചിത്രങ്ങളിലാണ് ജയൻ അഭിനയിച്ചത്. 1980 ൽ മരിച്ചിട്ടും 1983 വരെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്തിറങ്ങി. കേരളം വിട്ടാൽ മമ്മൂട്ടിയെയും മോഹൻലാലിനെയും അറിയുന്ന ധാരാളം പേരുണ്ട്. പക്ഷേ, അവർ രണ്ടു പേരും ജയനെ പോലെ വെറും എട്ട് വർഷം കൊണ്ടല്ലല്ലോ ഈ പ്രശസ്തി ഉണ്ടാക്കിയെടുത്തത്. ഇന്ന് കാലഘട്ടം വ്യത്യസ്തമാണ്. സോഷ്യൽ മീഡിയയിലും സിനിമാ മേഖലയിലും വന്ന അത്ഭുതകരമായ വളർച്ച മൂലം ഇന്ന് പുതിയ നടന്മാരുടെ ചിത്രങ്ങൾ പോലും മറ്റ് സംസ്ഥാനത്തെ പ്രേക്ഷകരിലും എത്തും. ഒടിടി പ്ലാറ്റ്‌ഫോമുകൾ പോലുള്ളവ ഇതിന് ഏറെ സഹായകമാണ്.
ഒന്ന് പിന്നോട്ട് സഞ്ചരിക്കുക. മോഹൻലാലും മമ്മൂട്ടിയും സിനിമയിലെത്തിയ ശേഷമുള്ള കരിയറിലെ എട്ടു വർഷങ്ങൾ ഒന്ന് പരിശോധിക്കുക. അന്ന് അവർ സൂപ്പർ താരങ്ങൾ ആണെങ്കിലും കേരളത്തിന് പുറത്ത് അറിയപ്പെടുന്ന നടന്മാരായി മാറിത്തുടങ്ങിയിട്ടില്ല. എന്നാൽ, രജനീകാന്ത് അന്ന് പല സംസ്ഥാനങ്ങളിൽ അറിയപ്പെടുന്ന താരമാണ്. അതിനും പിന്നോട്ട് സഞ്ചരിച്ചാൽ തമിഴ്നാട്ടിൽ പതിയെ ആരാധകരെ സൃഷ്ടിച്ച് തുടങ്ങുന്ന തുടക്കക്കാരൻ രജനീകാന്തിനെ കാണാം. ഇനിയും പിന്നോട്ട് പോകുമ്പോൾ കാണുന്നത് ജയനെ ആണ്. സൂപ്പർ താരമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ജയൻ. ബോളിവുഡിൽ ഒരു സിനിമ ചെയ്യാൻ ഒരുങ്ങിയ സമയത്തായിരുന്നു ജയന്റെ മരണം.
ടി. കെ. കൃഷ്ണകുമാർ എഴുതിയ ജയന്റെ ജീവചരിത്രമായ 'അഭ്രലോകത്തിന്റെ ഇതിഹാസനായകൻ' ഞാൻ അഞ്ചോ ആറോ വർഷങ്ങൾക്ക് മുൻപ് വായിച്ചിരുന്നു. കൃഷ്ണകുമാർ സാറിനെ അന്ന് വിളിച്ചു സംസാരിച്ചു. ജയൻ ജീവിച്ചിരുന്നെങ്കിൽ അഭിനയത്തിൽ ഒരുപാട് മെച്ചപ്പെട്ടേനെ. പഴയ പല ഇതിഹാസ താരങ്ങളെയും അവരുടെ ചരമദിനത്തിൽ മാത്രം ഓർക്കുന്ന മലയാളി പ്രേക്ഷകർ പക്ഷെ ജയനെ എന്നും ഓർക്കുന്നു എന്നത് സത്യമാണ്. ചുരുങ്ങിയ കാലഘട്ടം മാത്രം സിനിമയിൽ നിന്ന് ജയൻ മരിച്ചിട്ട് 41 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് വർഷങ്ങൾക്ക് ശേഷം ജനിച്ചവർ പോലും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു എന്നത് അത്ഭുതമുളവാക്കുന്ന കാര്യം തന്നെ.
വളരെ കുറവ് വർഷങ്ങൾ മാത്രമുള്ള കരിയറിൽ വെറും നാലു വർഷം മാത്രം സൂപ്പർതാരം ആയിരുന്നിട്ടും ജയൻ ഇന്നും ഓർമ്മിക്കപ്പെടുന്നു. മോഹൻലാലും മമ്മൂട്ടിയും സൂപ്പർ താരങ്ങളായി നാലു വർഷം മാത്രം സിനിമയിൽ തുടർന്ന ശേഷം ജയൻ പോയത് പോലെ അരങ്ങൊഴിഞ്ഞിരുന്നു എങ്കിൽ ഒരിക്കലും ഇന്ന് ജയനെ ഓർക്കുന്നത് പോലെ അവരെ രണ്ട് പേരെയും ആരും ഓർക്കുമായിരുന്നില്ല. എന്നാൽ, ജയൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ ഒരു പക്ഷേ ഇത്രയധികം ആരാധനയോടെ ആളുകൾ ജയനെ കാണുമായിരുന്നോ എന്നും സംശയമുണ്ട്. എന്നിരുന്നാലും, പ്രേംനസീർ അരങ്ങു വാഴുന്ന കാലത്ത് ജയൻ മുൻനിരയിൽ എത്തിയെങ്കിൽ, പ്രേംനസീർ അഭിനയിച്ചത്ര എണ്ണം സിനിമകളിൽ അഭിനയിക്കാതിരുന്നിട്ടും ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ ജയൻ ജനപ്രീതി നേടിയെങ്കിൽ, ആ ജയന് കഴിവില്ലാതിരിക്കുമോ? ഒരു കാരണവുമില്ലാതെ മലയാളികൾ ആരെയെങ്കിലും പൊക്കിക്കൊണ്ട് നടക്കുമെന്ന് തോന്നുന്നുണ്ടോ? ഇല്ല. ജയന് പകരം ജയൻ മാത്രം.
Postmane kanmanilla. A song thettanu. Swargatgekal... Dathuputran anu. Postmane kanmanilla yule pattu. Hippikalude nagaram kalikkuppikalude nagaram. Anu aa paattu. May be his memories are not correct. As long back.
Postumane kananilla enna chithathile ganam hippikalude nagaram ennathanu thankalkku thettipoyi..
സിനിമയിൽ മാത്രമേ ജയൻ വിഗ് വൈക്കാറുള്ളൂ .
Jayan shootng chakara vadanappilly ente kuttikkalam