*സംഖ്യാപുസ്തകം - അദ്ധ്യായം 31* 7 യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു *യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.* 8 നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യ രാജാക്കന്മാരായ ഏവി, രേക്കെം, സൂർ, ഹൂർ തുടങ്ങിയവരെ കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ *വാളുകൊണ്ടു കൊന്നു.* 9 യിസ്രായേൽ മക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ *സകലവാഹന മൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.* 10 *അവർ പാർത്തിരുന്ന എല്ലാ പട്ടണങ്ങളും എല്ലാ പാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.*
*സംഖ്യാപുസ്തകം - അദ്ധ്യായം 31* 7 യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു *യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.* 8 നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യ രാജാക്കന്മാരായ ഏവി, രേക്കെം, സൂർ, ഹൂർ തുടങ്ങിയവരെ കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ *വാളുകൊണ്ടു കൊന്നു.* 9 യിസ്രായേൽ മക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ *സകലവാഹന മൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.* 10 *അവർ പാർത്തിരുന്ന എല്ലാ പട്ടണങ്ങളും എല്ലാ പാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.*
"നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവർത്തിപ്പിൻ; അതു മനുഷ്യപുത്രൻ നിങ്ങൾക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു." - യോഹന്നാൻ 6:27
*സംഖ്യാപുസ്തകം - അദ്ധ്യായം 31* 7 യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു *യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.* 8 നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യ രാജാക്കന്മാരായ ഏവി, രേക്കെം, സൂർ, ഹൂർ തുടങ്ങിയവരെ കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ *വാളുകൊണ്ടു കൊന്നു.* 9 യിസ്രായേൽ മക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ *സകലവാഹന മൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.* 10 *അവർ പാർത്തിരുന്ന എല്ലാ പട്ടണങ്ങളും എല്ലാ പാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.*
വളരെ നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങൾ.. ഇവിടെ കമന്റുകൾ ഇടുന്ന മഹാന്മാർ പരിശുദ്ധ ബൈബിളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള വസ്തുതകളെ ബൈബിളിൽ നിന്നും തന്നെ വായിച്ചു പഠിക്കണം.. ബൈബിൾ ലഭിച്ചു കഴിഞ്ഞ് 800 വർഷങ്ങൾക്കു ശേഷം പരിശുദ്ധ ബൈബിളിലെ വസ്തുതകൾ തീർത്തും വികലമായി തിരുത്തി എഴുതിയ ഖുറാനുമായി ബൈബിളിനെ താരതമ്യം ചെയ്യരുതേ.. ക്രിസ്തീയതയും ജുഡായിസവും എന്താണെന്ന് മനസിലാക്കാൻ പരിശുദ്ധ ബൈബിൾ തന്നെ വായിക്കണം.... യഹൂദന്മാരും ക്രൈസ്തവരും ആരാണെന്നും അവരുടെ വിശ്വാസങ്ങൾ എന്താണെന്നും മനസ്സിലാക്കാൻ പരിശുദ്ധ ബൈബിൾ തന്നെ വായിച്ചു പഠിക്കുക.. ഇവിടെ വിഡിയോ ഇട്ട സഹോദരൻ വളരെ നന്നായി സത്യമായി പറഞ്ഞു.. അഭിനന്ദനങ്ങൾ
സംഖ്യപുസ്തകം:31:17-18 ഇപ്പോൾ കുഞ്ഞുങ്ങളുള്ള ആണിനെയൊക്കെയും പുരുഷനോടുകൂടെ ശയിച്ചിട്ടുള്ള സകല സ്ത്രീകളെയും കൊന്നുകളയുവിൻ. പുരുഷനോടുകൂടെ ശയിക്കാത്ത പെൺകുഞ്ഞുങ്ങളെ ജീവനോടെ വെച്ചുകൊൾവിൻ😡 ഉല്പത്തി: 19:31-38 അപ്പനെ കള്ള് കുടിപ്പിച്ചു കിടത്തി അപ്പനിൽ സന്തതി ഉണ്ടാക്കുന്ന മക്കൾ. ലോത്തും രണ്ട് പുത്രിമാരും ഒരു ഗുഹയിൽ പാർത്തു. അങ്ങനെയിരിക്കുമ്പോൾ മൂത്തവൾ ഇളയവളോട്; ഭൂമിയിൽ എല്ലാം നടപ്പുള്ളപോലെ ഭൂമിയിൽ നമ്മുടെ അടുക്കൽ വരുവാൻ വേറെ പുരുഷന്മാർ ഇല്ല. അപ്പനാൽ സന്തതി ലഭിക്കാൻ അവനെ വീഞ്ഞ് കുടിപ്പിച്ചു അവനോട് കൂടി ശയിക്കുക. അങ്ങനെ അന്ന് രാത്രി അവർ അപ്പനെ വീഞ്ഞ് കുടിപ്പിച്ചു മൂത്തവൾ അപ്പനോട് കൂടി ശയിച്ചു. പിറ്റെന്നാൾ ഇളയവളും അപ്പനിൽ സന്തതി ഉണ്ടാകേണ്ടതിന് വീഞ്ഞ് കുടിപ്പിച്ചു അവനോട് കൂടി ശയിച്ചു. ലോത്തിന്റെ രണ്ട് പുത്രിമാരും അപ്പനാൽ ഗർഭം ധരിച്ചു പ്രസവിച്ചു. മോവാബും ബെൻ-അമ്മി -- ഉല്പത്തി: 38: 8-10 സഹോദരന്റെ വിധവയെ വ്യഭിചരിച്ചു ഗർഭം ധരിപ്പിക്കാതെ ശുക്ലം നിലത്തു വീഴ്ത്തിയതിനാണ് ദൈവം ഓനാനെ കൊന്നത്. ഞായറാഴ്ച കുർബാനയുടെ അതി പ്രസംഗത്തിനിടയിൽ കോണ്ടം എങ്ങനെ യൂസ് ചെയ്യണമെന്നുകൂടി വെള്ള നൈറ്റിക്കാർ വിശ്വാസികളെ പഠിപ്പിക്കണം . - ന്യാധിപർ: 19:22-25. പുരുഷാരത്തെ തൃപിതി പെടുത്താൻ സ്വന്തം പെൺമക്കളുടെ കന്യകാത്വമാണ് ലോത്ത് വാഗ്ദാനം ചെയ്യുന്നത്. വയസ്സനായ ലോത്തും പെൺമക്കളും മാത്രം ബാക്കിയാവുന്നതാണ് അടുത്ത രംഗം. പുരുഷസ്പർശം ഏൽക്കാത്ത ലോത്തിന്റെ പെൺമക്കൾ സ്വന്തം പിതാവിനെ മദ്യപിച്ചു മയക്കികിടത്തി ശാരീരികമായി ബന്ധപ്പെടുന്നു. രണ്ടാം ദിവസം രണ്ടാമത്തവളുടെ ഊഴം. അവളും ലോത്തിന്റെ കുടിപ്പിച്ച ശേഷം പിതാവിനൊപ്പം ശയിക്കുന്നു. ലോത്ത് ഒന്നും അറിയാത്ത വെറും ഊളയാണെന്നു ബൈബിൾ. ഈ മഹത്തായ കുടുംബത്തെയാണ് സർവ്വനാശത്തിൽനിന്ന് രെക്ഷിച് സ്വന്തം ജനതയെ ഉണ്ടാക്കാനായി ദൈവം തെരഞ്ഞെടുത്തത് എന്നത് തമാശ. ലേവ്യരും മോശം അല്ല. ഗിബ്ബ എന്ന വെപ്പാട്ടിയുമായി ഒരു വൃദ്ധന്റെ വസതിയിൽ രാപാർക്കുന്നു ലേവ്യർ. രാത്രിയിൽ വീടുവളഞ്ഞ ജനക്കൂട്ടത്തിൽ നിന്ന് രെക്ഷപെടുവാനായി കന്യകയായ മകളെയും വെപ്പാട്ടിയെയും തരാം നിങ്ങൾ കൊണ്ടുപോയി എന്തും ചെയ്തുകൊൾക എന്ന് പുള്ളി. ലേവ്യരുടെ ഉപനാരിയെ പുലരുവോളം അവർ ഭോഗിച്ചു. - യെഹെസ്കേൽ :23:1-22 രണ്ട് സ്ത്രീകൾ ഓഹലാ, ഒഹൊലീബാ. യൗവനത്തിൽ തന്നെ അവർ പരസംഗം ചെയ്യ്തു.അവരുടെ മുലപിടിച്ചു അവരുടെ കന്യാകുചാഗ്രം ഞെക്കി. കഴുതയുടെ ലിംഗംപോലത്തെ ലിംഗവും കുതിരകളുടെ ബീജസ്രവണം പോലത്തെ ബീജസ്രവണവും ഉള്ള ജാരന്മാരെ അവൾ മോഹിച്ചു. മിസ്രയീം ദേശത്തു വെച്ച് പരസംഗം ചെയ്യ്ത തന്റെ യൗവനകാലം ഓർത്തു പരസംഗം വർധിപ്പിച്ചു. നിന്റെ യൗവന സ്തനങ്ങൾ നിമിത്തം മിസ്റാമ്യർ നിന്റെ കുജാഗ്രങ്ങളെ ഞെക്കിയ ദുഷ്കർമ്മം നീ തിരഞ്ഞു. - സാമുവേൽ: 12:11 കർത്താവു അരുളിച്ചെയ്യുന്നു: Best😂 നിന്റെ സ്വന്തം ഭവനത്തിൽനിന്ന് തന്നെ നിനക്ക് ഞാൻ ഉപദ്രവം ഉണ്ടാക്കും. നിന്റെ കൺമുൻപിൽവെച്ച് ഞാൻ നിന്റെ ഭാര്യയെ അന്യനു കൊടുക്കും. പട്ടാപകൽ അവൻ അവരോടൊത്ത് ശയിക്കും.
@@kochipropertymall5240 identify ഇല്ലാത്ത മനുഷ്യാ, ഇന്നും ഇത് തുടരുവാൻ ബൈബിൾ വചനങ്ങൾ പറയുന്നുണ്ടോ..? പോട്ടെ, ഏതെങ്കിലും ക്രിസ്ത്യാനിയോ ജൂതനോ ഇന്നോ പിന്നീട് എന്നെങ്കിലുമോ ഇങ്ങനെ ചെയ്യുന്നുണ്ടോ..? ഇല്ലെടോ.. പക്ഷേ മത കിതാബിൽ പറയുന്നു എന്ന് പറഞ്ഞ് മനുഷ്യരെ മൃഗീയമായി, പൈശാചികമായി കൊന്നു തള്ളുന്ന ഒരേയൊരു മാത്രമേയുള്ളൂ....
@@kochipropertymall5240 നിങ്ങൾ ഒരുപാട് പോസ്റ്റുകളുടെ അടിയിൽ ഇത് ഇടാൻ തുടങ്ങിയിട്ട് കുറെ കാലം ആയല്ലോ.. നങ്ങൾ എന്നെങ്കിലും ബൈബിൾ മുഴുവനായി വായിച്ചിട്ടുണ്ടോ വായിക്കണം... എന്നിട്ട് കമൻ്റുകൾ എഴുതുക.. ബൈബിൾ വായിച്ചിട്ട് ആരും തീവ്രവാദി ആയിട്ടില്ല.. ബൈബിൾ വായിച്ചിട്ട് ആരും എവിടെയും പൊട്ടിത്തെറിച്ചിട്ടില്ല.. ബൈബിൾ വായിച്ചിട്ട് ആരും ആരെയും ഉന്മൂലനം ചെയ്തിട്ടില്ല.. ബൈബിൾ വായിച്ചിട്ട് ആരും എവിടെയും കടന്ന് ആക്രമണം നടത്തിയിട്ടില്ല.. ബൈബിൾ വായിച്ചിട്ട് ആരും ആരെയും കൊന്നിട്ടില്ല.. ബൈബിൾ വായിച്ചിട്ട് ആരും മോഷണം നടത്തിയിട്ടില്ല.. ബൈബിൾ വായിച്ചിട്ട് ആരും എവിടെയും ആക്രമണം നടത്തിയിട്ടില്ല.. വായിച്ചിട്ട് ആരും ഭീകരവാദ പ്രവർത്തനം നടത്തിയിട്ടില്ല.. ഏത് പുസ്തകം വായിച്ചിട്ടാണ് ആളുകൾ തീവ്രവാദികളും ഭീകരവാദികളും ആകുന്നത് എന്നും ഏത് പുസ്തകം വായിച്ചിട്ടാണ് ലോകം മുഴുവൻ ഭീകര പ്രവർത്തനങ്ങളും മത മൗലിക വാദ സംഘടനകളും പൈശാചിക പ്രവർത്തനങ്ങളും ആഭ്യന്തര കലഹങ്ങളും. നടത്തുന്നത് എന്ന് പോയി നന്നായി വായിച്ച് പരിശോധിച്ച് മനസ്സിലാക്കുക.
"ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു." - യോഹന്നാൻ 5:24
@@mayinthidil8653 ന്യായവിധി എന്ന് ഉദ്ദേശിക്കുന്നത് ക്രിസ്തുവിന്റെ രണ്ടാം വരവിൽ ക്രിസ്തു എല്ലാ മനുഷ്യർക്കും തക്ക ഫലം നൽകും. അതായത് ക്രിസ്തുവിൽ വിശ്വസിച്ചു ജീവിച്ചവർക്ക് സ്വർഗ്ഗവും അല്ലാത്തവർക്ക് നരകവും നൽകും. മരണത്തിൽ ആകാതെ എന്ന് ഉദ്ദേശിക്കുന്നത് ആത്മീകമായ മരണത്തെക്കുറിച്ചാണ്. ക്രിസ്തുവിൽ വിശ്വസിക്കുന്നവർ മരിച്ചാലും വീണ്ടും ജീവിക്കും. എന്നാൽ വിശ്വസിക്കാത്തവർ ന്യായവിധിക്കായി ഉയർക്കുമെങ്കിലും പിന്നീട് നിത്യയാതന അനുഭവിക്കേണ്ടി വരും. ആ നരകത്തിന്റെ അവസ്ഥയാണ് മരണം.
ആരെയാണീ 'അയച്ചവൻ' എന്ന് വിശേഷിപ്പിക്കുന്നത്? എന്നിട്ട് നിങ്ങൾ ക്രിസ്ത്യാനികൾ അയക്കപ്പെട്ടവനെയാണല്ലോ മുട്ട് കുത്തി നിന്ന് പ്രാർത്ഥിക്കുന്നത്.. വിളിച്ചു അപേക്ഷിക്കുന്നത്..!
*സംഖ്യാപുസ്തകം - അദ്ധ്യായം 31* 7 യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു *യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.* 8 നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യ രാജാക്കന്മാരായ ഏവി, രേക്കെം, സൂർ, ഹൂർ തുടങ്ങിയവരെ കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ *വാളുകൊണ്ടു കൊന്നു.* 9 യിസ്രായേൽ മക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ *സകലവാഹന മൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.* 10 *അവർ പാർത്തിരുന്ന എല്ലാ പട്ടണങ്ങളും എല്ലാ പാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.*
കർത്താവിന്റെ രണ്ടാംവരവ് സകലതിനെയും നശിപപിക്കുന്നവനായിട്ടാണല്ലോ അവനാണല്ലോ അന്തിക്രിസ്തു! ആ അന്തിക്രിസ്തു(ക്രിസ്തുവിന്റെ എതിർസ്വഭാവമുള്ളവൻ)അങ്ങിനെ ഒരേയൊരാളേയുള്ളൂ അവൻ സ്വയം അന്ത്യപ്രവാചകൻ എന്നായിരുന്നു പറഞ്ഞതും, അവൻ സകലരോടും യുദ്ധംചെയ്ത് കൊന്നും കൊള്ളയടിച്ചും രാജ്യങ്ങൾ കീഴടക്കിയും മുന്നേറി, യേശു വേശ്യയെപ്പോലും മനുഷ്യത്തത്തോടെ കണ്ടപ്പോൾ അവൻ കുഞ്ഞുബാലികയിലും കാമംകണ്ടു,സ്ത്രീകളെ വിധവയാക്കി നിക്കാഹ്ചെയ്തു,മരുമകളിലും കാമംപൂണ്ടു നിക്കാഹ് ചെയ്തു... ഇനിയും മനസ്സിലായില്ലേ ആരായിരുന്നു അവനെന്ന്? അവൻതന്നെ സകലതിനെയും നശിപ്പിക്കാനും ലോകസമാധാനം തകർക്കുവാനും അന്തിക്രിസ്തുവായി അവതരിച്ച മുഹമ്മദ്!
അവർ തള്ളിയത് കൊണ്ട് ജാതികളായ നമ്മൾക്കു. ദൈവമക്കൾ ആകുവാൻ അവകാശം ലഭിച്ചു ഏന്നാൽ ഒരു കാലത്തേക്ക് ജാതികളുടെ സംഖ്യ പൂർണ്ണമാകുന്നതുവരെ അതിനു ശേഷം അവരും യേശുവിനെ ദൈവമായി തന്നെ അംഗീകരിക്കും
*സംഖ്യാപുസ്തകം - അദ്ധ്യായം 31* 7 യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു *യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.* 8 നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യ രാജാക്കന്മാരായ ഏവി, രേക്കെം, സൂർ, ഹൂർ തുടങ്ങിയവരെ കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ *വാളുകൊണ്ടു കൊന്നു.* 9 യിസ്രായേൽ മക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ *സകലവാഹന മൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.* 10 *അവർ പാർത്തിരുന്ന എല്ലാ പട്ടണങ്ങളും എല്ലാ പാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.*
യോഹന്നാൻ അദ്ധ്യായം 1:18 ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു യോഹന്നാൻ - അദ്ധ്യായം 14:28ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ; നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതിനാൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു; പിതാവു എന്നെക്കാൾ വലിയവനല്ലോ. യോഹന്നാൻ - അദ്ധ്യായം 10:29അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല മത്തായി - അദ്ധ്യായം 12:28ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം. ലൂക്കോസ് - അദ്ധ്യായം 11:20എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം. യോഹന്നാൻ - അദ്ധ്യായം 5:30എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു യോഹന്നാൻ - അദ്ധ്യായം 17:3ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു. യോഹന്നാൻ - അദ്ധ്യായം 14:24എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു. Malayalam Bible » Ephesians » Chapter 5:18വീഞ്ഞു കുടിച്ചു മത്തരാകാരുതു; അതിനാൽ ദുർന്നടപ്പു ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും സദൃശ്യവാക്യങ്ങൾ 20:1 വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാല്‍ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല. ലേവ്യപുസ്തകം 11:7 പന്നി കുളമ്പു പിളര്‍ന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നേ എങ്കിലും അയവിറക്കുന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം 8 ഇവയുടെ മാംസം നിങ്ങള്‍ തിന്നരുതു; പിണം തൊടുകയും അരുതു; ഇവ നിങ്ങള്‍ക്കു അശുദ്ധം. ആവർത്തനം 14:8 പന്നിഅതു കുളമ്പു പിളര്‍ന്നതെങ്കിലും അയവിറക്കുന്നില്ല; അതു നിങ്ങള്‍ക്കു അശുദ്ധം ഇവയുടെ മാംസം തിന്നരുതു; പിണം തൊടുകയും അരുതു Isaiah Chapter 65 - Malayalam Bible 2സ്വൻ ത വിചാരങ്ങളെ അനുസരിച്ചു ആകാത്ത വഴിയിൽ നടക്കുന്ന മത്സരമുള്ള ജനത്തിങ്കലേക്കു ഞാൻ ഇടവിടാതെ കൈ നീട്ടുന്നു 3 അവർ എന്റെ മുഖത്തു നോക്കി എല്ലായ്പോഴും എന്നോ കോപിപ്പിക്കുന്നോരു ജനമായി തോട്ടങ്ങളിൽ ബലികഴിക്കയും ഇഷ്ടികമേൽ ധൂപം കാണിക്കയും 4 കല്ലറകളിൽ കുത്തിയിരിക്കയും ഗുഹകളിൽ രാപാർക്കയും പന്നിയിറച്ചി തിന്നുകയും പാത്രങ്ങളിൽ അറെപ്പായ ചാറു നിറെക്കയും മാറി നിൽക്ക; ഇങ്ങോട്ടു അടുക്കരുതു; 5 ഞാൻ നിന്നെക്കാൾ ശുദ്ധൻ എന്നു പറകയും ചെയ്യുന്നു; അവർ എന്റെ മൂക്കിൽ പുകയും ഇടവിടാതെ കത്തുന്ന തീയും ആകുന്നു Mark Chapter 12 - Malayalam Bible 29എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു യോഹന്നാൻ - അദ്ധ്യായം 16:12ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല. 13 സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും. 14 അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും.
156. അവരുടെ സത്യനിഷേധം കാരണമായും മര്‍യമിന്‍റെ പേരില്‍ അവര്‍ ഗുരുതരമായ അപവാദം പറഞ്ഞതിനാലും 157. അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കോന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും ( അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. ) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ ( യാഥാര്‍ത്ഥ്യം ) അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ ( ഈസായുടെ ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല. 158. എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. 159. വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്‍റെ ( ഈസായുടെ ) മരണത്തിനുമുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ അദ്ദേഹം അവര്‍ക്കെതിരില്‍ സാക്ഷിയാകുകയും ചെയ്യും. 160. അങ്ങനെ യഹൂദമതം സ്വീകരിച്ചവരുടെ അക്രമം കാരണമായി അവര്‍ക്ക് അനുവദിക്കപ്പെട്ടിരുന്ന പല നല്ല വസ്തുക്കളും നാമവര്‍ക്ക് നിഷിദ്ധമാക്കി. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് അവര്‍ ജനങ്ങളെ ധാരാളമായി തടഞ്ഞതുകൊണ്ടും. 161. പലിശ അവര്‍ക്ക് നിരോധിക്കപ്പെട്ടതായിട്ടും, അവരത് വാങ്ങിയതുകൊണ്ടും, ജനങ്ങളുടെ സ്വത്തുകള്‍ അവര്‍ അന്യായമായി തിന്നതുകൊണ്ടും കൂടിയാണ് ( അത് നിഷിദ്ധമാക്കപ്പെട്ടത്. ) അവരില്‍ നിന്നുള്ള സത്യനിഷേധികള്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്. 162. എന്നാല്‍ അവരില്‍ നിന്ന് അടിയുറച്ച അറിവുള്ളവരും, സത്യവിശ്വാസികളുമായിട്ടുള്ളവര്‍ നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിക്കുന്നു. പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുന്നവരും, സകാത്ത് നല്‍കുന്നവരും, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരുമത്രെ അവര്‍. അങ്ങനെയുള്ളവര്‍ക്ക് നാം മഹത്തായ പ്രതിഫലം നല്‍കുന്നതാണ്. 163. ( നബിയേ, ) നൂഹിനും അദ്ദേഹത്തിന്‍റെ ശേഷമുള്ള പ്രവാചകന്‍മാര്‍ക്കും നാം സന്ദേശം നല്‍കിയത് പോലെ തന്നെ നിനക്കും നാം സന്ദേശം നല്‍കിയിരിക്കുന്നു. ഇബ്രാഹീം, ഇസ്മാഈല്‍, ഇഷാഖ്, യഅ്ഖൂബ്. യഅ്ഖൂബ് സന്തതികള്‍, ഈസാ, അയ്യൂബ്, യൂനുസ്, ഹാറൂന്‍, സുലൈമാന്‍ എന്നിവര്‍ക്കും നാം സന്ദേശം നല്‍കിയിരിക്കുന്നു. ദാവൂദിന് നാം സബൂര്‍ ( സങ്കീര്‍ത്തനം ) നല്‍കി. 164. നിനക്ക് നാം മുമ്പ് വിവരിച്ചുതന്നിട്ടുള്ള ദൂതന്‍മാരെയും, നിനക്ക് നാം വിവരിച്ചുതന്നിട്ടില്ലാത്ത ദൂതന്‍മാരെയും ( നാം നിയോഗിക്കുകയുണ്ടായി. ) മൂസായോട് അല്ലാഹു നേരിട്ട് സംസാരിക്കുകയും ചെയ്തു. 165. സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത് നല്‍കുന്നവരുമായ ദൂതന്‍മാരായിരുന്നു അവര്‍. ആ ദൂതന്‍മാര്‍ക്ക് ശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിനെതിരില്‍ ഒരു ന്യായവും ഇല്ലാതിരിക്കാന്‍ വേണ്ടിയാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. 166. എന്നാല്‍ അല്ലാഹു നിനക്ക് അവതരിപ്പിച്ചുതന്നതിന്‍റെ കാര്യത്തില്‍ അവന്‍ തന്നെ സാക്ഷ്യം വഹിക്കുന്നു. അവന്‍റെ അറിവിന്‍റെ അടിസ്ഥാനത്തില്‍ തന്നെയാണ് അവനത് അവതരിപ്പിച്ചിട്ടുള്ളത്. മലക്കുകളും ( അതിന് ) സാക്ഷ്യം വഹിക്കുന്നു. സാക്ഷിയായി അല്ലാഹു മതി. 167. അവിശ്വസിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് ( ജനങ്ങളെ ) തടയുകയും ചെയ്തവര്‍ തീര്‍ച്ചയായും ബഹുദൂരം പിഴച്ച് പോയിരിക്കുന്നു. 168. അവിശ്വസിക്കുകയും, അന്യായം പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് അല്ലാഹു ഒരിക്കലും പൊറുത്തുകൊടുക്കുന്നതല്ല. 169. നരകത്തിന്‍റെ മാര്‍ഗത്തിലേക്കല്ലാതെ മറ്റൊരു മാര്‍ഗത്തിലേക്കും അവന്‍ അവരെ നയിക്കുന്നതുമല്ല. എന്നെന്നേക്കുമായി അവരതില്‍ സ്ഥിരവാസികളായിരിക്കും. അല്ലാഹുവിന് അത് എളുപ്പമുള്ള കാര്യമാകുന്നു. 170. ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യവുമായി നിങ്ങളുടെ അടുക്കലിതാ റസൂല്‍ വന്നിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ വിശ്വസിക്കുക. നിങ്ങള്‍ നിഷേധിക്കുകയാണെങ്കിലോ, ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്‍റെതാണ്. ( എന്ന് നിങ്ങള്‍ ഓര്‍ത്തു കൊള്ളുക. ) അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
171. വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്‍റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്‍റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്‍റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്‍റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ ( ഇതില്‍ നിന്ന് ) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി. 172. അല്ലാഹുവിന്‍റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒരിക്കലും വൈമനസ്യം കാണിക്കുന്നതല്ല. ( അല്ലാഹുവിന്‍റെ ) സാമീപ്യം സിദ്ധിച്ച മലക്കുകളും ( വൈമനസ്യം കാണിക്കുന്നതല്ല. ) അവനെ ( അല്ലാഹുവെ ) ആരാധിക്കുന്നതില്‍ ആര്‍ വൈമനസ്യം കാണിക്കുകയും, അഹംഭാവം നടിക്കുകയും ചെയ്യുന്നുവോ അവരെ മുഴുവനും അവന്‍ തന്‍റെ അടുക്കലേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്. 173. എന്നാല്‍ വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തത് ആരോ അവരുടെതായ പ്രതിഫലം അവര്‍ക്കവന്‍ നിറവേറ്റികൊടുക്കുകയും, അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് കൂടുതലായി അവര്‍ക്ക് നല്‍കുകയും ചെയ്യുന്നതാണ്. എന്നാല്‍, വൈമനസ്യം കാണിക്കുകയും, അഹങ്കരിക്കുകയും ചെയ്തവരാരോ അവര്‍ക്കവന്‍ വേദനയേറിയ ശിക്ഷ നല്‍കുന്നതാണ്. അല്ലാഹുവെ കൂടാതെ തങ്ങള്‍ക്ക് ഒരു ഉറ്റമിത്രത്തെയോ സഹായിയെയോ അവര്‍ കണ്ടെത്തുകയുമില്ല. 174. മനുഷ്യരേ, നിങ്ങള്‍ക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ന്യായപ്രമാണം വന്നുകിട്ടിയിരിക്കുന്നു. വ്യക്തമായ ഒരു പ്രകാശം നാമിതാ നിങ്ങള്‍ക്ക് ഇറക്കിത്തന്നിരിക്കുന്നു. 175. അതുകൊണ്ട് ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും, അവനെ മുറുകെപിടിക്കുകയും ചെയ്തുവോ, അവരെ തന്‍റെ കാരുണ്യത്തിലും അനുഗ്രഹത്തിലും അവന്‍ പ്രവേശിപ്പിക്കുന്നതാണ്. അവങ്കലേക്ക് അവരെ നേര്‍വഴിയിലൂടെ അവന്‍ നയിക്കുന്നതുമാണ്.
@@expandyourmind1108 ഇങ്ങനെ പറഞ്ഞു കൊണ്ട് ഒരു വ്യാജപ്രവാചകൻ വരുമെന്നും അവനാണ് എതിർക്രിസ്തു അഥവാ anti-christ എന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ ബൈബിൾ പറഞ്ഞു വച്ചത് എത്ര നന്നായി.
കൃസ്ത്യൻ വിശ്വാസപ്രകാരം പിതാവ് ആയ യഹോവ തന്നെയാണ് പുത്രൻ ആയ യേശുവും...അങ്ങനെ എങ്കിൽ... ഇനി പറയുന്ന യഹോവയുടെ ചെയ്തികൾ യേശു ആണ് ചെയ്തത് എന്ന് അംഗീകരിക്കെണ്ടി വരും...
*സംഖ്യാപുസ്തകം - അദ്ധ്യായം 31* 7 യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു *യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.* 8 നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യ രാജാക്കന്മാരായ ഏവി, രേക്കെം, സൂർ, ഹൂർ തുടങ്ങിയവരെ കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ *വാളുകൊണ്ടു കൊന്നു.* 9 യിസ്രായേൽ മക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ *സകലവാഹന മൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.* 10 *അവർ പാർത്തിരുന്ന എല്ലാ പട്ടണങ്ങളും എല്ലാ പാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.*
*സംഖ്യാപുസ്തകം - അദ്ധ്യായം 31* 7 യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു *യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.* 8 നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യ രാജാക്കന്മാരായ ഏവി, രേക്കെം, സൂർ, ഹൂർ തുടങ്ങിയവരെ കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ *വാളുകൊണ്ടു കൊന്നു.* 9 യിസ്രായേൽ മക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ *സകലവാഹന മൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.* 10 *അവർ പാർത്തിരുന്ന എല്ലാ പട്ടണങ്ങളും എല്ലാ പാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.*
*സംഖ്യാപുസ്തകം - അദ്ധ്യായം 31* 7 യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു *യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.* 8 നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യ രാജാക്കന്മാരായ ഏവി, രേക്കെം, സൂർ, ഹൂർ തുടങ്ങിയവരെ കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ *വാളുകൊണ്ടു കൊന്നു.* 9 യിസ്രായേൽ മക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ *സകലവാഹന മൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.* 10 *അവർ പാർത്തിരുന്ന എല്ലാ പട്ടണങ്ങളും എല്ലാ പാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.*
പിതാവായ ദൈവം ആത്മാവാണ് നമ്മുടെ കണ്ണുകൾക്ക് ദർശനമല്ല പിതാവ് ശരീരം എടുത്ത് മനുഷ്യനായി അവതരിച്ചതാണ് യേശുക്രിസ്തു യേശു ക്രിസ്തുവിൻറെ ഉള്ളിലുള്ള ആത്മാവാണ് പിതാവ് ശരീരം എടുത്ത ആളാണ് യേശുക്രിസ്തു അതായത് പുത്രൻ ഈ പിതാവിനെയും പുത്രനെയും ആത്മാവാണ് പരിശുദ്ധാത്മാവ് ഈ മൂന്ന് ഘടകങ്ങളും കൂടെ കൂടിയതാണ് ഒരു ദൈവം അതായത് യേശുക്രിസ്തു
പിതാവിനെയും പുത്രനെയും വേർതിരിച്ചറിയുന്നതാണ് നിത്യജീവന്റെ അവകാശമായി യോഹനാന്റ് സുവിശേഷം പറയുന്നത് . പിതാവ് തന്നെ പുത്രനും പുത്രൻ തന്നെ പിതാവും ബൈബിൾ അറിയാഞ്ഞിട്ടഉള്ള് ആണ് കുഴപ്പമാണ് പുത്തൻ ആരോടാണ് പ്രാർത്ഥിക്കുന്നതെന്നുപോലും മനസിലാകുന്നില്ല.
അവകാശ മെന്നു യോഹന്നാൻ സുവിശേഷം പറയുന്നു. പിതാവ് തന്നെ പുത്രനും പുത്രൻ തന്നെ പിതാവുംസുവിശേഷ വിരുദ്ധമാണ്. പുത്രൻ പ്രാർത്ഥിക്കുന്നത് പിതാവിനോഡാണെന്നു. ഇവർ മനസിലാകുന്നില്ല.
@@tomykurian6804ആദ്യo തൻ പോയി ബൈബിൾ വായിക്ക് പിതാവായ ദൈവം ഭൂമിൽ മനുഷ്യൻ ആയി വന്നാൽ ആ മനുഷ്യൻ എന്നാ നിലയിൽ നിന്നുകൊണ്ടപ്രാർത്ഥിച്ചത് അല്ലാതെ പിതാവും പുത്രനും രണ്ടു ആളുകൾ അല്ല ഒരാൾ തന്നെആണ് മുന്ന് രൂപത്തിൽ പ്രേതിഷാമാകുന്നു എന്ന് മാത്രം
കൃസ്ത്യൻ വിശ്വാസപ്രകാരം പിതാവ് ആയ യഹോവ തന്നെയാണ് പുത്രൻ ആയ യേശുവും...അങ്ങനെ എങ്കിൽ... ഇനി പറയുന്ന യഹോവയുടെ ചെയ്തികൾ യേശു ആണ് ചെയ്തത് എന്ന് അംഗീകരിക്കെണ്ടി വരും...
*സംഖ്യാപുസ്തകം - അദ്ധ്യായം 31* 7 യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു *യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.* 8 നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യ രാജാക്കന്മാരായ ഏവി, രേക്കെം, സൂർ, ഹൂർ തുടങ്ങിയവരെ കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ *വാളുകൊണ്ടു കൊന്നു.* 9 യിസ്രായേൽ മക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ *സകലവാഹന മൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.* 10 *അവർ പാർത്തിരുന്ന എല്ലാ പട്ടണങ്ങളും എല്ലാ പാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.*
*സംഖ്യാപുസ്തകം - അദ്ധ്യായം 31* 7 യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു *യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.* 8 നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യ രാജാക്കന്മാരായ ഏവി, രേക്കെം, സൂർ, ഹൂർ തുടങ്ങിയവരെ കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ *വാളുകൊണ്ടു കൊന്നു.* 9 യിസ്രായേൽ മക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ *സകലവാഹന മൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.* 10 *അവർ പാർത്തിരുന്ന എല്ലാ പട്ടണങ്ങളും എല്ലാ പാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.*
പൗലോസ് ശൗൽ ആയിരുന്നപ്പോൾ പാരമ്പര്യ യെഹൂദൻ ( പരീശനായിരുന്നു) അതിൽനിന്നും ആയിരുന്നു യേശു വന്നു പന്ത്രണ്ട് ശിഷ്യന്മാരെ തിരഞ്ഞെടുത്തതു. യേശു ക്രിസ്തു ക്രൂശിൽ മരിച്ചു ഉയർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാരോട് പറഞ്ഞു ഞാൻ പിതാവിന്റെ അടുക്കൽ പോയി പരിശുദ്ധാത്മാവെന്ന വാഗ്ദത്തം വാങ്ങി ശിഷ്യന്മാർക്കു അയച്ചു തരും ആ ആത്മാവു വരുമ്പോൾ സകല സത്യത്തിലും വഴിനടത്തും എന്നു ശിഷ്യന്മാരോടു കൂടെ ആയിരുന്നപ്പോൾ പറഞ്ഞതുപോലെ ആ പരിശുദ്ധാത്മാവെന്ന വാഗ്ദത്തം അവർക്കു അയച്ചുകൊടുത്തു. ആ ആത്മാവിനെ പ്രാപിച്ചു അവർ സുവിശേഷം പറഞ്ഞു ലോകത്തിന്റെ നാനാ ദിക്കുകളിൽ പോയി. ആ സമയം സ്തെഫാനോസിനെ കൊല്ലുന്നതിനു ശൗൽ കൂട്ടു നിന്നു കർത്താവിന്റെ ശിഷ്യന്മാരെ പീഡിപ്പിക്കുന്നതിനും ഉപദ്രവിക്കുന്നതിനും ശൗൽ അത്യധികം ശ്രമിച്ചു. ഇതിനിടയിൽ ദമാസ്കൊസിനു സമീപിച്ചപ്പോൾ പെട്ടെന്ന് ആകാശത്തു നിന്നു ഒരു വെളിച്ചം അവനു ചുറ്റും മിന്നി . അവൻ നിലത്തു വീണു, ശൗലേ ശൗലേ നീ എന്നെ ഉപദ്രവിക്കുന്നതെന്തു എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു. നീ ആരാകുന്നു എന്നു ചോദിച്ചതിന് നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ എന്നു പറഞ്ഞു. ഈ പൗലോസ് ഒരു പരീശനും പരീശന്മാരുടെ മകനും ആയിരുന്നു എന്നു പൗലോസ് കർത്താവു പിടിക്കുന്നതിനു മുമ്പേ എന്നു പറഞ്ഞു. അപ്പോ. പ്രവൃത്തികൾ : 23 - 6 , യെഹൂദ മതത്തിലെ എന്റെ മുമ്പിലത്തെ നടപ്പു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാൻ ദൈവത്തിന്റെ സഭയെ അത്യന്തം ഉപദ്രവിച്ചു മുടിക്കുകയും എന്റെ പിതൃ പാരമ്പര്യ ത്തെക്കുറിച്ചു അത്യന്തം എരിവേറി എന്റെ സ്വജനത്തിൽ സമപ്രായക്കാരായ പലരെക്കാളും യെഹൂദമതത്തിൽ അധികം മുതിരുകയും ചെയ്തു പോന്നു. ഗലാത്യർ : 1 - 13 & 14 ഇതിൽ നിന്നു പൗലോസ് ഒരു പാരമ്പര്യ യെഹൂദനെന്നും മനസ്സിലാകുന്നു. ഈ യെഹൂദന്മാരെക്കുറിച്ചു : 1 തെസ്സലൊനീക്യർ : 2 - 15 & 16
യഹൂദരും ക്രിസ്ത്യാനികളും ഒരുപോലെ വിശ്വസിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ഒരേഒരു കാര്യം ഈ ജീവിതം കഴിഞ്ഞു ദൈവത്തിന്റെ ശക്തമായ കരങ്ങളിൽ മരണമില്ലാത്തതും ലൗകീക ചിന്തകളും പാപ ശകലങ്ങളും ഇല്ലാത്ത ഒരു പുതിയ ജീവിതത്തിൽ എത്തി ചേരുക എന്നതാണ്... മറ്റുള്ളതെല്ലാം മാനുഷീകമായ വിശ്വാസങ്ങളും വ്യത്യാസങ്ങളും മാത്രം
@Job12376 ആദം നുഹ് മുസ്സ ഇബ്രാഹിം ദാവുത് ഇതൊക്കെ ബൈബിളിലും ഘുർ ആനിലും ഉള്ള വ്യക്തികൾ ആണ് രണ്ടും ഒന്നാണ് ഉല്പത്തി പതിനാറും ഇരുപത്തി ഒന്നും അദ്ധ്യായങ്ങൾ വായിച്ചു നോക്ക് അപ്പോൾ കാര്യം മനസ്സിലാകും
Can you do a video based on Baptism, because in many Christian denominations, there are many opinions, if you can provide video based on this topic irrespective or Christian denominations it would be very helpful
ഒരു കാര്യം സത്യമാണ്. ഇസ്രായേലിന് യുദ്ധം ചെയ്യാൻ ഇത്രയും ശക്തി നിരന്തരമായി ലഭിച്ചു കൊണിരിക്കുന്നത് കൽക്കി എന്ന രണ്ടാം യേശു ക്രിസ്തു വിൻ്റെ വരവിനാലാണ്. ദൈവം ഒന്നേയുള്ളു അതിനാൽ കൽക്കിയും രണ്ടാം ക്രിസ്തുവും ഒന്നു തന്നെ. കൽക്കി ഗുപ്തലീലകൾ നടത്തുന്നു 2027 ൽ പ്രകടമാകും അതുവരെ ഏകനായി തൻ്റെ ദൗത്യം നിറവേറ്റട്ടെ. ഏകനായ സൂര്യൻ പ്രപഞ്ചം മുഴവൻ തൻ്റെ ചൂടും പ്രകാശവും വ്യാപിപ്പിക്കുന്നതുപോലെ ഏകനായ അവതാരം ഭൂമിയിൽ ഇരുന്നു കൊണ്ടുതന്നെ ധർമ്മികൾക്ക് ഊർജ്ജവും ശക്തിയും പകരുന്നു അധർമ്മികളെ നശിപ്പിക്കുന്നു സംഭവാമി യുഗേ യുഗേ🙏 Jai Israel 🙏🙏🙏 Jai VishwaGuru Shri Krishna Jesus Kalki Raman 🙏🙏🙏
John 10:16. It is the word of God and MUST MUST COME TRUE. There is no alternative in this word of God. GOD THE ALMIGHTY WILL KEEP HIS WORD. JOHN 17: 17. WORD OF GOD IS TRUTH. CV Varghese.
20. അവള്‍ പറഞ്ഞു: എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു ദുര്‍നടപടിക്കാരിയായിട്ടുമില്ല. 21. അദ്ദേഹം പറഞ്ഞു: ( കാര്യം ) അങ്ങനെതന്നെയാകുന്നു. അത് തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന് നിന്‍റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു. അവനെ ( ആ കുട്ടിയെ ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ആക്കാനും ( നാം ഉദ്ദേശിക്കുന്നു. ) അത് തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു. 22. അങ്ങനെ അവനെ ഗര്‍ഭം ധരിക്കുകയും, എന്നിട്ട് അതുമായി അവള്‍ അകലെ ഒരു സ്ഥലത്ത് മാറിത്താമസിക്കുകയും ചെയ്തു. 23. അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്‍റെ അടുത്തേക്ക് കൊണ്ട് വന്നു. അവള്‍ പറഞ്ഞു: ഞാന്‍ ഇതിന് മുമ്പ് തന്നെ മരിക്കുകയും, പാടെ വിസ്മരിച്ച് തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ! 24. ഉടനെ അവളുടെ താഴ്ഭാഗത്ത് നിന്ന് ( ഒരാള്‍ ) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്‍റെ താഴ്ഭാഗത്ത് ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു. 25. നീ ഈന്തപ്പനമരം നിന്‍റെ അടുക്കലേക്ക് പിടിച്ചുകുലുക്കിക്കൊള്ളുക. അത് നിനക്ക് പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്. 26. അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണുകുളിര്‍ത്തിരിക്കുകയും ചെയ്യുക. ഇനി നീ മനുഷ്യരില്‍ ആരെയെങ്കിലും കാണുന്ന പക്ഷം ഇപ്രകാരം പറഞ്ഞേക്കുക: പരമകാരുണികന്ന് വേണ്ടി ഞാന്‍ ഒരു വ്രതം നേര്‍ന്നിരിക്കയാണ് അതിനാല്‍ ഇന്നു ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല തന്നെ. 27. അനന്തരം അവനെ ( കുട്ടിയെ ) യും വഹിച്ചുകൊണ്ട് അവള്‍ തന്‍റെ ആളുകളുടെ അടുത്ത് ചെന്നു. അവര്‍ പറഞ്ഞു: മര്‍യമേ, ആക്ഷേപകരമായ ഒരു കാര്യം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്. 28. ഹേ; ഹാറൂന്‍റെ സഹോദരീ, നിന്‍റെ പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്‍റെ മാതാവ് ഒരു ദുര്‍നടപടിക്കാരിയുമായിരുന്നില്ല. 29. അപ്പോള്‍ അവള്‍ അവന്‍റെ ( കുട്ടിയുടെ ) നേരെ ചൂണ്ടിക്കാണിച്ചു. അവര്‍ പറഞ്ഞു: തൊട്ടിലിലുള്ള ഒരു കുട്ടിയോട് ഞങ്ങള്‍ എങ്ങനെ സംസാരിക്കും? 30. അവന്‍ ( കുട്ടി ) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ ദാസനാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. 31.
@@AjithVThampyTravelAndVlogs5583 Surah Al-Maidah 110. ( ഈസായോട് ) അല്ലാഹു പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധേയമാകുന്നു. ) മര്‍യമിന്‍റെ മകനായ ഈസാ! തൊട്ടിലില്‍ വെച്ചും, മദ്ധ്യവയസ്കനായിരിക്കെയും നീ ജനങ്ങളോട് സംസാരിക്കവെ, പരിശുദ്ധാത്മാവ് മുഖേന നിനക്ക് ഞാന്‍ പിന്‍ബലം നല്‍കിയ സന്ദര്‍ഭത്തിലും, ഗ്രന്ഥവും ജ്ഞാനവും തൌറാത്തും ഇന്‍ജീലും നിനക്ക് ഞാന്‍ പഠിപ്പിച്ചുതന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം കളിമണ്ണ് കൊണ്ട് നീ പക്ഷിയുടെ മാതൃകയില്‍ രൂപപ്പെടുത്തുകയും, എന്നിട്ട് നീ അതില്‍ ഊതുമ്പോള്‍ എന്‍റെ അനുമതി പ്രകാരം അത് പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും, പാണ്ഡുരോഗിയെയും നീ സുഖപ്പെടുത്തുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം നീ മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്ന സന്ദര്‍ഭത്തിലും, നീ ഇസ്രായീല്‍ സന്തതികളുടെ അടുത്ത് വ്യക്തമായ തെളിവുകളുമായി ചെന്നിട്ട് അവരിലെ സത്യനിഷേധികള്‍ ഇത് പ്രത്യക്ഷമായ മാരണം മാത്രമാകുന്നു. എന്ന് പറഞ്ഞ അവസരത്തില്‍ നിന്നെ അപകടപ്പെടുത്തുന്നതില്‍ നിന്ന് അവരെ ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും ഞാന്‍ നിനക്കും നിന്‍റെ മാതാവിനും ചെയ്ത് തന്ന അനുഗ്രഹം ഓര്‍ക്കുക. 111. നിങ്ങള്‍ എന്നിലും എന്‍റെ ദൂതനിലും വിശ്വസിക്കൂ എന്ന് ഞാന്‍ ഹവാരികള്‍ക്ക് ബോധനം നല്‍കിയ സന്ദര്‍ഭത്തിലും. അവര്‍ പറഞ്ഞു: ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ മുസ്ലിംകളാണെന്നതിന് നീ സാക്ഷ്യം വഹിച്ച് കൊള്ളുക. 112. ഹവാരികള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമിന്‍റെ മകനായ ഈസാ, ആകാശത്തുനിന്ന് ഞങ്ങള്‍ക്ക് ഒരു ഭക്ഷണത്തളിക ഇറക്കിത്തരുവാന്‍ നിന്‍റെ രക്ഷിതാവിന് സാധിക്കുമോ? അദ്ദേഹം പറഞ്ഞു: നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെ സൂക്ഷിക്കുക. 113. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കതില്‍ നിന്ന് ഭക്ഷിക്കുവാനും അങ്ങനെ ഞങ്ങള്‍ക്ക് മനസ്സമാധാനമുണ്ടാകുവാനും, താങ്കള്‍ ഞങ്ങളോട് പറഞ്ഞത് സത്യമാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമാകുവാനും, ഞങ്ങള്‍ അതിന് ദൃക്സാക്ഷികളായിത്തീരുവാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
@@AjithVThampyTravelAndVlogs5583 114. മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, ഞങ്ങള്‍ക്ക് നീ ആകാശത്ത് നിന്ന് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ. ഞങ്ങള്‍ക്ക്, ഞങ്ങളിലെ ആദ്യത്തിലുള്ളവന്നും, അവസാനത്തിലുള്ളവന്നും ഒരു പെരുന്നാളും, നിന്‍റെ പക്കല്‍ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായിരിക്കണം അത്. ഞങ്ങള്‍ക്ക് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. നീ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ. 115. അല്ലാഹു പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കത് ഇറക്കിത്തരാം. എന്നാല്‍ അതിന് ശേഷം നിങ്ങളില്‍ ആരെങ്കിലും അവിശ്വസിക്കുന്ന പക്ഷം ലോകരില്‍ ഒരാള്‍ക്കും ഞാന്‍ നല്‍കാത്ത വിധമുള്ള ( കടുത്ത ) ശിക്ഷ അവന്ന് നല്‍കുന്നതാണ്. 116. അല്ലാഹു പറയുന്ന സന്ദര്‍ഭവും ( ശ്രദ്ധിക്കുക. ) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് ( പറയാന്‍ ) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത് നീ അറിയും. നിന്‍റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. 117. നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു. 118. നീ അവരെ ശിക്ഷിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്‍റെ ദാസന്‍മാരാണല്ലോ. നീ അവര്‍ക്ക് പൊറുത്തുകൊടുക്കുകയാണെങ്കില്‍ നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും. 119. അല്ലാഹു പറയും: ഇത് സത്യവാന്‍മാര്‍ക്ക് തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു. അവര്‍ക്ക് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. അവരതില്‍ നിത്യവാസികളായിരിക്കും. അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അതത്രെ മഹത്തായ വിജയം. 120. ആകാശങ്ങളുടെയും ഭൂമിയുടെയും അവയിലുള്ളതിന്‍റെയും ആധിപത്യം അല്ലാഹുവിന്നത്രെ. അവന്‍ ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.
@@hidayataurus ആവശ്യം ഉള്ളവർക്കു മനസിലാകും കോയെ. ചേട്ടൻ പോയി സഹിഹ് ബുഖരിയും, ഹദീസും അനുസരിച്ചു ജീവിക്കാൻ നോക്ക് കർത്താവ് ഇപ്പൊ തരും സ്വർഗം നോക്കി ഇരുന്നോ
യഹ്‌വെ ആയ ദൈവം തിരഞ്ഞെടുത്ത് സ്വന്തമാക്കിയത് അബ്രഹാം നെ മാത്രം അല്ല അബ്രഹാം ലൂടെ ഒരു സന്തതി യെ seperate ആക്കി മോശയിലൂടെ നിയമം കൊടുത്തു അത് ഇന്ന് വരെ നിലനിൽക്കുന്നു എന്ന് മാത്രം For example : മലക്കിസേദേക്ക് യഹോവയുടെ പുരോഹിതൻ Persian empire king koresh Koresh എന്റെ ഇടയൻ എന്റെ അഭിഷക്തൻ ആയ koresh ഇവരൊന്നും അബ്രഹാം ന്റെ പാരമ്പര്യം അല്ല, അവർ വേറെ രാജ്യക്കാർ കർത്താവിനെ new testemant ഇൽ malkkisedhekk നോടാണ് ഉപമിച്ചിരിക്കുന്നത്. 😊
Not believing in Jesus Christ is the biggest sin coz without Him there is no redeem . One who doesn't believe in Christ is already dead spiritually. 1Jhon 5th chapter says it all. Jesus is the beginning and end ,He is the first and last. The Alpha and the Omega. Amen
വളരെ അക്ഷരസ്ഫുടതയോടെ.....കാര്യങ്ങൾ വലിച്ചു നീട്ടാതെ...... സാധാരണക്കാരനും കൂടെ മനസ്സിലാകുന്ന രീതിയിൽ........അറിവ് പകർന്നു തരുന്ന താങ്കളെ.......ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
31. ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും സകാത്ത് നല്‍കുവാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു. 32. ( അവന്‍ എന്നെ ) എന്‍റെ മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്നവനും ( ആക്കിയിരിക്കുന്നു. ) അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല. 33. ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്‍റെ മേല്‍ ശാന്തി ഉണ്ടായിരിക്കും. 34. അതത്രെ മര്‍യമിന്‍റെ മകനായ ഈസാ അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാര്‍ത്ഥമായ വാക്കത്രെ ഇത്. 35. ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിന്നുണ്ടാകാവുന്നതല്ല. അവന്‍ എത്ര പരിശുദ്ധന്‍! അവന്‍ ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രംചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു. 36. ( ഈസാ പറഞ്ഞു: ) തീര്‍ച്ചയായും അല്ലാഹു എന്‍റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം. 37. എന്നിട്ട് അവര്‍ക്കിടയില്‍ നിന്ന് കക്ഷികള്‍ ഭിന്നിച്ചുണ്ടായി. അപ്പോള്‍ അവിശ്വസിച്ചവര്‍ക്കത്രെ ഭയങ്കരമായ ഒരു ദിവസത്തിന്‍റെ സാന്നിദ്ധ്യത്താല്‍ വമ്പിച്ച നാശം. 38. അവര്‍ നമ്മുടെ അടുത്ത് വരുന്ന ദിവസം അവര്‍ക്ക് എന്തൊരു കേള്‍വിയും കാഴ്ചയുമായിരിക്കും! പക്ഷെ ഇന്ന് ആ അക്രമികള്‍ പ്രത്യക്ഷമായ വഴികേടിലാകുന്നു. 39. നഷ്ടബോധത്തിന്‍റെ ദിവസത്തെപ്പറ്റി അഥവാ കാര്യം ( അന്തിമമായി ) തീരുമാനിക്കപ്പെടുന്ന സന്ദര്‍ഭത്തെപ്പറ്റി നീ അവര്‍ക്ക് താക്കീത് നല്‍കുക. അവര്‍ അശ്രദ്ധയിലകപ്പെട്ടിരിക്കുകയാകുന്നു. അവര്‍ വിശ്വസിക്കുന്നില്ല. 40. തീര്‍ച്ചയായും നാം തന്നെയാണ് ഭൂമിയുടെയും അതിലുള്ളവയുടെയും അനന്തരാവകാശിയാകുന്നത്. നമ്മുടെ അടുക്കലേക്ക് തന്നെയായിരിക്കും അവര്‍ മടക്കപ്പെടുന്നത്. 41. വേദഗ്രന്ഥത്തില്‍ ഇബ്രാഹീമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു. 42. അദ്ദേഹം തന്‍റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധേയമാകുന്നു: ) എന്‍റെ പിതാവേ, കേള്‍ക്കുകയോ, കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന് ആരാധിക്കുന്നു.? 43. എന്‍റെ പിതാവേ, തീര്‍ച്ചയായും താങ്കള്‍ക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്ക് വന്നുകിട്ടിയിട്ടുണ്ട്. ആകയാല്‍ താങ്കള്‍ എന്നെ പിന്തടരൂ. ഞാന്‍ താങ്കള്‍ക്ക് ശരിയായ മാര്‍ഗം കാണിച്ചുതരാം. 44. എന്‍റെ പിതാവേ, താങ്കള്‍ പിശാചിനെ ആരാധിക്കരുത്. തീര്‍ച്ചയായും പിശാച് പരമകാരുണികനോട് അനുസരണമില്ലാത്തവനാകുന്നു. 45. എന്‍റെ പിതാവേ, തീര്‍ച്ചയായും പരമകാരുണികനില്‍ നിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ താങ്കള്‍ പിശാചിന്‍റെ മിത്രമായിരിക്കുന്നതാണ്. 46. അയാള്‍ പറഞ്ഞു: ഹേ; ഇബ്രാഹീം, നീ എന്‍റെ ദൈവങ്ങളെ വേണ്ടെന്ന് വെക്കുകയാണോ? നീ ( ഇതില്‍ നിന്ന് ) വിരമിക്കുന്നില്ലെങ്കില്‍ ഞാന്‍ നിന്നെ കല്ലെറിഞ്ഞോടിക്കുക തന്നെ ചെയ്യും. കുറെ കാലത്തേക്ക് നീ എന്നില്‍ നിന്ന് വിട്ടുമാറിക്കൊള്ളണം. 47. അദ്ദേഹം ( ഇബ്രാഹീം ) പറഞ്ഞു: താങ്കള്‍ക്ക് സലാം. താങ്കള്‍ക്ക് വേണ്ടി ഞാന്‍ എന്‍റെ രക്ഷിതാവിനോട് പാപമോചനം തേടാം. തീര്‍ച്ചയായും അവനെന്നോട് ദയയുള്ളവനാകുന്നു. 48. നിങ്ങളെയും അല്ലാഹുവിന് പുറമെ നിങ്ങള്‍ പ്രാര്‍ത്ഥിച്ചുവരുന്നവയെയും ഞാന്‍ വെടിയുന്നു. എന്‍റെ രക്ഷിതാവിനോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്‍റെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുന്നത് മൂലം ഞാന്‍ ഭാഗ്യം കെട്ടവനാകാതിരുന്നേക്കാം. 49. അങ്ങനെ അവരെയും അല്ലാഹുവിന് പുറമെ അവര്‍ ആരാധിക്കുന്നവയെയും വെടിഞ്ഞ് അദ്ദേഹം പോയപ്പോള്‍ അദ്ദേഹത്തിന് നാം ഇഷാഖിനെയും ( മകന്‍ ) യഅ്ഖൂബിനെയും ( പൌത്രന്‍ ) നല്‍കി. അവരെയൊക്കെ നാം പ്രവാചകന്‍മാരാക്കുകയും ചെയ്തു.
@@SherineldoseEldose Surah Al-Maidah 110. ( ഈസായോട് ) അല്ലാഹു പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധേയമാകുന്നു. ) മര്‍യമിന്‍റെ മകനായ ഈസാ! തൊട്ടിലില്‍ വെച്ചും, മദ്ധ്യവയസ്കനായിരിക്കെയും നീ ജനങ്ങളോട് സംസാരിക്കവെ, പരിശുദ്ധാത്മാവ് മുഖേന നിനക്ക് ഞാന്‍ പിന്‍ബലം നല്‍കിയ സന്ദര്‍ഭത്തിലും, ഗ്രന്ഥവും ജ്ഞാനവും തൌറാത്തും ഇന്‍ജീലും നിനക്ക് ഞാന്‍ പഠിപ്പിച്ചുതന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം കളിമണ്ണ് കൊണ്ട് നീ പക്ഷിയുടെ മാതൃകയില്‍ രൂപപ്പെടുത്തുകയും, എന്നിട്ട് നീ അതില്‍ ഊതുമ്പോള്‍ എന്‍റെ അനുമതി പ്രകാരം അത് പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും, പാണ്ഡുരോഗിയെയും നീ സുഖപ്പെടുത്തുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം നീ മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്ന സന്ദര്‍ഭത്തിലും, നീ ഇസ്രായീല്‍ സന്തതികളുടെ അടുത്ത് വ്യക്തമായ തെളിവുകളുമായി ചെന്നിട്ട് അവരിലെ സത്യനിഷേധികള്‍ ഇത് പ്രത്യക്ഷമായ മാരണം മാത്രമാകുന്നു. എന്ന് പറഞ്ഞ അവസരത്തില്‍ നിന്നെ അപകടപ്പെടുത്തുന്നതില്‍ നിന്ന് അവരെ ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും ഞാന്‍ നിനക്കും നിന്‍റെ മാതാവിനും ചെയ്ത് തന്ന അനുഗ്രഹം ഓര്‍ക്കുക. 111. നിങ്ങള്‍ എന്നിലും എന്‍റെ ദൂതനിലും വിശ്വസിക്കൂ എന്ന് ഞാന്‍ ഹവാരികള്‍ക്ക് ബോധനം നല്‍കിയ സന്ദര്‍ഭത്തിലും. അവര്‍ പറഞ്ഞു: ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ മുസ്ലിംകളാണെന്നതിന് നീ സാക്ഷ്യം വഹിച്ച് കൊള്ളുക. 112. ഹവാരികള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമിന്‍റെ മകനായ ഈസാ, ആകാശത്തുനിന്ന് ഞങ്ങള്‍ക്ക് ഒരു ഭക്ഷണത്തളിക ഇറക്കിത്തരുവാന്‍ നിന്‍റെ രക്ഷിതാവിന് സാധിക്കുമോ? അദ്ദേഹം പറഞ്ഞു: നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെ സൂക്ഷിക്കുക. 113. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കതില്‍ നിന്ന് ഭക്ഷിക്കുവാനും അങ്ങനെ ഞങ്ങള്‍ക്ക് മനസ്സമാധാനമുണ്ടാകുവാനും, താങ്കള്‍ ഞങ്ങളോട് പറഞ്ഞത് സത്യമാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമാകുവാനും, ഞങ്ങള്‍ അതിന് ദൃക്സാക്ഷികളായിത്തീരുവാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
@@SherineldoseEldose 114. മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, ഞങ്ങള്‍ക്ക് നീ ആകാശത്ത് നിന്ന് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ. ഞങ്ങള്‍ക്ക്, ഞങ്ങളിലെ ആദ്യത്തിലുള്ളവന്നും, അവസാനത്തിലുള്ളവന്നും ഒരു പെരുന്നാളും, നിന്‍റെ പക്കല്‍ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായിരിക്കണം അത്. ഞങ്ങള്‍ക്ക് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. നീ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ. 115. അല്ലാഹു പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കത് ഇറക്കിത്തരാം. എന്നാല്‍ അതിന് ശേഷം നിങ്ങളില്‍ ആരെങ്കിലും അവിശ്വസിക്കുന്ന പക്ഷം ലോകരില്‍ ഒരാള്‍ക്കും ഞാന്‍ നല്‍കാത്ത വിധമുള്ള ( കടുത്ത ) ശിക്ഷ അവന്ന് നല്‍കുന്നതാണ്. 116. അല്ലാഹു പറയുന്ന സന്ദര്‍ഭവും ( ശ്രദ്ധിക്കുക. ) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് ( പറയാന്‍ ) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത് നീ അറിയും. നിന്‍റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. 117. നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു. 118. നീ അവരെ ശിക്ഷിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്‍റെ ദാസന്‍മാരാണല്ലോ. നീ അവര്‍ക്ക് പൊറുത്തുകൊടുക്കുകയാണെങ്കില്‍ നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും. 119. അല്ലാഹു പറയും: ഇത് സത്യവാന്‍മാര്‍ക്ക് തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു. അവര്‍ക്ക് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. അവരതില്‍ നിത്യവാസികളായിരിക്കും. അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അതത്രെ മഹത്തായ വിജയം. 120. ആകാശങ്ങളുടെയും ഭൂമിയുടെയും അവയിലുള്ളതിന്‍റെയും ആധിപത്യം അല്ലാഹുവിന്നത്രെ. അവന്‍ ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.
ബൈബിൾ സംബന്ധിച്ചു സംശയമുള്ളർ അതു വായിക്കുക ,മനസിലാകണമെന്ന ആഗ്രഹത്തോടെ നിഷ്പക്ഷമായി...അല്ലാതെ നിങ്ങളുടെ സംശയങ്ങൾ തീരില്ല. തിരുവചനം പറയുന്നു പിതാവിനാൽ ആകർഷിക്കപ്പെടാതെ ഒരുവനും ദൈവത്തിൻറെ അടുക്കലെത്താൻ സാധിക്കില്ലെന്നു.
3 മതങ്ങളുടെയും പ്രവാജകനായ അബ്രഹാം (ഇബ്രാഹിംനബി)യുടെ ദൈവത്തെ മറന്നു എല്ലാവരും,അവൻ ഏകനാണ് സത്യമാണ് പങ്കുകാരനില്ലാത്തവൻ, every breath and soul is a gift from God receive it with thanks 🙏 i plan you plan we all plan but God's plan is the Best of all plans.
യഥാർത്ഥത്തിൽ യേശു ഒരു ദൈവമെന്ന് സ്വയം പറഞ്ഞിട്ടുണ്ടാവില്ല.മനുഷ്യൻ എങ്ങിനെ സമാധാനത്തോടെ സ്നേഹത്തോടെ ഐക്യത്തോടെ ജീവിക്കണം എന്ന് പഠിപ്പിച്ചു.അക്കാലത്ത് നിലവിലുണ്ടായിരുന്ന അനാചാരങ്ങൾ തുടരരുത് എന്ന് ഉപദേശിച്ചു.പല അന്ധവിശ്വാസങ്ങളും വെടിയാൻ ഉപദേശിച്ചു.അത് അന്നത്തെ ദൈവാരാധയിലും ഉണ്ടായിരുന്ന കാര്യങ്ങളായിരുന്നു.ഇത് അവിടത്തെ പുരോഹിതർക്ക് യേശുവിനോട് ശത്രുതയുണ്ടാകാൻ കാരണമായി.കാരണം ആരാധനാ വിധിപ്രകാരം പുരോഹിതർക്ക് കാണിക്കയും പണവും ലഭിച്ചിരുന്നു.പാപങ്ങൾക്ക് പരിഹാരമായി ദേവാലയത്തിൽ ബലികൾ നടത്തുമായിരുന്നു,പണം നൽകണമായിരുന്നു, വിലപിടിപ്പുള്ള പലതും കാണിക്ക നൽകണം.അത് പുരോഹിതർക്ക് ഉള്ളതാണ്.യേശു പാപപരിഹാരത്തിന് ജ്ഞാനസ്നാനം ചെയ്താൽ മതിയെന്ന് ഉപദേശിക്കുകയും ധാരാളം വിശ്വാസികളെ ജലത്തിൽ ജ്ഞാനസ്നാനം ചെയ്യുകയും ചെയ്തു.സുവിശേഷം /ഉപദേശങ്ങൾ പ്രചരിപ്പിക്കാൻ ശിഷ്യരേ ചുമതലപ്പെടുത്തി.യേശുവിന്റെ ഉപദേശങ്ങൾ പ്രചരിപ്പിക്കാൻ ശിഷ്യർ യേശു ദൈവമാണെന്ന് പറഞ്ഞു.എങ്കിലേ ജനം അംഗീകരിക്കുമായിരുന്നുള്ളു.ഇക്കാരണത്താലൊക്കെ പുരോഹിതരും അധികാരികളും യേശുവിനെ ക്രൂശിക്കാൻ കാരണമായി.
@@AjithVThampyTravelAndVlogs5583 സഹോദരാ, താങ്കൾക്ക് താങ്കളുടെ വിശ്വാസങ്ങളിൽ ഉറച്ചു നിൽക്കാം.പക്ഷെ സത്യങ്ങൾ സത്യങ്ങൾ അല്ലാതാകുകയില്ലല്ലോ!!! ശാസ്ത്രീയ തെളിവുകൾ ആർക്കും തള്ളിക്കളയാൻ ആകില്ലല്ലോ.
@@BOBBY.R-m1n ശാസ്ത്രീയ തെളിവ് എന്ന് താങ്കൾ ഉദേശിച്ചത് എന്താണ്. 😂😂. യേശുക്രിസ്തുവിന്റ ദൈവത്വം എന്നത് ശിഷ്യന്മാർ മാത്രം അല്ല അനേകം ജനങ്ങൾ അംഗീകരിച്ച കാര്യമാണ്.. കാലഘട്ടത്തെ 2 ആയി തിരിച്ചത് ക്രിസ്തുവാണ്..
@@AjithVThampyTravelAndVlogs5583 യേശു ജീവിച്ചിരുന്നു സത്യമാണ്.അഗസ്റ്റസ് സീസറുടേയും ടൈബീരിയസ് സീസറുടേയും (റോമൻ ചക്രവർത്തിമാർ)ഭരണകാലത്ത്.പക്ഷെ അക്കാലത്ത് നമ്മൾ അറിയുന്നതിനേക്കാൾ അന്ധവിശ്വാസങ്ങൾ ഉണ്ടായിരുന്നു.ഞാനിക്കാര്യം പറയുമ്പോൾ എന്നോട് വിരോധം തോന്നരുത്.നമ്മൾ ദൈവമെന്ന് വിശ്വസിക്കുന്ന പല മനുഷ്യജന്മങ്ങൾക്കും ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന അത്ഭുത കഴിവുകൾ വെറും കെട്ടുകഥകൾ ആണ്.പറക്കാൻ കഴിവുള്ള ദൈവങ്ങൾ ,വെള്ളത്തിന് മുകളിൽ നടക്കുകയും കിടക്കുകയും ചെയ്യുന്നവർ, അങ്ങനെ പലതും; അത് വെറുതെയാണ്.ഒരു മനുഷ്യന് ചാടാൻ കഴിഞ്ഞ ദൂരം. 10 മീറ്ററിനകത്താണ്.ദൈവ പരിവേഷം ഉള്ള ആളാണെങ്കിൽ അത് 100 മീറ്റർ അല്ലങ്കിൽ കിലോമീറ്ററുകൾ ആകും.കൺകെട്ട് വിദ്യകൾ അറിയുന്നവർ അക്കാലത്തുമുണ്ട്.ബൈബിളിൽ പറഞ്ഞ തെറ്റുകൾ പിന്നീട് ശാസ്ത്രീയമായി അത് അങ്ങനെ ആയിരുന്നില്ല എന്ന് തെളിയിച്ചു.ഒരു കാര്യം ചോദിച്ചുകൊള്ളട്ടേ,കന്യകയായ മറിയം മനുഷ്യസ്ത്രീയാണല്ലോ ? പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ ഒരു മനുഷ്യസ്ത്രീക്ക് അക്കാലത്ത് ഗർഭിണിയാകാൻ കഴിയില്ല.യേശു പരിശുദ്ധാത്മാവിനാൽ സൃഷ്ടിക്കപ്പെട്ട മനുഷ്യനല്ല.മറിച്ച് ജോസഫിന്റെയും മറയത്തിന്റേ ശാരീരിക ബന്ധത്തിൽ ഉണ്ടായ പുത്രൻ തന്നയാണ്.യേശു നല്ല ജ്ഞാനം നേടി.ജനത്തെ നേർവഴിക്ക് നടത്താൻ പരിശ്രമിച്ചു.ധാരാളം നല്ല ഉപദേശങ്ങൾ നൽകി.പക്ഷെ കൊല്ലപ്പെട്ടു.മരണശേഷം അദ്ദേഹം പറഞ്ഞ കാര്യങ്ങൾ നല്ലതായത് കൊണ്ട് ജനം സ്വീകരിച്ചു.ചിലർ ദൈവീക പട്ടം ചാർത്തിക്കൊടുത്തു.അനേകർ തിൻമകൾ വെടിഞ്ഞ് നല്ലവരായി.ചിലർക്ക് അദ്ദേഹം ഉപജീവനമാർഗ്ഗമായി.യേശുവിന്റെ മൃതശരീരം മോഷ്ടിക്കപ്പടുകയോ അജ്ഞാത സ്ഥലത്ത് മാറ്റി സംസ്കരിക്കുകയോ ചെയ്തു.
സഹോദരാ, യേശു നല്ലൊരു ആത്മീയ ഗുരുവാണ്.മനുഷ്യർ ദൈവത്തോട് എങ്ങിനെ പ്രാർത്ഥിക്കണം എന്ന് പഠിപ്പിച്ചു.അദ്ദെഹവും ദൈവത്തോടാണ് പ്രാർത്ഥിച്ചത്.യേശു ജോസഫിന്റേയും മേരിയുടേയും മൂത്തപുത്രനാണ്.ദൈവത്തിനേ ഈ നിമിഷംവരെ ആരും കണ്ടിട്ടില്ല.എന്നാൽ മനുഷ്യർ ദൈവം എന്ന പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തി ഉണ്ടെന്നു വിശ്വസിക്കുന്നു.ഞാനും അങ്ങനെ വിശ്വസിക്കുന്നു.യേശു,ബുദ്ധൻ,മോശ,കൃഷ്ണൻ, മുഹമ്മദ് നബി തുടങ്ങിയവർ മനുഷ്യരെ നേർവഴിക്ക് നടത്താൻ പരിശ്രമിച്ചു.
ഈ ഉപമകളെ പറഞ്ഞു തീർന്നശേഷം യേശു അവിടം വിട്ടു തന്റെ പിതൃനഗരത്തിൽ വന്നു, അവരുടെ പള്ളിയിൽ അവർക്കു ഉപദേശിച്ചു.അവർ വിസ്മയിച്ചു: ഇവന്നു ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെ നിന്നു? ഇവൻ തച്ചന്റെ മകൻ അല്ലയോ ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ? ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി. മത്തായി :13:53-56 ഇവിടെ യോസെഫിന്റെ മകനാണ് യേശു എന്ന് യഹൂദന്മാർ സമ്മതിക്കുന്നുണ്ട്. പിന്നെ ബൈബിളിൽ എവിടെയാണ് താങ്കൾ പറഞ്ഞ കാര്യം.?
അനിയാ ഇരട്ടത്താപ്പ് നല്ലതല്ല...എല്ലാം പറഞ്ഞു, വളരെ ശരി. പക്ഷെ യഹൂദരുടെ ആരാധനാ ദിവസം ശനിയാഴ്ച്ചയാണ്,(ശബത്ത്) അന്നവിടെ പൊതു അവധിയുമാണ്, ഇതെന്താ പറയാത്തെ ?
"ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു." - യോഹന്നാൻ 17:3
*സംഖ്യാപുസ്തകം - അദ്ധ്യായം 31*
7 യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു
*യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.*
8 നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യ രാജാക്കന്മാരായ
ഏവി, രേക്കെം, സൂർ, ഹൂർ തുടങ്ങിയവരെ
കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ
*വാളുകൊണ്ടു കൊന്നു.*
9 യിസ്രായേൽ മക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ
കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ
*സകലവാഹന മൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.*
10 *അവർ പാർത്തിരുന്ന എല്ലാ പട്ടണങ്ങളും എല്ലാ പാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.*
*സംഖ്യാപുസ്തകം - അദ്ധ്യായം 31*
7 യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു
*യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.*
8 നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യ രാജാക്കന്മാരായ
ഏവി, രേക്കെം, സൂർ, ഹൂർ തുടങ്ങിയവരെ
കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ
*വാളുകൊണ്ടു കൊന്നു.*
9 യിസ്രായേൽ മക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ
കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ
*സകലവാഹന മൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.*
10 *അവർ പാർത്തിരുന്ന എല്ലാ പട്ടണങ്ങളും എല്ലാ പാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.*
appol yeshu ayachavanu pinne engane daivamakum. pinne yeshu Aarode prathichu pithavinode
"നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവർത്തിപ്പിൻ; അതു മനുഷ്യപുത്രൻ നിങ്ങൾക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു." - യോഹന്നാൻ 6:27
*സംഖ്യാപുസ്തകം - അദ്ധ്യായം 31*
7 യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു
*യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.*
8 നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യ രാജാക്കന്മാരായ
ഏവി, രേക്കെം, സൂർ, ഹൂർ തുടങ്ങിയവരെ
കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ
*വാളുകൊണ്ടു കൊന്നു.*
9 യിസ്രായേൽ മക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ
കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ
*സകലവാഹന മൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.*
10 *അവർ പാർത്തിരുന്ന എല്ലാ പട്ടണങ്ങളും എല്ലാ പാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.*
വളരെ നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങൾ.. ഇവിടെ കമന്റുകൾ ഇടുന്ന മഹാന്മാർ
പരിശുദ്ധ ബൈബിളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള വസ്തുതകളെ ബൈബിളിൽ നിന്നും തന്നെ വായിച്ചു പഠിക്കണം.. ബൈബിൾ ലഭിച്ചു കഴിഞ്ഞ് 800 വർഷങ്ങൾക്കു ശേഷം പരിശുദ്ധ ബൈബിളിലെ വസ്തുതകൾ തീർത്തും വികലമായി തിരുത്തി എഴുതിയ ഖുറാനുമായി ബൈബിളിനെ താരതമ്യം ചെയ്യരുതേ.. ക്രിസ്തീയതയും ജുഡായിസവും എന്താണെന്ന് മനസിലാക്കാൻ പരിശുദ്ധ ബൈബിൾ തന്നെ വായിക്കണം.... യഹൂദന്മാരും ക്രൈസ്തവരും ആരാണെന്നും അവരുടെ വിശ്വാസങ്ങൾ എന്താണെന്നും മനസ്സിലാക്കാൻ പരിശുദ്ധ ബൈബിൾ തന്നെ വായിച്ചു പഠിക്കുക.. ഇവിടെ വിഡിയോ ഇട്ട സഹോദരൻ വളരെ നന്നായി സത്യമായി പറഞ്ഞു.. അഭിനന്ദനങ്ങൾ
Thankyou ❣️
👍
സംഖ്യപുസ്തകം:31:17-18
ഇപ്പോൾ കുഞ്ഞുങ്ങളുള്ള ആണിനെയൊക്കെയും പുരുഷനോടുകൂടെ ശയിച്ചിട്ടുള്ള സകല സ്ത്രീകളെയും കൊന്നുകളയുവിൻ. പുരുഷനോടുകൂടെ ശയിക്കാത്ത പെൺകുഞ്ഞുങ്ങളെ ജീവനോടെ വെച്ചുകൊൾവിൻ😡
ഉല്പത്തി: 19:31-38
അപ്പനെ കള്ള് കുടിപ്പിച്ചു കിടത്തി അപ്പനിൽ സന്തതി ഉണ്ടാക്കുന്ന മക്കൾ. ലോത്തും രണ്ട് പുത്രിമാരും ഒരു ഗുഹയിൽ പാർത്തു. അങ്ങനെയിരിക്കുമ്പോൾ മൂത്തവൾ ഇളയവളോട്; ഭൂമിയിൽ എല്ലാം നടപ്പുള്ളപോലെ ഭൂമിയിൽ നമ്മുടെ അടുക്കൽ വരുവാൻ വേറെ പുരുഷന്മാർ ഇല്ല.
അപ്പനാൽ സന്തതി ലഭിക്കാൻ അവനെ വീഞ്ഞ് കുടിപ്പിച്ചു അവനോട് കൂടി ശയിക്കുക. അങ്ങനെ അന്ന് രാത്രി അവർ അപ്പനെ വീഞ്ഞ് കുടിപ്പിച്ചു മൂത്തവൾ അപ്പനോട് കൂടി ശയിച്ചു. പിറ്റെന്നാൾ ഇളയവളും അപ്പനിൽ സന്തതി ഉണ്ടാകേണ്ടതിന് വീഞ്ഞ് കുടിപ്പിച്ചു അവനോട് കൂടി ശയിച്ചു.
ലോത്തിന്റെ രണ്ട് പുത്രിമാരും അപ്പനാൽ ഗർഭം ധരിച്ചു പ്രസവിച്ചു. മോവാബും ബെൻ-അമ്മി
--
ഉല്പത്തി: 38: 8-10
സഹോദരന്റെ വിധവയെ വ്യഭിചരിച്ചു ഗർഭം ധരിപ്പിക്കാതെ ശുക്ലം നിലത്തു വീഴ്ത്തിയതിനാണ് ദൈവം ഓനാനെ കൊന്നത്. ഞായറാഴ്ച കുർബാനയുടെ അതി പ്രസംഗത്തിനിടയിൽ കോണ്ടം എങ്ങനെ യൂസ് ചെയ്യണമെന്നുകൂടി വെള്ള നൈറ്റിക്കാർ വിശ്വാസികളെ പഠിപ്പിക്കണം .
-
ന്യാധിപർ: 19:22-25.
പുരുഷാരത്തെ തൃപിതി പെടുത്താൻ സ്വന്തം പെൺമക്കളുടെ കന്യകാത്വമാണ് ലോത്ത് വാഗ്ദാനം ചെയ്യുന്നത്. വയസ്സനായ ലോത്തും പെൺമക്കളും മാത്രം ബാക്കിയാവുന്നതാണ് അടുത്ത രംഗം. പുരുഷസ്പർശം ഏൽക്കാത്ത ലോത്തിന്റെ പെൺമക്കൾ സ്വന്തം പിതാവിനെ മദ്യപിച്ചു മയക്കികിടത്തി ശാരീരികമായി ബന്ധപ്പെടുന്നു. രണ്ടാം ദിവസം രണ്ടാമത്തവളുടെ ഊഴം. അവളും ലോത്തിന്റെ കുടിപ്പിച്ച ശേഷം പിതാവിനൊപ്പം ശയിക്കുന്നു. ലോത്ത് ഒന്നും അറിയാത്ത വെറും ഊളയാണെന്നു ബൈബിൾ.
ഈ മഹത്തായ കുടുംബത്തെയാണ് സർവ്വനാശത്തിൽനിന്ന് രെക്ഷിച് സ്വന്തം ജനതയെ ഉണ്ടാക്കാനായി ദൈവം തെരഞ്ഞെടുത്തത് എന്നത് തമാശ.
ലേവ്യരും മോശം അല്ല. ഗിബ്ബ എന്ന വെപ്പാട്ടിയുമായി ഒരു വൃദ്ധന്റെ വസതിയിൽ രാപാർക്കുന്നു ലേവ്യർ. രാത്രിയിൽ വീടുവളഞ്ഞ ജനക്കൂട്ടത്തിൽ നിന്ന് രെക്ഷപെടുവാനായി കന്യകയായ മകളെയും വെപ്പാട്ടിയെയും തരാം നിങ്ങൾ കൊണ്ടുപോയി എന്തും ചെയ്തുകൊൾക എന്ന് പുള്ളി.
ലേവ്യരുടെ ഉപനാരിയെ പുലരുവോളം അവർ ഭോഗിച്ചു.
-
യെഹെസ്കേൽ :23:1-22
രണ്ട് സ്ത്രീകൾ ഓഹലാ, ഒഹൊലീബാ.
യൗവനത്തിൽ തന്നെ അവർ പരസംഗം ചെയ്യ്തു.അവരുടെ മുലപിടിച്ചു അവരുടെ കന്യാകുചാഗ്രം ഞെക്കി. കഴുതയുടെ ലിംഗംപോലത്തെ ലിംഗവും കുതിരകളുടെ ബീജസ്രവണം പോലത്തെ ബീജസ്രവണവും ഉള്ള ജാരന്മാരെ അവൾ മോഹിച്ചു.
മിസ്രയീം ദേശത്തു വെച്ച് പരസംഗം ചെയ്യ്ത തന്റെ യൗവനകാലം ഓർത്തു പരസംഗം വർധിപ്പിച്ചു. നിന്റെ യൗവന സ്തനങ്ങൾ നിമിത്തം മിസ്റാമ്യർ നിന്റെ കുജാഗ്രങ്ങളെ ഞെക്കിയ ദുഷ്കർമ്മം നീ തിരഞ്ഞു.
-
സാമുവേൽ: 12:11
കർത്താവു അരുളിച്ചെയ്യുന്നു: Best😂
നിന്റെ സ്വന്തം ഭവനത്തിൽനിന്ന് തന്നെ നിനക്ക് ഞാൻ ഉപദ്രവം ഉണ്ടാക്കും. നിന്റെ കൺമുൻപിൽവെച്ച് ഞാൻ നിന്റെ ഭാര്യയെ അന്യനു കൊടുക്കും. പട്ടാപകൽ അവൻ അവരോടൊത്ത് ശയിക്കും.
@@kochipropertymall5240 identify ഇല്ലാത്ത മനുഷ്യാ, ഇന്നും ഇത് തുടരുവാൻ ബൈബിൾ വചനങ്ങൾ പറയുന്നുണ്ടോ..? പോട്ടെ, ഏതെങ്കിലും ക്രിസ്ത്യാനിയോ ജൂതനോ ഇന്നോ പിന്നീട് എന്നെങ്കിലുമോ ഇങ്ങനെ ചെയ്യുന്നുണ്ടോ..? ഇല്ലെടോ.. പക്ഷേ മത കിതാബിൽ പറയുന്നു എന്ന് പറഞ്ഞ് മനുഷ്യരെ മൃഗീയമായി, പൈശാചികമായി കൊന്നു തള്ളുന്ന ഒരേയൊരു മാത്രമേയുള്ളൂ....
@@kochipropertymall5240 നിങ്ങൾ ഒരുപാട് പോസ്റ്റുകളുടെ അടിയിൽ ഇത് ഇടാൻ തുടങ്ങിയിട്ട് കുറെ കാലം ആയല്ലോ.. നങ്ങൾ എന്നെങ്കിലും ബൈബിൾ മുഴുവനായി വായിച്ചിട്ടുണ്ടോ വായിക്കണം... എന്നിട്ട് കമൻ്റുകൾ എഴുതുക..
ബൈബിൾ വായിച്ചിട്ട് ആരും തീവ്രവാദി ആയിട്ടില്ല..
ബൈബിൾ വായിച്ചിട്ട് ആരും എവിടെയും പൊട്ടിത്തെറിച്ചിട്ടില്ല..
ബൈബിൾ വായിച്ചിട്ട് ആരും ആരെയും ഉന്മൂലനം ചെയ്തിട്ടില്ല..
ബൈബിൾ വായിച്ചിട്ട് ആരും എവിടെയും കടന്ന് ആക്രമണം നടത്തിയിട്ടില്ല..
ബൈബിൾ വായിച്ചിട്ട് ആരും ആരെയും കൊന്നിട്ടില്ല..
ബൈബിൾ വായിച്ചിട്ട് ആരും മോഷണം നടത്തിയിട്ടില്ല..
ബൈബിൾ വായിച്ചിട്ട് ആരും എവിടെയും ആക്രമണം നടത്തിയിട്ടില്ല.. വായിച്ചിട്ട് ആരും ഭീകരവാദ പ്രവർത്തനം നടത്തിയിട്ടില്ല.. ഏത് പുസ്തകം വായിച്ചിട്ടാണ് ആളുകൾ തീവ്രവാദികളും ഭീകരവാദികളും ആകുന്നത് എന്നും ഏത് പുസ്തകം വായിച്ചിട്ടാണ് ലോകം മുഴുവൻ ഭീകര പ്രവർത്തനങ്ങളും മത മൗലിക വാദ സംഘടനകളും പൈശാചിക പ്രവർത്തനങ്ങളും ആഭ്യന്തര കലഹങ്ങളും. നടത്തുന്നത് എന്ന് പോയി നന്നായി വായിച്ച് പരിശോധിച്ച് മനസ്സിലാക്കുക.
"ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു." - യോഹന്നാൻ 5:24
അവസാനത്തെ 2 വരി മനസ്സിലായിട്ടില്ല , എന്താണ് പറയുന്നത് ?
@@mayinthidil8653 ന്യായവിധി എന്ന് ഉദ്ദേശിക്കുന്നത് ക്രിസ്തുവിന്റെ രണ്ടാം വരവിൽ ക്രിസ്തു എല്ലാ മനുഷ്യർക്കും തക്ക ഫലം നൽകും. അതായത് ക്രിസ്തുവിൽ വിശ്വസിച്ചു ജീവിച്ചവർക്ക് സ്വർഗ്ഗവും അല്ലാത്തവർക്ക് നരകവും നൽകും. മരണത്തിൽ ആകാതെ എന്ന് ഉദ്ദേശിക്കുന്നത് ആത്മീകമായ മരണത്തെക്കുറിച്ചാണ്. ക്രിസ്തുവിൽ വിശ്വസിക്കുന്നവർ മരിച്ചാലും വീണ്ടും ജീവിക്കും. എന്നാൽ വിശ്വസിക്കാത്തവർ ന്യായവിധിക്കായി ഉയർക്കുമെങ്കിലും പിന്നീട് നിത്യയാതന അനുഭവിക്കേണ്ടി വരും. ആ നരകത്തിന്റെ അവസ്ഥയാണ് മരണം.
@@AjithVThampyTravelAndVlogs5583ഒരു നല്ല മനുഷ്യൻ യേശുവിൽ വിശ്വസിച്ചില്ല എന്നത് കൊണ്ടു സ്വർഗം കിട്ടുന്നില്ല എങ്കിൽ ആ ദൈവം നീതിമാൻ അല്ല
ആരെയാണീ 'അയച്ചവൻ' എന്ന് വിശേഷിപ്പിക്കുന്നത്? എന്നിട്ട് നിങ്ങൾ ക്രിസ്ത്യാനികൾ അയക്കപ്പെട്ടവനെയാണല്ലോ മുട്ട് കുത്തി നിന്ന് പ്രാർത്ഥിക്കുന്നത്.. വിളിച്ചു അപേക്ഷിക്കുന്നത്..!
*സംഖ്യാപുസ്തകം - അദ്ധ്യായം 31*
7 യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു
*യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.*
8 നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യ രാജാക്കന്മാരായ
ഏവി, രേക്കെം, സൂർ, ഹൂർ തുടങ്ങിയവരെ
കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ
*വാളുകൊണ്ടു കൊന്നു.*
9 യിസ്രായേൽ മക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ
കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ
*സകലവാഹന മൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.*
10 *അവർ പാർത്തിരുന്ന എല്ലാ പട്ടണങ്ങളും എല്ലാ പാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.*
ദൈവത്തെ നിന്നിൽ നീ കണ്ടെത്തുക. 🙏
ഹ, ha🤣
Jesus Christ our living God and expected next coming
❣️❣️
കർത്താവിന്റെ 2 മത്തെ വരവിനായി കാത്തിരിക്കുന്നു.നിനക്കു സ്തോത്രം ഉണ്ടാകട്ടെ.
😂
കർത്താവിന്റെ രണ്ടാംവരവ് സകലതിനെയും നശിപപിക്കുന്നവനായിട്ടാണല്ലോ അവനാണല്ലോ അന്തിക്രിസ്തു!
ആ അന്തിക്രിസ്തു(ക്രിസ്തുവിന്റെ എതിർസ്വഭാവമുള്ളവൻ)അങ്ങിനെ ഒരേയൊരാളേയുള്ളൂ അവൻ സ്വയം അന്ത്യപ്രവാചകൻ എന്നായിരുന്നു പറഞ്ഞതും, അവൻ സകലരോടും യുദ്ധംചെയ്ത് കൊന്നും കൊള്ളയടിച്ചും രാജ്യങ്ങൾ കീഴടക്കിയും മുന്നേറി,
യേശു വേശ്യയെപ്പോലും മനുഷ്യത്തത്തോടെ കണ്ടപ്പോൾ അവൻ കുഞ്ഞുബാലികയിലും കാമംകണ്ടു,സ്ത്രീകളെ വിധവയാക്കി നിക്കാഹ്ചെയ്തു,മരുമകളിലും കാമംപൂണ്ടു നിക്കാഹ് ചെയ്തു...
ഇനിയും മനസ്സിലായില്ലേ ആരായിരുന്നു അവനെന്ന്?
അവൻതന്നെ സകലതിനെയും നശിപ്പിക്കാനും ലോകസമാധാനം തകർക്കുവാനും അന്തിക്രിസ്തുവായി അവതരിച്ച മുഹമ്മദ്!
@@MuhammedShareef-n3nentha bro
"അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ." - ഗലാത്യർ 4:5
യഹൂദമതവും ക്രിസ്തുമതവും തമ്മിലുള്ള വ്യത്യാസം വീഡിയോയിൽ ഭംഗിയായി വിവരിച്ചിട്ടുണ്ട്
Thankyou ❣️
Thank you very much,as a Christian,yet I didn't know about Judish people this much,thank you for your clarification about them.
❣️❣️
അവർ തള്ളിയത് കൊണ്ട് ജാതികളായ നമ്മൾക്കു. ദൈവമക്കൾ ആകുവാൻ അവകാശം ലഭിച്ചു ഏന്നാൽ ഒരു കാലത്തേക്ക് ജാതികളുടെ സംഖ്യ പൂർണ്ണമാകുന്നതുവരെ അതിനു ശേഷം അവരും യേശുവിനെ ദൈവമായി തന്നെ അംഗീകരിക്കും
ഒലത്തും അവർക്ക് ഏശു വേശ്യ പുത്രൻ
*സംഖ്യാപുസ്തകം - അദ്ധ്യായം 31*
7 യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു
*യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.*
8 നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യ രാജാക്കന്മാരായ
ഏവി, രേക്കെം, സൂർ, ഹൂർ തുടങ്ങിയവരെ
കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ
*വാളുകൊണ്ടു കൊന്നു.*
9 യിസ്രായേൽ മക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ
കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ
*സകലവാഹന മൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.*
10 *അവർ പാർത്തിരുന്ന എല്ലാ പട്ടണങ്ങളും എല്ലാ പാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.*
എന്നിട്ട് ദൈവമക്കളുടെ ജാതിയൊക്കെ ഇല്ലാണ്ടായോ?
പുത്രനേ അംഗീകരിക്കാത്തവരേ പിതാവും അംഗീകരിയ്ക്കില്ല. അതിനി യഹൂദനാണെങ്കിലും ശരി ആരാണെങ്കിലും ശരി.
യോഹന്നാൻ അദ്ധ്യായം
1:18 ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു
യോഹന്നാൻ - അദ്ധ്യായം 14:28ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ; നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതിനാൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു; പിതാവു എന്നെക്കാൾ വലിയവനല്ലോ.
യോഹന്നാൻ - അദ്ധ്യായം 10:29അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല
മത്തായി - അദ്ധ്യായം 12:28ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം.
ലൂക്കോസ് - അദ്ധ്യായം 11:20എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം.
യോഹന്നാൻ - അദ്ധ്യായം 5:30എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു
യോഹന്നാൻ - അദ്ധ്യായം 17:3ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.
യോഹന്നാൻ - അദ്ധ്യായം 14:24എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.
Malayalam Bible » Ephesians » Chapter 5:18വീഞ്ഞു കുടിച്ചു മത്തരാകാരുതു; അതിനാൽ ദുർന്നടപ്പു ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും
സദൃശ്യവാക്യങ്ങൾ 20:1
വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാല്‍ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല.
ലേവ്യപുസ്തകം 11:7
പന്നി കുളമ്പു പിളര്‍ന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നേ എങ്കിലും അയവിറക്കുന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം
8 ഇവയുടെ മാംസം നിങ്ങള്‍ തിന്നരുതു; പിണം തൊടുകയും അരുതു; ഇവ നിങ്ങള്‍ക്കു അശുദ്ധം.
ആവർത്തനം 14:8
പന്നിഅതു കുളമ്പു പിളര്‍ന്നതെങ്കിലും അയവിറക്കുന്നില്ല; അതു നിങ്ങള്‍ക്കു അശുദ്ധം ഇവയുടെ മാംസം തിന്നരുതു; പിണം തൊടുകയും അരുതു
Isaiah Chapter 65 - Malayalam Bible
2സ്വൻ ത വിചാരങ്ങളെ അനുസരിച്ചു ആകാത്ത വഴിയിൽ നടക്കുന്ന മത്സരമുള്ള ജനത്തിങ്കലേക്കു ഞാൻ ഇടവിടാതെ കൈ നീട്ടുന്നു
3
അവർ എന്റെ മുഖത്തു നോക്കി എല്ലായ്പോഴും എന്നോ കോപിപ്പിക്കുന്നോരു ജനമായി തോട്ടങ്ങളിൽ ബലികഴിക്കയും ഇഷ്ടികമേൽ ധൂപം കാണിക്കയും
4
കല്ലറകളിൽ കുത്തിയിരിക്കയും ഗുഹകളിൽ രാപാർക്കയും പന്നിയിറച്ചി തിന്നുകയും പാത്രങ്ങളിൽ അറെപ്പായ ചാറു നിറെക്കയും മാറി നിൽക്ക; ഇങ്ങോട്ടു അടുക്കരുതു;
5
ഞാൻ നിന്നെക്കാൾ ശുദ്ധൻ എന്നു പറകയും ചെയ്യുന്നു; അവർ എന്റെ മൂക്കിൽ പുകയും ഇടവിടാതെ കത്തുന്ന തീയും ആകുന്നു
Mark Chapter 12 - Malayalam Bible
29എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു
യോഹന്നാൻ - അദ്ധ്യായം 16:12ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല.
13 സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും.
14 അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും.
156. അവരുടെ സത്യനിഷേധം കാരണമായും മര്‍യമിന്‍റെ പേരില്‍ അവര്‍ ഗുരുതരമായ അപവാദം പറഞ്ഞതിനാലും
157. അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കോന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും ( അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. ) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ ( യാഥാര്‍ത്ഥ്യം ) അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ ( ഈസായുടെ ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല.
158. എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
159. വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്‍റെ ( ഈസായുടെ ) മരണത്തിനുമുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ അദ്ദേഹം അവര്‍ക്കെതിരില്‍ സാക്ഷിയാകുകയും ചെയ്യും.
160. അങ്ങനെ യഹൂദമതം സ്വീകരിച്ചവരുടെ അക്രമം കാരണമായി അവര്‍ക്ക് അനുവദിക്കപ്പെട്ടിരുന്ന പല നല്ല വസ്തുക്കളും നാമവര്‍ക്ക് നിഷിദ്ധമാക്കി. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് അവര്‍ ജനങ്ങളെ ധാരാളമായി തടഞ്ഞതുകൊണ്ടും.
161. പലിശ അവര്‍ക്ക് നിരോധിക്കപ്പെട്ടതായിട്ടും, അവരത് വാങ്ങിയതുകൊണ്ടും, ജനങ്ങളുടെ സ്വത്തുകള്‍ അവര്‍ അന്യായമായി തിന്നതുകൊണ്ടും കൂടിയാണ് ( അത് നിഷിദ്ധമാക്കപ്പെട്ടത്. ) അവരില്‍ നിന്നുള്ള സത്യനിഷേധികള്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.
162. എന്നാല്‍ അവരില്‍ നിന്ന് അടിയുറച്ച അറിവുള്ളവരും, സത്യവിശ്വാസികളുമായിട്ടുള്ളവര്‍ നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിക്കുന്നു. പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുന്നവരും, സകാത്ത് നല്‍കുന്നവരും, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരുമത്രെ അവര്‍. അങ്ങനെയുള്ളവര്‍ക്ക് നാം മഹത്തായ പ്രതിഫലം നല്‍കുന്നതാണ്.
163. ( നബിയേ, ) നൂഹിനും അദ്ദേഹത്തിന്‍റെ ശേഷമുള്ള പ്രവാചകന്‍മാര്‍ക്കും നാം സന്ദേശം നല്‍കിയത് പോലെ തന്നെ നിനക്കും നാം സന്ദേശം നല്‍കിയിരിക്കുന്നു. ഇബ്രാഹീം, ഇസ്മാഈല്‍, ഇഷാഖ്, യഅ്ഖൂബ്. യഅ്ഖൂബ് സന്തതികള്‍, ഈസാ, അയ്യൂബ്, യൂനുസ്, ഹാറൂന്‍, സുലൈമാന്‍ എന്നിവര്‍ക്കും നാം സന്ദേശം നല്‍കിയിരിക്കുന്നു. ദാവൂദിന് നാം സബൂര്‍ ( സങ്കീര്‍ത്തനം ) നല്‍കി.
164. നിനക്ക് നാം മുമ്പ് വിവരിച്ചുതന്നിട്ടുള്ള ദൂതന്‍മാരെയും, നിനക്ക് നാം വിവരിച്ചുതന്നിട്ടില്ലാത്ത ദൂതന്‍മാരെയും ( നാം നിയോഗിക്കുകയുണ്ടായി. ) മൂസായോട് അല്ലാഹു നേരിട്ട് സംസാരിക്കുകയും ചെയ്തു.
165. സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത് നല്‍കുന്നവരുമായ ദൂതന്‍മാരായിരുന്നു അവര്‍. ആ ദൂതന്‍മാര്‍ക്ക് ശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിനെതിരില്‍ ഒരു ന്യായവും ഇല്ലാതിരിക്കാന്‍ വേണ്ടിയാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
166. എന്നാല്‍ അല്ലാഹു നിനക്ക് അവതരിപ്പിച്ചുതന്നതിന്‍റെ കാര്യത്തില്‍ അവന്‍ തന്നെ സാക്ഷ്യം വഹിക്കുന്നു. അവന്‍റെ അറിവിന്‍റെ അടിസ്ഥാനത്തില്‍ തന്നെയാണ് അവനത് അവതരിപ്പിച്ചിട്ടുള്ളത്. മലക്കുകളും ( അതിന് ) സാക്ഷ്യം വഹിക്കുന്നു. സാക്ഷിയായി അല്ലാഹു മതി.
167. അവിശ്വസിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് ( ജനങ്ങളെ ) തടയുകയും ചെയ്തവര്‍ തീര്‍ച്ചയായും ബഹുദൂരം പിഴച്ച് പോയിരിക്കുന്നു.
168. അവിശ്വസിക്കുകയും, അന്യായം പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് അല്ലാഹു ഒരിക്കലും പൊറുത്തുകൊടുക്കുന്നതല്ല.
169. നരകത്തിന്‍റെ മാര്‍ഗത്തിലേക്കല്ലാതെ മറ്റൊരു മാര്‍ഗത്തിലേക്കും അവന്‍ അവരെ നയിക്കുന്നതുമല്ല. എന്നെന്നേക്കുമായി അവരതില്‍ സ്ഥിരവാസികളായിരിക്കും. അല്ലാഹുവിന് അത് എളുപ്പമുള്ള കാര്യമാകുന്നു.
170. ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യവുമായി നിങ്ങളുടെ അടുക്കലിതാ റസൂല്‍ വന്നിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ വിശ്വസിക്കുക. നിങ്ങള്‍ നിഷേധിക്കുകയാണെങ്കിലോ, ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്‍റെതാണ്. ( എന്ന് നിങ്ങള്‍ ഓര്‍ത്തു കൊള്ളുക. ) അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
171. വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്‍റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്‍റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്‍റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്‍റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ ( ഇതില്‍ നിന്ന് ) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.
172. അല്ലാഹുവിന്‍റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒരിക്കലും വൈമനസ്യം കാണിക്കുന്നതല്ല. ( അല്ലാഹുവിന്‍റെ ) സാമീപ്യം സിദ്ധിച്ച മലക്കുകളും ( വൈമനസ്യം കാണിക്കുന്നതല്ല. ) അവനെ ( അല്ലാഹുവെ ) ആരാധിക്കുന്നതില്‍ ആര്‍ വൈമനസ്യം കാണിക്കുകയും, അഹംഭാവം നടിക്കുകയും ചെയ്യുന്നുവോ അവരെ മുഴുവനും അവന്‍ തന്‍റെ അടുക്കലേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്.
173. എന്നാല്‍ വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തത് ആരോ അവരുടെതായ പ്രതിഫലം അവര്‍ക്കവന്‍ നിറവേറ്റികൊടുക്കുകയും, അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് കൂടുതലായി അവര്‍ക്ക് നല്‍കുകയും ചെയ്യുന്നതാണ്. എന്നാല്‍, വൈമനസ്യം കാണിക്കുകയും, അഹങ്കരിക്കുകയും ചെയ്തവരാരോ അവര്‍ക്കവന്‍ വേദനയേറിയ ശിക്ഷ നല്‍കുന്നതാണ്. അല്ലാഹുവെ കൂടാതെ തങ്ങള്‍ക്ക് ഒരു ഉറ്റമിത്രത്തെയോ സഹായിയെയോ അവര്‍ കണ്ടെത്തുകയുമില്ല.
174. മനുഷ്യരേ, നിങ്ങള്‍ക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ന്യായപ്രമാണം വന്നുകിട്ടിയിരിക്കുന്നു. വ്യക്തമായ ഒരു പ്രകാശം നാമിതാ നിങ്ങള്‍ക്ക് ഇറക്കിത്തന്നിരിക്കുന്നു.
175. അതുകൊണ്ട് ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും, അവനെ മുറുകെപിടിക്കുകയും ചെയ്തുവോ, അവരെ തന്‍റെ കാരുണ്യത്തിലും അനുഗ്രഹത്തിലും അവന്‍ പ്രവേശിപ്പിക്കുന്നതാണ്. അവങ്കലേക്ക് അവരെ നേര്‍വഴിയിലൂടെ അവന്‍ നയിക്കുന്നതുമാണ്.
@@expandyourmind1108 ഇങ്ങനെ പറഞ്ഞു കൊണ്ട് ഒരു വ്യാജപ്രവാചകൻ വരുമെന്നും അവനാണ് എതിർക്രിസ്തു അഥവാ anti-christ എന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ ബൈബിൾ പറഞ്ഞു വച്ചത് എത്ര നന്നായി.
ജൂതന്മാർ അന്ത്യകാലത്ത് പുത്രനെ അംഗീകരിക്കും എന്നാണ് പ്രവചനം. അത് അവരുടെ ഗ്രന്തത്തിൽ തന്നെ ഉണ്ട്:
"ഞാന്‍ ദാവീദ് ഭവനത്തിന്റെയും ജറുസലെം നിവാസികളുടെയുംമേല്‍ കൃപയുടെയും പ്രാര്‍ഥനയുടെയും ചൈതന്യം പകരും. അപ്പോള്‍ തങ്ങള്‍ കുത്തിമുറിവേല്‍പിച്ചവനെ നോക്കി, ഏകജാതനെപ്രതിയെന്നപോലെ അവര്‍ കരയും. ആദ്യജാതനെപ്രതിയെന്നപോലെ ദുഃഖത്തോടെ വിലപിക്കും." (സഖറിയാ 12:10)
Fantastic 🎉🎉🎉 Very important message for believers ❤❤❤❤❤🎉 Thankyou 🎉🎉🎉❤
❣️❣️❣️
കൃസ്ത്യൻ വിശ്വാസപ്രകാരം പിതാവ് ആയ യഹോവ തന്നെയാണ് പുത്രൻ ആയ യേശുവും...അങ്ങനെ എങ്കിൽ... ഇനി പറയുന്ന യഹോവയുടെ ചെയ്തികൾ യേശു ആണ് ചെയ്തത് എന്ന് അംഗീകരിക്കെണ്ടി വരും...
*സംഖ്യാപുസ്തകം - അദ്ധ്യായം 31*
7 യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു
*യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.*
8 നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യ രാജാക്കന്മാരായ
ഏവി, രേക്കെം, സൂർ, ഹൂർ തുടങ്ങിയവരെ
കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ
*വാളുകൊണ്ടു കൊന്നു.*
9 യിസ്രായേൽ മക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ
കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ
*സകലവാഹന മൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.*
10 *അവർ പാർത്തിരുന്ന എല്ലാ പട്ടണങ്ങളും എല്ലാ പാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.*
*സംഖ്യാപുസ്തകം - അദ്ധ്യായം 31*
7 യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു
*യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.*
8 നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യ രാജാക്കന്മാരായ
ഏവി, രേക്കെം, സൂർ, ഹൂർ തുടങ്ങിയവരെ
കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ
*വാളുകൊണ്ടു കൊന്നു.*
9 യിസ്രായേൽ മക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ
കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ
*സകലവാഹന മൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.*
10 *അവർ പാർത്തിരുന്ന എല്ലാ പട്ടണങ്ങളും എല്ലാ പാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.*
*സംഖ്യാപുസ്തകം - അദ്ധ്യായം 31*
7 യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു
*യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.*
8 നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യ രാജാക്കന്മാരായ
ഏവി, രേക്കെം, സൂർ, ഹൂർ തുടങ്ങിയവരെ
കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ
*വാളുകൊണ്ടു കൊന്നു.*
9 യിസ്രായേൽ മക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ
കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ
*സകലവാഹന മൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.*
10 *അവർ പാർത്തിരുന്ന എല്ലാ പട്ടണങ്ങളും എല്ലാ പാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.*
Very informative video chat that's all praise the Lord❤
Only one god Jesus Christ only 💕💕💕
"ഞാൻ സകലജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?" - യിരമ്യാവു 32:27
"I am the alpha and the omega the first and the last"
The best verse ever
Well explained. Well done. God bless 🙏
കൊള്ളാം നല്ല അറിവ് ❤❤
Very good your explanation is meaningful and simple God bless you
Thankyou🙏🏻🙏🏻❣️
നന്നായിരിക്കുന്നു
വിഡിയോ നന്നായി അവതരിപ്പിച്ചു.
പിതാവായ ദൈവം ആത്മാവാണ് നമ്മുടെ കണ്ണുകൾക്ക് ദർശനമല്ല പിതാവ് ശരീരം എടുത്ത് മനുഷ്യനായി അവതരിച്ചതാണ് യേശുക്രിസ്തു യേശു ക്രിസ്തുവിൻറെ ഉള്ളിലുള്ള ആത്മാവാണ് പിതാവ് ശരീരം എടുത്ത ആളാണ് യേശുക്രിസ്തു അതായത് പുത്രൻ ഈ പിതാവിനെയും പുത്രനെയും ആത്മാവാണ് പരിശുദ്ധാത്മാവ് ഈ മൂന്ന് ഘടകങ്ങളും കൂടെ കൂടിയതാണ് ഒരു ദൈവം അതായത് യേശുക്രിസ്തു
❤
പിതാവിനെയും പുത്രനെയും വേർതിരിച്ചറിയുന്നതാണ് നിത്യജീവന്റെ അവകാശമായി യോഹനാന്റ് സുവിശേഷം പറയുന്നത് . പിതാവ് തന്നെ പുത്രനും പുത്രൻ തന്നെ പിതാവും ബൈബിൾ അറിയാഞ്ഞിട്ടഉള്ള് ആണ് കുഴപ്പമാണ് പുത്തൻ ആരോടാണ് പ്രാർത്ഥിക്കുന്നതെന്നുപോലും മനസിലാകുന്നില്ല.
😅.
അവകാശ മെന്നു യോഹന്നാൻ സുവിശേഷം പറയുന്നു. പിതാവ് തന്നെ പുത്രനും പുത്രൻ തന്നെ പിതാവുംസുവിശേഷ വിരുദ്ധമാണ്. പുത്രൻ പ്രാർത്ഥിക്കുന്നത് പിതാവിനോഡാണെന്നു. ഇവർ മനസിലാകുന്നില്ല.
@@tomykurian6804ആദ്യo തൻ പോയി ബൈബിൾ വായിക്ക് പിതാവായ ദൈവം ഭൂമിൽ മനുഷ്യൻ ആയി വന്നാൽ ആ മനുഷ്യൻ എന്നാ നിലയിൽ നിന്നുകൊണ്ടപ്രാർത്ഥിച്ചത് അല്ലാതെ പിതാവും പുത്രനും രണ്ടു ആളുകൾ അല്ല ഒരാൾ തന്നെആണ് മുന്ന് രൂപത്തിൽ പ്രേതിഷാമാകുന്നു എന്ന് മാത്രം
Well spoken. Congrats. Prepare more videos.👍👍
Thankyou
Kristhuvine kroosil tharacha jootharum romakarum Anu sathyam Thiricharinju. Adhyam kristhyanikal ayath 🙏💞isreal. Joothan💕💕 🙏
അവർ ക്രിസ്ത്യൻ നികൾ ആയതല്ല അവർ യേശുവിനെ പിന്തുടരുകയാണ് ചെയ്തത്
Va high knowledge description
Both one God from
നല്ല അറിവുകൾ
Thankyou❤
കൃസ്ത്യൻ വിശ്വാസപ്രകാരം പിതാവ് ആയ യഹോവ തന്നെയാണ് പുത്രൻ ആയ യേശുവും...അങ്ങനെ എങ്കിൽ... ഇനി പറയുന്ന യഹോവയുടെ ചെയ്തികൾ യേശു ആണ് ചെയ്തത് എന്ന് അംഗീകരിക്കെണ്ടി വരും...
*സംഖ്യാപുസ്തകം - അദ്ധ്യായം 31*
7 യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു
*യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.*
8 നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യ രാജാക്കന്മാരായ
ഏവി, രേക്കെം, സൂർ, ഹൂർ തുടങ്ങിയവരെ
കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ
*വാളുകൊണ്ടു കൊന്നു.*
9 യിസ്രായേൽ മക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ
കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ
*സകലവാഹന മൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.*
10 *അവർ പാർത്തിരുന്ന എല്ലാ പട്ടണങ്ങളും എല്ലാ പാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.*
*സംഖ്യാപുസ്തകം - അദ്ധ്യായം 31*
7 യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു
*യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.*
8 നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യ രാജാക്കന്മാരായ
ഏവി, രേക്കെം, സൂർ, ഹൂർ തുടങ്ങിയവരെ
കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ
*വാളുകൊണ്ടു കൊന്നു.*
9 യിസ്രായേൽ മക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ
കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ
*സകലവാഹന മൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.*
10 *അവർ പാർത്തിരുന്ന എല്ലാ പട്ടണങ്ങളും എല്ലാ പാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.*
Pris the lord
Very good information bro
Has any one ever conducted a study to find out the difference between Christianity and Catholicism?
Ente arivinte velichathil judes um christians um thammilulla vyathyasam shariyane.
ചേട്ടന്റെ അറിവിന്റെ വെളിച്ചത്തിൽ ഇവർ തമ്മിലുള്ള യോജിപ്പ് ഒന്ന് പറഞ്ഞെ 😄
Correct ayit explain cheythu.👍🏻
Thankyou
Very nice information
I love ❤️ Jesus Christ
"എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു." - 1 കൊരിന്ത്യർ 11:3
Where is this place?
പൗലോസ് ശൗൽ ആയിരുന്നപ്പോൾ പാരമ്പര്യ യെഹൂദൻ ( പരീശനായിരുന്നു) അതിൽനിന്നും ആയിരുന്നു യേശു വന്നു പന്ത്രണ്ട് ശിഷ്യന്മാരെ തിരഞ്ഞെടുത്തതു. യേശു ക്രിസ്തു ക്രൂശിൽ മരിച്ചു ഉയർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാരോട് പറഞ്ഞു ഞാൻ പിതാവിന്റെ അടുക്കൽ പോയി പരിശുദ്ധാത്മാവെന്ന വാഗ്ദത്തം വാങ്ങി ശിഷ്യന്മാർക്കു അയച്ചു തരും ആ ആത്മാവു വരുമ്പോൾ സകല സത്യത്തിലും വഴിനടത്തും എന്നു ശിഷ്യന്മാരോടു കൂടെ ആയിരുന്നപ്പോൾ പറഞ്ഞതുപോലെ ആ പരിശുദ്ധാത്മാവെന്ന വാഗ്ദത്തം അവർക്കു അയച്ചുകൊടുത്തു. ആ ആത്മാവിനെ പ്രാപിച്ചു അവർ സുവിശേഷം പറഞ്ഞു ലോകത്തിന്റെ നാനാ ദിക്കുകളിൽ പോയി. ആ സമയം സ്തെഫാനോസിനെ കൊല്ലുന്നതിനു ശൗൽ കൂട്ടു നിന്നു കർത്താവിന്റെ ശിഷ്യന്മാരെ പീഡിപ്പിക്കുന്നതിനും ഉപദ്രവിക്കുന്നതിനും ശൗൽ അത്യധികം ശ്രമിച്ചു. ഇതിനിടയിൽ ദമാസ്കൊസിനു സമീപിച്ചപ്പോൾ പെട്ടെന്ന് ആകാശത്തു നിന്നു ഒരു വെളിച്ചം അവനു ചുറ്റും മിന്നി . അവൻ നിലത്തു വീണു, ശൗലേ ശൗലേ നീ എന്നെ ഉപദ്രവിക്കുന്നതെന്തു എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു. നീ ആരാകുന്നു എന്നു ചോദിച്ചതിന് നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ എന്നു പറഞ്ഞു. ഈ പൗലോസ് ഒരു പരീശനും പരീശന്മാരുടെ മകനും ആയിരുന്നു എന്നു പൗലോസ് കർത്താവു പിടിക്കുന്നതിനു മുമ്പേ എന്നു പറഞ്ഞു. അപ്പോ. പ്രവൃത്തികൾ : 23 - 6 , യെഹൂദ മതത്തിലെ എന്റെ മുമ്പിലത്തെ നടപ്പു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാൻ ദൈവത്തിന്റെ സഭയെ അത്യന്തം ഉപദ്രവിച്ചു മുടിക്കുകയും എന്റെ പിതൃ പാരമ്പര്യ ത്തെക്കുറിച്ചു അത്യന്തം എരിവേറി എന്റെ സ്വജനത്തിൽ സമപ്രായക്കാരായ പലരെക്കാളും യെഹൂദമതത്തിൽ അധികം മുതിരുകയും ചെയ്തു പോന്നു. ഗലാത്യർ : 1 - 13 & 14 ഇതിൽ നിന്നു പൗലോസ് ഒരു പാരമ്പര്യ യെഹൂദനെന്നും മനസ്സിലാകുന്നു. ഈ യെഹൂദന്മാരെക്കുറിച്ചു : 1 തെസ്സലൊനീക്യർ : 2 - 15 & 16
യഹൂദരും ക്രിസ്ത്യാനികളും ഒരുപോലെ വിശ്വസിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ഒരേഒരു കാര്യം ഈ ജീവിതം കഴിഞ്ഞു ദൈവത്തിന്റെ ശക്തമായ കരങ്ങളിൽ മരണമില്ലാത്തതും ലൗകീക ചിന്തകളും പാപ ശകലങ്ങളും ഇല്ലാത്ത ഒരു പുതിയ ജീവിതത്തിൽ എത്തി ചേരുക എന്നതാണ്... മറ്റുള്ളതെല്ലാം മാനുഷീകമായ വിശ്വാസങ്ങളും വ്യത്യാസങ്ങളും മാത്രം
Good, God bless you 🙏
Thankyou
പഴയനിയമം ക്രിസ്ത്യാനിയും എഹുദന്മാരും ഇസ്ലാമും അനുകരിക്കുന്നു ക്രിസ്ത്യാനി പുതിയനിയമം കൂടി അനുകരിക്കുന്നു
എന്ന് ഒരു ജിഹാദി
സണ്ണി നീ അറബി പൊട്ടൻ ആണോ
Sanny തെറ്റ് പഴയ നിയമം കോപ്പി അടിച്ചതാണ് പുതിയനിയമം
മനസ്സിലായില്ല
@Job12376 ആദം നുഹ് മുസ്സ ഇബ്രാഹിം ദാവുത് ഇതൊക്കെ ബൈബിളിലും ഘുർ ആനിലും ഉള്ള വ്യക്തികൾ ആണ് രണ്ടും ഒന്നാണ് ഉല്പത്തി പതിനാറും ഇരുപത്തി ഒന്നും അദ്ധ്യായങ്ങൾ വായിച്ചു നോക്ക് അപ്പോൾ കാര്യം മനസ്സിലാകും
മനുഷ്യൻ ആദതിൻറെമകളാണ്പിപതിൽപിറന്നവരാണ്ആൽമാണ്ദഎവതിൽകിർസ്താനിവിശസികുന്നു
Can you do a video based on Baptism, because in many Christian denominations, there are many opinions, if you can provide video based on this topic irrespective or Christian denominations it would be very helpful
Ok... 👍🏻👍🏻
എന്റെ അഭിപ്രായം ഏക സത്യ ദൈവത്തെയും അവിടുന്നായച്ച പുത്രനേയും വിശോസിക്കുക
Praise the Lord 🙏🙏🙏
ഒരു കാര്യം സത്യമാണ്.
ഇസ്രായേലിന് യുദ്ധം ചെയ്യാൻ ഇത്രയും ശക്തി നിരന്തരമായി ലഭിച്ചു കൊണിരിക്കുന്നത്
കൽക്കി എന്ന രണ്ടാം യേശു ക്രിസ്തു വിൻ്റെ വരവിനാലാണ്.
ദൈവം ഒന്നേയുള്ളു
അതിനാൽ കൽക്കിയും രണ്ടാം ക്രിസ്തുവും ഒന്നു തന്നെ.
കൽക്കി ഗുപ്തലീലകൾ നടത്തുന്നു
2027 ൽ പ്രകടമാകും
അതുവരെ ഏകനായി തൻ്റെ ദൗത്യം നിറവേറ്റട്ടെ.
ഏകനായ സൂര്യൻ പ്രപഞ്ചം മുഴവൻ തൻ്റെ ചൂടും പ്രകാശവും
വ്യാപിപ്പിക്കുന്നതുപോലെ ഏകനായ അവതാരം ഭൂമിയിൽ ഇരുന്നു കൊണ്ടുതന്നെ ധർമ്മികൾക്ക് ഊർജ്ജവും ശക്തിയും പകരുന്നു
അധർമ്മികളെ നശിപ്പിക്കുന്നു
സംഭവാമി യുഗേ യുഗേ🙏
Jai Israel 🙏🙏🙏
Jai VishwaGuru Shri Krishna Jesus Kalki Raman 🙏🙏🙏
Nalla ariv God bless you
John 10:16. It is the word of God and MUST MUST COME TRUE. There is no alternative in this word of God. GOD THE ALMIGHTY WILL KEEP HIS WORD.
JOHN 17: 17. WORD OF GOD IS TRUTH.
CV Varghese.
20. അവള്‍ പറഞ്ഞു: എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു ദുര്‍നടപടിക്കാരിയായിട്ടുമില്ല.
21. അദ്ദേഹം പറഞ്ഞു: ( കാര്യം ) അങ്ങനെതന്നെയാകുന്നു. അത് തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന് നിന്‍റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു. അവനെ ( ആ കുട്ടിയെ ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ആക്കാനും ( നാം ഉദ്ദേശിക്കുന്നു. ) അത് തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു.
22. അങ്ങനെ അവനെ ഗര്‍ഭം ധരിക്കുകയും, എന്നിട്ട് അതുമായി അവള്‍ അകലെ ഒരു സ്ഥലത്ത് മാറിത്താമസിക്കുകയും ചെയ്തു.
23. അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്‍റെ അടുത്തേക്ക് കൊണ്ട് വന്നു. അവള്‍ പറഞ്ഞു: ഞാന്‍ ഇതിന് മുമ്പ് തന്നെ മരിക്കുകയും, പാടെ വിസ്മരിച്ച് തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ!
24. ഉടനെ അവളുടെ താഴ്ഭാഗത്ത് നിന്ന് ( ഒരാള്‍ ) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്‍റെ താഴ്ഭാഗത്ത് ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു.
25. നീ ഈന്തപ്പനമരം നിന്‍റെ അടുക്കലേക്ക് പിടിച്ചുകുലുക്കിക്കൊള്ളുക. അത് നിനക്ക് പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്.
26. അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണുകുളിര്‍ത്തിരിക്കുകയും ചെയ്യുക. ഇനി നീ മനുഷ്യരില്‍ ആരെയെങ്കിലും കാണുന്ന പക്ഷം ഇപ്രകാരം പറഞ്ഞേക്കുക: പരമകാരുണികന്ന് വേണ്ടി ഞാന്‍ ഒരു വ്രതം നേര്‍ന്നിരിക്കയാണ് അതിനാല്‍ ഇന്നു ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല തന്നെ.
27. അനന്തരം അവനെ ( കുട്ടിയെ ) യും വഹിച്ചുകൊണ്ട് അവള്‍ തന്‍റെ ആളുകളുടെ അടുത്ത് ചെന്നു. അവര്‍ പറഞ്ഞു: മര്‍യമേ, ആക്ഷേപകരമായ ഒരു കാര്യം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്.
28. ഹേ; ഹാറൂന്‍റെ സഹോദരീ, നിന്‍റെ പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്‍റെ മാതാവ് ഒരു ദുര്‍നടപടിക്കാരിയുമായിരുന്നില്ല.
29. അപ്പോള്‍ അവള്‍ അവന്‍റെ ( കുട്ടിയുടെ ) നേരെ ചൂണ്ടിക്കാണിച്ചു. അവര്‍ പറഞ്ഞു: തൊട്ടിലിലുള്ള ഒരു കുട്ടിയോട് ഞങ്ങള്‍ എങ്ങനെ സംസാരിക്കും?
30. അവന്‍ ( കുട്ടി ) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ ദാസനാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു.
31.
This words are wrong on the basis of Bible
@@AjithVThampyTravelAndVlogs5583
Surah Al-Maidah
110. ( ഈസായോട് ) അല്ലാഹു പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധേയമാകുന്നു. ) മര്‍യമിന്‍റെ മകനായ ഈസാ! തൊട്ടിലില്‍ വെച്ചും, മദ്ധ്യവയസ്കനായിരിക്കെയും നീ ജനങ്ങളോട് സംസാരിക്കവെ, പരിശുദ്ധാത്മാവ് മുഖേന നിനക്ക് ഞാന്‍ പിന്‍ബലം നല്‍കിയ സന്ദര്‍ഭത്തിലും, ഗ്രന്ഥവും ജ്ഞാനവും തൌറാത്തും ഇന്‍ജീലും നിനക്ക് ഞാന്‍ പഠിപ്പിച്ചുതന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം കളിമണ്ണ് കൊണ്ട് നീ പക്ഷിയുടെ മാതൃകയില്‍ രൂപപ്പെടുത്തുകയും, എന്നിട്ട് നീ അതില്‍ ഊതുമ്പോള്‍ എന്‍റെ അനുമതി പ്രകാരം അത് പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും, പാണ്ഡുരോഗിയെയും നീ സുഖപ്പെടുത്തുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം നീ മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്ന സന്ദര്‍ഭത്തിലും, നീ ഇസ്രായീല്‍ സന്തതികളുടെ അടുത്ത് വ്യക്തമായ തെളിവുകളുമായി ചെന്നിട്ട് അവരിലെ സത്യനിഷേധികള്‍ ഇത് പ്രത്യക്ഷമായ മാരണം മാത്രമാകുന്നു. എന്ന് പറഞ്ഞ അവസരത്തില്‍ നിന്നെ അപകടപ്പെടുത്തുന്നതില്‍ നിന്ന് അവരെ ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും ഞാന്‍ നിനക്കും നിന്‍റെ മാതാവിനും ചെയ്ത് തന്ന അനുഗ്രഹം ഓര്‍ക്കുക.
111. നിങ്ങള്‍ എന്നിലും എന്‍റെ ദൂതനിലും വിശ്വസിക്കൂ എന്ന് ഞാന്‍ ഹവാരികള്‍ക്ക് ബോധനം നല്‍കിയ സന്ദര്‍ഭത്തിലും. അവര്‍ പറഞ്ഞു: ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ മുസ്ലിംകളാണെന്നതിന് നീ സാക്ഷ്യം വഹിച്ച് കൊള്ളുക.
112. ഹവാരികള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമിന്‍റെ മകനായ ഈസാ, ആകാശത്തുനിന്ന് ഞങ്ങള്‍ക്ക് ഒരു ഭക്ഷണത്തളിക ഇറക്കിത്തരുവാന്‍ നിന്‍റെ രക്ഷിതാവിന് സാധിക്കുമോ? അദ്ദേഹം പറഞ്ഞു: നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെ സൂക്ഷിക്കുക.
113. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കതില്‍ നിന്ന് ഭക്ഷിക്കുവാനും അങ്ങനെ ഞങ്ങള്‍ക്ക് മനസ്സമാധാനമുണ്ടാകുവാനും, താങ്കള്‍ ഞങ്ങളോട് പറഞ്ഞത് സത്യമാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമാകുവാനും, ഞങ്ങള്‍ അതിന് ദൃക്സാക്ഷികളായിത്തീരുവാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
@@AjithVThampyTravelAndVlogs5583
114. മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, ഞങ്ങള്‍ക്ക് നീ ആകാശത്ത് നിന്ന് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ. ഞങ്ങള്‍ക്ക്, ഞങ്ങളിലെ ആദ്യത്തിലുള്ളവന്നും, അവസാനത്തിലുള്ളവന്നും ഒരു പെരുന്നാളും, നിന്‍റെ പക്കല്‍ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായിരിക്കണം അത്. ഞങ്ങള്‍ക്ക് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. നീ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ.
115. അല്ലാഹു പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കത് ഇറക്കിത്തരാം. എന്നാല്‍ അതിന് ശേഷം നിങ്ങളില്‍ ആരെങ്കിലും അവിശ്വസിക്കുന്ന പക്ഷം ലോകരില്‍ ഒരാള്‍ക്കും ഞാന്‍ നല്‍കാത്ത വിധമുള്ള ( കടുത്ത ) ശിക്ഷ അവന്ന് നല്‍കുന്നതാണ്.
116. അല്ലാഹു പറയുന്ന സന്ദര്‍ഭവും ( ശ്രദ്ധിക്കുക. ) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് ( പറയാന്‍ ) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത് നീ അറിയും. നിന്‍റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍.
117. നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.
118. നീ അവരെ ശിക്ഷിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്‍റെ ദാസന്‍മാരാണല്ലോ. നീ അവര്‍ക്ക് പൊറുത്തുകൊടുക്കുകയാണെങ്കില്‍ നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും.
119. അല്ലാഹു പറയും: ഇത് സത്യവാന്‍മാര്‍ക്ക് തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു. അവര്‍ക്ക് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. അവരതില്‍ നിത്യവാസികളായിരിക്കും. അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അതത്രെ മഹത്തായ വിജയം.
120. ആകാശങ്ങളുടെയും ഭൂമിയുടെയും അവയിലുള്ളതിന്‍റെയും ആധിപത്യം അല്ലാഹുവിന്നത്രെ. അവന്‍ ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.
Dear Abraham aitulla ullad 3 religion alle ?
ഈ വീഡിയോയിൽ യഹൂദ ക്രിസ്ത്യൻ വ്യത്യാസങ്ങളും ബന്ധങ്ങളും മാത്രമാണ് പ്രമേയം
What you said true God bless
Jesus Christ is the only living God.His every where.
അപ്പൊ പിതാവും, പ ആത്മാവുമോ 😄😄😄😄 അവർ മരിച്ചോ 😄
@@hidayataurusതൃത്വത്തിൽ ഏകത്വം എന്നാണ് ഇവർ മൂന്നും. മാമ്മദിന് അതൊന്നും അറിയില്ലാരുന്നു 😔
@@RetroMaverick തൃതൊത്തിൽ ഏകത്വം , ചിരിപ്പിക്കല്ലേ കോയ 2000 വർഷമായിട്ട് ഇതെന്താണെന്ന് ക്രിസ്ത്യനികൾക് മനസിലായില്ല പി ന്നെയാണ് 😄😄😄😄😄
@@hidayataurus ആവശ്യം ഉള്ളവർക്കു മനസിലാകും കോയെ. ചേട്ടൻ പോയി സഹിഹ് ബുഖരിയും, ഹദീസും അനുസരിച്ചു ജീവിക്കാൻ നോക്ക് കർത്താവ് ഇപ്പൊ തരും സ്വർഗം നോക്കി ഇരുന്നോ
@@RetroMaverick ഈ സാഹിബും ബുകറിയുമൊക്കെ ആരാ കോയ 😄😄
Very informative👍
Thankyou ❣️
Greart thought👍
Thankyou ❤
യഹ്‌വെ ആയ ദൈവം തിരഞ്ഞെടുത്ത് സ്വന്തമാക്കിയത് അബ്രഹാം നെ മാത്രം അല്ല അബ്രഹാം ലൂടെ ഒരു സന്തതി യെ seperate ആക്കി മോശയിലൂടെ നിയമം കൊടുത്തു അത് ഇന്ന് വരെ നിലനിൽക്കുന്നു എന്ന് മാത്രം
For example : മലക്കിസേദേക്ക് യഹോവയുടെ പുരോഹിതൻ
Persian empire king koresh
Koresh എന്റെ ഇടയൻ
എന്റെ അഭിഷക്തൻ ആയ koresh
ഇവരൊന്നും അബ്രഹാം ന്റെ പാരമ്പര്യം അല്ല, അവർ വേറെ രാജ്യക്കാർ
കർത്താവിനെ new testemant ഇൽ malkkisedhekk നോടാണ് ഉപമിച്ചിരിക്കുന്നത്.
😊
Well done Ajith and Thampy You explained clearly without touching any Christian denomination Expect more from you🌹🌹
Thankyou
Not believing in Jesus Christ is the biggest sin coz without Him there is no redeem . One who doesn't believe in Christ is already dead spiritually. 1Jhon 5th chapter says it all. Jesus is the beginning and end ,He is the first and last. The Alpha and the Omega. Amen
7:35 "ശെമാ" യിസ്രായേൽ ,8:23 "സിമ്(ക്)ഹാത്ത് തോറ
עם ישראל חי
@@David67735 അപ്പൊ ക്രിസ്ത്യൻ നികളൊക്കെ മരിച്ചോ 😄😄😄
@@hidayataurus ഞാൻ Jewish വിശ്വാസിയാണ് . I believe in God of Israel . עם ישראל חי 🇮🇱🇮🇱🇮🇱🇮🇱🇮🇱
Love jesus.... ❤️
വളരെ അക്ഷരസ്ഫുടതയോടെ.....കാര്യങ്ങൾ വലിച്ചു നീട്ടാതെ...... സാധാരണക്കാരനും കൂടെ മനസ്സിലാകുന്ന രീതിയിൽ........അറിവ് പകർന്നു തരുന്ന താങ്കളെ.......ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
വാക്കുകൾക്ക് നന്ദി 🙏🏻🙏🏻🙏🏻🙏🏻
മുസ്ലിംങ്ങൾ യേശുവിൻ്റെ വരവിനെ കാത്തു നിൽക്കുന്നു മുസ്ലിംങ്ങളുടെ രക്ഷകൻ ആയിട്ട്
Nicely explained 👍
🙏🙏👌👌
Well explained 👏
Thankyou
എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു. Bible. കർത്താവായ ഈശോയിൽ വിശ്വസിക്കുക, നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും.
31. ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും സകാത്ത് നല്‍കുവാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു.
32. ( അവന്‍ എന്നെ ) എന്‍റെ മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്നവനും ( ആക്കിയിരിക്കുന്നു. ) അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല.
33. ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്‍റെ മേല്‍ ശാന്തി ഉണ്ടായിരിക്കും.
34. അതത്രെ മര്‍യമിന്‍റെ മകനായ ഈസാ അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാര്‍ത്ഥമായ വാക്കത്രെ ഇത്.
35. ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിന്നുണ്ടാകാവുന്നതല്ല. അവന്‍ എത്ര പരിശുദ്ധന്‍! അവന്‍ ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രംചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു.
36. ( ഈസാ പറഞ്ഞു: ) തീര്‍ച്ചയായും അല്ലാഹു എന്‍റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം.
37. എന്നിട്ട് അവര്‍ക്കിടയില്‍ നിന്ന് കക്ഷികള്‍ ഭിന്നിച്ചുണ്ടായി. അപ്പോള്‍ അവിശ്വസിച്ചവര്‍ക്കത്രെ ഭയങ്കരമായ ഒരു ദിവസത്തിന്‍റെ സാന്നിദ്ധ്യത്താല്‍ വമ്പിച്ച നാശം.
38. അവര്‍ നമ്മുടെ അടുത്ത് വരുന്ന ദിവസം അവര്‍ക്ക് എന്തൊരു കേള്‍വിയും കാഴ്ചയുമായിരിക്കും! പക്ഷെ ഇന്ന് ആ അക്രമികള്‍ പ്രത്യക്ഷമായ വഴികേടിലാകുന്നു.
39. നഷ്ടബോധത്തിന്‍റെ ദിവസത്തെപ്പറ്റി അഥവാ കാര്യം ( അന്തിമമായി ) തീരുമാനിക്കപ്പെടുന്ന സന്ദര്‍ഭത്തെപ്പറ്റി നീ അവര്‍ക്ക് താക്കീത് നല്‍കുക. അവര്‍ അശ്രദ്ധയിലകപ്പെട്ടിരിക്കുകയാകുന്നു. അവര്‍ വിശ്വസിക്കുന്നില്ല.
40. തീര്‍ച്ചയായും നാം തന്നെയാണ് ഭൂമിയുടെയും അതിലുള്ളവയുടെയും അനന്തരാവകാശിയാകുന്നത്. നമ്മുടെ അടുക്കലേക്ക് തന്നെയായിരിക്കും അവര്‍ മടക്കപ്പെടുന്നത്.
41. വേദഗ്രന്ഥത്തില്‍ ഇബ്രാഹീമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു.
42. അദ്ദേഹം തന്‍റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധേയമാകുന്നു: ) എന്‍റെ പിതാവേ, കേള്‍ക്കുകയോ, കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന് ആരാധിക്കുന്നു.?
43. എന്‍റെ പിതാവേ, തീര്‍ച്ചയായും താങ്കള്‍ക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്ക് വന്നുകിട്ടിയിട്ടുണ്ട്. ആകയാല്‍ താങ്കള്‍ എന്നെ പിന്തടരൂ. ഞാന്‍ താങ്കള്‍ക്ക് ശരിയായ മാര്‍ഗം കാണിച്ചുതരാം.
44. എന്‍റെ പിതാവേ, താങ്കള്‍ പിശാചിനെ ആരാധിക്കരുത്. തീര്‍ച്ചയായും പിശാച് പരമകാരുണികനോട് അനുസരണമില്ലാത്തവനാകുന്നു.
45. എന്‍റെ പിതാവേ, തീര്‍ച്ചയായും പരമകാരുണികനില്‍ നിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ താങ്കള്‍ പിശാചിന്‍റെ മിത്രമായിരിക്കുന്നതാണ്.
46. അയാള്‍ പറഞ്ഞു: ഹേ; ഇബ്രാഹീം, നീ എന്‍റെ ദൈവങ്ങളെ വേണ്ടെന്ന് വെക്കുകയാണോ? നീ ( ഇതില്‍ നിന്ന് ) വിരമിക്കുന്നില്ലെങ്കില്‍ ഞാന്‍ നിന്നെ കല്ലെറിഞ്ഞോടിക്കുക തന്നെ ചെയ്യും. കുറെ കാലത്തേക്ക് നീ എന്നില്‍ നിന്ന് വിട്ടുമാറിക്കൊള്ളണം.
47. അദ്ദേഹം ( ഇബ്രാഹീം ) പറഞ്ഞു: താങ്കള്‍ക്ക് സലാം. താങ്കള്‍ക്ക് വേണ്ടി ഞാന്‍ എന്‍റെ രക്ഷിതാവിനോട് പാപമോചനം തേടാം. തീര്‍ച്ചയായും അവനെന്നോട് ദയയുള്ളവനാകുന്നു.
48. നിങ്ങളെയും അല്ലാഹുവിന് പുറമെ നിങ്ങള്‍ പ്രാര്‍ത്ഥിച്ചുവരുന്നവയെയും ഞാന്‍ വെടിയുന്നു. എന്‍റെ രക്ഷിതാവിനോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്‍റെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുന്നത് മൂലം ഞാന്‍ ഭാഗ്യം കെട്ടവനാകാതിരുന്നേക്കാം.
49. അങ്ങനെ അവരെയും അല്ലാഹുവിന് പുറമെ അവര്‍ ആരാധിക്കുന്നവയെയും വെടിഞ്ഞ് അദ്ദേഹം പോയപ്പോള്‍ അദ്ദേഹത്തിന് നാം ഇഷാഖിനെയും ( മകന്‍ ) യഅ്ഖൂബിനെയും ( പൌത്രന്‍ ) നല്‍കി. അവരെയൊക്കെ നാം പ്രവാചകന്‍മാരാക്കുകയും ചെയ്തു.
As per Holy Bible This Is always Wrong... Jesus is the God And Son of God in Bible
Mandatharam parayathe koya..Biblelum Quran um onnalla.. Quran qurashi gothragalukku vendi ezhuthiyathu anu
@@SherineldoseEldose Surah Al-Maidah
110. ( ഈസായോട് ) അല്ലാഹു പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധേയമാകുന്നു. ) മര്‍യമിന്‍റെ മകനായ ഈസാ! തൊട്ടിലില്‍ വെച്ചും, മദ്ധ്യവയസ്കനായിരിക്കെയും നീ ജനങ്ങളോട് സംസാരിക്കവെ, പരിശുദ്ധാത്മാവ് മുഖേന നിനക്ക് ഞാന്‍ പിന്‍ബലം നല്‍കിയ സന്ദര്‍ഭത്തിലും, ഗ്രന്ഥവും ജ്ഞാനവും തൌറാത്തും ഇന്‍ജീലും നിനക്ക് ഞാന്‍ പഠിപ്പിച്ചുതന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം കളിമണ്ണ് കൊണ്ട് നീ പക്ഷിയുടെ മാതൃകയില്‍ രൂപപ്പെടുത്തുകയും, എന്നിട്ട് നീ അതില്‍ ഊതുമ്പോള്‍ എന്‍റെ അനുമതി പ്രകാരം അത് പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും, പാണ്ഡുരോഗിയെയും നീ സുഖപ്പെടുത്തുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം നീ മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്ന സന്ദര്‍ഭത്തിലും, നീ ഇസ്രായീല്‍ സന്തതികളുടെ അടുത്ത് വ്യക്തമായ തെളിവുകളുമായി ചെന്നിട്ട് അവരിലെ സത്യനിഷേധികള്‍ ഇത് പ്രത്യക്ഷമായ മാരണം മാത്രമാകുന്നു. എന്ന് പറഞ്ഞ അവസരത്തില്‍ നിന്നെ അപകടപ്പെടുത്തുന്നതില്‍ നിന്ന് അവരെ ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും ഞാന്‍ നിനക്കും നിന്‍റെ മാതാവിനും ചെയ്ത് തന്ന അനുഗ്രഹം ഓര്‍ക്കുക.
111. നിങ്ങള്‍ എന്നിലും എന്‍റെ ദൂതനിലും വിശ്വസിക്കൂ എന്ന് ഞാന്‍ ഹവാരികള്‍ക്ക് ബോധനം നല്‍കിയ സന്ദര്‍ഭത്തിലും. അവര്‍ പറഞ്ഞു: ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ മുസ്ലിംകളാണെന്നതിന് നീ സാക്ഷ്യം വഹിച്ച് കൊള്ളുക.
112. ഹവാരികള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമിന്‍റെ മകനായ ഈസാ, ആകാശത്തുനിന്ന് ഞങ്ങള്‍ക്ക് ഒരു ഭക്ഷണത്തളിക ഇറക്കിത്തരുവാന്‍ നിന്‍റെ രക്ഷിതാവിന് സാധിക്കുമോ? അദ്ദേഹം പറഞ്ഞു: നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെ സൂക്ഷിക്കുക.
113. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കതില്‍ നിന്ന് ഭക്ഷിക്കുവാനും അങ്ങനെ ഞങ്ങള്‍ക്ക് മനസ്സമാധാനമുണ്ടാകുവാനും, താങ്കള്‍ ഞങ്ങളോട് പറഞ്ഞത് സത്യമാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമാകുവാനും, ഞങ്ങള്‍ അതിന് ദൃക്സാക്ഷികളായിത്തീരുവാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
@@SherineldoseEldose
114. മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, ഞങ്ങള്‍ക്ക് നീ ആകാശത്ത് നിന്ന് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ. ഞങ്ങള്‍ക്ക്, ഞങ്ങളിലെ ആദ്യത്തിലുള്ളവന്നും, അവസാനത്തിലുള്ളവന്നും ഒരു പെരുന്നാളും, നിന്‍റെ പക്കല്‍ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായിരിക്കണം അത്. ഞങ്ങള്‍ക്ക് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. നീ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ.
115. അല്ലാഹു പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കത് ഇറക്കിത്തരാം. എന്നാല്‍ അതിന് ശേഷം നിങ്ങളില്‍ ആരെങ്കിലും അവിശ്വസിക്കുന്ന പക്ഷം ലോകരില്‍ ഒരാള്‍ക്കും ഞാന്‍ നല്‍കാത്ത വിധമുള്ള ( കടുത്ത ) ശിക്ഷ അവന്ന് നല്‍കുന്നതാണ്.
116. അല്ലാഹു പറയുന്ന സന്ദര്‍ഭവും ( ശ്രദ്ധിക്കുക. ) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് ( പറയാന്‍ ) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത് നീ അറിയും. നിന്‍റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍.
117. നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.
118. നീ അവരെ ശിക്ഷിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്‍റെ ദാസന്‍മാരാണല്ലോ. നീ അവര്‍ക്ക് പൊറുത്തുകൊടുക്കുകയാണെങ്കില്‍ നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും.
119. അല്ലാഹു പറയും: ഇത് സത്യവാന്‍മാര്‍ക്ക് തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു. അവര്‍ക്ക് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. അവരതില്‍ നിത്യവാസികളായിരിക്കും. അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അതത്രെ മഹത്തായ വിജയം.
120. ആകാശങ്ങളുടെയും ഭൂമിയുടെയും അവയിലുള്ളതിന്‍റെയും ആധിപത്യം അല്ലാഹുവിന്നത്രെ. അവന്‍ ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.
🎉🎉🎉🎉🎉🎉suuuuuper 🎉🎉🎉🎉👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨👍🏻
ബൈബിൾ സംബന്ധിച്ചു സംശയമുള്ളർ അതു വായിക്കുക ,മനസിലാകണമെന്ന ആഗ്രഹത്തോടെ നിഷ്പക്ഷമായി...അല്ലാതെ നിങ്ങളുടെ സംശയങ്ങൾ തീരില്ല. തിരുവചനം പറയുന്നു പിതാവിനാൽ ആകർഷിക്കപ്പെടാതെ ഒരുവനും ദൈവത്തിൻറെ അടുക്കലെത്താൻ സാധിക്കില്ലെന്നു.
കർത്താവിന്റെ നാമം ആ വ ശ്യം ഇല്ലാതെ പറയരുത്
ഓഹോ
ആവശ്യം ഉള്ളിടത്ത് പറയാല്ലോ 🤣🤣
What you explained 100% TRUTH and
Biblical ! JESUS is coming soon , and Israel cannot be defeated ???
Israel will survive. Jesus Christ will come again.
🙏🙏🙏
Wonderful❤
Thankyou❣️
James. 2 :- 8 pls keep the royal law amen.
പൗലോസ് ജീവിച്ചിരുന്ന കാലഘട്ടം ഏതാണ്? റോമിൽ ആയിരുന്നോ ജീവിച്ചിരുന്നത്
പൗലോസ് യേശുക്രിസ്തുവിന്റെ മറ്റ് അപ്പോസ്തലന്മാർ ജീവിച്ചിരുന്ന കാലഘട്ടം ജീവിച്ചിരുന്ന വ്യക്തി ആണ്...
👍👍
🌍
EXcellent...I Am ATour Guide.
Thankyou ❣️
Informative
Thankyou
3 മതങ്ങളുടെയും പ്രവാജകനായ അബ്രഹാം (ഇബ്രാഹിംനബി)യുടെ ദൈവത്തെ മറന്നു എല്ലാവരും,അവൻ ഏകനാണ് സത്യമാണ് പങ്കുകാരനില്ലാത്തവൻ, every breath and soul is a gift from God receive it with thanks 🙏 i plan you plan we all plan but God's plan is the Best of all plans.
Ibrahim alla Abraham
അബ്രഹാം ഇന്റെ ദൈവം യഹോവ യാണ് അള്ളാ അല്ല
Very..little..difference.. only..prayar.for..as..only..God.. father❤❤❤
യേശു രക്ഷകൻ അല്ലെങ്കിൽ എന്തിനാ വരവിനായി കാത്തിരിക്കുന്നത്
❤
ക്രിസ്തു സസ്യ ഏകദൈവം
🕎✝️☦️☪️
"യഹൂദർ യേശു ക്രിസ്തുവിൻ്റെ വരവ് പ്രതീക്ഷിക്കുന്നു " എന്ന് പറഞ്ഞത് ശരിയാണോ !?
അതേ.... ബൈബിളിൽ പ്രവചനം ഉണ്ട്.
@@AjithVThampyTravelAndVlogs5583 oru mishihayude varav ennan ullath... Ath yeshu aan ennalla😂😂😂
Mishiha ennal saviour.. rakshakan
👏👏👍🙏👌👌
good
യഥാർത്ഥത്തിൽ യേശു ഒരു ദൈവമെന്ന് സ്വയം പറഞ്ഞിട്ടുണ്ടാവില്ല.മനുഷ്യൻ എങ്ങിനെ സമാധാനത്തോടെ സ്നേഹത്തോടെ ഐക്യത്തോടെ ജീവിക്കണം എന്ന് പഠിപ്പിച്ചു.അക്കാലത്ത് നിലവിലുണ്ടായിരുന്ന അനാചാരങ്ങൾ തുടരരുത് എന്ന് ഉപദേശിച്ചു.പല അന്ധവിശ്വാസങ്ങളും വെടിയാൻ ഉപദേശിച്ചു.അത് അന്നത്തെ ദൈവാരാധയിലും ഉണ്ടായിരുന്ന കാര്യങ്ങളായിരുന്നു.ഇത് അവിടത്തെ പുരോഹിതർക്ക് യേശുവിനോട്
ശത്രുതയുണ്ടാകാൻ കാരണമായി.കാരണം ആരാധനാ വിധിപ്രകാരം പുരോഹിതർക്ക് കാണിക്കയും പണവും ലഭിച്ചിരുന്നു.പാപങ്ങൾക്ക് പരിഹാരമായി ദേവാലയത്തിൽ ബലികൾ നടത്തുമായിരുന്നു,പണം നൽകണമായിരുന്നു, വിലപിടിപ്പുള്ള പലതും കാണിക്ക നൽകണം.അത് പുരോഹിതർക്ക് ഉള്ളതാണ്.യേശു പാപപരിഹാരത്തിന് ജ്ഞാനസ്നാനം ചെയ്താൽ മതിയെന്ന് ഉപദേശിക്കുകയും ധാരാളം വിശ്വാസികളെ ജലത്തിൽ ജ്ഞാനസ്നാനം ചെയ്യുകയും ചെയ്തു.സുവിശേഷം /ഉപദേശങ്ങൾ പ്രചരിപ്പിക്കാൻ ശിഷ്യരേ ചുമതലപ്പെടുത്തി.യേശുവിന്റെ ഉപദേശങ്ങൾ പ്രചരിപ്പിക്കാൻ ശിഷ്യർ യേശു ദൈവമാണെന്ന് പറഞ്ഞു.എങ്കിലേ ജനം അംഗീകരിക്കുമായിരുന്നുള്ളു.ഇക്കാരണത്താലൊക്കെ പുരോഹിതരും അധികാരികളും യേശുവിനെ ക്രൂശിക്കാൻ കാരണമായി.
ഓഹോ.. നല്ല കഥ.. ഇതൊക്കെ താൻ വേറെ വെല്ലോടിത്തും പറയുക... ബൈബിൾ എഴുതപ്പെട്ടിരിക്കുന്നത് യേശുവിനെക്കുറിച്ചുള്ള സാക്ഷ്യം ആയിട്ടാണ് ..
@@AjithVThampyTravelAndVlogs5583 സഹോദരാ, താങ്കൾക്ക് താങ്കളുടെ വിശ്വാസങ്ങളിൽ ഉറച്ചു നിൽക്കാം.പക്ഷെ സത്യങ്ങൾ സത്യങ്ങൾ അല്ലാതാകുകയില്ലല്ലോ!!! ശാസ്ത്രീയ തെളിവുകൾ ആർക്കും തള്ളിക്കളയാൻ ആകില്ലല്ലോ.
@@BOBBY.R-m1n ശാസ്ത്രീയ തെളിവ് എന്ന് താങ്കൾ ഉദേശിച്ചത് എന്താണ്. 😂😂. യേശുക്രിസ്തുവിന്റ ദൈവത്വം എന്നത് ശിഷ്യന്മാർ മാത്രം അല്ല അനേകം ജനങ്ങൾ അംഗീകരിച്ച കാര്യമാണ്.. കാലഘട്ടത്തെ 2 ആയി തിരിച്ചത് ക്രിസ്തുവാണ്..
@@AjithVThampyTravelAndVlogs5583 യേശു ജീവിച്ചിരുന്നു സത്യമാണ്.അഗസ്റ്റസ് സീസറുടേയും ടൈബീരിയസ് സീസറുടേയും (റോമൻ ചക്രവർത്തിമാർ)ഭരണകാലത്ത്.പക്ഷെ അക്കാലത്ത് നമ്മൾ അറിയുന്നതിനേക്കാൾ അന്ധവിശ്വാസങ്ങൾ ഉണ്ടായിരുന്നു.ഞാനിക്കാര്യം പറയുമ്പോൾ എന്നോട് വിരോധം തോന്നരുത്.നമ്മൾ ദൈവമെന്ന് വിശ്വസിക്കുന്ന പല മനുഷ്യജന്മങ്ങൾക്കും ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന അത്ഭുത കഴിവുകൾ വെറും കെട്ടുകഥകൾ ആണ്.പറക്കാൻ കഴിവുള്ള ദൈവങ്ങൾ ,വെള്ളത്തിന് മുകളിൽ നടക്കുകയും കിടക്കുകയും ചെയ്യുന്നവർ, അങ്ങനെ പലതും; അത് വെറുതെയാണ്.ഒരു മനുഷ്യന് ചാടാൻ കഴിഞ്ഞ ദൂരം. 10 മീറ്ററിനകത്താണ്.ദൈവ പരിവേഷം ഉള്ള ആളാണെങ്കിൽ അത് 100 മീറ്റർ അല്ലങ്കിൽ കിലോമീറ്ററുകൾ ആകും.കൺകെട്ട് വിദ്യകൾ അറിയുന്നവർ അക്കാലത്തുമുണ്ട്.ബൈബിളിൽ പറഞ്ഞ തെറ്റുകൾ പിന്നീട് ശാസ്ത്രീയമായി അത് അങ്ങനെ ആയിരുന്നില്ല എന്ന് തെളിയിച്ചു.ഒരു കാര്യം ചോദിച്ചുകൊള്ളട്ടേ,കന്യകയായ മറിയം മനുഷ്യസ്ത്രീയാണല്ലോ ? പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ ഒരു മനുഷ്യസ്ത്രീക്ക് അക്കാലത്ത് ഗർഭിണിയാകാൻ കഴിയില്ല.യേശു പരിശുദ്ധാത്മാവിനാൽ സൃഷ്ടിക്കപ്പെട്ട മനുഷ്യനല്ല.മറിച്ച് ജോസഫിന്റെയും മറയത്തിന്റേ ശാരീരിക ബന്ധത്തിൽ ഉണ്ടായ പുത്രൻ തന്നയാണ്.യേശു നല്ല ജ്ഞാനം നേടി.ജനത്തെ നേർവഴിക്ക് നടത്താൻ പരിശ്രമിച്ചു.ധാരാളം നല്ല ഉപദേശങ്ങൾ നൽകി.പക്ഷെ കൊല്ലപ്പെട്ടു.മരണശേഷം അദ്ദേഹം പറഞ്ഞ കാര്യങ്ങൾ നല്ലതായത് കൊണ്ട് ജനം സ്വീകരിച്ചു.ചിലർ ദൈവീക പട്ടം ചാർത്തിക്കൊടുത്തു.അനേകർ തിൻമകൾ വെടിഞ്ഞ് നല്ലവരായി.ചിലർക്ക് അദ്ദേഹം ഉപജീവനമാർഗ്ഗമായി.യേശുവിന്റെ മൃതശരീരം മോഷ്ടിക്കപ്പടുകയോ അജ്ഞാത സ്ഥലത്ത് മാറ്റി സംസ്കരിക്കുകയോ ചെയ്തു.
സഹോദരാ, യേശു നല്ലൊരു ആത്മീയ ഗുരുവാണ്.മനുഷ്യർ ദൈവത്തോട് എങ്ങിനെ പ്രാർത്ഥിക്കണം എന്ന് പഠിപ്പിച്ചു.അദ്ദെഹവും ദൈവത്തോടാണ് പ്രാർത്ഥിച്ചത്.യേശു ജോസഫിന്റേയും മേരിയുടേയും മൂത്തപുത്രനാണ്.ദൈവത്തിനേ ഈ നിമിഷംവരെ ആരും കണ്ടിട്ടില്ല.എന്നാൽ മനുഷ്യർ ദൈവം എന്ന പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തി ഉണ്ടെന്നു വിശ്വസിക്കുന്നു.ഞാനും അങ്ങനെ വിശ്വസിക്കുന്നു.യേശു,ബുദ്ധൻ,മോശ,കൃഷ്ണൻ, മുഹമ്മദ് നബി തുടങ്ങിയവർ മനുഷ്യരെ നേർവഴിക്ക് നടത്താൻ പരിശ്രമിച്ചു.
Good
Jesus only God.
Entire creation will join with God to fight against madmen.
very good
Thankyou
Ororo viswasangal,athra thanne
"എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു" - ഗലാത്യർ 4:4
ഒരു പ്രശ്നം ഉണ്ടല്ലോ
യേശുവിനെ വ്യഭിചാരപുത്രൻ എന്നാണല്ലോ യഹൂദർ വിളിക്കുന്നത്.
ഈ ഉപമകളെ പറഞ്ഞു തീർന്നശേഷം യേശു അവിടം വിട്ടു തന്റെ പിതൃനഗരത്തിൽ വന്നു, അവരുടെ പള്ളിയിൽ അവർക്കു ഉപദേശിച്ചു.അവർ വിസ്മയിച്ചു: ഇവന്നു ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെ നിന്നു?
ഇവൻ തച്ചന്റെ മകൻ അല്ലയോ ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ?
ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.
മത്തായി :13:53-56
ഇവിടെ യോസെഫിന്റെ മകനാണ് യേശു എന്ന് യഹൂദന്മാർ സമ്മതിക്കുന്നുണ്ട്. പിന്നെ ബൈബിളിൽ എവിടെയാണ് താങ്കൾ പറഞ്ഞ കാര്യം.?
I think you're a younger G D bless you
ലോകത്ത് ബൈബിൾ അറിയുന്ന ഒരാളെ കാണിച്ചു തരാമോ,??????
യഹൂദന്മാർ അവരെ മാത്രമേ അംഗീകരിക്കൂ
There is no god but god☝🏻
Nlla dialogue
പുറപ്പാട് 12:40 യിസ്രായേൽമക്കൾ മിസ്രയീമിൽ കഴിച്ച പരദേശവാസം നാനൂറ്റി മുപ്പതു സംവത്സരമായിരുന്നു.
അനിയാ ഇരട്ടത്താപ്പ് നല്ലതല്ല...എല്ലാം പറഞ്ഞു, വളരെ ശരി. പക്ഷെ യഹൂദരുടെ ആരാധനാ ദിവസം ശനിയാഴ്ച്ചയാണ്,(ശബത്ത്) അന്നവിടെ പൊതു അവധിയുമാണ്, ഇതെന്താ പറയാത്തെ ?
വെള്ളിയാഴ്ച വൈകിട്ട് മുതൽ ശനിയാഴ്ച വൈകിട്ട് വരെ ശബ്ബത്ത് എന്ന് വീഡിയോയിൽ പറയുന്നുണ്ട്.. 😁... ആദ്യം വീഡിയോ മുഴുവൻ കാണൂ