*കമലാ സുരയ്യ - മാധവിക്കുട്ടി* കുറിച്ച *വരികളിലൂടെ* നമുക്കൊന്ന് കണ്ണോടിക്കാം. ഇസ്‌ലാമിലെത്തുന്നതോടെ അല്ലാഹുവിനോടും പ്രവാചകനോടുമുള്ള(സ) ഭക്ത്യനുരാഗങ്ങളുടെ വസന്തമായി മാറുകയാണ് മാധവിക്കുട്ടിയുടെ വരികൾ. അവർ പറയുന്നു :''പണ്ടൊക്കെ കൃഷ്ണനോടുള്ള പ്രേമപാരവശ്യത്താല്‍ ഞാന്‍ നിലക്കണ്ണാടിയില്‍ അവന്റെ മുഖം മാത്രം ദര്‍ശിക്കാനുള്ള കഴിവ് ഇടക്കിടെ നേടിയെടുത്തിരുന്നു. ഇന്ന് കണ്ണാടി നിറയുന്നത് പതിനാലാം രാവിന്റെ വെണ്‍മയാണ്. രാവിന് മുഖമില്ല, രാവിന് കണ്ണുകളില്ല, വായില്ല, ശരീരമില്ല, രാവിന് പലപ്പോഴും നിലാവുണ്ട്. ഉള്ളിലോ പുറത്തോ എന്ന് തീരുമാനിക്കാന്‍ കഴിയാത്ത വിധത്തില്‍ നിലാവിന്റെ സ്‌നാനം ഞാന്‍ അനുഭവിച്ചറിയുന്നു. ഈ തണുത്ത സ്പര്‍ശം ഞാന്‍ തൊലിപ്പുറത്ത് മാത്രമാണോ അനുഭവിക്കുന്നത്. അല്ല, അത് എന്റെ സത്തയില്‍ പ്രവേശിച്ചുകഴിഞ്ഞു. എല്ലാ പരിധികളും ഭേദിച്ച് ആ ചൈതന്യം എന്നില്‍ വളരുന്നു. ഞാനായി മാറിക്കൊണ്ടിരിക്കുന്നു'' (സസ്‌നേഹം പേജ് 30). പലതരം സ്‌നേഹത്തെ അന്വേഷിച്ചതിനു ശേഷം, തന്റെ ബോധത്തില്‍ ആദ്യം മുതല്‍ക്കുതന്നെ നിലനിന്നിരുന്ന ദൈവിക പ്രേമത്തില്‍ സുറയ്യ എത്തിച്ചേര്‍ന്നു എന്നു മനസ്സിലാക്കാം. പല വഴികളിലൂടെ എത്തിച്ചേരുന്ന സാക്ഷാത്കാരത്തെപ്പറ്റി മഹത്തുക്കൾ ഉണര്‍ത്തുന്നുണ്ട്. ഇസ്‌ലാം സ്വീകരണത്തിനു ശേഷം എഴുതിയ സുറയ്യയുടെ കവിതകള്‍ പ്രമുഖ സൂഫി വനിത 'റാബിയ'യെ ഓര്‍മിപ്പിക്കുന്നത് അതിനാലാവണം. ജീവിതം തുറന്നു പാടുന്ന ഒരു ഗായികയെ സംബന്ധിച്ച് വിശ്വാസത്തിന്റെ പരിണാമകാലം പ്രധാനം തന്നെയാണ്. മുപ്പതു വര്‍ഷത്തിന്റെ അന്വേഷണവും ബാല്യം മുതലുള്ള നെടുവീര്‍പ്പുകളും സുറയ്യയെ എത്തിച്ചതെവിടേക്കാണെന്ന് യാ അല്ലാഹ് മറിച്ചുനോക്കുമ്പോള്‍ ബോധ്യപ്പെടുന്നുണ്ട്. "യാ അല്ലാഹ് നീയെന്നില്‍ കിടന്ന വിത്തായിരുന്നു ഇടവപ്പാതികളില്‍ നീ ചീര്‍ത്തു. മേടത്തില്‍ നീ വരണ്ടു പക്ഷേ നീ യുഗാന്തത്തിലും അവശേഷിച്ചു. നിനക്ക് അന്ത്യമില്ല. യാത്രാമൊഴി നിനക്ക് വേണ്ട എന്റെ ഹൃത്തടത്തില്‍ കലപ്പകള്‍ ചലിക്കുന്നു. വളമായി രക്തം മാത്രം. എങ്കിലും നീ വളര്‍ന്നു നീ മരമായി ചില്ലകളായി, പൂക്കുലകളായി നിന്റെ മധുരക്കനികള്‍ ഞാനിറുത്ത് ഭക്ഷിച്ചു. ഇനിയെങ്ങനെ എന്നെ സ്പര്‍ശിക്കും മൃതി?" (വിത്ത്- യാ അല്ലാഹ്) പണ്ട് പണ്ടേ തന്നിലുണ്ടായിരുന്ന ആ വിത്ത് മഴയില്‍ ചീര്‍ക്കുകയും വേനലില്‍ വാടുകയും ചെയ്തു. പിന്നീടത് ചില്ലകളും പൂക്കളും കനികളുമുള്ള മരമായി. ഈമാനിന്റെ വൃക്ഷത്തിന് ഇതിനു സമാനമായ ഉപമകള്‍ ഖുര്‍ആനിലും നബി(സ)വചനങ്ങളിലുമാണ് നമുക്ക് കാണാനാവുക. ആ മധുരക്കനി ഭക്ഷിച്ചതിനാല്‍ തനിക്കിനി മരണമില്ലെന്നാണ് സുറയ്യ പറയുന്നത്. അല്ലാഹു തന്നെ പിന്തുടര്‍ന്നിരുന്നതായി സുറയ്യ മറ്റൊരു കവിതയിലും സ്മരിക്കുന്നുണ്ട്. "യാ അല്ലാഹ് പണ്ട് പണ്ട് കിനാവുകളില്‍ നീയെന്റെ വാതില്‍ക്കല്‍ ഉറക്കെ മുട്ടിയോ? ബാല്യത്തിലും കൗമാരത്തിലും ഞാന്‍ നിന്റെ പരിചിതയോ മന്ത്രം ചൊല്ലി അമ്പലവീഥിയില്‍ നടക്കവെ നീ എന്റെ നാക്കിനെ തളര്‍ത്തിയോ? ബന്ധുമിത്രാദികള്‍ പിന്നില്‍ നിന്ന് വിളിച്ചപ്പോള്‍ നീയെന്റെ കാത് പൊത്തിയോ? തുറമുഖം വിട്ട് മറ്റൊന്നിലേക്ക് എന്റെ കപ്പല്‍ ധൃതിയില്‍ ചലിച്ചില്ലേ?" (അന്ധയുടെ കാഴ്ച- യാ അല്ലാഹ്) മുഖവുര (An Introduction) എന്ന കവിതയില്‍ 'കാക്കകള്‍ക്ക് കരച്ചില്‍ പോലെയും സിംഹങ്ങള്‍ക്ക് ഗര്‍ജ്ജനം പോലെയുമാണ് എനിക്ക് കവിത' എന്നു പറയുന്നുണ്ട്. സ്വാഭാവിക ജീവിതാവിഷ്‌കാരത്തിന്റെ ഭാഗമാണ് തന്റെ കവിത എന്നര്‍ഥം. അവർ പാടി : " ഇസ്ലാം ഒരു ജലാശയമാണ് അതിൽ ശാന്തിയുടെ പച്ചപ്പ് ഞാൻ കണ്ടെത്തിക്കഴിഞ്ഞു അതിൽ ഞാൻ നീന്തുന്നു ഇതിൽ തന്നെ ജീവിത സാഫല്യം കണ്ടെത്തുന്നു , ധന്യയായി " (ജലാശയം) മറ്റൊരു പ്രതിബന്ധവും അല്ലാഹു എന്ന പ്രലോഭനത്തിനു മുന്നില്‍ സുറയ്യക്ക് കാണാനായില്ല. അങ്ങനെയാണ് ജീവിതത്തെത്തന്നെ കവിതയാക്കി മാറ്റിയ ഈ വിശ്വാസാലിംഗനം നടന്നത്.
ഗംഭീരമായിട്ടുണ്ട് സാർ. വ്യാജ പ്രചാരകന്മാർക്കെതിരെ തെളിവ് സഹിതം കൊടുത്ത മറുപടി അസ്സലായി. ലീല മേനോൻ ജന്മഭൂമി പത്രത്തിൽ പ്രവർത്തിച്ചിരുന്നു എന്ന് കേട്ടപ്പോൾ സംഗതി വളരെ ക്ലിയർ ആയി അഭിനന്ദനങ്ങൾ 👍👍👍
മുസ്ലിങ്ങളുടെ ഖബ്ർസ്ഥാനിൽ അമ്മയെ മറവുചെയ്യുന്നത് ശാന്തമായി കണ്ടുനിന്ന ഈ മക്കൾ ലോകം കണ്ട ഏറ്റവും വലിയ മാനവ ഐക്യത്തിന്റെ പ്രതി പുരുഷന്മാരുടെ കൂടെ ചേർത്തു എഴുതപ്പെടേണ്ട പേരുകളാണ്..
*കമലാ സുരയ്യ - മാധവിക്കുട്ടി* കുറിച്ച *വരികളിലൂടെ* നമുക്കൊന്ന് കണ്ണോടിക്കാം. ഇസ്‌ലാമിലെത്തുന്നതോടെ അല്ലാഹുവിനോടും പ്രവാചകനോടുമുള്ള(സ) ഭക്ത്യനുരാഗങ്ങളുടെ വസന്തമായി മാറുകയാണ് മാധവിക്കുട്ടിയുടെ വരികൾ. അവർ പറയുന്നു :''പണ്ടൊക്കെ കൃഷ്ണനോടുള്ള പ്രേമപാരവശ്യത്താല്‍ ഞാന്‍ നിലക്കണ്ണാടിയില്‍ അവന്റെ മുഖം മാത്രം ദര്‍ശിക്കാനുള്ള കഴിവ് ഇടക്കിടെ നേടിയെടുത്തിരുന്നു. ഇന്ന് കണ്ണാടി നിറയുന്നത് പതിനാലാം രാവിന്റെ വെണ്‍മയാണ്. രാവിന് മുഖമില്ല, രാവിന് കണ്ണുകളില്ല, വായില്ല, ശരീരമില്ല, രാവിന് പലപ്പോഴും നിലാവുണ്ട്. ഉള്ളിലോ പുറത്തോ എന്ന് തീരുമാനിക്കാന്‍ കഴിയാത്ത വിധത്തില്‍ നിലാവിന്റെ സ്‌നാനം ഞാന്‍ അനുഭവിച്ചറിയുന്നു. ഈ തണുത്ത സ്പര്‍ശം ഞാന്‍ തൊലിപ്പുറത്ത് മാത്രമാണോ അനുഭവിക്കുന്നത്. അല്ല, അത് എന്റെ സത്തയില്‍ പ്രവേശിച്ചുകഴിഞ്ഞു. എല്ലാ പരിധികളും ഭേദിച്ച് ആ ചൈതന്യം എന്നില്‍ വളരുന്നു. ഞാനായി മാറിക്കൊണ്ടിരിക്കുന്നു'' (സസ്‌നേഹം പേജ് 30). പലതരം സ്‌നേഹത്തെ അന്വേഷിച്ചതിനു ശേഷം, തന്റെ ബോധത്തില്‍ ആദ്യം മുതല്‍ക്കുതന്നെ നിലനിന്നിരുന്ന ദൈവിക പ്രേമത്തില്‍ സുറയ്യ എത്തിച്ചേര്‍ന്നു എന്നു മനസ്സിലാക്കാം. പല വഴികളിലൂടെ എത്തിച്ചേരുന്ന സാക്ഷാത്കാരത്തെപ്പറ്റി മഹത്തുക്കൾ ഉണര്‍ത്തുന്നുണ്ട്. ഇസ്‌ലാം സ്വീകരണത്തിനു ശേഷം എഴുതിയ സുറയ്യയുടെ കവിതകള്‍ പ്രമുഖ സൂഫി വനിത 'റാബിയ'യെ ഓര്‍മിപ്പിക്കുന്നത് അതിനാലാവണം. ജീവിതം തുറന്നു പാടുന്ന ഒരു ഗായികയെ സംബന്ധിച്ച് വിശ്വാസത്തിന്റെ പരിണാമകാലം പ്രധാനം തന്നെയാണ്. മുപ്പതു വര്‍ഷത്തിന്റെ അന്വേഷണവും ബാല്യം മുതലുള്ള നെടുവീര്‍പ്പുകളും സുറയ്യയെ എത്തിച്ചതെവിടേക്കാണെന്ന് യാ അല്ലാഹ് മറിച്ചുനോക്കുമ്പോള്‍ ബോധ്യപ്പെടുന്നുണ്ട്. "യാ അല്ലാഹ് നീയെന്നില്‍ കിടന്ന വിത്തായിരുന്നു ഇടവപ്പാതികളില്‍ നീ ചീര്‍ത്തു. മേടത്തില്‍ നീ വരണ്ടു പക്ഷേ നീ യുഗാന്തത്തിലും അവശേഷിച്ചു. നിനക്ക് അന്ത്യമില്ല. യാത്രാമൊഴി നിനക്ക് വേണ്ട എന്റെ ഹൃത്തടത്തില്‍ കലപ്പകള്‍ ചലിക്കുന്നു. വളമായി രക്തം മാത്രം. എങ്കിലും നീ വളര്‍ന്നു നീ മരമായി ചില്ലകളായി, പൂക്കുലകളായി നിന്റെ മധുരക്കനികള്‍ ഞാനിറുത്ത് ഭക്ഷിച്ചു. ഇനിയെങ്ങനെ എന്നെ സ്പര്‍ശിക്കും മൃതി?" (വിത്ത്- യാ അല്ലാഹ്) പണ്ട് പണ്ടേ തന്നിലുണ്ടായിരുന്ന ആ വിത്ത് മഴയില്‍ ചീര്‍ക്കുകയും വേനലില്‍ വാടുകയും ചെയ്തു. പിന്നീടത് ചില്ലകളും പൂക്കളും കനികളുമുള്ള മരമായി. ഈമാനിന്റെ വൃക്ഷത്തിന് ഇതിനു സമാനമായ ഉപമകള്‍ ഖുര്‍ആനിലും നബി(സ)വചനങ്ങളിലുമാണ് നമുക്ക് കാണാനാവുക. ആ മധുരക്കനി ഭക്ഷിച്ചതിനാല്‍ തനിക്കിനി മരണമില്ലെന്നാണ് സുറയ്യ പറയുന്നത്. അല്ലാഹു തന്നെ പിന്തുടര്‍ന്നിരുന്നതായി സുറയ്യ മറ്റൊരു കവിതയിലും സ്മരിക്കുന്നുണ്ട്. "യാ അല്ലാഹ് പണ്ട് പണ്ട് കിനാവുകളില്‍ നീയെന്റെ വാതില്‍ക്കല്‍ ഉറക്കെ മുട്ടിയോ? ബാല്യത്തിലും കൗമാരത്തിലും ഞാന്‍ നിന്റെ പരിചിതയോ മന്ത്രം ചൊല്ലി അമ്പലവീഥിയില്‍ നടക്കവെ നീ എന്റെ നാക്കിനെ തളര്‍ത്തിയോ? ബന്ധുമിത്രാദികള്‍ പിന്നില്‍ നിന്ന് വിളിച്ചപ്പോള്‍ നീയെന്റെ കാത് പൊത്തിയോ? തുറമുഖം വിട്ട് മറ്റൊന്നിലേക്ക് എന്റെ കപ്പല്‍ ധൃതിയില്‍ ചലിച്ചില്ലേ?" (അന്ധയുടെ കാഴ്ച- യാ അല്ലാഹ്) മുഖവുര (An Introduction) എന്ന കവിതയില്‍ 'കാക്കകള്‍ക്ക് കരച്ചില്‍ പോലെയും സിംഹങ്ങള്‍ക്ക് ഗര്‍ജ്ജനം പോലെയുമാണ് എനിക്ക് കവിത' എന്നു പറയുന്നുണ്ട്. സ്വാഭാവിക ജീവിതാവിഷ്‌കാരത്തിന്റെ ഭാഗമാണ് തന്റെ കവിത എന്നര്‍ഥം. അവർ പാടി : " ഇസ്ലാം ഒരു ജലാശയമാണ് അതിൽ ശാന്തിയുടെ പച്ചപ്പ് ഞാൻ കണ്ടെത്തിക്കഴിഞ്ഞു അതിൽ ഞാൻ നീന്തുന്നു ഇതിൽ തന്നെ ജീവിത സാഫല്യം കണ്ടെത്തുന്നു , ധന്യയായി " (ജലാശയം) മറ്റൊരു പ്രതിബന്ധവും അല്ലാഹു എന്ന പ്രലോഭനത്തിനു മുന്നില്‍ സുറയ്യക്ക് കാണാനായില്ല. അങ്ങനെയാണ് ജീവിതത്തെത്തന്നെ കവിതയാക്കി മാറ്റിയ ഈ വിശ്വാസാലിംഗനം നടന്നത്.
" എന്റെ ആത്മാവിന് ജരയില്ല നരയില്ല, ദു:ഖമില്ല അസ്വസ്ഥതയില്ല ഞാൻ സുറയ്യയാണ് പുനർജ്ജനിയാണ്. അല്ലാഹുവിന്റെ വാത്സല്യഭാജനമാണ്. മറ്റൊന്നും ഈ ജന്മത്തിൽ എനിക്ക് ആവശ്യമില്ല " മാധവിക്കുട്ടി
" എല്ലാവരോടും ക്ഷമിക്കുന്ന ഒരു മനസ്സാണ് ഇന്നെനിക്ക് എന്നി ക്കാരെയും വെറുക്കാൻ കഴിയില്ല എന്നെ ദ്രോഹിച്ചവരെക്കൂടി ദ്വോഷിക്കാൻ പറ്റില്ല എന്നെക്കുറിച്ച് അപവാദങ്ങൾ പ്രചരി പ്പിക്കുന സ്ത്രീകളെയും , പാനോൽസത്തിനിടയ്ക്ക് എന്നെപ്പറ്റി കഥകൾ മെനഞ്ഞുണ്ടാക്കി രസിക്കുന്ന പുരുഷന്മാരെയും കൂടി എനിക്ക് വെറുക്കാൻ പറ്റില്ല അവർക്കൊക്കെ ദിനവും പറഞ്ഞു രസിക്കാൻ ഞാൻ നിമിത്തം വിഷയം ലഭിക്കുന്നുവല്ലോ എന്നോർത്തെനിക്ക് സന്തോഷവും കൂടി തോന്നുന്നുണ്ട് " കമല സുരയ്യ
ലീല മേനോന്റെ രജനയിൽ കണ്ടു സമദാനിയുടെ നഖത്തിലെ ചെളികണ്ട് എനിക്ക് ഛർദിക്കാൻ വന്നു എന്നുണ്ട് അത് തന്നെ ശുദ്ധ മണ്ടത്തരം കുറഞ്ഞത് അഞ്ച് വകതിലെങ്കിലും ഉളു എടുക്കുന്ന ഒരാളുടെ കൈ എപ്പോഴും ശുദ്ധി യുള്ളതായിരിക്കും
*മാധവിക്കുട്ടിയില്‍* *നിന്നും കമല* *സുരയ്യയിലേക്കുള്ള മാറ്റം* “The mother of Modern Indian English Poetry “ എന്ന വിശേഷണമാണ് ലോകം കമലാ സുരയ്യക്ക് ചാര്‍ത്തി നല്‍കിയത്. ഒരു കാലത്ത് എല്ലാ സീമകളും തകര്‍ത്തു കൊണ്ടാണ് അവര്‍ രചനകള്‍ നടത്തിയിരുന്നത്. എല്ലാ കണക്കുകളും തെറ്റിച്ചു കൊണ്ടാണ് അവര്‍ ഇസ്ലാം തിരഞ്ഞെടുത്തത്. പലര്‍ക്കും അതൊരു വലിയ അടിയായിരുന്നു. ഇസ്ലാം സ്ത്രീകളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നു എന്ന ചര്‍ച്ചയും ബഹളവും അന്നും സജീവമായിരുന്നു. മാധവിക്കുട്ടി ഒരു കേവല അമുസ്ലിം സ്ത്രീ ഇസ്ലാമിനെ മനസ്സിലാക്കി എന്നതായിരുന്നില്ല പകരം അന്താരാഷ്ട്ര തലത്തില്‍ തന്നെ അറിയപ്പെടുന്ന ഒരു പ്രമുഖ സവര്‍ണ ഹിന്ദു ഇസ്ലാമില്‍ വന്നു ചേര്‍ന്ന് എന്നതാണ്. ഇന്നും ആ സംഭവം പല കോണുകളിലും ഞെട്ടലുണ്ടാക്കുന്നു. അത് കൊണ്ട് തന്നെ പുട്ടിലെ തേങ്ങ പോലെ ഇടക്കിടെ അവര്‍ പല കഥകളും കൊണ്ട് വരുന്നു. December 11, 1999 നാണ് കമലാദാസ് കമലാ സുരയ്യ എന്നായത്. അന്ന് അവര്‍ക്ക് വയസ്സ് 65. അവരുടെ തറവാടും മാതാപിതാക്കളും മാത്രമല്ല അവരുടെ മക്കളും സമൂഹത്തില്‍ അറിയപ്പെടുന്നവര്‍. അതിനെക്കാന്‍ കാര്യങ്ങളെ കുറിച്ച് കൃത്യമായ ബോധമുള്ളവര്‍. അവരുടെ ഇസ്ലാം ആശ്ലെഷണത്തിന് ശേഷം അവര്‍ പലര്‍ക്കും ഇന്റര്‍വ്യൂ നല്‍കിയിട്ടുണ്ട്. അതില്‍ പെട്ട ഒന്നാണ് 1999 ഡിസംബര്‍ 27നു The Outlook മാഗസിനില്‍ വേണു മേനോന് നല്‍കിയ അഭിമുഖം. എന്ത് കൊണ്ട് ഈ വൈകിയ കാലത്ത് ഇസ്ലാം എന്ന ചോദ്യം മേനോനും ആവര്‍ത്തിക്കുന്നു. ഇന്നലെകളുടെ സ്വാതന്ത്രത്തിന്റെ ലോകത്തു നിന്നും ഇസ്ലാമിന്റെ കാര്‍ക്കശ്യത്തില്‍ അവര്‍ അഭയം തേടിയിരിക്കുന്നു എന്ന് പറഞ്ഞാണ് പ്രസ്തുത അഭിമുഖം ആരംഭിക്കുന്നത്. “കുറെ കാലം മുമ്പ് തന്നെ ഇസ്ലാമിലേക്ക് മാറുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നു. പക്ഷെ ഭര്‍ത്താവ് അതിനു സമ്മതമായിരുന്നില്ല. മറ്റൊരു മതം അന്വേഷിക്കുന്നത് അത്ര പക്വമായ കാര്യമല്ല എന്നാണു അദ്ദേഹം പറഞ്ഞത്.” “ കൃഷ്ണന്‍ ഒരിക്കലും തന്റെ ദൈവമായിരുന്നില്ല. എന്റെ ഭര്‍ത്താവിന്റെ സ്ഥാനമായിരുന്നു കൃഷ്ണന്.” “വിവാഹത്തിന് പിന്നില്‍ മറ്റൊരു വിവാഹത്തിന്റെ ഉദ്ദേശമുണ്ടോ? “ എന്ന് ലേഖകന്‍ ചോദിക്കുന്നുണ്ട്. “ ഞാന്‍ അല്ലാഹുവില്‍ നിന്നും ഒരു അടയാളത്തിന് വേണ്ടി കാത്തിരിക്കയായിരുന്നു” എന്നാണ് അവര്‍ പ്രതികരിച്ചത്. ഇസ്ലാം സ്വീകരിക്കുന്നതിനു മുമ്പുള്ള രചകളെ കുറിച്ചും ഭാവി രചനകളെ കുറിച്ചും അവര്‍ നയം വ്യക്തമാക്കിയിരുന്നു. ഇസ്ലാം മനുഷ്യ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ അവര്‍ നന്നായി മനസ്സിലാക്കിയിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. ബഹു ഭാര്യത്വവും ത്വലാഖും ആ അഭിമുഖത്തില്‍ വായിക്കാം. അവിടെയെല്ലാം അവര്‍ നല്‍കുന്ന ഉത്തരം താന്‍ അറിഞ്ഞ ഇസ്ലാമിനെ മുന്നില്‍ വെച്ച് കൊണ്ടാണ്. ഇസ്ലാം സ്വീകരിച്ച ശേഷവും പത്തു വര്‍ഷം അവര്‍ ഈ ലോകത്ത് ജീവിച്ചു. എന്തും ആര്‍ജവത്തോടെ വിളിച്ചു പറയാനുള്ള തന്റേടം നാം കമലാ സുരയ്യയില്‍ കണ്ടിരുന്നു. ഒരിക്കല്‍ പോലും ഇന്ന് പറഞ്ഞു പരത്തുന്ന അപരാധങ്ങളെ കുറിച്ച് അവരില്‍ നിന്നും നാം കേട്ടില്ല. അവരുടെ മരണം പെട്ടെന്ന് സംഭവിച്ചതല്ല . അവരുടെ മരണ ശേഷം “ മുസ്ലിംകള്‍” അല്ലാത്ത മക്കള്‍ തന്നെയാണ് അവരുടെ ഭൗതിക ജഡം മുസ്ലിംകള്‍ക്ക് വിട്ടു നല്‍കിയത്. ഇസ്ലാമാകുക എന്ന തന്റെ തീരുമാനത്തില്‍ “ തെറ്റ് തിരുത്താന്‍” ആവശ്യത്തില്‍ അധികം സമയം അവര്‍ക്ക് ലഭിച്ചിരുന്നു എന്ന് സാരം. കമലാ ദാസ് കമലാ സുരയ്യ എന്നായത് ഇന്നും പലരുടെയും ഉറക്കം കെടുത്തുന്നു. ഒരാളെ പറഞ്ഞു പറ്റിച്ചു മതത്തിലേക്ക് കൊണ്ട് വരുന്നത് “മത പരമായി” തന്നെ തെറ്റാണ്. വിവാഹ വാഗ്ദാനം നല്‍കി കൊണ്ട് വരുന്നത് പീഡന കേസാണ്. അവരുടെ മക്കള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നാണു എന്റെ വിശ്വാസം. തങ്ങളുടെ മാതാവിനെ ആരോ പറഞ്ഞു പറ്റിച്ചു ഇസ്ലാമിലേക്ക് കൊണ്ട് വന്നു എന്ന പേരില്‍ ഇപ്പോഴും ഒരു കേസ് സാധ്യമാണ്. എന്ത് കൊണ്ട് മതങ്ങളില്‍ ഇസ്ലാം മാത്രം കൂടുതല്‍ ആക്രമണം നേരിടേണ്ടി വരുന്നു എന്ന ചോദ്യം പ്രസക്തമാണ്. ഇസ്ലാമാകുക എന്നതു കൊണ്ട് വിവക്ഷ ഒരു പൂര്‍ണമായ മാറ്റമാണ്. ആ മാറ്റം പ്രവാചക കാലത്ത് ആളുകള്‍ ഭയപ്പെട്ടിരുന്നു. ഇപ്പോഴും അങ്ങിനെ തന്നെ. മാധവിക്കുട്ടിയില്‍ നിന്നും കമല സുരയ്യയിലേക്കുള്ള മാറ്റം അത് കൊണ്ട് തന്നെ പലര്‍ക്കും ഇപ്പോഴും ദഹിച്ചിട്ടില്ല.
*കമലാ സുരയ്യ - മാധവിക്കുട്ടി* കുറിച്ച *വരികളിലൂടെ* നമുക്കൊന്ന് കണ്ണോടിക്കാം. ഇസ്‌ലാമിലെത്തുന്നതോടെ അല്ലാഹുവിനോടും പ്രവാചകനോടുമുള്ള(സ) ഭക്ത്യനുരാഗങ്ങളുടെ വസന്തമായി മാറുകയാണ് മാധവിക്കുട്ടിയുടെ വരികൾ. അവർ പറയുന്നു :''പണ്ടൊക്കെ കൃഷ്ണനോടുള്ള പ്രേമപാരവശ്യത്താല്‍ ഞാന്‍ നിലക്കണ്ണാടിയില്‍ അവന്റെ മുഖം മാത്രം ദര്‍ശിക്കാനുള്ള കഴിവ് ഇടക്കിടെ നേടിയെടുത്തിരുന്നു. ഇന്ന് കണ്ണാടി നിറയുന്നത് പതിനാലാം രാവിന്റെ വെണ്‍മയാണ്. രാവിന് മുഖമില്ല, രാവിന് കണ്ണുകളില്ല, വായില്ല, ശരീരമില്ല, രാവിന് പലപ്പോഴും നിലാവുണ്ട്. ഉള്ളിലോ പുറത്തോ എന്ന് തീരുമാനിക്കാന്‍ കഴിയാത്ത വിധത്തില്‍ നിലാവിന്റെ സ്‌നാനം ഞാന്‍ അനുഭവിച്ചറിയുന്നു. ഈ തണുത്ത സ്പര്‍ശം ഞാന്‍ തൊലിപ്പുറത്ത് മാത്രമാണോ അനുഭവിക്കുന്നത്. അല്ല, അത് എന്റെ സത്തയില്‍ പ്രവേശിച്ചുകഴിഞ്ഞു. എല്ലാ പരിധികളും ഭേദിച്ച് ആ ചൈതന്യം എന്നില്‍ വളരുന്നു. ഞാനായി മാറിക്കൊണ്ടിരിക്കുന്നു'' (സസ്‌നേഹം പേജ് 30). പലതരം സ്‌നേഹത്തെ അന്വേഷിച്ചതിനു ശേഷം, തന്റെ ബോധത്തില്‍ ആദ്യം മുതല്‍ക്കുതന്നെ നിലനിന്നിരുന്ന ദൈവിക പ്രേമത്തില്‍ സുറയ്യ എത്തിച്ചേര്‍ന്നു എന്നു മനസ്സിലാക്കാം. പല വഴികളിലൂടെ എത്തിച്ചേരുന്ന സാക്ഷാത്കാരത്തെപ്പറ്റി മഹത്തുക്കൾ ഉണര്‍ത്തുന്നുണ്ട്. ഇസ്‌ലാം സ്വീകരണത്തിനു ശേഷം എഴുതിയ സുറയ്യയുടെ കവിതകള്‍ പ്രമുഖ സൂഫി വനിത 'റാബിയ'യെ ഓര്‍മിപ്പിക്കുന്നത് അതിനാലാവണം. ജീവിതം തുറന്നു പാടുന്ന ഒരു ഗായികയെ സംബന്ധിച്ച് വിശ്വാസത്തിന്റെ പരിണാമകാലം പ്രധാനം തന്നെയാണ്. മുപ്പതു വര്‍ഷത്തിന്റെ അന്വേഷണവും ബാല്യം മുതലുള്ള നെടുവീര്‍പ്പുകളും സുറയ്യയെ എത്തിച്ചതെവിടേക്കാണെന്ന് യാ അല്ലാഹ് മറിച്ചുനോക്കുമ്പോള്‍ ബോധ്യപ്പെടുന്നുണ്ട്. "യാ അല്ലാഹ് നീയെന്നില്‍ കിടന്ന വിത്തായിരുന്നു ഇടവപ്പാതികളില്‍ നീ ചീര്‍ത്തു. മേടത്തില്‍ നീ വരണ്ടു പക്ഷേ നീ യുഗാന്തത്തിലും അവശേഷിച്ചു. നിനക്ക് അന്ത്യമില്ല. യാത്രാമൊഴി നിനക്ക് വേണ്ട എന്റെ ഹൃത്തടത്തില്‍ കലപ്പകള്‍ ചലിക്കുന്നു. വളമായി രക്തം മാത്രം. എങ്കിലും നീ വളര്‍ന്നു നീ മരമായി ചില്ലകളായി, പൂക്കുലകളായി നിന്റെ മധുരക്കനികള്‍ ഞാനിറുത്ത് ഭക്ഷിച്ചു. ഇനിയെങ്ങനെ എന്നെ സ്പര്‍ശിക്കും മൃതി?" (വിത്ത്- യാ അല്ലാഹ്) പണ്ട് പണ്ടേ തന്നിലുണ്ടായിരുന്ന ആ വിത്ത് മഴയില്‍ ചീര്‍ക്കുകയും വേനലില്‍ വാടുകയും ചെയ്തു. പിന്നീടത് ചില്ലകളും പൂക്കളും കനികളുമുള്ള മരമായി. ഈമാനിന്റെ വൃക്ഷത്തിന് ഇതിനു സമാനമായ ഉപമകള്‍ ഖുര്‍ആനിലും നബി(സ)വചനങ്ങളിലുമാണ് നമുക്ക് കാണാനാവുക. ആ മധുരക്കനി ഭക്ഷിച്ചതിനാല്‍ തനിക്കിനി മരണമില്ലെന്നാണ് സുറയ്യ പറയുന്നത്. അല്ലാഹു തന്നെ പിന്തുടര്‍ന്നിരുന്നതായി സുറയ്യ മറ്റൊരു കവിതയിലും സ്മരിക്കുന്നുണ്ട്. "യാ അല്ലാഹ് പണ്ട് പണ്ട് കിനാവുകളില്‍ നീയെന്റെ വാതില്‍ക്കല്‍ ഉറക്കെ മുട്ടിയോ? ബാല്യത്തിലും കൗമാരത്തിലും ഞാന്‍ നിന്റെ പരിചിതയോ മന്ത്രം ചൊല്ലി അമ്പലവീഥിയില്‍ നടക്കവെ നീ എന്റെ നാക്കിനെ തളര്‍ത്തിയോ? ബന്ധുമിത്രാദികള്‍ പിന്നില്‍ നിന്ന് വിളിച്ചപ്പോള്‍ നീയെന്റെ കാത് പൊത്തിയോ? തുറമുഖം വിട്ട് മറ്റൊന്നിലേക്ക് എന്റെ കപ്പല്‍ ധൃതിയില്‍ ചലിച്ചില്ലേ?" (അന്ധയുടെ കാഴ്ച- യാ അല്ലാഹ്) മുഖവുര (An Introduction) എന്ന കവിതയില്‍ 'കാക്കകള്‍ക്ക് കരച്ചില്‍ പോലെയും സിംഹങ്ങള്‍ക്ക് ഗര്‍ജ്ജനം പോലെയുമാണ് എനിക്ക് കവിത' എന്നു പറയുന്നുണ്ട്. സ്വാഭാവിക ജീവിതാവിഷ്‌കാരത്തിന്റെ ഭാഗമാണ് തന്റെ കവിത എന്നര്‍ഥം. അവർ പാടി : " ഇസ്ലാം ഒരു ജലാശയമാണ് അതിൽ ശാന്തിയുടെ പച്ചപ്പ് ഞാൻ കണ്ടെത്തിക്കഴിഞ്ഞു അതിൽ ഞാൻ നീന്തുന്നു ഇതിൽ തന്നെ ജീവിത സാഫല്യം കണ്ടെത്തുന്നു , ധന്യയായി " (ജലാശയം) മറ്റൊരു പ്രതിബന്ധവും അല്ലാഹു എന്ന പ്രലോഭനത്തിനു മുന്നില്‍ സുറയ്യക്ക് കാണാനായില്ല. അങ്ങനെയാണ് ജീവിതത്തെത്തന്നെ കവിതയാക്കി മാറ്റിയ ഈ വിശ്വാസാലിംഗനം നടന്നത്.
മക്കയിലേക്കും, മദീനയിലേക്കും പോവാൻ വളരെ എളുപ്പമാണ്... പക്ഷേ ഇസ്ലാമിലേക്ക് പോവുവാൻ വളരെ പ്രയാസമാണ് ഞാൻ പറഞ്ഞതല്ല.. കമല സുരയ്യ പറഞ്ഞതാണ്.. സത്യമല്ലേ.....
*കമലാ സുരയ്യ - മാധവിക്കുട്ടി* കുറിച്ച *വരികളിലൂടെ* നമുക്കൊന്ന് കണ്ണോടിക്കാം. ഇസ്‌ലാമിലെത്തുന്നതോടെ അല്ലാഹുവിനോടും പ്രവാചകനോടുമുള്ള(സ) ഭക്ത്യനുരാഗങ്ങളുടെ വസന്തമായി മാറുകയാണ് മാധവിക്കുട്ടിയുടെ വരികൾ. അവർ പറയുന്നു :''പണ്ടൊക്കെ കൃഷ്ണനോടുള്ള പ്രേമപാരവശ്യത്താല്‍ ഞാന്‍ നിലക്കണ്ണാടിയില്‍ അവന്റെ മുഖം മാത്രം ദര്‍ശിക്കാനുള്ള കഴിവ് ഇടക്കിടെ നേടിയെടുത്തിരുന്നു. ഇന്ന് കണ്ണാടി നിറയുന്നത് പതിനാലാം രാവിന്റെ വെണ്‍മയാണ്. രാവിന് മുഖമില്ല, രാവിന് കണ്ണുകളില്ല, വായില്ല, ശരീരമില്ല, രാവിന് പലപ്പോഴും നിലാവുണ്ട്. ഉള്ളിലോ പുറത്തോ എന്ന് തീരുമാനിക്കാന്‍ കഴിയാത്ത വിധത്തില്‍ നിലാവിന്റെ സ്‌നാനം ഞാന്‍ അനുഭവിച്ചറിയുന്നു. ഈ തണുത്ത സ്പര്‍ശം ഞാന്‍ തൊലിപ്പുറത്ത് മാത്രമാണോ അനുഭവിക്കുന്നത്. അല്ല, അത് എന്റെ സത്തയില്‍ പ്രവേശിച്ചുകഴിഞ്ഞു. എല്ലാ പരിധികളും ഭേദിച്ച് ആ ചൈതന്യം എന്നില്‍ വളരുന്നു. ഞാനായി മാറിക്കൊണ്ടിരിക്കുന്നു'' (സസ്‌നേഹം പേജ് 30). പലതരം സ്‌നേഹത്തെ അന്വേഷിച്ചതിനു ശേഷം, തന്റെ ബോധത്തില്‍ ആദ്യം മുതല്‍ക്കുതന്നെ നിലനിന്നിരുന്ന ദൈവിക പ്രേമത്തില്‍ സുറയ്യ എത്തിച്ചേര്‍ന്നു എന്നു മനസ്സിലാക്കാം. പല വഴികളിലൂടെ എത്തിച്ചേരുന്ന സാക്ഷാത്കാരത്തെപ്പറ്റി മഹത്തുക്കൾ ഉണര്‍ത്തുന്നുണ്ട്. ഇസ്‌ലാം സ്വീകരണത്തിനു ശേഷം എഴുതിയ സുറയ്യയുടെ കവിതകള്‍ പ്രമുഖ സൂഫി വനിത 'റാബിയ'യെ ഓര്‍മിപ്പിക്കുന്നത് അതിനാലാവണം. ജീവിതം തുറന്നു പാടുന്ന ഒരു ഗായികയെ സംബന്ധിച്ച് വിശ്വാസത്തിന്റെ പരിണാമകാലം പ്രധാനം തന്നെയാണ്. മുപ്പതു വര്‍ഷത്തിന്റെ അന്വേഷണവും ബാല്യം മുതലുള്ള നെടുവീര്‍പ്പുകളും സുറയ്യയെ എത്തിച്ചതെവിടേക്കാണെന്ന് യാ അല്ലാഹ് മറിച്ചുനോക്കുമ്പോള്‍ ബോധ്യപ്പെടുന്നുണ്ട്. "യാ അല്ലാഹ് നീയെന്നില്‍ കിടന്ന വിത്തായിരുന്നു ഇടവപ്പാതികളില്‍ നീ ചീര്‍ത്തു. മേടത്തില്‍ നീ വരണ്ടു പക്ഷേ നീ യുഗാന്തത്തിലും അവശേഷിച്ചു. നിനക്ക് അന്ത്യമില്ല. യാത്രാമൊഴി നിനക്ക് വേണ്ട എന്റെ ഹൃത്തടത്തില്‍ കലപ്പകള്‍ ചലിക്കുന്നു. വളമായി രക്തം മാത്രം. എങ്കിലും നീ വളര്‍ന്നു നീ മരമായി ചില്ലകളായി, പൂക്കുലകളായി നിന്റെ മധുരക്കനികള്‍ ഞാനിറുത്ത് ഭക്ഷിച്ചു. ഇനിയെങ്ങനെ എന്നെ സ്പര്‍ശിക്കും മൃതി?" (വിത്ത്- യാ അല്ലാഹ്) പണ്ട് പണ്ടേ തന്നിലുണ്ടായിരുന്ന ആ വിത്ത് മഴയില്‍ ചീര്‍ക്കുകയും വേനലില്‍ വാടുകയും ചെയ്തു. പിന്നീടത് ചില്ലകളും പൂക്കളും കനികളുമുള്ള മരമായി. ഈമാനിന്റെ വൃക്ഷത്തിന് ഇതിനു സമാനമായ ഉപമകള്‍ ഖുര്‍ആനിലും നബി(സ)വചനങ്ങളിലുമാണ് നമുക്ക് കാണാനാവുക. ആ മധുരക്കനി ഭക്ഷിച്ചതിനാല്‍ തനിക്കിനി മരണമില്ലെന്നാണ് സുറയ്യ പറയുന്നത്. അല്ലാഹു തന്നെ പിന്തുടര്‍ന്നിരുന്നതായി സുറയ്യ മറ്റൊരു കവിതയിലും സ്മരിക്കുന്നുണ്ട്. "യാ അല്ലാഹ് പണ്ട് പണ്ട് കിനാവുകളില്‍ നീയെന്റെ വാതില്‍ക്കല്‍ ഉറക്കെ മുട്ടിയോ? ബാല്യത്തിലും കൗമാരത്തിലും ഞാന്‍ നിന്റെ പരിചിതയോ മന്ത്രം ചൊല്ലി അമ്പലവീഥിയില്‍ നടക്കവെ നീ എന്റെ നാക്കിനെ തളര്‍ത്തിയോ? ബന്ധുമിത്രാദികള്‍ പിന്നില്‍ നിന്ന് വിളിച്ചപ്പോള്‍ നീയെന്റെ കാത് പൊത്തിയോ? തുറമുഖം വിട്ട് മറ്റൊന്നിലേക്ക് എന്റെ കപ്പല്‍ ധൃതിയില്‍ ചലിച്ചില്ലേ?" (അന്ധയുടെ കാഴ്ച- യാ അല്ലാഹ്) മുഖവുര (An Introduction) എന്ന കവിതയില്‍ 'കാക്കകള്‍ക്ക് കരച്ചില്‍ പോലെയും സിംഹങ്ങള്‍ക്ക് ഗര്‍ജ്ജനം പോലെയുമാണ് എനിക്ക് കവിത' എന്നു പറയുന്നുണ്ട്. സ്വാഭാവിക ജീവിതാവിഷ്‌കാരത്തിന്റെ ഭാഗമാണ് തന്റെ കവിത എന്നര്‍ഥം. അവർ പാടി : " ഇസ്ലാം ഒരു ജലാശയമാണ് അതിൽ ശാന്തിയുടെ പച്ചപ്പ് ഞാൻ കണ്ടെത്തിക്കഴിഞ്ഞു അതിൽ ഞാൻ നീന്തുന്നു ഇതിൽ തന്നെ ജീവിത സാഫല്യം കണ്ടെത്തുന്നു , ധന്യയായി " (ജലാശയം) മറ്റൊരു പ്രതിബന്ധവും അല്ലാഹു എന്ന പ്രലോഭനത്തിനു മുന്നില്‍ സുറയ്യക്ക് കാണാനായില്ല. അങ്ങനെയാണ് ജീവിതത്തെത്തന്നെ കവിതയാക്കി മാറ്റിയ ഈ വിശ്വാസാലിംഗനം നടന്നത്.
*മാധവിക്കുട്ടിയില്‍* *നിന്നും കമല* *സുരയ്യയിലേക്കുള്ള മാറ്റം* “The mother of Modern Indian English Poetry “ എന്ന വിശേഷണമാണ് ലോകം കമലാ സുരയ്യക്ക് ചാര്‍ത്തി നല്‍കിയത്. ഒരു കാലത്ത് എല്ലാ സീമകളും തകര്‍ത്തു കൊണ്ടാണ് അവര്‍ രചനകള്‍ നടത്തിയിരുന്നത്. എല്ലാ കണക്കുകളും തെറ്റിച്ചു കൊണ്ടാണ് അവര്‍ ഇസ്ലാം തിരഞ്ഞെടുത്തത്. പലര്‍ക്കും അതൊരു വലിയ അടിയായിരുന്നു. ഇസ്ലാം സ്ത്രീകളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നു എന്ന ചര്‍ച്ചയും ബഹളവും അന്നും സജീവമായിരുന്നു. മാധവിക്കുട്ടി ഒരു കേവല അമുസ്ലിം സ്ത്രീ ഇസ്ലാമിനെ മനസ്സിലാക്കി എന്നതായിരുന്നില്ല പകരം അന്താരാഷ്ട്ര തലത്തില്‍ തന്നെ അറിയപ്പെടുന്ന ഒരു പ്രമുഖ സവര്‍ണ ഹിന്ദു ഇസ്ലാമില്‍ വന്നു ചേര്‍ന്ന് എന്നതാണ്. ഇന്നും ആ സംഭവം പല കോണുകളിലും ഞെട്ടലുണ്ടാക്കുന്നു. അത് കൊണ്ട് തന്നെ പുട്ടിലെ തേങ്ങ പോലെ ഇടക്കിടെ അവര്‍ പല കഥകളും കൊണ്ട് വരുന്നു. December 11, 1999 നാണ് കമലാദാസ് കമലാ സുരയ്യ എന്നായത്. അന്ന് അവര്‍ക്ക് വയസ്സ് 65. അവരുടെ തറവാടും മാതാപിതാക്കളും മാത്രമല്ല അവരുടെ മക്കളും സമൂഹത്തില്‍ അറിയപ്പെടുന്നവര്‍. അതിനെക്കാന്‍ കാര്യങ്ങളെ കുറിച്ച് കൃത്യമായ ബോധമുള്ളവര്‍. അവരുടെ ഇസ്ലാം ആശ്ലെഷണത്തിന് ശേഷം അവര്‍ പലര്‍ക്കും ഇന്റര്‍വ്യൂ നല്‍കിയിട്ടുണ്ട്. അതില്‍ പെട്ട ഒന്നാണ് 1999 ഡിസംബര്‍ 27നു The Outlook മാഗസിനില്‍ വേണു മേനോന് നല്‍കിയ അഭിമുഖം. എന്ത് കൊണ്ട് ഈ വൈകിയ കാലത്ത് ഇസ്ലാം എന്ന ചോദ്യം മേനോനും ആവര്‍ത്തിക്കുന്നു. ഇന്നലെകളുടെ സ്വാതന്ത്രത്തിന്റെ ലോകത്തു നിന്നും ഇസ്ലാമിന്റെ കാര്‍ക്കശ്യത്തില്‍ അവര്‍ അഭയം തേടിയിരിക്കുന്നു എന്ന് പറഞ്ഞാണ് പ്രസ്തുത അഭിമുഖം ആരംഭിക്കുന്നത്. “കുറെ കാലം മുമ്പ് തന്നെ ഇസ്ലാമിലേക്ക് മാറുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നു. പക്ഷെ ഭര്‍ത്താവ് അതിനു സമ്മതമായിരുന്നില്ല. മറ്റൊരു മതം അന്വേഷിക്കുന്നത് അത്ര പക്വമായ കാര്യമല്ല എന്നാണു അദ്ദേഹം പറഞ്ഞത്.” “ കൃഷ്ണന്‍ ഒരിക്കലും തന്റെ ദൈവമായിരുന്നില്ല. എന്റെ ഭര്‍ത്താവിന്റെ സ്ഥാനമായിരുന്നു കൃഷ്ണന്.” “വിവാഹത്തിന് പിന്നില്‍ മറ്റൊരു വിവാഹത്തിന്റെ ഉദ്ദേശമുണ്ടോ? “ എന്ന് ലേഖകന്‍ ചോദിക്കുന്നുണ്ട്. “ ഞാന്‍ അല്ലാഹുവില്‍ നിന്നും ഒരു അടയാളത്തിന് വേണ്ടി കാത്തിരിക്കയായിരുന്നു” എന്നാണ് അവര്‍ പ്രതികരിച്ചത്. ഇസ്ലാം സ്വീകരിക്കുന്നതിനു മുമ്പുള്ള രചകളെ കുറിച്ചും ഭാവി രചനകളെ കുറിച്ചും അവര്‍ നയം വ്യക്തമാക്കിയിരുന്നു. ഇസ്ലാം മനുഷ്യ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ അവര്‍ നന്നായി മനസ്സിലാക്കിയിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. ബഹു ഭാര്യത്വവും ത്വലാഖും ആ അഭിമുഖത്തില്‍ വായിക്കാം. അവിടെയെല്ലാം അവര്‍ നല്‍കുന്ന ഉത്തരം താന്‍ അറിഞ്ഞ ഇസ്ലാമിനെ മുന്നില്‍ വെച്ച് കൊണ്ടാണ്. ഇസ്ലാം സ്വീകരിച്ച ശേഷവും പത്തു വര്‍ഷം അവര്‍ ഈ ലോകത്ത് ജീവിച്ചു. എന്തും ആര്‍ജവത്തോടെ വിളിച്ചു പറയാനുള്ള തന്റേടം നാം കമലാ സുരയ്യയില്‍ കണ്ടിരുന്നു. ഒരിക്കല്‍ പോലും ഇന്ന് പറഞ്ഞു പരത്തുന്ന അപരാധങ്ങളെ കുറിച്ച് അവരില്‍ നിന്നും നാം കേട്ടില്ല. അവരുടെ മരണം പെട്ടെന്ന് സംഭവിച്ചതല്ല . അവരുടെ മരണ ശേഷം “ മുസ്ലിംകള്‍” അല്ലാത്ത മക്കള്‍ തന്നെയാണ് അവരുടെ ഭൗതിക ജഡം മുസ്ലിംകള്‍ക്ക് വിട്ടു നല്‍കിയത്. ഇസ്ലാമാകുക എന്ന തന്റെ തീരുമാനത്തില്‍ “ തെറ്റ് തിരുത്താന്‍” ആവശ്യത്തില്‍ അധികം സമയം അവര്‍ക്ക് ലഭിച്ചിരുന്നു എന്ന് സാരം. കമലാ ദാസ് കമലാ സുരയ്യ എന്നായത് ഇന്നും പലരുടെയും ഉറക്കം കെടുത്തുന്നു. ഒരാളെ പറഞ്ഞു പറ്റിച്ചു മതത്തിലേക്ക് കൊണ്ട് വരുന്നത് “മത പരമായി” തന്നെ തെറ്റാണ്. വിവാഹ വാഗ്ദാനം നല്‍കി കൊണ്ട് വരുന്നത് പീഡന കേസാണ്. അവരുടെ മക്കള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നാണു എന്റെ വിശ്വാസം. തങ്ങളുടെ മാതാവിനെ ആരോ പറഞ്ഞു പറ്റിച്ചു ഇസ്ലാമിലേക്ക് കൊണ്ട് വന്നു എന്ന പേരില്‍ ഇപ്പോഴും ഒരു കേസ് സാധ്യമാണ്. എന്ത് കൊണ്ട് മതങ്ങളില്‍ ഇസ്ലാം മാത്രം കൂടുതല്‍ ആക്രമണം നേരിടേണ്ടി വരുന്നു എന്ന ചോദ്യം പ്രസക്തമാണ്. ഇസ്ലാമാകുക എന്നതു കൊണ്ട് വിവക്ഷ ഒരു പൂര്‍ണമായ മാറ്റമാണ്. ആ മാറ്റം പ്രവാചക കാലത്ത് ആളുകള്‍ ഭയപ്പെട്ടിരുന്നു. ഇപ്പോഴും അങ്ങിനെ തന്നെ. മാധവിക്കുട്ടിയില്‍ നിന്നും കമല സുരയ്യയിലേക്കുള്ള മാറ്റം അത് കൊണ്ട് തന്നെ പലര്‍ക്കും ഇപ്പോഴും ദഹിച്ചിട്ടില്ല.
ഒന്ന് പോടാ, എത്ര എണ്ണം അഫ്ഗാൻ ജയലിൽ കിടക്കുന്നു. കേരള ഹൈക്കോടതി ഒരു Love Jihad വിവാഹം അസാധുവാക്കി, പതിനായിരം കാക്കാൻമാർ ഹൈക്കേടതിലേക്ക് ചീറി അടുത്തത് മറന്നോ? ഒരാളെ മതത്തിൽ ചേർത്താൽ എന്തൊക്കെ bonus ആണ് നമുക്ക്. അതു കൊണ്ടല്ലേ തിരൂരിൽ ഭർത്താവിനെ പിരിച്ച് സ്ത്രീയേയും കുട്ടിയേയും സത്യസരണിയിൽ കൊണ്ടുവന്നത്.
മലനാടനെ പറ്റി പറയാതിരിക്കുന്നതാണ് നല്ലത്, പറയുന്ന നാവ് തന്നെ വൃത്തികേടാവും, എസ് എം എ ബാധിച്ച കുട്ടികൾക്കു വേണ്ടി ലോകാടിസ്ഥാനത്തിലുള്ള മലയാളികൾ ജാതി മത ഭേദം മറന്ന് സഹായിക്കാൻ മുന്നോട്ട വന്നപ്പോൾ അവിടെപ്പോലും മതവെറിയും കള്ളപ്പണ്ണ ആരോപണവുമായി വന്ന് മറ്റുള്ള കുട്ടികൾക്കുള്ള ഫണ്ട് മുടക്കുകയാണ് ചെയ്തത്, വല്ലാത്തൊരു ജൻമം തന്നെ, ഒരു മാരക രോഗം ബാധിച്ച ഇത് പോലെയുള്ള കുട്ടികൾ സ്വന്തം കുടുംബത്തിൽ പിറന്നാൽ അറിയാം നാം ആരുടെയൊക്കെ മുമ്പിൽ കൈ നീട്ടേണ്ടി വരുമെന്ന കാര്യം
കമല സുരയ്യ മരണപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞു.ഇപ്പോഴും അവരുടെ ശവം മാന്തി തിന്നുന്നതിൽ ആവേശം കാണിക്കുന്നത് സംഘികളും അതിന് വളം നൽകുന്നത് കൂതറ മാധ്യമ പ്രവർത്തകൻ ഷാജൻ എന്ന ചെറ്റയാണ്
ഇസ്ലാമിക വിമർശകർക്കു സഹിക്കാവുന്നതിനപ്പുറമാണ് മാധവികുട്ടിയുടെ ഇസ്ലാം ആശ്ലേഷണം. ഇത് നമ്മുടെ കണ്മുമ്പിൽനടന്നസംഭവം ഇത് നമ്മുടെ തലമുറ കഴിയുംതോറും ഇതുകൂടുതൽ വക്രീകരിച്ചുകൊണ്ടിരിക്കും
ആരെങ്കിലും ഇസ്ലാമിലേക്ക് വന്നാൽ മുസ്ലിം ആയാൽ എല്ലാവർക്കും ഹാലിളകും.മറിച്ചാണെങ്കിലോ ആർക്കും ഒരു പരാതിയുമില്ല. പ്രത്യകിച്ചു മുസ്ലിമിനും ഇല്ല..കലാസാഹിത്യ സാംസ്‌ക്കരിക പരിപാടികളാൽ നിന്നു തിരിയാൻ സമയമില്ലാതിരുന്ന മാധവികുട്ടി കമല സുരയ്യ ആയപ്പോൾ കലാ സംസ്ക്കാരിക രംഗത്തുള്ളവർ പോലും വിളിക്കാതായി മാസം രണ്ടോ മൂന്നോ എണ്ണം മാത്രമായി ചുരുങ്ങി.. ആരും തിരിഞ്ഞു നോക്കാതായി... പങ്കെടുക്കുന്ന ചടങ്ങുകൾ അതു മിക്കവാറും മുസ്ലിമുകൾ നടത്തുന്നതായിരിക്കും സംസ്ക്കാരിക കേരളമേ.... നമോ വാകം... ‼️
An intellectual giant a thinker, writer of par excellence a towering personality can stoop so low as to find a mating partner in samadami who is the age of her younger son?. Weaving imaginary stories on her life is a cruel joke of Sangh pariwar In spite of her denial while alive they find pleasure in circulating this kind of juicy stories which has a vast number of takers.
പ്രിയ സ്നേഹിതരെ എല്ലാം കാണുന്ന സർവേശ്വരൻ ആ പാവം അമ്മയെ അപമാനിക്കപെടുന്നത്തിനുവേണ്ടി മുൻകൈ എടുത്തുവോ, സമൂഹത്തിനു ആരായിരുന്നാലും തതുല്യമായ സംഭാവന കിട്ടും എന്നുള്ളതിൽ നിസ്സംശയം. രേഖകൾ നിരത്തി ആരോപണങ്ങൾക്ക് മറുപടി നൽകിയ dr അനിലിന് എല്ലാവിധ ഭാവുകളും നേരുന്നു.
അറിവില്ലായ്മകൊണ്ട് തെറ്റിദ്ധരിച്ചിരുന്നു കുറേ തെറ്റിദ്ധാരണകൾ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മാറി കിട്ടി ഏതായാലും ഈ വിഷയത്തെക്കുറിച്ച് ഒരു ചെറിയ വീഡിയോ എൻറെ ചെറിയ ചാനൽ ആയ ഈ ചാനൽ എന്തുവന്നാലും ചെയ്യണം എന്ന് മനസ്സിൽ ഒരു കൊതിയുണ്ട് 🙏
ഇരുപത്തേഴിൽ കൂടുതൽ വർഷങ്ങൾ ഒരു മത സിദ്ധാന്തത്തെ മനസ്സിൽ താലോലിച്ചു സത്യാന്വേഷണം നടത്തി ആ മതം സ്വീകരിച്ചപ്പോൾ അതുൾക്കൊള്ളാൻ പറ്റാത്ത ഒരു വിഭാഗം ആ മഹതിയെ കുറിച് മെനഞ്ഞുണ്ടാക്കിയ കഥകൾ ഉൾകൊള്ളാൻ ആരും തയ്യാറായില്ല. പകരം ആ കെട്ടുകഥകളിൽ ഒളിഞ്ഞു കിടക്കുന്ന ലൈംഗികത ആസ്വദിച്ചു നുണയാൻ കുറച്ചുപേർ ഇറങ്ങി തിരിച്ചു . ഒന്നും സംഭവിച്ചില്ല സംഭവിക്കുകയുമില്ല . ആ മഹതിക്ക് ഹിദായത്ത് കിട്ടി . അതുപോലെ തന്നെ സമദാനി സാഹിബിനു ഒന്നും നഷ്ടപ്പെട്ടിട്ടില്ല . അദ്ദേഹം അഭിമാനത്തോടെ തലയുയർത്തി ഇന്നും ജീവിക്കുന്നു. അനിൽ സാറിന്ന് ഒരായിരം നന്ദി ഒരു സത്യം വിളിച്ചു പറഞ്ഞതിന്.
" പ്രണയ കവിതകളെഴുതുന്നത് ഒരു തരം മോശപ്പെട്ട കാര്യമായാണ് ബുദ്ധിജീവികൾ കരുതുന്നത്. ഹൃദയത്തിൽ പരിശുദ്ധി സൂക്ഷിക്കുനവർക്കേ പ്രണയ കവിതകൾ എഴുതാനാവൂ എന്നതവർക്കറിയില്ല. മനസ്സ് സ്നേഹത്താൽ നിറഞ്ഞു കഴിയുമ്പോഴാണ്, നമ്മൾ അനുരാഗ കവിതകളെഴുതുക. പ്രണയത്തെക്കുറിച്ച് പാടുന്ന നമ്മുടെയൊന്നും മനസ്സുകളിൽ കാലുഷ്യമുണ്ടാവില്ല വെറുപ്പുണ്ടാവില്ല " കമല സുരയ്യ
FIroz khan അടൂർ, അനിൽ സാറെ, തങ്ങളുടെ സംസാരവും, പ്രവർത്തിയും, ദുനായവിലും അഖിറത്തിലും, ഗുണം ചെയ്യുമാർ ആകട്ടെ, ഇന്ഷാ അല്ലാഹ് ....എത്ര നല്ല നിരീക്ഷണം...തങ്കൾക് പ്രപഞ്ചത്തിന്റെ നാഥൻ നിർഭയത്വവും, അനുഗ്രഹങ്ങളും നൽകട്ടെ, അമീൻ.....
ഈ മതത്തിലേക്ക് ഗോതമ്പ് നൽകിയും ഡോളർ കൊടുത്തും ആരേയും ആരും നിർബ്ബന്ധം ചെലുത്തി കൊണ്ടുവരാനുള്ള ബാദ്ധ്യത ഇല്ല, അള്ളാഹു അരേയും അത്തരം നിർബ്ബന്ധം ചെലുത്തി കൊണ്ടുവരാൻ ചുമതലപ്പെടുത്തിയിട്ടുമില്ല, ഇസ്ലാം മുന്നോട്ട് വെക്കുന്ന ദർശനമെന്തെന്ന് മനുഷ്യരോട് പറയാനുള്ള ബാദ്ധ്യതയേ പ്രവാചകൻമാരെപ്പോലും ചുമതലപ്പെടുത്തിയിട്ടുള്ളൂ, അള്ളാഹു പറയുന്നു : "റസൂലിൻ്റെ മേൽ പ്രബോധനമല്ലാതെ ബാധ്യത ഇല്ല .അള്ളാഹുവാകട്ടെ, നിങ്ങൾ വെളിവാക്കുന്നതും, നിങ്ങൾ മൂടിവെക്കുന്നതും അറിയുന്നു താനും. വിശുദ്ധ ഖുർആൻ അധ്യായം 5 ൽ 102 (മാഇദ ) അദ്ധ്യായം 6 ൽ സൂക്തം 107 ൽ പ റയുന്നു നിന്നെ അവരുടെ മേൽ ഒരു കാവൽക്കാരനാക്കിയിട്ടില്ലതാനും. നീ അവരുടെ മേൽ ബാദ്ധ്യത ഏറ്റെടുത്തവനോ ഏൽപ്പിക്കപ്പെട്ടവനോ അല്ല താനും എന്നിട്ടും മുസ്ലിംങ്ങൾ ലൗ ജിഹാദ് നടത്തുന്നവരാണെന്നും മതത്തിലേക്ക് ആളുകളെ തെളിച്ചു കൊണ്ടുവരുന്നവരാണെന്നു മുള്ള വ്യാജ പ്രചാരണം ശത്രുക്കൾ ഏറ്റെടുത്തു പ്രചരിപ്പിക്കുന്നു എന്നതാണ് കഷ്ടം മാത്രമല്ല അതേ അദ്ധ്യായത്തിൽ തന്നെ പറയുന്നു. അല്ലാഹു വിന് പുറമെ അവർ വിളിച്ചു പ്രാർത്ഥിക്കുന്ന അവരുടെ ആരാധനമൂർത്തികളെ നിങ്ങൾ ശകാരിക്കരുത് . കാരണം അപ്പോൾ വിവരമില്ലാതെ അവർ അല്ലാഹു വിനെ അതിരുവിട്ടു ശകാരിച്ചേക്കും. (അദ്ധ്യായം 6 സുക്തം 108 അൻആം) അദ്ധ്യായം 11 ൽ സൂക്തം 121 ( ഹുദ്) ൽ ഇങ്ങനെ കാണാം . വിശ്വസിക്കാത്തവരോട് നീ പറയുകയും ചെയ്യുക ; ' നിങ്ങൾ നിങ്ങളുടെ സ്ഥാനം (വീക്ഷണം) അനുസ്സരിച്ച് പ്രവർത്തിച്ച് കൊള്ളുവിൻ; ഞങ്ങൾ ഞങ്ങളുടെ സ്ഥാനമനുസ്സരിച്ച് പ്രവർത്തിക്കുന്നവരാകുന്നു അദ്ധ്യായം 109 ൽ വിശുദ്ധ ഖുർആൻ്റെ മറ്റൊരു മഹനീയമായതും തികച്ചും മനുഷ്യ ഹൃദയങ്ങൾക്കനുസൃതവും മതകലഹങ്ങൾക്കു് അതീതവുമായ മറ്റൊരു കാഴ്ചപ്പാട് കൂടി നമുക്ക് കാണാം . നബിയേ പറയുക: അവിശ്വാസികളെ, നിങ്ങൾ ആരാധിച്ചു വരുന്നതിനെ ഞാൻ ആരാധിക്കുന്നില്ല , ഞാൻ ആരാധിച്ചു വരുന്നതിനെ നിങ്ങൾ ആരാധിക്കാൻ പോകുന്നില്ല നിങ്ങൾ ആരാധിച്ചു വന്നതിനെ ഞാൻ ആരാധിക്കാൻ പോകുന്നവനുമല്ല ഞാൻ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാൻ പോകുന്നവരല്ല നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എൻ്റെ മതവും " (അദ്ധ്യായം 109 സൂക്തം 1 - 6 വിശുദ്ധ ഖുർആൻ) വിശുദ്ധ ഖുർആൻ മുന്നോട്ട് വെക്കുന്ന തികച്ചും ജനാധിപത്യ പരമായതും സുതാര്യമായ തുമായ വീക്ഷണം മറ്റൊരു ദൈവീക ഗ്രന്ഥവും മുന്നോട്ട് വെക്കുന്നില്ല എന്നതല്ലേ യാഥാത്ഥ്യം. പ്രവാചകൻമാരെ വിമർശിക്കുകയും അവരെ കളവാക്കുകയും ചെയ്ത സമൂദായങ്ങൾ എല്ലാ പ്രവാചകൻമാർക്കും നേരിടേണ്ടി വന്നിട്ടുണ്ട്. വിശുദ്ധ ഖുർആനിൽ അള്ളാഹു പറയുന്നു. നിങ്ങൾ കളവാക്കുകയാണെങ്കിൽ നിങ്ങളുടെ മുമ്പ് പല സമുദായങ്ങളും കളവാക്കുകയുണ്ടായിട്ടുണ്ടു് . റസൂലിൻ്റെ (ദൈവദൂതൻ്റെ മേൽ വ്യക്തമായ പ്രബോധനമല്ലാതെ (കടമ) ഇല്ല. (അദ്ധ്യായം 29 അൽ കബൂത്ത് സൂക്തം 18 ,വി .ഖു ) പ്രവാചകൻമാരുടെ ബാദ്ധ്യത ദൈവസന്ദേശങ്ങൾ പ്രബോധനം ചെയ്യുകയും പ്രബോധിത സമുദായത്തിന് സത്യമാർഗ്ഗം വിളംബരം ചെയ്യുകയും മാത്രമാണ്. അവർ വിശ്വസിക്കുകയോ അവിശ്വസിക്കുയോ ചെയ്യട്ടെ. നിങ്ങൾക്ക് പ്രബോധനമല്ലാതെ ജനങ്ങളെ നിർബ്ബന്ധിച്ച് ദൈവിക മതത്തിലേക്ക് കൊണ്ടുവരാനുള്ള ബാദ്ധ്യതയോടെ കടമയോനിന്നിലേൽപിക്കപ്പെട്ടിട്ടില്ലെന്നു് വേദഗ്രന്ഥം വ്യക്തമാക്കുന്നു. ഹേ, നബിയേ: നിശ്ചയമായും നാം നിന്നെ സാക്ഷിയും സന്തോഷ വാർത്ത അറിയിക്കുന്നവനും, താക്കീതുകാരനും ആയിക്കൊണ്ട് അയച്ചിരിക്കയാണ്. (അദ്ധ്യായം 33 സൂക്തം 45 ,അഹ്സാബ്) ദൈവത്തിൽ നിന്നുള്ള സന്ദേശങ്ങൾ അവർക്കെത്തിച്ചു കൊടുക്കാൻ ഓരോ കാലത്തും വിവിധ പ്രദേശങ്ങളിലായി പ്രവാചകൻമാരെ ജനങ്ങളിൽ നിന്നു തന്നെ തെരഞ്ഞെടുത്താണ് നിയോഗിക്കപ്പെട്ടത്. ജനങ്ങളുടെ ഭാഷയിലാണ് അവർ പ്രബോധനം നിർവ്വഹിച്ചത്. അവരാരും ദൈവപുത്രപദവിയിലുള്ളവരോ ജനങ്ങൾക്ക് അദൃശ്യ രോ അപ്രാപ്യ രോ ആയിരുന്നില്ല. "സത്യവിശ്വാസികൾക്ക് അല്ലാഹു വിങ്കൽ നിന്ന് വലുതായ ഔദാര്യം അഥവാ അനുഗ്രഹം ഉണ്ടെന്ന് നീ അവർക്ക് സന്തോഷ വാർത്ത അറിയിക്കുക " (അദ്ധ്യയം 33 സൂക്തം 47, അഹ്സാബ്)
" ഈശ്വരൻ എനിക്കൊരു മിത്രത്തെപ്പോലെയാണ്. രക്ഷിക്കുവാനും ശിക്ഷ വിധിക്കാനുമുള്ള ഒരു സംരക്ഷകനായി എനിക്കദ്ദേഹത്തെ കാണാനാവില്ല. എന്നെ മനസ്സിലാക്കി എന്നെ സ്നേഹിക്കുന്ന ഒരു ദൈവം, അദൃശ്യനായി എന്നോടൊത്തു കഴിയുന്നു എന്റെ പിന്നിൽ ഞാനദ്ദേഹത്തിന്റെ നിശ്വാസം കേൾക്കാറുണ്ട്. ഈശ്വരന്റെ ചിരി, കൂടെ കൂടെ , എന്റെ കാതിൽ മുഴങ്ങാറുണ്ട് " മാധവിക്കുട്ടി
അനിൽ സാർ. ഒരു കള്ളം നൂറു പ്രാവശ്യം പൊതുജന സമക്ഷം വിളിച്ചു പറയുബോൾ ആരായാലും ഒന്ന് സംശയിച്ച് പോകും അങ്ങിനെയുള്ള ആളുകൾക്ക് കൊടുത്ത തക്ക മറുപടിയാണ് നിഷ്പക്ഷ നിലപാടിൽ തെളിവു സഹിതമുള്ള അങ്ങയുടെ ഈ വിവരണം
ഇസ്ലാം സ്വീകരണം ഒരു എടുത്തുചാട്ടം അല്ലെന്നും വർഷങ്ങളുടെ ആലോചനക്ക് ശേഷം ഉള്ള തീരുമാനം ആണ് എന്നും ഇസ്ലാം സ്വീകരണവും വിവാഹവും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്ന് അന്നത്തെ പത്രത്താളുകളിൽ നിരവധി തെളിവുകൾ സഹിതം വന്നത് നമ്മളെല്ലാവരും കണ്ടതാണല്ലോ.. ചില പ്രത്യേക സന്ദർഭങ്ങളിൽ ഇത് ഉയർത്തിക്കൊണ്ടുവരുന്ന അതിന്റെ ഉദ്ദേശം വളരെ വ്യക്തമാണ്
രണ്ടാണ് inspiration മദ്യവും മദിരാക്ഷിയും. വർഷങ്ങടെ പഠനം കോപ്പാണ്: കേരളത്തിൽ ചാരായം നിർത്തിയത് പോലെ മദ്യപുഴ നിർത്തണം. കേരളത്തിൽ വേശ്യാവൃത്തി നിയവിരുദം ആയത് പോലെ അള്ളാഹു എല്ലാ മാമാ പണിയിൽ നിന്നും പിൻമാറണം. നമുക്ക് സ്വർഗ്ഗത്തെ പറ്റി കേൾക്കാം. MM Akbar ൻ്റെ സ്വർഗ്ഗം സ്വർഗ്ഗത്തിലെ സംഭവങ്ങൾ Akbar ruclips.net/video/Tz4zkNyca3c/видео.html മാമാ God - whitewashing ഉസ്താദ് ruclips.net/video/1t4HHpJAdbY/видео.html മാമാ God റഫീക്ക് സലഫി ruclips.net/video/rIdccJRp9-M/видео.html ഉസ്താദ് സ്വർഗ്ഗം best Comedy full ruclips.net/video/7C2HZmySEVk/видео.html ജാമിത സ്വർഗ്ഗം troll ruclips.net/video/j1tiy3UvRCA/видео.html സ്വർഗ്ഗം new troll ruclips.net/video/ulmwJrOs1aM/видео.html
താങ്കളിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ചിരുന്നു, മറുനാടനെ കേൾക്കാനിടയായപ്പോൾ... സമദാനിയുടെ നഖത്തിനടിയിലെ കറുത്ത അഴുക്ക് കണ്ടുപോലും 😣ബാക്കി എല്ലാം വിശ്വസിച്ചാലും... ഒരു നേരം നമസ്കരിക്കുന്ന ഒരുവനു പോലും ഉണ്ടാവില്ല നഖവും അഴുക്കും .... ബാക്കി പറയണ്ടല്ലോ!!!!
kalla pracharanam inganeyum pidikkaam... Nakhathinadil Chalii....ha ha ha...samadaani njaru nadaanum thengu thurakkanum poi. Kallu kudichu vannathalle.. Ha Ha
അവർ മതം മാറുമ്പോൾ അവരുടെ പ്രായം 69 .. ആ പ്രായത്തിൽ ഉള്ള ഒരു സ്ത്രീയെ ആ സമയത്ത് 40 തികയാത്ത സമദാനി പീഡിപ്പിച്ച് മതം മാറ്റി എന്ന് പറയുന്നത് എത്രമേൽ ബാലിശമാണ് .. എന്തൊരു ക്രൂരതയാണ് ഇത്തരം വർത്താനങ്ങൾ .. അവർക്കോ അവരുടേ പ്രശസ്തനായ മകനോ ഇല്ലാത്ത അഭിപ്രായം തള്ളി മറിക്കുന്ന വർഗ്ഗീയ പ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം
വിശ്വവിഖ്യാതയായ സാഹിത്യകാരി മാധവികുട്ടി കമലസുരയ്യയിലേക്കുള്ള യാത്ര, വർഷങ്ങളോളം ചിന്തിച്ചിട്ടെടുത്ത തീരുമാനമെന്ന് അവരും, കൂടപ്പിറപ്പായ മക്കളും കുടുംബവും ആവർത്തിച്ചിട്ട് വ്യക്‌തമാക്കിയിട്ടും പിന്നെയും ബദ്ധവൈരികൾ വിവാദം കൊണ്ടുമേഞ്ഞുനടക്കുന്നതിന്റെ ചേതോവികാരം ആർക്കും പ്രത്യേകിച്ച്,മലയാളികൾക്ക് എളുപ്പത്തിൽ മനസ്സിലാകും... ചില നിഗൂഢ ലക്ഷ്യങ്ങൾ വെച്ചുകൊണ്ടുള്ള എഴുത്തുകൾ, അസത്യ ചുവയുള്ള വാർത്തകൾ, ആവർത്തിച്ചു പറഞ്ഞു നുണയെ സത്യമാക്കാനുള്ള ചിലരുടെ തന്ത്രങ്ങൾ, ഇവയ്ക്കൊക്കെ അൽപ്പായസ്സേ ഉള്ളൂ... ഹേ മലിന മനുഷ്യരെ.. മരിച്ചു മൺ മറഞ്ഞു പോയവരെ സുഖമായുറങ്ങാൻ അനുവദിച്ചുകൂടെ... ജീവിച്ചിരിക്കുന്ന നന്മയുള്ള, കളങ്കമില്ലാത്ത മനുഷ്യരെ വെറുതെ അവരുടെ വഴിക്കുവിട്ടുകൂടെ. ഇത്തരം വിവാദം കൊണ്ടൊന്നും ആരെയും ഇകഴ്ത്താമെന്ന് വിചാരിക്കണ്ട. അതിനാരെയും വിട്ടു തരും ഇല്ല. കെട്ട കഥകളെ നഖശികാന്തം എതിർക്കാനുള്ള വാക്കും, വീറുമുള്ളവരുണ്ടിവിടെ...
ബുദ്ധിയുള്ള കമല സുരയ്യ 6 പ്രാവശ്യം ഖുർആൻ മലയാളം തർജ്ജമ വായിച്ചു സത്യം മനസ്സിലാക്കിയത് കൊണ്ടാണ് ഇസ്ലാം എന്ന സത്യ മതത്തിലേക്ക് കടന്നു വന്നത് അള്ളാഹു ജന്നത്തുൽ ഫിർദൗസ് നൽകി സുരയ്യയെ അനുഗ്രഹിക്കട്ടെ ആമീൻ സമാധാനി സ്ത്രീകളെ പ്രേമിക്കാൻ നടക്കുന്ന വ്യക്തി അല്ല Adhaeham വിശ്വാസത്തിൽ അടിയുറച്ചു സൽകർമങ്ങൾ ചെയ്യുന്ന good personality ആണ് Adhaeham ത്തിന്റെ മുഖത്ത് വിശ്വാസത്തിന്റെ പ്രകാശം കാണാൻ കഴിയും നുണപ്രചരണം സമാധാനി യെ ബാധിക്കില്ല
നബിയേ, യുക്തി ദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിൻ്റെ രക്ഷിതാവിൻ്റെ മാർഗ്ഗത്തിലേക്ക് നീ ക്ഷണിച്ചു കൊള്ളുക. ഏറ്റവും നല്ല രീതിയിൽ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീർച്ചയായും നിൻ്റെ രക്ഷിതാവ് തൻ്റെ മാർഗ്ഗം വിട്ട് പിഴച്ചു പോകുന്നവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ . സൻമാർഗ്ഗം പ്രാപിച്ചവരെ പറ്റിയും അവൻ നല്ലവണ്ണം അറിയുന്നവനത്രെ. ('അദ്ധ്യായം 16 നഹ്ൽ സൂക്തം 125 വി.ഖു ) യുക്തിവാദികളും അവിശ്വാസികളും മതവിരുദ്ധരും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രവാചകനോ അദ്ദേഹത്തിൻ്റെ അനുയായികളോ വാൾ ഉപയോഗിച്ചല്ല മതം പ്രചരിപ്പിച്ചത്. അള്ളാഹുവോ വിശുദ്ധ വേദഗ്രന്ഥമോ പ്രവാചകനോട് അത്തരം ഒരു നിർബ്ബന്ധിത മതം നടത്തി ആളുടെ എണ്ണം തികക്കാൻ നിർദ്ദേശിച്ചിട്ടില്ല. പിൽക്കാല മുസ്ലിംങ്ങൾക്കോ വർത്തമാനകാലത്തോ അത്തരം ഏർപ്പാടുകളോ ഈ മതത്തിൽ അന്യമാണെന്നു് മാത്രമല്ല ദൈവീക വെളിപാടി നോ പ്രവാചക സുന്നത്തിനോ തീർത്തും എതിരുമാണ് . അത്തരം ഒരു മതത്തിൻ്റെ അനുയായികൾക്ക് മേലാണ് ലൗ' ജിഹാദ് ആരോപണവും നിർബ്ബന്ധ മതം മാറ്റ ചാപ്പക്കുത്തലുകളും മതവിരുദ്ധരും ക്രിസ്ത്യൻ മിഷനറികളും സംഘികളും ആരോപിക്കുന്നതെന്ന് പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട് പിന്നെ അള്ളാഹു മനുഷ്യരെ മുഴുവൻ ഒറ്റ മതത്തിൽ കൊണ്ടുവരാനും എല്ലാവരേയും ഇസ്ലാമാക്കാനുമൊന്നും തയ്യാറായിട്ടില്ല, ദൈവത്തിന് അതിന് കഴിയാത്തത് കൊണ്ടാവില്ലല്ലോ? ദൈവം ഈ ഭൂമിയിൽ മനുഷ്യന് താൽക്കാലികമായ വാസം മാത്രമേ അനുവദിച്ചിട്ടുള്ളൂ. പരലോകത്തേക്കുള്ള യാത്രയിൽ ദൈവം മുന്നോട്ട് വെച്ച ഭരണഘടനയെന്ന വേദഗ്രന്ഥം അനുസരിച്ച് സന്മാർഗ്ഗ ജീവിതം കെട്ടിപ്പടുക്കുന്നവന് ആരോ അവനു് സ്വർഗ്ഗമുണ്ടെന്നും അവിടെ സ്ഥിരവാസ മുണ്ടെന്നുമാണ് പഠിപ്പിക്കപ്പെട്ടത്, അപ്പോൾ ഈ പരീക്ഷണാ ലാ യ ത്തിൽ എല്ലാ വിധ ജാതി മതങ്ങളും വേണം, വിശ്വാസികള്യം അവിശ്വാസികളും വേണം. നന്മയം തിൻമയും വേണം, അവിടെ തിരഞ്ഞെടുപ്പിനുള്ള സാദ്ധ്യത വേണം, ആ തിരഞ്ഞെടുപ്പിൽ ഏതൊരുവൻ വിജയം പ്രാപിക്കുന്നുവോ അവനാണ് സുഖ സമ്പൂർണ്ണമായം സ്വർഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ടത്, ഒരു നിർബ്ബന്ധവുമില്ല, അള്ളാഹു വളരെ വ്യക്തമായി വിവരിക്കുന്നു, "അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ മനുഷ്യരെ എല്ലാം അവൻ ഒരേ സമുദായമാക്കുമായിരുന്നു." 'ആണാവട്ടെ ,പെണ്ണാവട്ടെ ആരെങ്കിലും താൻ സത്യവിശ്വാസിയായിക്കൊണ്ട് സൽക്കർമം പ്രവർത്തീച്ചാൽ ,അവനെ തീർച്ചയായും നാം നല്ല ഒരു വിശിഷ്ടമായഒരു ജീവിതം ജീവിപ്പിക്കുന്നതാണ്; അവർ പ്രവർത്തിച്ചു കൊണ്ടിരുന്നതിൽ വെച്ച് നല്ലതനുസ്സരിച്ച് അവരുടെ പ്രതിഫലം അവർക്ക് നാം നൽകുകയും ചെയ്യും" അദ്ധ്യായം 16 അന്നഹ്ൽ സൂക്തം 97 വി ഖുർആൻ അദ്ധ്യായം 16 സൂക്തം 93 അന്നഹ്ൽ
Jabir mattannur മലനാടനും അത് മാത്രമേ കണക്കുകൂട്ടുന്നുള്ളു ബാക്കി പൊതുജനം (സംഘികൾ )ഏറ്റുഎടുത്തുകൊള്ളും എന്നു അവനു അറിയാം. വളരെ പുരോഗമന വാദികളായ ഇടതുപക്ഷവും ഇതിനു മൗന സമ്മതം നൽകുന്നുണ്ട്. നാട്ടിൽ വർഗീയ വിദ്വേഷം പടർത്തുന്ന എത്രയോ വിഷയങ്ങൾ ഈ മലനാടൻ പ്രചരിപ്പിക്കുന്നു ഇവനെതിരെ എന്തെങ്കിലും നടപടി എടുത്തതായി ചൂണ്ടികാണിക്കാമോ
കാൽപനിക, റിയലിസ സമിശ്രമായ രചനകളിൽ തുറന്നെഴുത്തിൻറെ കരുത്ത് കൊണ്ട് ഇന്നും കൊണ്ടാടപ്പെടുന്നവരാണ് മാധവിക്കുട്ടി എന്ന കഥാകാരി. ജീവിതാന്ത്യം വരെ തന്റെ തീരുമാനങ്ങളിൽ ആസാധാരണമായ ആർജ്ജവം കാണിച്ച അവരുടെ ഇസ്ലാമാശ്ലേഷവും ഒരു തുറന്ന് പറച്ചിലായിരുന്നു... മുസ്ലിം ആയ ശേഷം എഴുത്തിലും സംസാരങ്ങളിലും നിരന്തരം അവർ അത് സൂചിപ്പിക്കുകയും ചെയ്തിരുന്നു. അവരുടെ ഗ്രന്ഥങ്ങളിൽ, ഇൻറർവ്യൂകളിൽ, പ്രസംഗങ്ങളിൽ എല്ലാം ആ തീരുമാനത്തിലേക്ക് എത്തിയതിന്റെ കാര്യകാരണങ്ങൾ നിറഞ്ഞ് കിടപ്പുണ്ട്. താൽപര്യമുള്ളവർക്ക് ഒന്ന് ഗൂഗിൾ ചെയ്താൽ കണ്ടെത്താവുന്ന അത്രമാത്രം തൊട്ടടുത്ത്. തങ്ങൾക്ക് താൽപര്യമില്ലാത്ത ഒരു ദർശനത്തിലേക്ക് അവർ ചേക്കേറിയതോടെ അതിന്റെ കാരണങ്ങൾ സ്വയം സൃഷ്ടിച്ചുണ്ടാക്കുകയും ആ കളവ് ആവർത്തിച്ചാവർത്തിച്ച് സത്യമാക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ് ചിലർ... അത് തിരിച്ചറിയാൻ കേരളീയ സംസ്കാരിക ലോകത്തിനും പൊതുസമൂഹത്തിനും സാധിച്ചിട്ടുണ്ട്... അത്തരം സിദ്ധാന്തങ്ങളെ അവജ്ഞയോടെ അവർ തള്ളിയിട്ടുമുണ്ട്. മണ്ണോട് ചേർന്ന ആ മഹാസാഹിത്യകാരിയെ നിരന്തരം അവഹേളിക്കുന്ന ഇത്തരം പ്രവണതകളെ ചോദ്യം ചെയ്യാൻ ഏത് മലയാളിക്കും ബാധ്യതയുണ്ട്. ആ ഉത്തരവാദിത്ത നിർവ്വണത്തിന്റെ ഭാഗമായ താങ്കളുടെ ഈ ശ്രമത്തെ ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നു.
ശരീരത്തിലെ പ്രത്യേക സ്ഥലങ്ങളിൽ ചൊറി ഉള്ളവർ സ്ഥല ബോധങ്ങൾ ഇല്ലാതെ എപ്പോഴും ചൊറിഞ്ഞു കൊണ്ടിരിക്കും പുറമേനിന്ന് കാണുന്നവർ ഞാൻ സ്വയം ആസ്വദിക്കുന്ന പോലെ ആയിരിക്കും എന്നൊരു തോന്നൽ ഇതായിരിക്കും ഇവരുടെ ചിന്ത
Ladies nodu decent ആയി നിൽക്കുന്ന purushan. Ladiesnodu manyamaayi idapedunna aal Ahankaaram Illa. League Vitu Congressil chernnu party sakthamakkukayaanu mopper cheyyendath.
1 കമലാ സുരയ്യ മുംബൈയിൽ താമസിക്കുമ്പോൾ അന്ധരായ രണ്ട് മുസ്ലിം ബാലന്മാരെ വളർത്തിയിരുന്നു. അവരുടെ മതപഠനത്തിന് വാങ്ങിയ പുസ്തകങ്ങളിൽ നിന്നാണ് അവർ ഇസ്ലാം പഠിച്ചത്. ഇസ്ലാം സ്വീകരണത്തിന് ശേഷം ഇപ്പോൾ അധ്യാപകരായ അവർ കമലയെ സന്ദർശിച്ച വാർത്ത ചിത്ര സഹിതം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. 2 അവരുടെ മുൻ കാലത്തെ പല ഇന്റർവ്യൂകളിലും ഇസ്ലാമിന്റെ ജീവിത സന്ദേശം (ഭുമിയിൽ കാരുണ്യം. നീതി, നന്മയിലുടെ ദൈവ പ്രാതിനിധ്യം) ഉൾക്കൊള്ളുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. 3.. കാർഗിലിൽ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കൾക്ക് പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയും ഒരു വിധവയുടെ പ്രതികരണവും പശ്ചാത്തലമാക്കി അവർ ഒരു കഥ എഴുതിയതും സംഘ പരിവാറിന്റെ ആ കഥയോടുള്ള പ്രതികരണവും. അവരുടെ ഇസ്ലാം വിശ്വാസം തുറന്നു പ്രകടിപ്പിക്കാൻ നിമിത്തമാകുകയായിരുന്നു.
ഇസ്ലാം മതം നല്ല രീതിയിൽ പഠിച്ചിട്ട് വന്നവർ ആണ് കമലാസുരയ്യയും ഹാദിയയും അല്ലാതെ കാമുകനെ കണ്ടിട്ട് ഇസ്ലാമിലോട്ട് വന്നവരല്ല കാമുകനെ കണ്ടിട്ട് വന്നവർ ഇസ്ലാം ആണോ എന്ന് ചിന്തിക്കണം
അനേഷണവും വിവരണവും വളരെ നന്നായി. ഒരാളുടെ വ്യക്തിപരമായ കാര്യത്തിൽ നമ്മളാരും അതിരുകവിഞ്ഞു ഇടപെടേണ്ട കാര്യവുമില്ല. അതവരുടെ ഇഷ്ടം തന്നെയാണ്. മതം ഒരാളുടെ ഇഷ്ടമാണ് എന്ന് പറഞ്ഞത് എത്രത്തോളം ശരിയാണ് എന്നതിൽ സംശയം ഉണ്ട്.
കഴിഞ്ഞ ദിവസം മറുനാടൻ ഷാജനാണ് ഈ കഥ വീണ്ടും കുത്തിപ്പൊക്കി എരിവും പുളിയും ചേർത്ത് അവതരിപ്പിച്ചത്. ഞാൻ അടിയിൽ കമന്റ് ഇട്ടിരുന്നു. കമല സുരയ്യയുടേതിനേക്കാൾ ഭാവനാത്മകമായ നല്ലൊരു സാഹിത്യ സൃഷ്ടി. ഇതു പുസ്തക രൂപത്തിലാക്കി, ലവ് ജിഹാദ് എന്ന പേരിൽ പുറത്തിക്കണം. ഇല്ലാക്കഥകൾ മെനയുന്ന സങ്കിപുത്രന്മാർക്കു സന്തോഷമാകും.
എങ്ങനെഎല്ലാംവിഷംകുത്തിവക്കാൻ പറ്റുമോഅവിടെഎല്ലാംകുത്തികൊണ്ട് രിക്കുംഇത്വർക്കു അത് ഒരു ഹേബിയന് സത്യംത്തെ എത് ല്ലാംരീതിയിൽമുടിവച്ചാലുംസത്യം തന്നെയാണ് വിജയം ഇത് ലോകം അറിഞ്ഞ സത്യം മാണ് താങ്കൾക്ക് ഒരുപാട് നന്ദിഉണ്ട് sr
അവർ വാത്സല്യത്തോടെ മോനു എന്ന് വിളിക്കുന്ന എം ഡി നാലപ്പാട് തന്നെ ഇത് പലപ്പോഴും വിശദീകരിച്ചിട്ടുള്ള കാര്യമാണ്. ആർക്ക് എപ്പോൾ ഹിദായത്ത് കൊടുക്കണം എന്നത് അല്ലാഹുവിന്റെ തീരുമാനമാണ്.
അവർ സത്യം അറിഞ്ഞു ഇസ്ലാം ആയി എന്ന് പുറം ലോകം ശ്രദ്ധിക്കരുത്.... അത് കൂട്തൽ അപകടം ആണ് എന്ന് ആരോ തെറ്റിധരിച്ചു അല്ലേൽ... കുരു പൊട്ടി പടച്ച് ഉണ്ടാക്കിയ കഥ ആണ്.... കമല സുരയ്യ സമദാനി.... പ്രേമം......അത് മനപ്പൂർവം..... പലരും പാടി നടന്നു.... സത്യം അല്ല എന്ന് അറിഞ്ഞു തന്നെ....ഇതെല്ലാം ആണ് അതിന്റെ ആകെ വശം.... ഹിന്ദുതീവൃവാദ ചിന്ത ഉള്ളവരും.... ബ്രിട്ടീഷ്കാരും.. വൈദേശിക ശക്തികളും പണ്ട് മുതൽ... തുടന്ന്...പൊന്ന് കൊണ്ട് ഇരിക്കുന്ന.... ബീവത്സാതന്ദ്രം.,.. വിഡ്ഢികൾ തുടന്നുകൊണ്ടേ ഇരിക്കട്ടെ....😄
ഈ വിഷയത്തിലെ അവ്യക്തത നീക്കി തെളിവുസഹിതം നെല്ലും പതിരും തിരിച്ചു അവതരണം നടത്തിയ സാറിനു ബിഗ് സല്യൂട്ട്.🔥🔥
*കമലാ സുരയ്യ - മാധവിക്കുട്ടി* കുറിച്ച *വരികളിലൂടെ* നമുക്കൊന്ന് കണ്ണോടിക്കാം.
ഇസ്‌ലാമിലെത്തുന്നതോടെ അല്ലാഹുവിനോടും പ്രവാചകനോടുമുള്ള(സ) ഭക്ത്യനുരാഗങ്ങളുടെ വസന്തമായി
മാറുകയാണ് മാധവിക്കുട്ടിയുടെ
വരികൾ.
അവർ പറയുന്നു :''പണ്ടൊക്കെ കൃഷ്ണനോടുള്ള പ്രേമപാരവശ്യത്താല്‍ ഞാന്‍ നിലക്കണ്ണാടിയില്‍ അവന്റെ മുഖം മാത്രം ദര്‍ശിക്കാനുള്ള കഴിവ് ഇടക്കിടെ നേടിയെടുത്തിരുന്നു. ഇന്ന് കണ്ണാടി നിറയുന്നത് പതിനാലാം രാവിന്റെ വെണ്‍മയാണ്. രാവിന് മുഖമില്ല, രാവിന് കണ്ണുകളില്ല, വായില്ല, ശരീരമില്ല, രാവിന് പലപ്പോഴും നിലാവുണ്ട്. ഉള്ളിലോ പുറത്തോ എന്ന് തീരുമാനിക്കാന്‍ കഴിയാത്ത വിധത്തില്‍ നിലാവിന്റെ സ്‌നാനം ഞാന്‍ അനുഭവിച്ചറിയുന്നു. ഈ തണുത്ത സ്പര്‍ശം ഞാന്‍ തൊലിപ്പുറത്ത് മാത്രമാണോ അനുഭവിക്കുന്നത്. അല്ല, അത് എന്റെ സത്തയില്‍ പ്രവേശിച്ചുകഴിഞ്ഞു. എല്ലാ പരിധികളും ഭേദിച്ച് ആ ചൈതന്യം എന്നില്‍ വളരുന്നു. ഞാനായി മാറിക്കൊണ്ടിരിക്കുന്നു''
(സസ്‌നേഹം പേജ് 30).
പലതരം സ്‌നേഹത്തെ അന്വേഷിച്ചതിനു ശേഷം, തന്റെ ബോധത്തില്‍ ആദ്യം മുതല്‍ക്കുതന്നെ നിലനിന്നിരുന്ന ദൈവിക പ്രേമത്തില്‍ സുറയ്യ എത്തിച്ചേര്‍ന്നു എന്നു മനസ്സിലാക്കാം. പല വഴികളിലൂടെ എത്തിച്ചേരുന്ന സാക്ഷാത്കാരത്തെപ്പറ്റി മഹത്തുക്കൾ ഉണര്‍ത്തുന്നുണ്ട്. ഇസ്‌ലാം സ്വീകരണത്തിനു ശേഷം എഴുതിയ സുറയ്യയുടെ കവിതകള്‍ പ്രമുഖ സൂഫി വനിത 'റാബിയ'യെ ഓര്‍മിപ്പിക്കുന്നത് അതിനാലാവണം. ജീവിതം തുറന്നു പാടുന്ന ഒരു ഗായികയെ സംബന്ധിച്ച് വിശ്വാസത്തിന്റെ പരിണാമകാലം പ്രധാനം തന്നെയാണ്. മുപ്പതു വര്‍ഷത്തിന്റെ അന്വേഷണവും ബാല്യം മുതലുള്ള നെടുവീര്‍പ്പുകളും സുറയ്യയെ എത്തിച്ചതെവിടേക്കാണെന്ന് യാ അല്ലാഹ് മറിച്ചുനോക്കുമ്പോള്‍ ബോധ്യപ്പെടുന്നുണ്ട്.
"യാ അല്ലാഹ്
നീയെന്നില്‍ കിടന്ന വിത്തായിരുന്നു
ഇടവപ്പാതികളില്‍ നീ ചീര്‍ത്തു.
മേടത്തില്‍ നീ വരണ്ടു
പക്ഷേ നീ യുഗാന്തത്തിലും അവശേഷിച്ചു.
നിനക്ക് അന്ത്യമില്ല.
യാത്രാമൊഴി നിനക്ക് വേണ്ട
എന്റെ ഹൃത്തടത്തില്‍ കലപ്പകള്‍ ചലിക്കുന്നു.
വളമായി രക്തം മാത്രം.
എങ്കിലും നീ വളര്‍ന്നു
നീ മരമായി ചില്ലകളായി, പൂക്കുലകളായി
നിന്റെ മധുരക്കനികള്‍ ഞാനിറുത്ത് ഭക്ഷിച്ചു.
ഇനിയെങ്ങനെ എന്നെ സ്പര്‍ശിക്കും മൃതി?"
(വിത്ത്- യാ അല്ലാഹ്)
പണ്ട് പണ്ടേ തന്നിലുണ്ടായിരുന്ന ആ വിത്ത് മഴയില്‍ ചീര്‍ക്കുകയും വേനലില്‍ വാടുകയും ചെയ്തു. പിന്നീടത് ചില്ലകളും പൂക്കളും കനികളുമുള്ള മരമായി. ഈമാനിന്റെ വൃക്ഷത്തിന് ഇതിനു സമാനമായ ഉപമകള്‍ ഖുര്‍ആനിലും നബി(സ)വചനങ്ങളിലുമാണ് നമുക്ക് കാണാനാവുക. ആ മധുരക്കനി ഭക്ഷിച്ചതിനാല്‍ തനിക്കിനി മരണമില്ലെന്നാണ് സുറയ്യ പറയുന്നത്. അല്ലാഹു തന്നെ പിന്തുടര്‍ന്നിരുന്നതായി സുറയ്യ മറ്റൊരു കവിതയിലും സ്മരിക്കുന്നുണ്ട്.
"യാ അല്ലാഹ്
പണ്ട് പണ്ട് കിനാവുകളില്‍
നീയെന്റെ വാതില്‍ക്കല്‍ ഉറക്കെ മുട്ടിയോ?
ബാല്യത്തിലും കൗമാരത്തിലും
ഞാന്‍ നിന്റെ പരിചിതയോ
മന്ത്രം ചൊല്ലി അമ്പലവീഥിയില്‍ നടക്കവെ
നീ എന്റെ നാക്കിനെ തളര്‍ത്തിയോ?
ബന്ധുമിത്രാദികള്‍ പിന്നില്‍ നിന്ന് വിളിച്ചപ്പോള്‍
നീയെന്റെ കാത് പൊത്തിയോ?
തുറമുഖം വിട്ട് മറ്റൊന്നിലേക്ക്
എന്റെ കപ്പല്‍ ധൃതിയില്‍ ചലിച്ചില്ലേ?"
(അന്ധയുടെ കാഴ്ച- യാ അല്ലാഹ്)
മുഖവുര (An Introduction) എന്ന കവിതയില്‍ 'കാക്കകള്‍ക്ക് കരച്ചില്‍ പോലെയും സിംഹങ്ങള്‍ക്ക് ഗര്‍ജ്ജനം പോലെയുമാണ് എനിക്ക് കവിത' എന്നു പറയുന്നുണ്ട്. സ്വാഭാവിക ജീവിതാവിഷ്‌കാരത്തിന്റെ ഭാഗമാണ് തന്റെ കവിത എന്നര്‍ഥം.
അവർ പാടി :
" ഇസ്ലാം ഒരു ജലാശയമാണ്
അതിൽ ശാന്തിയുടെ പച്ചപ്പ്
ഞാൻ കണ്ടെത്തിക്കഴിഞ്ഞു
അതിൽ ഞാൻ നീന്തുന്നു
ഇതിൽ തന്നെ ജീവിത സാഫല്യം
കണ്ടെത്തുന്നു , ധന്യയായി "
(ജലാശയം)
മറ്റൊരു പ്രതിബന്ധവും അല്ലാഹു എന്ന പ്രലോഭനത്തിനു മുന്നില്‍ സുറയ്യക്ക് കാണാനായില്ല. അങ്ങനെയാണ് ജീവിതത്തെത്തന്നെ കവിതയാക്കി മാറ്റിയ ഈ വിശ്വാസാലിംഗനം നടന്നത്.
@@iamyourbrook4281 o
@@Kader-do3uy good
Suhechavan Mshanalla😂😂😂😂ula
@@ishq3020സ്വന്തം സമുദായത്തിലുള്ള ജലീല് വരെ പറഞ്ഞു മാധവിക്കുട്ടി ലൗ ജിഹാദിനെ ഇരയാണ് എന്ന്
തെളിവ് സഹിതമുള്ള അങ്ങയുടെ അവതരണം മനോഹരം, സത്യങ്ങൾ തിരിച്ചറിയാൻ എല്ലാവർക്കും സാധിക്കും വിധം ഉള്ള അവതരണം🌹🌹🌹
Its rights
ഗംഭീരമായിട്ടുണ്ട് സാർ.
വ്യാജ പ്രചാരകന്മാർക്കെതിരെ തെളിവ് സഹിതം കൊടുത്ത മറുപടി അസ്സലായി.
ലീല മേനോൻ ജന്മഭൂമി പത്രത്തിൽ പ്രവർത്തിച്ചിരുന്നു എന്ന് കേട്ടപ്പോൾ സംഗതി വളരെ ക്ലിയർ ആയി
അഭിനന്ദനങ്ങൾ 👍👍👍
Truth unveiled💓💓💓
@@mohammedkuttykunjimon3351ജലീല് ഇപ്പോൾ പറഞ്ഞു മാധവിക്കുട്ടിയമ്മ ലൗ ജിഹാദിന് ഇരയാണ് എന്ന്
മുനാടൻ കുറച്ചായി ഇതുമായി കളിക്കുന്നു വേണ്ടത്ര ക്ലച്ചു പിടിക്കുന്നില്ല ഈ വിഷയം തിരഞ്ഞെടുത്തതിന് സാറിന് അഭിനന്ദനങ്ങൾ
നിഷ്പക്ഷമായ നിലപാടിലൂടെ യാഥാർത്ഥ്യത്തെ എത്ര ലളിതവും സുന്ദരവുമായാണ് സാർ അവതരിപ്പിച്ചത്. ❤️
മുസ്ലിങ്ങളുടെ ഖബ്ർസ്ഥാനിൽ അമ്മയെ മറവുചെയ്യുന്നത് ശാന്തമായി കണ്ടുനിന്ന ഈ മക്കൾ ലോകം കണ്ട ഏറ്റവും വലിയ മാനവ ഐക്യത്തിന്റെ പ്രതി പുരുഷന്മാരുടെ കൂടെ ചേർത്തു എഴുതപ്പെടേണ്ട പേരുകളാണ്..
*കമലാ സുരയ്യ - മാധവിക്കുട്ടി* കുറിച്ച *വരികളിലൂടെ* നമുക്കൊന്ന് കണ്ണോടിക്കാം.
ഇസ്‌ലാമിലെത്തുന്നതോടെ അല്ലാഹുവിനോടും പ്രവാചകനോടുമുള്ള(സ) ഭക്ത്യനുരാഗങ്ങളുടെ വസന്തമായി
മാറുകയാണ് മാധവിക്കുട്ടിയുടെ
വരികൾ.
അവർ പറയുന്നു :''പണ്ടൊക്കെ കൃഷ്ണനോടുള്ള പ്രേമപാരവശ്യത്താല്‍ ഞാന്‍ നിലക്കണ്ണാടിയില്‍ അവന്റെ മുഖം മാത്രം ദര്‍ശിക്കാനുള്ള കഴിവ് ഇടക്കിടെ നേടിയെടുത്തിരുന്നു. ഇന്ന് കണ്ണാടി നിറയുന്നത് പതിനാലാം രാവിന്റെ വെണ്‍മയാണ്. രാവിന് മുഖമില്ല, രാവിന് കണ്ണുകളില്ല, വായില്ല, ശരീരമില്ല, രാവിന് പലപ്പോഴും നിലാവുണ്ട്. ഉള്ളിലോ പുറത്തോ എന്ന് തീരുമാനിക്കാന്‍ കഴിയാത്ത വിധത്തില്‍ നിലാവിന്റെ സ്‌നാനം ഞാന്‍ അനുഭവിച്ചറിയുന്നു. ഈ തണുത്ത സ്പര്‍ശം ഞാന്‍ തൊലിപ്പുറത്ത് മാത്രമാണോ അനുഭവിക്കുന്നത്. അല്ല, അത് എന്റെ സത്തയില്‍ പ്രവേശിച്ചുകഴിഞ്ഞു. എല്ലാ പരിധികളും ഭേദിച്ച് ആ ചൈതന്യം എന്നില്‍ വളരുന്നു. ഞാനായി മാറിക്കൊണ്ടിരിക്കുന്നു''
(സസ്‌നേഹം പേജ് 30).
പലതരം സ്‌നേഹത്തെ അന്വേഷിച്ചതിനു ശേഷം, തന്റെ ബോധത്തില്‍ ആദ്യം മുതല്‍ക്കുതന്നെ നിലനിന്നിരുന്ന ദൈവിക പ്രേമത്തില്‍ സുറയ്യ എത്തിച്ചേര്‍ന്നു എന്നു മനസ്സിലാക്കാം. പല വഴികളിലൂടെ എത്തിച്ചേരുന്ന സാക്ഷാത്കാരത്തെപ്പറ്റി മഹത്തുക്കൾ ഉണര്‍ത്തുന്നുണ്ട്. ഇസ്‌ലാം സ്വീകരണത്തിനു ശേഷം എഴുതിയ സുറയ്യയുടെ കവിതകള്‍ പ്രമുഖ സൂഫി വനിത 'റാബിയ'യെ ഓര്‍മിപ്പിക്കുന്നത് അതിനാലാവണം. ജീവിതം തുറന്നു പാടുന്ന ഒരു ഗായികയെ സംബന്ധിച്ച് വിശ്വാസത്തിന്റെ പരിണാമകാലം പ്രധാനം തന്നെയാണ്. മുപ്പതു വര്‍ഷത്തിന്റെ അന്വേഷണവും ബാല്യം മുതലുള്ള നെടുവീര്‍പ്പുകളും സുറയ്യയെ എത്തിച്ചതെവിടേക്കാണെന്ന് യാ അല്ലാഹ് മറിച്ചുനോക്കുമ്പോള്‍ ബോധ്യപ്പെടുന്നുണ്ട്.
"യാ അല്ലാഹ്
നീയെന്നില്‍ കിടന്ന വിത്തായിരുന്നു
ഇടവപ്പാതികളില്‍ നീ ചീര്‍ത്തു.
മേടത്തില്‍ നീ വരണ്ടു
പക്ഷേ നീ യുഗാന്തത്തിലും അവശേഷിച്ചു.
നിനക്ക് അന്ത്യമില്ല.
യാത്രാമൊഴി നിനക്ക് വേണ്ട
എന്റെ ഹൃത്തടത്തില്‍ കലപ്പകള്‍ ചലിക്കുന്നു.
വളമായി രക്തം മാത്രം.
എങ്കിലും നീ വളര്‍ന്നു
നീ മരമായി ചില്ലകളായി, പൂക്കുലകളായി
നിന്റെ മധുരക്കനികള്‍ ഞാനിറുത്ത് ഭക്ഷിച്ചു.
ഇനിയെങ്ങനെ എന്നെ സ്പര്‍ശിക്കും മൃതി?"
(വിത്ത്- യാ അല്ലാഹ്)
പണ്ട് പണ്ടേ തന്നിലുണ്ടായിരുന്ന ആ വിത്ത് മഴയില്‍ ചീര്‍ക്കുകയും വേനലില്‍ വാടുകയും ചെയ്തു. പിന്നീടത് ചില്ലകളും പൂക്കളും കനികളുമുള്ള മരമായി. ഈമാനിന്റെ വൃക്ഷത്തിന് ഇതിനു സമാനമായ ഉപമകള്‍ ഖുര്‍ആനിലും നബി(സ)വചനങ്ങളിലുമാണ് നമുക്ക് കാണാനാവുക. ആ മധുരക്കനി ഭക്ഷിച്ചതിനാല്‍ തനിക്കിനി മരണമില്ലെന്നാണ് സുറയ്യ പറയുന്നത്. അല്ലാഹു തന്നെ പിന്തുടര്‍ന്നിരുന്നതായി സുറയ്യ മറ്റൊരു കവിതയിലും സ്മരിക്കുന്നുണ്ട്.
"യാ അല്ലാഹ്
പണ്ട് പണ്ട് കിനാവുകളില്‍
നീയെന്റെ വാതില്‍ക്കല്‍ ഉറക്കെ മുട്ടിയോ?
ബാല്യത്തിലും കൗമാരത്തിലും
ഞാന്‍ നിന്റെ പരിചിതയോ
മന്ത്രം ചൊല്ലി അമ്പലവീഥിയില്‍ നടക്കവെ
നീ എന്റെ നാക്കിനെ തളര്‍ത്തിയോ?
ബന്ധുമിത്രാദികള്‍ പിന്നില്‍ നിന്ന് വിളിച്ചപ്പോള്‍
നീയെന്റെ കാത് പൊത്തിയോ?
തുറമുഖം വിട്ട് മറ്റൊന്നിലേക്ക്
എന്റെ കപ്പല്‍ ധൃതിയില്‍ ചലിച്ചില്ലേ?"
(അന്ധയുടെ കാഴ്ച- യാ അല്ലാഹ്)
മുഖവുര (An Introduction) എന്ന കവിതയില്‍ 'കാക്കകള്‍ക്ക് കരച്ചില്‍ പോലെയും സിംഹങ്ങള്‍ക്ക് ഗര്‍ജ്ജനം പോലെയുമാണ് എനിക്ക് കവിത' എന്നു പറയുന്നുണ്ട്. സ്വാഭാവിക ജീവിതാവിഷ്‌കാരത്തിന്റെ ഭാഗമാണ് തന്റെ കവിത എന്നര്‍ഥം.
അവർ പാടി :
" ഇസ്ലാം ഒരു ജലാശയമാണ്
അതിൽ ശാന്തിയുടെ പച്ചപ്പ്
ഞാൻ കണ്ടെത്തിക്കഴിഞ്ഞു
അതിൽ ഞാൻ നീന്തുന്നു
ഇതിൽ തന്നെ ജീവിത സാഫല്യം
കണ്ടെത്തുന്നു , ധന്യയായി "
(ജലാശയം)
മറ്റൊരു പ്രതിബന്ധവും അല്ലാഹു എന്ന പ്രലോഭനത്തിനു മുന്നില്‍ സുറയ്യക്ക് കാണാനായില്ല. അങ്ങനെയാണ് ജീവിതത്തെത്തന്നെ കവിതയാക്കി മാറ്റിയ ഈ വിശ്വാസാലിംഗനം നടന്നത്.
@@iamyourbrook4281 യാ അല്ലാഹ് 🤲🤲🤲🤲
മക്കൾ അല്ല ശണ്ണൻമാർ
" എന്റെ ആത്മാവിന് ജരയില്ല
നരയില്ല, ദു:ഖമില്ല
അസ്വസ്ഥതയില്ല
ഞാൻ സുറയ്യയാണ്
പുനർജ്ജനിയാണ്.
അല്ലാഹുവിന്റെ
വാത്സല്യഭാജനമാണ്.
മറ്റൊന്നും ഈ ജന്മത്തിൽ
എനിക്ക് ആവശ്യമില്ല "
മാധവിക്കുട്ടി
കഷ്ടം
ദുരാരോ പണങ്ങൾക്ക് വ്യക്തമായ തെളിവുകളോടെ മറുപടി നൽകി , ഒരു സമഗ്ര സത്യാന്യേഷണം തന്നെ നടത്തിയ അങ്ങേക്ക് അഭിനന്ദനങ്ങൾ
" എല്ലാവരോടും ക്ഷമിക്കുന്ന ഒരു മനസ്സാണ് ഇന്നെനിക്ക്
എന്നി ക്കാരെയും വെറുക്കാൻ
കഴിയില്ല എന്നെ ദ്രോഹിച്ചവരെക്കൂടി
ദ്വോഷിക്കാൻ പറ്റില്ല
എന്നെക്കുറിച്ച് അപവാദങ്ങൾ പ്രചരി
പ്പിക്കുന സ്ത്രീകളെയും , പാനോൽസത്തിനിടയ്ക്ക് എന്നെപ്പറ്റി
കഥകൾ മെനഞ്ഞുണ്ടാക്കി
രസിക്കുന്ന പുരുഷന്മാരെയും കൂടി
എനിക്ക് വെറുക്കാൻ പറ്റില്ല
അവർക്കൊക്കെ ദിനവും പറഞ്ഞു
രസിക്കാൻ ഞാൻ നിമിത്തം വിഷയം ലഭിക്കുന്നുവല്ലോ
എന്നോർത്തെനിക്ക് സന്തോഷവും കൂടി തോന്നുന്നുണ്ട് "
കമല സുരയ്യ
ഒരുപാട് നന്ദി യുണ്ട് സാർ....ചില വികൃതികൾ ആരോപിക്കുന്ന കൊടും കള്ളത്തരം. പൊളിച്ചതിനു.
ലീല മേനോന്റെ രജനയിൽ കണ്ടു സമദാനിയുടെ നഖത്തിലെ ചെളികണ്ട് എനിക്ക് ഛർദിക്കാൻ വന്നു എന്നുണ്ട് അത് തന്നെ ശുദ്ധ മണ്ടത്തരം കുറഞ്ഞത് അഞ്ച് വകതിലെങ്കിലും ഉളു എടുക്കുന്ന ഒരാളുടെ കൈ എപ്പോഴും ശുദ്ധി യുള്ളതായിരിക്കും
Leela menon never dared to connect Madhavikkutty with anyone when she was alive.
വായിൽ അസംബന്ധമായ നുണകൾ പറയുന്ന ഒരു തെണ്ടിയാണ് ലീല മേനോൻ.
AvalVediyan
അവർ സംഘിയാണ്, സംഘികളുടെ ഹൃദയത്തിൽ ചെളിയാണ്
*മാധവിക്കുട്ടിയില്‍* *നിന്നും കമല* *സുരയ്യയിലേക്കുള്ള മാറ്റം*
“The mother of Modern Indian English Poetry “ എന്ന വിശേഷണമാണ് ലോകം കമലാ സുരയ്യക്ക് ചാര്‍ത്തി നല്‍കിയത്. ഒരു കാലത്ത് എല്ലാ സീമകളും തകര്‍ത്തു കൊണ്ടാണ് അവര്‍ രചനകള്‍ നടത്തിയിരുന്നത്. എല്ലാ കണക്കുകളും തെറ്റിച്ചു കൊണ്ടാണ് അവര്‍ ഇസ്ലാം തിരഞ്ഞെടുത്തത്. പലര്‍ക്കും അതൊരു വലിയ അടിയായിരുന്നു. ഇസ്ലാം സ്ത്രീകളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നു എന്ന ചര്‍ച്ചയും ബഹളവും അന്നും സജീവമായിരുന്നു. മാധവിക്കുട്ടി ഒരു കേവല അമുസ്ലിം സ്ത്രീ ഇസ്ലാമിനെ മനസ്സിലാക്കി എന്നതായിരുന്നില്ല പകരം അന്താരാഷ്ട്ര തലത്തില്‍ തന്നെ അറിയപ്പെടുന്ന ഒരു പ്രമുഖ സവര്‍ണ ഹിന്ദു ഇസ്ലാമില്‍ വന്നു ചേര്‍ന്ന് എന്നതാണ്.
ഇന്നും ആ സംഭവം പല കോണുകളിലും ഞെട്ടലുണ്ടാക്കുന്നു. അത് കൊണ്ട് തന്നെ പുട്ടിലെ തേങ്ങ പോലെ ഇടക്കിടെ അവര്‍ പല കഥകളും കൊണ്ട് വരുന്നു. December 11, 1999 നാണ് കമലാദാസ് കമലാ സുരയ്യ എന്നായത്. അന്ന് അവര്‍ക്ക് വയസ്സ് 65. അവരുടെ തറവാടും മാതാപിതാക്കളും മാത്രമല്ല അവരുടെ മക്കളും സമൂഹത്തില്‍ അറിയപ്പെടുന്നവര്‍. അതിനെക്കാന്‍ കാര്യങ്ങളെ കുറിച്ച് കൃത്യമായ ബോധമുള്ളവര്‍. അവരുടെ ഇസ്ലാം ആശ്ലെഷണത്തിന് ശേഷം അവര്‍ പലര്‍ക്കും ഇന്റര്‍വ്യൂ നല്‍കിയിട്ടുണ്ട്. അതില്‍ പെട്ട ഒന്നാണ് 1999 ഡിസംബര്‍ 27നു The Outlook മാഗസിനില്‍ വേണു മേനോന് നല്‍കിയ അഭിമുഖം.
എന്ത് കൊണ്ട് ഈ വൈകിയ കാലത്ത് ഇസ്ലാം എന്ന ചോദ്യം മേനോനും ആവര്‍ത്തിക്കുന്നു. ഇന്നലെകളുടെ സ്വാതന്ത്രത്തിന്റെ ലോകത്തു നിന്നും ഇസ്ലാമിന്റെ കാര്‍ക്കശ്യത്തില്‍ അവര്‍ അഭയം തേടിയിരിക്കുന്നു എന്ന് പറഞ്ഞാണ് പ്രസ്തുത അഭിമുഖം ആരംഭിക്കുന്നത്. “കുറെ കാലം മുമ്പ് തന്നെ ഇസ്ലാമിലേക്ക് മാറുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നു. പക്ഷെ ഭര്‍ത്താവ് അതിനു സമ്മതമായിരുന്നില്ല. മറ്റൊരു മതം അന്വേഷിക്കുന്നത് അത്ര പക്വമായ കാര്യമല്ല എന്നാണു അദ്ദേഹം പറഞ്ഞത്.”
“ കൃഷ്ണന്‍ ഒരിക്കലും തന്റെ ദൈവമായിരുന്നില്ല. എന്റെ ഭര്‍ത്താവിന്റെ സ്ഥാനമായിരുന്നു കൃഷ്ണന്.” “വിവാഹത്തിന് പിന്നില്‍ മറ്റൊരു വിവാഹത്തിന്റെ ഉദ്ദേശമുണ്ടോ? “ എന്ന് ലേഖകന്‍ ചോദിക്കുന്നുണ്ട്. “ ഞാന്‍ അല്ലാഹുവില്‍ നിന്നും ഒരു അടയാളത്തിന് വേണ്ടി കാത്തിരിക്കയായിരുന്നു” എന്നാണ് അവര്‍ പ്രതികരിച്ചത്. ഇസ്ലാം സ്വീകരിക്കുന്നതിനു മുമ്പുള്ള രചകളെ കുറിച്ചും ഭാവി രചനകളെ കുറിച്ചും അവര്‍ നയം വ്യക്തമാക്കിയിരുന്നു. ഇസ്ലാം മനുഷ്യ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ അവര്‍ നന്നായി മനസ്സിലാക്കിയിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. ബഹു ഭാര്യത്വവും ത്വലാഖും ആ അഭിമുഖത്തില്‍ വായിക്കാം. അവിടെയെല്ലാം അവര്‍ നല്‍കുന്ന ഉത്തരം താന്‍ അറിഞ്ഞ ഇസ്ലാമിനെ മുന്നില്‍ വെച്ച് കൊണ്ടാണ്.
ഇസ്ലാം സ്വീകരിച്ച ശേഷവും പത്തു വര്‍ഷം അവര്‍ ഈ ലോകത്ത് ജീവിച്ചു. എന്തും ആര്‍ജവത്തോടെ വിളിച്ചു പറയാനുള്ള തന്റേടം നാം കമലാ സുരയ്യയില്‍ കണ്ടിരുന്നു. ഒരിക്കല്‍ പോലും ഇന്ന് പറഞ്ഞു പരത്തുന്ന അപരാധങ്ങളെ കുറിച്ച് അവരില്‍ നിന്നും നാം കേട്ടില്ല. അവരുടെ മരണം പെട്ടെന്ന് സംഭവിച്ചതല്ല . അവരുടെ മരണ ശേഷം “ മുസ്ലിംകള്‍” അല്ലാത്ത മക്കള്‍ തന്നെയാണ് അവരുടെ ഭൗതിക ജഡം മുസ്ലിംകള്‍ക്ക് വിട്ടു നല്‍കിയത്. ഇസ്ലാമാകുക എന്ന തന്റെ തീരുമാനത്തില്‍ “ തെറ്റ് തിരുത്താന്‍” ആവശ്യത്തില്‍ അധികം സമയം അവര്‍ക്ക് ലഭിച്ചിരുന്നു എന്ന് സാരം.
കമലാ ദാസ് കമലാ സുരയ്യ എന്നായത് ഇന്നും പലരുടെയും ഉറക്കം കെടുത്തുന്നു. ഒരാളെ പറഞ്ഞു പറ്റിച്ചു മതത്തിലേക്ക് കൊണ്ട് വരുന്നത് “മത പരമായി” തന്നെ തെറ്റാണ്. വിവാഹ വാഗ്ദാനം നല്‍കി കൊണ്ട് വരുന്നത് പീഡന കേസാണ്. അവരുടെ മക്കള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നാണു എന്റെ വിശ്വാസം. തങ്ങളുടെ മാതാവിനെ ആരോ പറഞ്ഞു പറ്റിച്ചു ഇസ്ലാമിലേക്ക് കൊണ്ട് വന്നു എന്ന പേരില്‍ ഇപ്പോഴും ഒരു കേസ് സാധ്യമാണ്.
എന്ത് കൊണ്ട് മതങ്ങളില്‍ ഇസ്ലാം മാത്രം കൂടുതല്‍ ആക്രമണം നേരിടേണ്ടി വരുന്നു എന്ന ചോദ്യം പ്രസക്തമാണ്. ഇസ്ലാമാകുക എന്നതു കൊണ്ട് വിവക്ഷ ഒരു പൂര്‍ണമായ മാറ്റമാണ്. ആ മാറ്റം പ്രവാചക കാലത്ത് ആളുകള്‍ ഭയപ്പെട്ടിരുന്നു. ഇപ്പോഴും അങ്ങിനെ തന്നെ. മാധവിക്കുട്ടിയില്‍ നിന്നും കമല സുരയ്യയിലേക്കുള്ള മാറ്റം അത് കൊണ്ട് തന്നെ പലര്‍ക്കും ഇപ്പോഴും ദഹിച്ചിട്ടില്ല.
അവൾ പലരുടേയും ലീല കേളിയായിരുന്നു
മറുനാടനുള്ള നല്ല മറുപടിയായി സാർ അങ്ങയുടെ സംസാരം
ഇത്തരം കാര്യങ്ങളിൽ ആധികാരികമായി പറയാൻ താങ്കളെ പോലുള്ള നിഷ്പക്ഷക്കാർ ആവശ്യമാണ് അഭിനന്ദനങ്ങൾ
😂😂
Great
വ്യക്തമായി പറഞ്ഞു തന്നതിന് അങ്ങേക്ക് ബിഗ്സല്യൂട്ട്...
65 വയസ്സുള്ള ബോൾഡ് ആയ ഒരു സ്ത്രീ സ്വന്തം പാത തിരഞ്ഞെടുത്തപ്പോൾ അത് വിവാഹം കഴിക്കാൻ ആണ് എന്ന് പറയുന്ന സവർണ പൊതുബോധം ഉണ്ടല്ലോ അത് ഫയങ്കരം തന്നെ
*The above link shows the news* *reports with date please share it in* *whatsapp and FB.*
*കമലാ സുരയ്യ - മാധവിക്കുട്ടി* കുറിച്ച *വരികളിലൂടെ* നമുക്കൊന്ന് കണ്ണോടിക്കാം.
ഇസ്‌ലാമിലെത്തുന്നതോടെ അല്ലാഹുവിനോടും പ്രവാചകനോടുമുള്ള(സ) ഭക്ത്യനുരാഗങ്ങളുടെ വസന്തമായി
മാറുകയാണ് മാധവിക്കുട്ടിയുടെ
വരികൾ.
അവർ പറയുന്നു :''പണ്ടൊക്കെ കൃഷ്ണനോടുള്ള പ്രേമപാരവശ്യത്താല്‍ ഞാന്‍ നിലക്കണ്ണാടിയില്‍ അവന്റെ മുഖം മാത്രം ദര്‍ശിക്കാനുള്ള കഴിവ് ഇടക്കിടെ നേടിയെടുത്തിരുന്നു. ഇന്ന് കണ്ണാടി നിറയുന്നത് പതിനാലാം രാവിന്റെ വെണ്‍മയാണ്. രാവിന് മുഖമില്ല, രാവിന് കണ്ണുകളില്ല, വായില്ല, ശരീരമില്ല, രാവിന് പലപ്പോഴും നിലാവുണ്ട്. ഉള്ളിലോ പുറത്തോ എന്ന് തീരുമാനിക്കാന്‍ കഴിയാത്ത വിധത്തില്‍ നിലാവിന്റെ സ്‌നാനം ഞാന്‍ അനുഭവിച്ചറിയുന്നു. ഈ തണുത്ത സ്പര്‍ശം ഞാന്‍ തൊലിപ്പുറത്ത് മാത്രമാണോ അനുഭവിക്കുന്നത്. അല്ല, അത് എന്റെ സത്തയില്‍ പ്രവേശിച്ചുകഴിഞ്ഞു. എല്ലാ പരിധികളും ഭേദിച്ച് ആ ചൈതന്യം എന്നില്‍ വളരുന്നു. ഞാനായി മാറിക്കൊണ്ടിരിക്കുന്നു''
(സസ്‌നേഹം പേജ് 30).
പലതരം സ്‌നേഹത്തെ അന്വേഷിച്ചതിനു ശേഷം, തന്റെ ബോധത്തില്‍ ആദ്യം മുതല്‍ക്കുതന്നെ നിലനിന്നിരുന്ന ദൈവിക പ്രേമത്തില്‍ സുറയ്യ എത്തിച്ചേര്‍ന്നു എന്നു മനസ്സിലാക്കാം. പല വഴികളിലൂടെ എത്തിച്ചേരുന്ന സാക്ഷാത്കാരത്തെപ്പറ്റി മഹത്തുക്കൾ ഉണര്‍ത്തുന്നുണ്ട്. ഇസ്‌ലാം സ്വീകരണത്തിനു ശേഷം എഴുതിയ സുറയ്യയുടെ കവിതകള്‍ പ്രമുഖ സൂഫി വനിത 'റാബിയ'യെ ഓര്‍മിപ്പിക്കുന്നത് അതിനാലാവണം. ജീവിതം തുറന്നു പാടുന്ന ഒരു ഗായികയെ സംബന്ധിച്ച് വിശ്വാസത്തിന്റെ പരിണാമകാലം പ്രധാനം തന്നെയാണ്. മുപ്പതു വര്‍ഷത്തിന്റെ അന്വേഷണവും ബാല്യം മുതലുള്ള നെടുവീര്‍പ്പുകളും സുറയ്യയെ എത്തിച്ചതെവിടേക്കാണെന്ന് യാ അല്ലാഹ് മറിച്ചുനോക്കുമ്പോള്‍ ബോധ്യപ്പെടുന്നുണ്ട്.
"യാ അല്ലാഹ്
നീയെന്നില്‍ കിടന്ന വിത്തായിരുന്നു
ഇടവപ്പാതികളില്‍ നീ ചീര്‍ത്തു.
മേടത്തില്‍ നീ വരണ്ടു
പക്ഷേ നീ യുഗാന്തത്തിലും അവശേഷിച്ചു.
നിനക്ക് അന്ത്യമില്ല.
യാത്രാമൊഴി നിനക്ക് വേണ്ട
എന്റെ ഹൃത്തടത്തില്‍ കലപ്പകള്‍ ചലിക്കുന്നു.
വളമായി രക്തം മാത്രം.
എങ്കിലും നീ വളര്‍ന്നു
നീ മരമായി ചില്ലകളായി, പൂക്കുലകളായി
നിന്റെ മധുരക്കനികള്‍ ഞാനിറുത്ത് ഭക്ഷിച്ചു.
ഇനിയെങ്ങനെ എന്നെ സ്പര്‍ശിക്കും മൃതി?"
(വിത്ത്- യാ അല്ലാഹ്)
പണ്ട് പണ്ടേ തന്നിലുണ്ടായിരുന്ന ആ വിത്ത് മഴയില്‍ ചീര്‍ക്കുകയും വേനലില്‍ വാടുകയും ചെയ്തു. പിന്നീടത് ചില്ലകളും പൂക്കളും കനികളുമുള്ള മരമായി. ഈമാനിന്റെ വൃക്ഷത്തിന് ഇതിനു സമാനമായ ഉപമകള്‍ ഖുര്‍ആനിലും നബി(സ)വചനങ്ങളിലുമാണ് നമുക്ക് കാണാനാവുക. ആ മധുരക്കനി ഭക്ഷിച്ചതിനാല്‍ തനിക്കിനി മരണമില്ലെന്നാണ് സുറയ്യ പറയുന്നത്. അല്ലാഹു തന്നെ പിന്തുടര്‍ന്നിരുന്നതായി സുറയ്യ മറ്റൊരു കവിതയിലും സ്മരിക്കുന്നുണ്ട്.
"യാ അല്ലാഹ്
പണ്ട് പണ്ട് കിനാവുകളില്‍
നീയെന്റെ വാതില്‍ക്കല്‍ ഉറക്കെ മുട്ടിയോ?
ബാല്യത്തിലും കൗമാരത്തിലും
ഞാന്‍ നിന്റെ പരിചിതയോ
മന്ത്രം ചൊല്ലി അമ്പലവീഥിയില്‍ നടക്കവെ
നീ എന്റെ നാക്കിനെ തളര്‍ത്തിയോ?
ബന്ധുമിത്രാദികള്‍ പിന്നില്‍ നിന്ന് വിളിച്ചപ്പോള്‍
നീയെന്റെ കാത് പൊത്തിയോ?
തുറമുഖം വിട്ട് മറ്റൊന്നിലേക്ക്
എന്റെ കപ്പല്‍ ധൃതിയില്‍ ചലിച്ചില്ലേ?"
(അന്ധയുടെ കാഴ്ച- യാ അല്ലാഹ്)
മുഖവുര (An Introduction) എന്ന കവിതയില്‍ 'കാക്കകള്‍ക്ക് കരച്ചില്‍ പോലെയും സിംഹങ്ങള്‍ക്ക് ഗര്‍ജ്ജനം പോലെയുമാണ് എനിക്ക് കവിത' എന്നു പറയുന്നുണ്ട്. സ്വാഭാവിക ജീവിതാവിഷ്‌കാരത്തിന്റെ ഭാഗമാണ് തന്റെ കവിത എന്നര്‍ഥം.
അവർ പാടി :
" ഇസ്ലാം ഒരു ജലാശയമാണ്
അതിൽ ശാന്തിയുടെ പച്ചപ്പ്
ഞാൻ കണ്ടെത്തിക്കഴിഞ്ഞു
അതിൽ ഞാൻ നീന്തുന്നു
ഇതിൽ തന്നെ ജീവിത സാഫല്യം
കണ്ടെത്തുന്നു , ധന്യയായി "
(ജലാശയം)
മറ്റൊരു പ്രതിബന്ധവും അല്ലാഹു എന്ന പ്രലോഭനത്തിനു മുന്നില്‍ സുറയ്യക്ക് കാണാനായില്ല. അങ്ങനെയാണ് ജീവിതത്തെത്തന്നെ കവിതയാക്കി മാറ്റിയ ഈ വിശ്വാസാലിംഗനം നടന്നത്.
സമദാനിയെ കണ്ട് ചളിക്കെതിരെ വക്കീൽ നോട്ടീസ് അയക്കണം
ഫആആ ഷി ഷം. തന്നെ 🙆♀️
68 years... അവൻെറ. അമ്മ 68വയസിൽ. കാമംമൂത്ത്.ഒളിച്ചോടുമോ?
അവരുട.മകനും അവരും അനിയത്തി യോം കൊടുത്ത interview youtubil ഉണ്ട്.അതൊന്നും കുറിസുകൾക്കും സംഗികൾക്കും വേണ്ട....rss കാശു വാങ്ങിയ ജന്മഭൂമി ലീലയുടെ നുണക്കഥ.മതി
മക്കയിലേക്കും, മദീനയിലേക്കും പോവാൻ വളരെ എളുപ്പമാണ്...
പക്ഷേ ഇസ്ലാമിലേക്ക് പോവുവാൻ വളരെ പ്രയാസമാണ് ഞാൻ പറഞ്ഞതല്ല.. കമല സുരയ്യ പറഞ്ഞതാണ്.. സത്യമല്ലേ.....
Ethum sariyayirikam
*കമലാ സുരയ്യ - മാധവിക്കുട്ടി* കുറിച്ച *വരികളിലൂടെ* നമുക്കൊന്ന് കണ്ണോടിക്കാം.
ഇസ്‌ലാമിലെത്തുന്നതോടെ അല്ലാഹുവിനോടും പ്രവാചകനോടുമുള്ള(സ) ഭക്ത്യനുരാഗങ്ങളുടെ വസന്തമായി
മാറുകയാണ് മാധവിക്കുട്ടിയുടെ
വരികൾ.
അവർ പറയുന്നു :''പണ്ടൊക്കെ കൃഷ്ണനോടുള്ള പ്രേമപാരവശ്യത്താല്‍ ഞാന്‍ നിലക്കണ്ണാടിയില്‍ അവന്റെ മുഖം മാത്രം ദര്‍ശിക്കാനുള്ള കഴിവ് ഇടക്കിടെ നേടിയെടുത്തിരുന്നു. ഇന്ന് കണ്ണാടി നിറയുന്നത് പതിനാലാം രാവിന്റെ വെണ്‍മയാണ്. രാവിന് മുഖമില്ല, രാവിന് കണ്ണുകളില്ല, വായില്ല, ശരീരമില്ല, രാവിന് പലപ്പോഴും നിലാവുണ്ട്. ഉള്ളിലോ പുറത്തോ എന്ന് തീരുമാനിക്കാന്‍ കഴിയാത്ത വിധത്തില്‍ നിലാവിന്റെ സ്‌നാനം ഞാന്‍ അനുഭവിച്ചറിയുന്നു. ഈ തണുത്ത സ്പര്‍ശം ഞാന്‍ തൊലിപ്പുറത്ത് മാത്രമാണോ അനുഭവിക്കുന്നത്. അല്ല, അത് എന്റെ സത്തയില്‍ പ്രവേശിച്ചുകഴിഞ്ഞു. എല്ലാ പരിധികളും ഭേദിച്ച് ആ ചൈതന്യം എന്നില്‍ വളരുന്നു. ഞാനായി മാറിക്കൊണ്ടിരിക്കുന്നു''
(സസ്‌നേഹം പേജ് 30).
പലതരം സ്‌നേഹത്തെ അന്വേഷിച്ചതിനു ശേഷം, തന്റെ ബോധത്തില്‍ ആദ്യം മുതല്‍ക്കുതന്നെ നിലനിന്നിരുന്ന ദൈവിക പ്രേമത്തില്‍ സുറയ്യ എത്തിച്ചേര്‍ന്നു എന്നു മനസ്സിലാക്കാം. പല വഴികളിലൂടെ എത്തിച്ചേരുന്ന സാക്ഷാത്കാരത്തെപ്പറ്റി മഹത്തുക്കൾ ഉണര്‍ത്തുന്നുണ്ട്. ഇസ്‌ലാം സ്വീകരണത്തിനു ശേഷം എഴുതിയ സുറയ്യയുടെ കവിതകള്‍ പ്രമുഖ സൂഫി വനിത 'റാബിയ'യെ ഓര്‍മിപ്പിക്കുന്നത് അതിനാലാവണം. ജീവിതം തുറന്നു പാടുന്ന ഒരു ഗായികയെ സംബന്ധിച്ച് വിശ്വാസത്തിന്റെ പരിണാമകാലം പ്രധാനം തന്നെയാണ്. മുപ്പതു വര്‍ഷത്തിന്റെ അന്വേഷണവും ബാല്യം മുതലുള്ള നെടുവീര്‍പ്പുകളും സുറയ്യയെ എത്തിച്ചതെവിടേക്കാണെന്ന് യാ അല്ലാഹ് മറിച്ചുനോക്കുമ്പോള്‍ ബോധ്യപ്പെടുന്നുണ്ട്.
"യാ അല്ലാഹ്
നീയെന്നില്‍ കിടന്ന വിത്തായിരുന്നു
ഇടവപ്പാതികളില്‍ നീ ചീര്‍ത്തു.
മേടത്തില്‍ നീ വരണ്ടു
പക്ഷേ നീ യുഗാന്തത്തിലും അവശേഷിച്ചു.
നിനക്ക് അന്ത്യമില്ല.
യാത്രാമൊഴി നിനക്ക് വേണ്ട
എന്റെ ഹൃത്തടത്തില്‍ കലപ്പകള്‍ ചലിക്കുന്നു.
വളമായി രക്തം മാത്രം.
എങ്കിലും നീ വളര്‍ന്നു
നീ മരമായി ചില്ലകളായി, പൂക്കുലകളായി
നിന്റെ മധുരക്കനികള്‍ ഞാനിറുത്ത് ഭക്ഷിച്ചു.
ഇനിയെങ്ങനെ എന്നെ സ്പര്‍ശിക്കും മൃതി?"
(വിത്ത്- യാ അല്ലാഹ്)
പണ്ട് പണ്ടേ തന്നിലുണ്ടായിരുന്ന ആ വിത്ത് മഴയില്‍ ചീര്‍ക്കുകയും വേനലില്‍ വാടുകയും ചെയ്തു. പിന്നീടത് ചില്ലകളും പൂക്കളും കനികളുമുള്ള മരമായി. ഈമാനിന്റെ വൃക്ഷത്തിന് ഇതിനു സമാനമായ ഉപമകള്‍ ഖുര്‍ആനിലും നബി(സ)വചനങ്ങളിലുമാണ് നമുക്ക് കാണാനാവുക. ആ മധുരക്കനി ഭക്ഷിച്ചതിനാല്‍ തനിക്കിനി മരണമില്ലെന്നാണ് സുറയ്യ പറയുന്നത്. അല്ലാഹു തന്നെ പിന്തുടര്‍ന്നിരുന്നതായി സുറയ്യ മറ്റൊരു കവിതയിലും സ്മരിക്കുന്നുണ്ട്.
"യാ അല്ലാഹ്
പണ്ട് പണ്ട് കിനാവുകളില്‍
നീയെന്റെ വാതില്‍ക്കല്‍ ഉറക്കെ മുട്ടിയോ?
ബാല്യത്തിലും കൗമാരത്തിലും
ഞാന്‍ നിന്റെ പരിചിതയോ
മന്ത്രം ചൊല്ലി അമ്പലവീഥിയില്‍ നടക്കവെ
നീ എന്റെ നാക്കിനെ തളര്‍ത്തിയോ?
ബന്ധുമിത്രാദികള്‍ പിന്നില്‍ നിന്ന് വിളിച്ചപ്പോള്‍
നീയെന്റെ കാത് പൊത്തിയോ?
തുറമുഖം വിട്ട് മറ്റൊന്നിലേക്ക്
എന്റെ കപ്പല്‍ ധൃതിയില്‍ ചലിച്ചില്ലേ?"
(അന്ധയുടെ കാഴ്ച- യാ അല്ലാഹ്)
മുഖവുര (An Introduction) എന്ന കവിതയില്‍ 'കാക്കകള്‍ക്ക് കരച്ചില്‍ പോലെയും സിംഹങ്ങള്‍ക്ക് ഗര്‍ജ്ജനം പോലെയുമാണ് എനിക്ക് കവിത' എന്നു പറയുന്നുണ്ട്. സ്വാഭാവിക ജീവിതാവിഷ്‌കാരത്തിന്റെ ഭാഗമാണ് തന്റെ കവിത എന്നര്‍ഥം.
അവർ പാടി :
" ഇസ്ലാം ഒരു ജലാശയമാണ്
അതിൽ ശാന്തിയുടെ പച്ചപ്പ്
ഞാൻ കണ്ടെത്തിക്കഴിഞ്ഞു
അതിൽ ഞാൻ നീന്തുന്നു
ഇതിൽ തന്നെ ജീവിത സാഫല്യം
കണ്ടെത്തുന്നു , ധന്യയായി "
(ജലാശയം)
മറ്റൊരു പ്രതിബന്ധവും അല്ലാഹു എന്ന പ്രലോഭനത്തിനു മുന്നില്‍ സുറയ്യക്ക് കാണാനായില്ല. അങ്ങനെയാണ് ജീവിതത്തെത്തന്നെ കവിതയാക്കി മാറ്റിയ ഈ വിശ്വാസാലിംഗനം നടന്നത്.
*മാധവിക്കുട്ടിയില്‍* *നിന്നും കമല* *സുരയ്യയിലേക്കുള്ള മാറ്റം*
“The mother of Modern Indian English Poetry “ എന്ന വിശേഷണമാണ് ലോകം കമലാ സുരയ്യക്ക് ചാര്‍ത്തി നല്‍കിയത്. ഒരു കാലത്ത് എല്ലാ സീമകളും തകര്‍ത്തു കൊണ്ടാണ് അവര്‍ രചനകള്‍ നടത്തിയിരുന്നത്. എല്ലാ കണക്കുകളും തെറ്റിച്ചു കൊണ്ടാണ് അവര്‍ ഇസ്ലാം തിരഞ്ഞെടുത്തത്. പലര്‍ക്കും അതൊരു വലിയ അടിയായിരുന്നു. ഇസ്ലാം സ്ത്രീകളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നു എന്ന ചര്‍ച്ചയും ബഹളവും അന്നും സജീവമായിരുന്നു. മാധവിക്കുട്ടി ഒരു കേവല അമുസ്ലിം സ്ത്രീ ഇസ്ലാമിനെ മനസ്സിലാക്കി എന്നതായിരുന്നില്ല പകരം അന്താരാഷ്ട്ര തലത്തില്‍ തന്നെ അറിയപ്പെടുന്ന ഒരു പ്രമുഖ സവര്‍ണ ഹിന്ദു ഇസ്ലാമില്‍ വന്നു ചേര്‍ന്ന് എന്നതാണ്.
ഇന്നും ആ സംഭവം പല കോണുകളിലും ഞെട്ടലുണ്ടാക്കുന്നു. അത് കൊണ്ട് തന്നെ പുട്ടിലെ തേങ്ങ പോലെ ഇടക്കിടെ അവര്‍ പല കഥകളും കൊണ്ട് വരുന്നു. December 11, 1999 നാണ് കമലാദാസ് കമലാ സുരയ്യ എന്നായത്. അന്ന് അവര്‍ക്ക് വയസ്സ് 65. അവരുടെ തറവാടും മാതാപിതാക്കളും മാത്രമല്ല അവരുടെ മക്കളും സമൂഹത്തില്‍ അറിയപ്പെടുന്നവര്‍. അതിനെക്കാന്‍ കാര്യങ്ങളെ കുറിച്ച് കൃത്യമായ ബോധമുള്ളവര്‍. അവരുടെ ഇസ്ലാം ആശ്ലെഷണത്തിന് ശേഷം അവര്‍ പലര്‍ക്കും ഇന്റര്‍വ്യൂ നല്‍കിയിട്ടുണ്ട്. അതില്‍ പെട്ട ഒന്നാണ് 1999 ഡിസംബര്‍ 27നു The Outlook മാഗസിനില്‍ വേണു മേനോന് നല്‍കിയ അഭിമുഖം.
എന്ത് കൊണ്ട് ഈ വൈകിയ കാലത്ത് ഇസ്ലാം എന്ന ചോദ്യം മേനോനും ആവര്‍ത്തിക്കുന്നു. ഇന്നലെകളുടെ സ്വാതന്ത്രത്തിന്റെ ലോകത്തു നിന്നും ഇസ്ലാമിന്റെ കാര്‍ക്കശ്യത്തില്‍ അവര്‍ അഭയം തേടിയിരിക്കുന്നു എന്ന് പറഞ്ഞാണ് പ്രസ്തുത അഭിമുഖം ആരംഭിക്കുന്നത്. “കുറെ കാലം മുമ്പ് തന്നെ ഇസ്ലാമിലേക്ക് മാറുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നു. പക്ഷെ ഭര്‍ത്താവ് അതിനു സമ്മതമായിരുന്നില്ല. മറ്റൊരു മതം അന്വേഷിക്കുന്നത് അത്ര പക്വമായ കാര്യമല്ല എന്നാണു അദ്ദേഹം പറഞ്ഞത്.”
“ കൃഷ്ണന്‍ ഒരിക്കലും തന്റെ ദൈവമായിരുന്നില്ല. എന്റെ ഭര്‍ത്താവിന്റെ സ്ഥാനമായിരുന്നു കൃഷ്ണന്.” “വിവാഹത്തിന് പിന്നില്‍ മറ്റൊരു വിവാഹത്തിന്റെ ഉദ്ദേശമുണ്ടോ? “ എന്ന് ലേഖകന്‍ ചോദിക്കുന്നുണ്ട്. “ ഞാന്‍ അല്ലാഹുവില്‍ നിന്നും ഒരു അടയാളത്തിന് വേണ്ടി കാത്തിരിക്കയായിരുന്നു” എന്നാണ് അവര്‍ പ്രതികരിച്ചത്. ഇസ്ലാം സ്വീകരിക്കുന്നതിനു മുമ്പുള്ള രചകളെ കുറിച്ചും ഭാവി രചനകളെ കുറിച്ചും അവര്‍ നയം വ്യക്തമാക്കിയിരുന്നു. ഇസ്ലാം മനുഷ്യ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ അവര്‍ നന്നായി മനസ്സിലാക്കിയിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. ബഹു ഭാര്യത്വവും ത്വലാഖും ആ അഭിമുഖത്തില്‍ വായിക്കാം. അവിടെയെല്ലാം അവര്‍ നല്‍കുന്ന ഉത്തരം താന്‍ അറിഞ്ഞ ഇസ്ലാമിനെ മുന്നില്‍ വെച്ച് കൊണ്ടാണ്.
ഇസ്ലാം സ്വീകരിച്ച ശേഷവും പത്തു വര്‍ഷം അവര്‍ ഈ ലോകത്ത് ജീവിച്ചു. എന്തും ആര്‍ജവത്തോടെ വിളിച്ചു പറയാനുള്ള തന്റേടം നാം കമലാ സുരയ്യയില്‍ കണ്ടിരുന്നു. ഒരിക്കല്‍ പോലും ഇന്ന് പറഞ്ഞു പരത്തുന്ന അപരാധങ്ങളെ കുറിച്ച് അവരില്‍ നിന്നും നാം കേട്ടില്ല. അവരുടെ മരണം പെട്ടെന്ന് സംഭവിച്ചതല്ല . അവരുടെ മരണ ശേഷം “ മുസ്ലിംകള്‍” അല്ലാത്ത മക്കള്‍ തന്നെയാണ് അവരുടെ ഭൗതിക ജഡം മുസ്ലിംകള്‍ക്ക് വിട്ടു നല്‍കിയത്. ഇസ്ലാമാകുക എന്ന തന്റെ തീരുമാനത്തില്‍ “ തെറ്റ് തിരുത്താന്‍” ആവശ്യത്തില്‍ അധികം സമയം അവര്‍ക്ക് ലഭിച്ചിരുന്നു എന്ന് സാരം.
കമലാ ദാസ് കമലാ സുരയ്യ എന്നായത് ഇന്നും പലരുടെയും ഉറക്കം കെടുത്തുന്നു. ഒരാളെ പറഞ്ഞു പറ്റിച്ചു മതത്തിലേക്ക് കൊണ്ട് വരുന്നത് “മത പരമായി” തന്നെ തെറ്റാണ്. വിവാഹ വാഗ്ദാനം നല്‍കി കൊണ്ട് വരുന്നത് പീഡന കേസാണ്. അവരുടെ മക്കള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നാണു എന്റെ വിശ്വാസം. തങ്ങളുടെ മാതാവിനെ ആരോ പറഞ്ഞു പറ്റിച്ചു ഇസ്ലാമിലേക്ക് കൊണ്ട് വന്നു എന്ന പേരില്‍ ഇപ്പോഴും ഒരു കേസ് സാധ്യമാണ്.
എന്ത് കൊണ്ട് മതങ്ങളില്‍ ഇസ്ലാം മാത്രം കൂടുതല്‍ ആക്രമണം നേരിടേണ്ടി വരുന്നു എന്ന ചോദ്യം പ്രസക്തമാണ്. ഇസ്ലാമാകുക എന്നതു കൊണ്ട് വിവക്ഷ ഒരു പൂര്‍ണമായ മാറ്റമാണ്. ആ മാറ്റം പ്രവാചക കാലത്ത് ആളുകള്‍ ഭയപ്പെട്ടിരുന്നു. ഇപ്പോഴും അങ്ങിനെ തന്നെ. മാധവിക്കുട്ടിയില്‍ നിന്നും കമല സുരയ്യയിലേക്കുള്ള മാറ്റം അത് കൊണ്ട് തന്നെ പലര്‍ക്കും ഇപ്പോഴും ദഹിച്ചിട്ടില്ല.
അവർക്ക് കഴിയില്ല.
മലയാളിക്ക് സുരയ്യയെ അറിയുന്ന പോലെ സമദാനിയെയും അറിയാം.
ഒന്ന് പോടാ,
എത്ര എണ്ണം അഫ്ഗാൻ ജയലിൽ കിടക്കുന്നു. കേരള ഹൈക്കോടതി ഒരു Love Jihad വിവാഹം അസാധുവാക്കി, പതിനായിരം കാക്കാൻമാർ ഹൈക്കേടതിലേക്ക് ചീറി അടുത്തത് മറന്നോ?
ഒരാളെ മതത്തിൽ ചേർത്താൽ എന്തൊക്കെ bonus ആണ് നമുക്ക്. അതു കൊണ്ടല്ലേ തിരൂരിൽ ഭർത്താവിനെ പിരിച്ച് സ്ത്രീയേയും കുട്ടിയേയും സത്യസരണിയിൽ കൊണ്ടുവന്നത്.
മലം നാടൻ സാജൻ സക്കറിയ
ആർ എസ് എസ് പിൻപ് ആണ് 🤨🙏
മലനാടിന്റെ paattey
സംസ്കാരം ഇല്ലാത്ത പോസ്റ്റ ഇസ്ലാം അനുവാദം നല്കിയ കാര്യം അല്ല
സംസ്കാരം ഇല്ലാത്ത പോസ്റ്റ ഇസ്ലാം അനുവാദം നല്കിയ കാര്യം അല്ല
@@pareedp.m.4669 മനസ്സിലായില്ല തെളിച്ചു പറയൂ
100% ,idakku aatin tol aniyum chenaya
മലനാടനെ പറ്റി പറയാതിരിക്കുന്നതാണ് നല്ലത്, പറയുന്ന നാവ് തന്നെ വൃത്തികേടാവും, എസ് എം എ ബാധിച്ച കുട്ടികൾക്കു വേണ്ടി ലോകാടിസ്ഥാനത്തിലുള്ള മലയാളികൾ ജാതി മത ഭേദം മറന്ന് സഹായിക്കാൻ മുന്നോട്ട വന്നപ്പോൾ അവിടെപ്പോലും മതവെറിയും കള്ളപ്പണ്ണ ആരോപണവുമായി വന്ന് മറ്റുള്ള കുട്ടികൾക്കുള്ള ഫണ്ട് മുടക്കുകയാണ് ചെയ്തത്, വല്ലാത്തൊരു ജൻമം തന്നെ, ഒരു മാരക രോഗം ബാധിച്ച ഇത് പോലെയുള്ള കുട്ടികൾ സ്വന്തം കുടുംബത്തിൽ പിറന്നാൽ അറിയാം നാം ആരുടെയൊക്കെ മുമ്പിൽ കൈ നീട്ടേണ്ടി വരുമെന്ന കാര്യം
മറുനാടനെ കുറിച്ച് പറയാൻ നിഷ്പക്ഷം നിലപാടിനും എന്തോ ഭയമുള്ളത് പോലെ
എല്ലായിടത്തും നിലപാട് പറയുന്ന ഇയാൾക്ക് എന്തോ
അവൻ കുരിശു തീവ്രവാദിയാണ്
കമല സുരയ്യ മരണപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞു.ഇപ്പോഴും അവരുടെ ശവം മാന്തി തിന്നുന്നതിൽ ആവേശം കാണിക്കുന്നത് സംഘികളും അതിന് വളം നൽകുന്നത് കൂതറ മാധ്യമ പ്രവർത്തകൻ ഷാജൻ എന്ന ചെറ്റയാണ്
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവസാനവും ഉള്ളത് പറഞ്ഞില്ലേ അശ് ഹധു allailaha illallah va ash jadu anna muhammadu rasoolullah
👍
👌👌👌
Correct
@ശിവജി ithokke evidunn kittunna ariva.. Kashtam
അമ്മയെ സ്നേഹിക്കുന്ന മകൻ അമ്മയുടെ വഴിയേ നീങ്ങിയേക്കാം ! നാലപ്പാടിന് വിജയാശംസകൾ !
നന്മകൾ വിളിച്ചു പറയാൻ ഒരു പാട് കാലം ഇനിയും അള്ളാഹു ആയുസ്സ് തരട്ടെ 🤲ആമീൻ
🌹🌹🌹സത്യം മറനീക്കി പുറത്തു കൊണ്ടുവരുവാൻ തെളിവുസഹിതം ഉള്ള വാക്കുകൾ സാർ അഭിനന്ദനങ്ങൾ🌹🌹🌹
ഇസ്ലാമിക വിമർശകർക്കു സഹിക്കാവുന്നതിനപ്പുറമാണ് മാധവികുട്ടിയുടെ ഇസ്ലാം ആശ്ലേഷണം. ഇത് നമ്മുടെ കണ്മുമ്പിൽനടന്നസംഭവം ഇത് നമ്മുടെ തലമുറ കഴിയുംതോറും ഇതുകൂടുതൽ വക്രീകരിച്ചുകൊണ്ടിരിക്കും
ആരെങ്കിലും ഇസ്ലാമിലേക്ക് വന്നാൽ മുസ്ലിം ആയാൽ എല്ലാവർക്കും ഹാലിളകും.മറിച്ചാണെങ്കിലോ ആർക്കും ഒരു പരാതിയുമില്ല. പ്രത്യകിച്ചു മുസ്ലിമിനും ഇല്ല..കലാസാഹിത്യ സാംസ്‌ക്കരിക പരിപാടികളാൽ നിന്നു തിരിയാൻ സമയമില്ലാതിരുന്ന മാധവികുട്ടി കമല സുരയ്യ ആയപ്പോൾ കലാ സംസ്ക്കാരിക രംഗത്തുള്ളവർ പോലും വിളിക്കാതായി
മാസം രണ്ടോ മൂന്നോ എണ്ണം മാത്രമായി ചുരുങ്ങി..
ആരും തിരിഞ്ഞു നോക്കാതായി...
പങ്കെടുക്കുന്ന ചടങ്ങുകൾ അതു മിക്കവാറും മുസ്ലിമുകൾ നടത്തുന്നതായിരിക്കും സംസ്ക്കാരിക കേരളമേ.... നമോ വാകം... ‼️
Big salute sir
തൽപര കക്ഷികളുടെ
ലീലാ വിലാസങൾ ബോദ്ധ്യപ്പെടുത്തിയതിന്
സർ
തിരളുടെ ഈ സംസാരം വർഗ്ഗീയ തിമിരം ബാധിച്ചവരുടെ അണ്ണാക്കിലേക്ക് തന്നെ കൃത്യമായി കൊണ്ടിരിക്കുന്നു.
ഇതിൻ്റെ പൊരുളറിയിച്ചു തന്ന താങ്കൾക്ക്.
BIG SALUTE 👋
👍🏻👍🏻
ചോരയുള്ള അകിട്ടാണല്ലോ എപ്പോഴും കൊതുകുകൾ തേടുക ,ഇത് തുടർന്നു കൊണ്ടിരിക്കുക തന്നെ ചെയ്യും സത്യമാർഗത്തിലേക്ക് മനുഷ്യർ ഒഴുകിക്കൊണ്ടും ഇരിക്കും ,
An intellectual giant a thinker, writer of par excellence a towering personality can stoop so low as to find a mating partner in samadami who is the age of her younger son?.
Weaving imaginary stories on her life is a cruel joke of Sangh pariwar
In spite of her denial while alive they find pleasure in circulating this kind of juicy stories which has a vast number of takers.
അല്ലാഹു താങ്കൾക്ക് ബറകത്ത് നൽകട്ടേ
അല്ലാഹു അവരോടൊപ്പം സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടേ
Aameen
പ്രിയ സ്നേഹിതരെ എല്ലാം കാണുന്ന സർവേശ്വരൻ ആ പാവം അമ്മയെ അപമാനിക്കപെടുന്നത്തിനുവേണ്ടി മുൻകൈ എടുത്തുവോ, സമൂഹത്തിനു ആരായിരുന്നാലും തതുല്യമായ സംഭാവന കിട്ടും എന്നുള്ളതിൽ നിസ്സംശയം. രേഖകൾ നിരത്തി ആരോപണങ്ങൾക്ക് മറുപടി നൽകിയ dr അനിലിന് എല്ലാവിധ ഭാവുകളും നേരുന്നു.
അതി മനോഹരമായിരിക്കുന്നു 🌹🌹നന്ദി 🙏🙏
താങ്കളെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
🙏🙏🙏സത്യം സത്യസന്തമായി തെളിവ് സഹിതം പറഞ്ഞു തന്നതിന് നന്ദി sir,,,
അറിവില്ലായ്മകൊണ്ട്
തെറ്റിദ്ധരിച്ചിരുന്നു
കുറേ
തെറ്റിദ്ധാരണകൾ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മാറി കിട്ടി
ഏതായാലും
ഈ വിഷയത്തെക്കുറിച്ച്
ഒരു ചെറിയ വീഡിയോ
എൻറെ ചെറിയ ചാനൽ ആയ ഈ ചാനൽ എന്തുവന്നാലും
ചെയ്യണം എന്ന് മനസ്സിൽ ഒരു കൊതിയുണ്ട്
🙏
സമൂഹത്തിൽ വെറുപ്പും വിദ്വേഷവും തെറ്റിദ്ധാരണയും പ്രചരിപ്പിക്കുന്ന ദുഷ്ടശക്തികളെ തുറന്ന് കാണിക്കുന്ന വീഡിയോ ഏറെ ഉപകാരപ്പെടും. അഭിനന്ദനങ്ങൾ
താങ്കൾ സത്യം പറഞ്ഞതിൽ വളരെ സന്തോഷം...
ഇരുപത്തേഴിൽ കൂടുതൽ വർഷങ്ങൾ ഒരു മത സിദ്ധാന്തത്തെ മനസ്സിൽ താലോലിച്ചു സത്യാന്വേഷണം നടത്തി ആ മതം സ്വീകരിച്ചപ്പോൾ അതുൾക്കൊള്ളാൻ പറ്റാത്ത ഒരു വിഭാഗം ആ മഹതിയെ കുറിച് മെനഞ്ഞുണ്ടാക്കിയ കഥകൾ ഉൾകൊള്ളാൻ ആരും തയ്യാറായില്ല. പകരം ആ കെട്ടുകഥകളിൽ ഒളിഞ്ഞു കിടക്കുന്ന ലൈംഗികത ആസ്വദിച്ചു നുണയാൻ കുറച്ചുപേർ ഇറങ്ങി തിരിച്ചു . ഒന്നും സംഭവിച്ചില്ല സംഭവിക്കുകയുമില്ല . ആ മഹതിക്ക് ഹിദായത്ത് കിട്ടി . അതുപോലെ തന്നെ സമദാനി സാഹിബിനു ഒന്നും നഷ്ടപ്പെട്ടിട്ടില്ല . അദ്ദേഹം അഭിമാനത്തോടെ തലയുയർത്തി ഇന്നും ജീവിക്കുന്നു.
അനിൽ സാറിന്ന് ഒരായിരം നന്ദി ഒരു സത്യം വിളിച്ചു പറഞ്ഞതിന്.
" പ്രണയ കവിതകളെഴുതുന്നത് ഒരു തരം മോശപ്പെട്ട കാര്യമായാണ് ബുദ്ധിജീവികൾ കരുതുന്നത്.
ഹൃദയത്തിൽ പരിശുദ്ധി സൂക്ഷിക്കുനവർക്കേ പ്രണയ കവിതകൾ എഴുതാനാവൂ എന്നതവർക്കറിയില്ല. മനസ്സ് സ്നേഹത്താൽ നിറഞ്ഞു കഴിയുമ്പോഴാണ്, നമ്മൾ അനുരാഗ കവിതകളെഴുതുക. പ്രണയത്തെക്കുറിച്ച് പാടുന്ന നമ്മുടെയൊന്നും മനസ്സുകളിൽ
കാലുഷ്യമുണ്ടാവില്ല
വെറുപ്പുണ്ടാവില്ല "
കമല സുരയ്യ
FIroz khan അടൂർ, അനിൽ സാറെ, തങ്ങളുടെ സംസാരവും, പ്രവർത്തിയും, ദുനായവിലും അഖിറത്തിലും, ഗുണം ചെയ്യുമാർ ആകട്ടെ, ഇന്ഷാ അല്ലാഹ് ....എത്ര നല്ല നിരീക്ഷണം...തങ്കൾക് പ്രപഞ്ചത്തിന്റെ നാഥൻ നിർഭയത്വവും, അനുഗ്രഹങ്ങളും നൽകട്ടെ, അമീൻ.....
ഈ മതത്തിലേക്ക് ഗോതമ്പ് നൽകിയും ഡോളർ കൊടുത്തും ആരേയും ആരും നിർബ്ബന്ധം ചെലുത്തി കൊണ്ടുവരാനുള്ള ബാദ്ധ്യത ഇല്ല, അള്ളാഹു അരേയും അത്തരം നിർബ്ബന്ധം ചെലുത്തി കൊണ്ടുവരാൻ ചുമതലപ്പെടുത്തിയിട്ടുമില്ല, ഇസ്ലാം മുന്നോട്ട് വെക്കുന്ന ദർശനമെന്തെന്ന് മനുഷ്യരോട് പറയാനുള്ള ബാദ്ധ്യതയേ പ്രവാചകൻമാരെപ്പോലും ചുമതലപ്പെടുത്തിയിട്ടുള്ളൂ,
അള്ളാഹു പറയുന്നു :
"റസൂലിൻ്റെ മേൽ പ്രബോധനമല്ലാതെ ബാധ്യത ഇല്ല .അള്ളാഹുവാകട്ടെ, നിങ്ങൾ വെളിവാക്കുന്നതും, നിങ്ങൾ മൂടിവെക്കുന്നതും അറിയുന്നു താനും.
വിശുദ്ധ ഖുർആൻ അധ്യായം 5 ൽ 102 (മാഇദ )
അദ്ധ്യായം 6 ൽ സൂക്തം 107 ൽ പ റയുന്നു
നിന്നെ അവരുടെ മേൽ ഒരു കാവൽക്കാരനാക്കിയിട്ടില്ലതാനും. നീ അവരുടെ മേൽ ബാദ്ധ്യത ഏറ്റെടുത്തവനോ ഏൽപ്പിക്കപ്പെട്ടവനോ അല്ല താനും
എന്നിട്ടും മുസ്ലിംങ്ങൾ ലൗ ജിഹാദ് നടത്തുന്നവരാണെന്നും മതത്തിലേക്ക് ആളുകളെ തെളിച്ചു കൊണ്ടുവരുന്നവരാണെന്നു മുള്ള വ്യാജ പ്രചാരണം ശത്രുക്കൾ ഏറ്റെടുത്തു പ്രചരിപ്പിക്കുന്നു എന്നതാണ് കഷ്ടം
മാത്രമല്ല അതേ അദ്ധ്യായത്തിൽ തന്നെ പറയുന്നു.
അല്ലാഹു വിന് പുറമെ അവർ വിളിച്ചു പ്രാർത്ഥിക്കുന്ന അവരുടെ ആരാധനമൂർത്തികളെ നിങ്ങൾ ശകാരിക്കരുത് .
കാരണം അപ്പോൾ വിവരമില്ലാതെ അവർ അല്ലാഹു വിനെ അതിരുവിട്ടു ശകാരിച്ചേക്കും.
(അദ്ധ്യായം 6 സുക്തം 108 അൻആം)
അദ്ധ്യായം 11 ൽ സൂക്തം 121 ( ഹുദ്) ൽ ഇങ്ങനെ കാണാം .
വിശ്വസിക്കാത്തവരോട് നീ പറയുകയും ചെയ്യുക ; ' നിങ്ങൾ നിങ്ങളുടെ സ്ഥാനം (വീക്ഷണം) അനുസ്സരിച്ച് പ്രവർത്തിച്ച് കൊള്ളുവിൻ; ഞങ്ങൾ ഞങ്ങളുടെ സ്ഥാനമനുസ്സരിച്ച് പ്രവർത്തിക്കുന്നവരാകുന്നു
അദ്ധ്യായം 109 ൽ വിശുദ്ധ ഖുർആൻ്റെ മറ്റൊരു മഹനീയമായതും തികച്ചും മനുഷ്യ ഹൃദയങ്ങൾക്കനുസൃതവും മതകലഹങ്ങൾക്കു് അതീതവുമായ മറ്റൊരു കാഴ്ചപ്പാട് കൂടി നമുക്ക് കാണാം .
നബിയേ പറയുക: അവിശ്വാസികളെ, നിങ്ങൾ ആരാധിച്ചു വരുന്നതിനെ ഞാൻ ആരാധിക്കുന്നില്ല ,
ഞാൻ ആരാധിച്ചു വരുന്നതിനെ നിങ്ങൾ ആരാധിക്കാൻ പോകുന്നില്ല
നിങ്ങൾ ആരാധിച്ചു വന്നതിനെ ഞാൻ ആരാധിക്കാൻ പോകുന്നവനുമല്ല
ഞാൻ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാൻ പോകുന്നവരല്ല
നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എൻ്റെ മതവും "
(അദ്ധ്യായം 109 സൂക്തം 1 - 6 വിശുദ്ധ ഖുർആൻ)
വിശുദ്ധ ഖുർആൻ മുന്നോട്ട് വെക്കുന്ന തികച്ചും ജനാധിപത്യ പരമായതും സുതാര്യമായ തുമായ വീക്ഷണം മറ്റൊരു ദൈവീക ഗ്രന്ഥവും മുന്നോട്ട് വെക്കുന്നില്ല എന്നതല്ലേ യാഥാത്ഥ്യം.
പ്രവാചകൻമാരെ വിമർശിക്കുകയും അവരെ കളവാക്കുകയും ചെയ്ത സമൂദായങ്ങൾ എല്ലാ പ്രവാചകൻമാർക്കും നേരിടേണ്ടി വന്നിട്ടുണ്ട്.
വിശുദ്ധ ഖുർആനിൽ അള്ളാഹു പറയുന്നു.
നിങ്ങൾ കളവാക്കുകയാണെങ്കിൽ നിങ്ങളുടെ മുമ്പ് പല സമുദായങ്ങളും കളവാക്കുകയുണ്ടായിട്ടുണ്ടു് .
റസൂലിൻ്റെ (ദൈവദൂതൻ്റെ മേൽ വ്യക്തമായ പ്രബോധനമല്ലാതെ (കടമ) ഇല്ല.
(അദ്ധ്യായം 29 അൽ കബൂത്ത് സൂക്തം 18 ,വി .ഖു )
പ്രവാചകൻമാരുടെ ബാദ്ധ്യത ദൈവസന്ദേശങ്ങൾ പ്രബോധനം ചെയ്യുകയും പ്രബോധിത സമുദായത്തിന് സത്യമാർഗ്ഗം വിളംബരം ചെയ്യുകയും മാത്രമാണ്.
അവർ വിശ്വസിക്കുകയോ അവിശ്വസിക്കുയോ ചെയ്യട്ടെ. നിങ്ങൾക്ക് പ്രബോധനമല്ലാതെ ജനങ്ങളെ നിർബ്ബന്ധിച്ച് ദൈവിക മതത്തിലേക്ക് കൊണ്ടുവരാനുള്ള ബാദ്ധ്യതയോടെ കടമയോനിന്നിലേൽപിക്കപ്പെട്ടിട്ടില്ലെന്നു് വേദഗ്രന്ഥം വ്യക്തമാക്കുന്നു.
ഹേ, നബിയേ: നിശ്ചയമായും നാം നിന്നെ സാക്ഷിയും സന്തോഷ വാർത്ത അറിയിക്കുന്നവനും, താക്കീതുകാരനും ആയിക്കൊണ്ട് അയച്ചിരിക്കയാണ്.
(അദ്ധ്യായം 33 സൂക്തം 45 ,അഹ്സാബ്)
ദൈവത്തിൽ നിന്നുള്ള സന്ദേശങ്ങൾ അവർക്കെത്തിച്ചു കൊടുക്കാൻ ഓരോ കാലത്തും വിവിധ പ്രദേശങ്ങളിലായി പ്രവാചകൻമാരെ ജനങ്ങളിൽ നിന്നു തന്നെ തെരഞ്ഞെടുത്താണ് നിയോഗിക്കപ്പെട്ടത്. ജനങ്ങളുടെ ഭാഷയിലാണ് അവർ പ്രബോധനം നിർവ്വഹിച്ചത്. അവരാരും ദൈവപുത്രപദവിയിലുള്ളവരോ ജനങ്ങൾക്ക് അദൃശ്യ രോ അപ്രാപ്യ രോ ആയിരുന്നില്ല.
"സത്യവിശ്വാസികൾക്ക് അല്ലാഹു വിങ്കൽ നിന്ന് വലുതായ ഔദാര്യം അഥവാ അനുഗ്രഹം ഉണ്ടെന്ന് നീ അവർക്ക് സന്തോഷ വാർത്ത അറിയിക്കുക "
(അദ്ധ്യയം 33 സൂക്തം 47, അഹ്സാബ്)
💐
" ഈശ്വരൻ എനിക്കൊരു മിത്രത്തെപ്പോലെയാണ്.
രക്ഷിക്കുവാനും ശിക്ഷ വിധിക്കാനുമുള്ള ഒരു സംരക്ഷകനായി എനിക്കദ്ദേഹത്തെ കാണാനാവില്ല. എന്നെ മനസ്സിലാക്കി എന്നെ സ്നേഹിക്കുന്ന ഒരു ദൈവം, അദൃശ്യനായി എന്നോടൊത്തു കഴിയുന്നു എന്റെ പിന്നിൽ ഞാനദ്ദേഹത്തിന്റെ നിശ്വാസം കേൾക്കാറുണ്ട്. ഈശ്വരന്റെ ചിരി, കൂടെ കൂടെ , എന്റെ കാതിൽ
മുഴങ്ങാറുണ്ട് "
മാധവിക്കുട്ടി
ശക്തമായ തെളിവോടുകൂടി വ്യക്തമായ ഭാഷയിൽ കാര്യങ്ങൾ അവതരിപ്പിച്ചസാറിന് അഭിനന്ദനങ്ങൾ അല്ലാഹു ആ മഹതിക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
സാർ മറുപടി പ്രതീചിക്കുകയായിരുന്ന വളരെ നന്നായി 🙏
അനിൽ സാർ. ഒരു കള്ളം നൂറു പ്രാവശ്യം പൊതുജന സമക്ഷം വിളിച്ചു പറയുബോൾ ആരായാലും ഒന്ന് സംശയിച്ച് പോകും അങ്ങിനെയുള്ള ആളുകൾക്ക് കൊടുത്ത തക്ക മറുപടിയാണ് നിഷ്പക്ഷ നിലപാടിൽ തെളിവു സഹിതമുള്ള അങ്ങയുടെ ഈ വിവരണം
ഇസ്ലാം സ്വീകരണം ഒരു എടുത്തുചാട്ടം അല്ലെന്നും വർഷങ്ങളുടെ ആലോചനക്ക് ശേഷം ഉള്ള തീരുമാനം ആണ് എന്നും ഇസ്ലാം സ്വീകരണവും വിവാഹവും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്ന് അന്നത്തെ പത്രത്താളുകളിൽ നിരവധി തെളിവുകൾ സഹിതം വന്നത് നമ്മളെല്ലാവരും കണ്ടതാണല്ലോ.. ചില പ്രത്യേക സന്ദർഭങ്ങളിൽ ഇത് ഉയർത്തിക്കൊണ്ടുവരുന്ന അതിന്റെ ഉദ്ദേശം വളരെ വ്യക്തമാണ്
രണ്ടാണ് inspiration മദ്യവും മദിരാക്ഷിയും.
വർഷങ്ങടെ പഠനം കോപ്പാണ്:
കേരളത്തിൽ ചാരായം നിർത്തിയത് പോലെ മദ്യപുഴ നിർത്തണം. കേരളത്തിൽ വേശ്യാവൃത്തി നിയവിരുദം ആയത് പോലെ അള്ളാഹു എല്ലാ മാമാ പണിയിൽ നിന്നും പിൻമാറണം.
നമുക്ക് സ്വർഗ്ഗത്തെ പറ്റി കേൾക്കാം.
MM Akbar ൻ്റെ സ്വർഗ്ഗം
സ്വർഗ്ഗത്തിലെ സംഭവങ്ങൾ Akbar
ruclips.net/video/Tz4zkNyca3c/видео.html
മാമാ God - whitewashing ഉസ്താദ്
ruclips.net/video/1t4HHpJAdbY/видео.html
മാമാ God റഫീക്ക് സലഫി
ruclips.net/video/rIdccJRp9-M/видео.html
ഉസ്താദ് സ്വർഗ്ഗം best Comedy full
ruclips.net/video/7C2HZmySEVk/видео.html
ജാമിത സ്വർഗ്ഗം troll
ruclips.net/video/j1tiy3UvRCA/видео.html
സ്വർഗ്ഗം new troll
ruclips.net/video/ulmwJrOs1aM/видео.html
Kamala❤umma❤very good🇮🇳🇮🇳❤❤❤
താങ്കളിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ചിരുന്നു, മറുനാടനെ കേൾക്കാനിടയായപ്പോൾ... സമദാനിയുടെ നഖത്തിനടിയിലെ കറുത്ത അഴുക്ക് കണ്ടുപോലും 😣ബാക്കി എല്ലാം വിശ്വസിച്ചാലും... ഒരു നേരം നമസ്കരിക്കുന്ന ഒരുവനു പോലും ഉണ്ടാവില്ല നഖവും അഴുക്കും .... ബാക്കി പറയണ്ടല്ലോ!!!!
kalla pracharanam inganeyum pidikkaam... Nakhathinadil Chalii....ha ha ha...samadaani njaru nadaanum thengu thurakkanum poi. Kallu kudichu vannathalle.. Ha Ha
അവർ മതം മാറുമ്പോൾ അവരുടെ പ്രായം 69 .. ആ പ്രായത്തിൽ ഉള്ള ഒരു സ്ത്രീയെ ആ സമയത്ത് 40 തികയാത്ത സമദാനി പീഡിപ്പിച്ച് മതം മാറ്റി എന്ന് പറയുന്നത് എത്രമേൽ ബാലിശമാണ് .. എന്തൊരു ക്രൂരതയാണ് ഇത്തരം വർത്താനങ്ങൾ .. അവർക്കോ അവരുടേ പ്രശസ്തനായ മകനോ ഇല്ലാത്ത അഭിപ്രായം തള്ളി മറിക്കുന്ന വർഗ്ഗീയ പ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം
ഇത്രയേറെ വിവാദമായിട്ടും എന്തുകൊണ്ടു നിയമനടപടി സ്വീകരിക്കുന്നില്ല ? ഇതു തന്നെയല്ലെ ദുരൂഹത !
എന്തെ പിന്നെ സ്വീകരിക്കാത്തത്
അഭിനന്ദനങ്ങൾ Dr. അനിൽ മുഹമ്മദ് സാർ കാര്യങ്ങൾ വ്യക്തമായി പൊതു സമൂഹത്തിൽ അവതരിപ്പിച്ചതിന്.
വിശ്വവിഖ്യാതയായ സാഹിത്യകാരി മാധവികുട്ടി കമലസുരയ്യയിലേക്കുള്ള യാത്ര, വർഷങ്ങളോളം ചിന്തിച്ചിട്ടെടുത്ത തീരുമാനമെന്ന് അവരും, കൂടപ്പിറപ്പായ മക്കളും കുടുംബവും ആവർത്തിച്ചിട്ട് വ്യക്‌തമാക്കിയിട്ടും പിന്നെയും ബദ്ധവൈരികൾ വിവാദം കൊണ്ടുമേഞ്ഞുനടക്കുന്നതിന്റെ ചേതോവികാരം ആർക്കും പ്രത്യേകിച്ച്,മലയാളികൾക്ക് എളുപ്പത്തിൽ മനസ്സിലാകും...
ചില നിഗൂഢ ലക്ഷ്യങ്ങൾ വെച്ചുകൊണ്ടുള്ള എഴുത്തുകൾ,
അസത്യ ചുവയുള്ള വാർത്തകൾ,
ആവർത്തിച്ചു പറഞ്ഞു നുണയെ സത്യമാക്കാനുള്ള ചിലരുടെ തന്ത്രങ്ങൾ,
ഇവയ്ക്കൊക്കെ അൽപ്പായസ്സേ ഉള്ളൂ...
ഹേ മലിന മനുഷ്യരെ..
മരിച്ചു മൺ മറഞ്ഞു പോയവരെ സുഖമായുറങ്ങാൻ അനുവദിച്ചുകൂടെ...
ജീവിച്ചിരിക്കുന്ന നന്മയുള്ള,
കളങ്കമില്ലാത്ത മനുഷ്യരെ വെറുതെ അവരുടെ വഴിക്കുവിട്ടുകൂടെ.
ഇത്തരം വിവാദം കൊണ്ടൊന്നും ആരെയും ഇകഴ്ത്താമെന്ന് വിചാരിക്കണ്ട.
അതിനാരെയും വിട്ടു തരും ഇല്ല. കെട്ട കഥകളെ നഖശികാന്തം എതിർക്കാനുള്ള വാക്കും, വീറുമുള്ളവരുണ്ടിവിടെ...
ദുഷ്ടത നിറഞ്ഞ കള്ള ആരോപണങ്ങൾ ഉന്നയിച്ചവർക്കു് ചുട്ട മറുപടി...
ബുദ്ധിയുള്ള കമല സുരയ്യ 6 പ്രാവശ്യം ഖുർആൻ മലയാളം തർജ്ജമ വായിച്ചു
സത്യം മനസ്സിലാക്കിയത് കൊണ്ടാണ് ഇസ്ലാം എന്ന സത്യ മതത്തിലേക്ക് കടന്നു വന്നത്
അള്ളാഹു ജന്നത്തുൽ ഫിർദൗസ് നൽകി സുരയ്യയെ അനുഗ്രഹിക്കട്ടെ ആമീൻ
സമാധാനി സ്ത്രീകളെ പ്രേമിക്കാൻ
നടക്കുന്ന വ്യക്തി അല്ല
Adhaeham വിശ്വാസത്തിൽ അടിയുറച്ചു സൽകർമങ്ങൾ ചെയ്യുന്ന good personality ആണ്
Adhaeham ത്തിന്റെ മുഖത്ത് വിശ്വാസത്തിന്റെ പ്രകാശം കാണാൻ കഴിയും
നുണപ്രചരണം സമാധാനി യെ ബാധിക്കില്ല
നന്നായി. ഇത്രയും കൃത്യമായി ഈ വിഷയം ആരും കൈകാര്യം ചെയ്തിട്ടില്ല
നബിയേ, യുക്തി ദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിൻ്റെ രക്ഷിതാവിൻ്റെ മാർഗ്ഗത്തിലേക്ക് നീ ക്ഷണിച്ചു കൊള്ളുക.
ഏറ്റവും നല്ല രീതിയിൽ അവരുമായി സംവാദം നടത്തുകയും ചെയ്യുക.
തീർച്ചയായും നിൻ്റെ രക്ഷിതാവ് തൻ്റെ മാർഗ്ഗം വിട്ട് പിഴച്ചു പോകുന്നവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ . സൻമാർഗ്ഗം പ്രാപിച്ചവരെ പറ്റിയും അവൻ നല്ലവണ്ണം അറിയുന്നവനത്രെ.
('അദ്ധ്യായം 16 നഹ്ൽ സൂക്തം 125 വി.ഖു )
യുക്തിവാദികളും അവിശ്വാസികളും മതവിരുദ്ധരും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രവാചകനോ അദ്ദേഹത്തിൻ്റെ അനുയായികളോ വാൾ ഉപയോഗിച്ചല്ല മതം പ്രചരിപ്പിച്ചത്.
അള്ളാഹുവോ വിശുദ്ധ വേദഗ്രന്ഥമോ പ്രവാചകനോട് അത്തരം ഒരു നിർബ്ബന്ധിത മതം നടത്തി ആളുടെ എണ്ണം തികക്കാൻ നിർദ്ദേശിച്ചിട്ടില്ല. പിൽക്കാല മുസ്ലിംങ്ങൾക്കോ വർത്തമാനകാലത്തോ അത്തരം ഏർപ്പാടുകളോ ഈ മതത്തിൽ അന്യമാണെന്നു് മാത്രമല്ല ദൈവീക വെളിപാടി നോ പ്രവാചക സുന്നത്തിനോ തീർത്തും എതിരുമാണ് . അത്തരം ഒരു മതത്തിൻ്റെ അനുയായികൾക്ക് മേലാണ് ലൗ' ജിഹാദ് ആരോപണവും നിർബ്ബന്ധ മതം മാറ്റ ചാപ്പക്കുത്തലുകളും മതവിരുദ്ധരും ക്രിസ്ത്യൻ മിഷനറികളും സംഘികളും ആരോപിക്കുന്നതെന്ന് പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്
പിന്നെ അള്ളാഹു മനുഷ്യരെ മുഴുവൻ ഒറ്റ മതത്തിൽ കൊണ്ടുവരാനും എല്ലാവരേയും ഇസ്ലാമാക്കാനുമൊന്നും തയ്യാറായിട്ടില്ല, ദൈവത്തിന് അതിന് കഴിയാത്തത് കൊണ്ടാവില്ലല്ലോ?
ദൈവം ഈ ഭൂമിയിൽ മനുഷ്യന് താൽക്കാലികമായ വാസം മാത്രമേ അനുവദിച്ചിട്ടുള്ളൂ. പരലോകത്തേക്കുള്ള യാത്രയിൽ ദൈവം മുന്നോട്ട് വെച്ച ഭരണഘടനയെന്ന വേദഗ്രന്ഥം അനുസരിച്ച് സന്മാർഗ്ഗ ജീവിതം കെട്ടിപ്പടുക്കുന്നവന് ആരോ അവനു് സ്വർഗ്ഗമുണ്ടെന്നും അവിടെ സ്ഥിരവാസ മുണ്ടെന്നുമാണ് പഠിപ്പിക്കപ്പെട്ടത്, അപ്പോൾ ഈ പരീക്ഷണാ ലാ യ ത്തിൽ എല്ലാ വിധ ജാതി മതങ്ങളും വേണം, വിശ്വാസികള്യം അവിശ്വാസികളും വേണം.
നന്മയം തിൻമയും വേണം, അവിടെ തിരഞ്ഞെടുപ്പിനുള്ള സാദ്ധ്യത വേണം, ആ തിരഞ്ഞെടുപ്പിൽ ഏതൊരുവൻ വിജയം പ്രാപിക്കുന്നുവോ അവനാണ് സുഖ സമ്പൂർണ്ണമായം സ്വർഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ടത്,
ഒരു നിർബ്ബന്ധവുമില്ല,
അള്ളാഹു വളരെ വ്യക്തമായി വിവരിക്കുന്നു,
"അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ മനുഷ്യരെ എല്ലാം അവൻ ഒരേ സമുദായമാക്കുമായിരുന്നു."
'ആണാവട്ടെ ,പെണ്ണാവട്ടെ ആരെങ്കിലും താൻ സത്യവിശ്വാസിയായിക്കൊണ്ട് സൽക്കർമം പ്രവർത്തീച്ചാൽ ,അവനെ തീർച്ചയായും നാം നല്ല ഒരു വിശിഷ്ടമായഒരു ജീവിതം ജീവിപ്പിക്കുന്നതാണ്; അവർ പ്രവർത്തിച്ചു കൊണ്ടിരുന്നതിൽ വെച്ച് നല്ലതനുസ്സരിച്ച് അവരുടെ പ്രതിഫലം അവർക്ക് നാം നൽകുകയും ചെയ്യും"
അദ്ധ്യായം 16 അന്നഹ്ൽ സൂക്തം 97 വി ഖുർആൻ
അദ്ധ്യായം 16 സൂക്തം 93 അന്നഹ്ൽ
🌹
Sir
അങ്ങ് പറഞ്ഞതാണ് ശരി.
Correct
ഇത് മലനടാനുള്ള താക്കീതാണ്...
അവന്റെ ഇടക്കിടക്കുള്ള ഈ വിസർജനം ജനങ്ങളെ ഒരുപാട് തെറ്റിദ്ധരിപ്പിക്കുന്നുണ്ട്...
Jabir mattannur മലനാടനും അത് മാത്രമേ കണക്കുകൂട്ടുന്നുള്ളു ബാക്കി പൊതുജനം (സംഘികൾ )ഏറ്റുഎടുത്തുകൊള്ളും എന്നു അവനു അറിയാം. വളരെ പുരോഗമന വാദികളായ ഇടതുപക്ഷവും ഇതിനു മൗന സമ്മതം നൽകുന്നുണ്ട്. നാട്ടിൽ വർഗീയ വിദ്വേഷം പടർത്തുന്ന എത്രയോ വിഷയങ്ങൾ ഈ മലനാടൻ പ്രചരിപ്പിക്കുന്നു ഇവനെതിരെ എന്തെങ്കിലും നടപടി എടുത്തതായി ചൂണ്ടികാണിക്കാമോ
യഥാർത്ഥത്തിൽ ലീല മേനോത്തിക്കു കമലയോട് അസൂയയായിരുന്നു
സംഖ്യയേക്കാൾ വിഷമുള്ള ഒരു വ്യക്തിയാണ് ഇപ്പോൾ ഇതിനുപിന്നിൽ
👍 സർ പറയുന്നതാണ് ശരി
അങ്ങയുടെ അമ്പേഷണങ്ങൾ ഇനിയും തുടരട്ടെ..👍✌️
ഈ വിഷയം സത്യസന്ധ്യമായി തെളിവോടെ താങ്കൾ അവതരിപ്പിച്ചു, 👍👍👍ഇനി അവരുടെ കാര്യം പടച്ചവൻ നോക്കിക്കോളും,
മറുനാടൻ സാജനെപ്പോലെ ചൊറിച്ചിൽ ഇപ്പോഴും മാറി. യില്ലേ
ദൃശ്യ മാധ്യമങ്ങളിലൂടെയുള്ള തെളിവുകൾ നിരത്തിയുള്ള അവതരണം ഇഷ്ടപ്പെട്ടു അഭിനന്ദനങ്ങൾ
.. really great presentation.. love you Sir... Samadani Sir,ente eettavum priyappetta padithan aan..njan aake kelkkunnath Samadani Sir, and Simsarul Haq.. Malayala bhashakk magical power nalkiya Angeyattathe bhaasha vydagdyamulla apoirwa "PRATHIBHASAM".. aan Samadani Sir.. nhangalunayi personal contact und. ..and kamala surayya.. MASHA ALLAH...our great beloved"Umma".. ALLAHUMMA IRHAMHAA.. Aameen... Thank you Sir... really great effort...
കാൽപനിക, റിയലിസ സമിശ്രമായ രചനകളിൽ തുറന്നെഴുത്തിൻറെ കരുത്ത് കൊണ്ട് ഇന്നും കൊണ്ടാടപ്പെടുന്നവരാണ് മാധവിക്കുട്ടി എന്ന കഥാകാരി. ജീവിതാന്ത്യം വരെ തന്റെ തീരുമാനങ്ങളിൽ ആസാധാരണമായ ആർജ്ജവം കാണിച്ച അവരുടെ ഇസ്ലാമാശ്ലേഷവും ഒരു തുറന്ന് പറച്ചിലായിരുന്നു... മുസ്ലിം ആയ ശേഷം എഴുത്തിലും സംസാരങ്ങളിലും നിരന്തരം അവർ അത് സൂചിപ്പിക്കുകയും ചെയ്തിരുന്നു. അവരുടെ ഗ്രന്ഥങ്ങളിൽ, ഇൻറർവ്യൂകളിൽ, പ്രസംഗങ്ങളിൽ എല്ലാം ആ തീരുമാനത്തിലേക്ക് എത്തിയതിന്റെ കാര്യകാരണങ്ങൾ നിറഞ്ഞ് കിടപ്പുണ്ട്. താൽപര്യമുള്ളവർക്ക് ഒന്ന് ഗൂഗിൾ ചെയ്താൽ കണ്ടെത്താവുന്ന അത്രമാത്രം തൊട്ടടുത്ത്.
തങ്ങൾക്ക് താൽപര്യമില്ലാത്ത ഒരു ദർശനത്തിലേക്ക് അവർ ചേക്കേറിയതോടെ അതിന്റെ കാരണങ്ങൾ സ്വയം സൃഷ്ടിച്ചുണ്ടാക്കുകയും ആ കളവ് ആവർത്തിച്ചാവർത്തിച്ച് സത്യമാക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ് ചിലർ... അത് തിരിച്ചറിയാൻ കേരളീയ സംസ്കാരിക ലോകത്തിനും പൊതുസമൂഹത്തിനും സാധിച്ചിട്ടുണ്ട്... അത്തരം സിദ്ധാന്തങ്ങളെ അവജ്ഞയോടെ അവർ തള്ളിയിട്ടുമുണ്ട്.
മണ്ണോട് ചേർന്ന ആ മഹാസാഹിത്യകാരിയെ നിരന്തരം അവഹേളിക്കുന്ന ഇത്തരം പ്രവണതകളെ ചോദ്യം ചെയ്യാൻ ഏത് മലയാളിക്കും ബാധ്യതയുണ്ട്. ആ ഉത്തരവാദിത്ത നിർവ്വണത്തിന്റെ ഭാഗമായ താങ്കളുടെ ഈ ശ്രമത്തെ ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നു.
ഇതിൻെറ എല്ലാം പിന്നിൽ മറുനാടൻ ഉണ്ട്
ഓരോ കുടിലിലും കൊട്ടാര ത്തിലും എന്റെ സന്ദേശമെത്തു
ന്നതാണ് മുഹമ്മദ് (സ ). എല്ലാ വരും ചർച്ചക്കെടുക്കുന്ന അസൂ
യപ്പെടുന്ന ഒരേ ഒരു തത്വസംഹി
ത.going up n up
കേരളത്തിന്റെ റാബിയത്തുൽ അദബിയ്യ.. Thank you Sir for this video 💝
മറുനാടന്‍റെപണിവര്‍ഗീയതയാണ് അതിന് വേണ്ടികിണഞ്ഞിപ്രവര്‍ത്തിക്കുന്നു
സർ ഒരായിരം അഭിനന്ദനങ്ങൾ
ഇവർ മരിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും എന്തിനാണ് ഇവരുടെ ്് പിറകെ നടക്കുന്ന ത് എന്തിനാണ്
ശരീരത്തിലെ പ്രത്യേക സ്ഥലങ്ങളിൽ ചൊറി ഉള്ളവർ സ്ഥല ബോധങ്ങൾ ഇല്ലാതെ എപ്പോഴും ചൊറിഞ്ഞു കൊണ്ടിരിക്കും പുറമേനിന്ന് കാണുന്നവർ ഞാൻ സ്വയം ആസ്വദിക്കുന്ന പോലെ ആയിരിക്കും എന്നൊരു തോന്നൽ ഇതായിരിക്കും ഇവരുടെ ചിന്ത
എന്റെ ഹൃദയം ത്തിന്റെ basha. എനിക്ക് എനി ഒന്നും പറയാനില്ല ഒരു സ്ത്രീ (speshial)യുടെ വേദനയുടെ അറിവാണ് നിങ്ങൾ പറയുന്നത്. 🙏🙏🙏🙏🙏🙏🙏👌👌👌👌👍🏻👍🏻
ഈ വിഷയത്തിലെ അവ്യക്തത നീക്കിയതിനു ഒരു ബിഗ് സല്യൂട്ട് ✊🔥
താങ്ക്സ് sr സത്യ സന്തമായി അവതരിപ്പിച്ചു... എന്റെ നാട്ടുകാരനായ ആ പാവം മനുഷ്യ ന്നെ എന്തിനാ ഇവൻ മാർ ക്രൂഷിക്കുന്നത്
Ladies nodu decent ആയി നിൽക്കുന്ന purushan. Ladiesnodu manyamaayi idapedunna aal
Ahankaaram Illa.
League Vitu Congressil chernnu party sakthamakkukayaanu mopper cheyyendath.
@@mariyammaliyakkal9719 അതൊരിക്കലും നടക്കില്ല 🥰🙏
@@yousufchathanathil1270 എങ്കിൽ അദ്ദേഹം അംഗീകരിക്കപ്പെടും
ഒരു നിലപാടും ഇല്ലാത്ത ആളുകൾ ഇങ്ങനെയേ പറയു അത് നിലവാരം ഇല്ലാത്ത കുറെ ആളുകളുടെ ആവിശ്യമാണ് സാർ യാഥാർത്യം വിവരിച്ചതിനു നന്ദി
1 കമലാ സുരയ്യ മുംബൈയിൽ താമസിക്കുമ്പോൾ അന്ധരായ രണ്ട് മുസ്ലിം ബാലന്മാരെ വളർത്തിയിരുന്നു. അവരുടെ മതപഠനത്തിന് വാങ്ങിയ പുസ്തകങ്ങളിൽ നിന്നാണ് അവർ ഇസ്ലാം പഠിച്ചത്. ഇസ്ലാം സ്വീകരണത്തിന് ശേഷം ഇപ്പോൾ അധ്യാപകരായ അവർ കമലയെ സന്ദർശിച്ച വാർത്ത ചിത്ര സഹിതം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.
2 അവരുടെ മുൻ കാലത്തെ പല ഇന്റർവ്യൂകളിലും ഇസ്ലാമിന്റെ ജീവിത സന്ദേശം (ഭുമിയിൽ കാരുണ്യം. നീതി, നന്മയിലുടെ ദൈവ പ്രാതിനിധ്യം) ഉൾക്കൊള്ളുന്നുവെന്ന് വ്യക്തമാക്കുന്നതാണ്.
3.. കാർഗിലിൽ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കൾക്ക് പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയും ഒരു വിധവയുടെ പ്രതികരണവും പശ്ചാത്തലമാക്കി അവർ ഒരു കഥ എഴുതിയതും സംഘ പരിവാറിന്റെ ആ കഥയോടുള്ള പ്രതികരണവും. അവരുടെ ഇസ്ലാം വിശ്വാസം തുറന്നു പ്രകടിപ്പിക്കാൻ നിമിത്തമാകുകയായിരുന്നു.
ശപിക്കപ്പെട്ട വറ്ഗമാണ് ജാമിതയും മലനാടനുമൊക്കെ ശാന്തതയുടെ മാനൃതയുടെ കാരുണൃത്തിന്ടെ സ്നേഹത്തിന്ടെ മഹാമനസ്കതയുടെ ധീരതയുടെ പരൃയമാണ് കമലസുറയ്യയും നാലപ്പാടും മക്കളും അവറ്ക്ക് അല്ളാഹു സ്വറ്ഗ്ഗം നല്കി അനുഗ്റഹിക്കുമാറാകട്ടെ സമറ്ത്ഥമായി സതൃസന്ധമായിവധൈരൃസമേതം അവതരിപ്പിച്ച അനില്മുഹമ്മദ് അവറ്കളുക്ക് രക്തസാക്ഷികളുടെ സ്വറ്ഗത്തിന്ടെ പ്റതിഫലം അല്ളാഹു നല്കി. അനുഗ്റഹിക്കുമാറാകട്ടെ ആമീന്
നിങ്ങളുടെ കാഴ്ചപ്പാടിൽ വളരെ സത്യസന്ധതയും പക്ഷപാതപരമായ കാഴ്ചപ്പാടുകളും അടങ്ങിയിരിക്കുന്നു. ttund
My respect for tou
@@sghnr5377 😍
ഇസ്ലാം മതം നല്ല രീതിയിൽ പഠിച്ചിട്ട് വന്നവർ ആണ് കമലാസുരയ്യയും ഹാദിയയും അല്ലാതെ കാമുകനെ കണ്ടിട്ട് ഇസ്ലാമിലോട്ട് വന്നവരല്ല
കാമുകനെ കണ്ടിട്ട് വന്നവർ ഇസ്ലാം ആണോ എന്ന് ചിന്തിക്കണം
പുതിയ തലമുറയ്ക്കും തെറ്റിദ്ധാരണ മാറ്റാൻ സഹായകമായി.. നന്ദി !!
ഇസ്ലാം സ്വീകരിച്ച ശേഷമുള്ള ചിന്തകള് ഉൾപെടുത്തി പ്രസിദ്ധീകരിച്ച ഒരു പുസ്തകം ഉണ്ട്..,
"ഈ ജീവിതം കൊണ്ട് ഇത്ര മാത്രം" Dc books published..! ❤️❤️❤️
അനേഷണവും വിവരണവും വളരെ നന്നായി. ഒരാളുടെ വ്യക്തിപരമായ കാര്യത്തിൽ നമ്മളാരും അതിരുകവിഞ്ഞു ഇടപെടേണ്ട കാര്യവുമില്ല. അതവരുടെ ഇഷ്ടം തന്നെയാണ്. മതം ഒരാളുടെ ഇഷ്ടമാണ് എന്ന് പറഞ്ഞത് എത്രത്തോളം ശരിയാണ് എന്നതിൽ സംശയം ഉണ്ട്.
Correct words
മറുനാടൻ ഇതിനെ കുറിച്ച് കുറെ കുത്തി പൊക്കിയിട്ടുണ്ട്
വിവാദങ്ങളുടെ നിർമാണ ശാല വിലക്ക് വാങ്ങിയവരുടെ മനസ്സിൻ്റെ എക്സറ തുറന്ന് കാട്ടുന്ന സത്യം.
കഴിഞ്ഞ ദിവസം മറുനാടൻ ഷാജനാണ് ഈ കഥ വീണ്ടും കുത്തിപ്പൊക്കി എരിവും പുളിയും ചേർത്ത് അവതരിപ്പിച്ചത്. ഞാൻ അടിയിൽ കമന്റ് ഇട്ടിരുന്നു. കമല സുരയ്യയുടേതിനേക്കാൾ ഭാവനാത്മകമായ നല്ലൊരു സാഹിത്യ സൃഷ്ടി. ഇതു പുസ്തക രൂപത്തിലാക്കി, ലവ് ജിഹാദ് എന്ന പേരിൽ പുറത്തിക്കണം. ഇല്ലാക്കഥകൾ മെനയുന്ന സങ്കിപുത്രന്മാർക്കു സന്തോഷമാകും.
ചില ആളുകൾ അതിൽ സുഖം കണ്ടെത്തുന്നു. ആരാന്റെ അമ്മക്ക് ഭ്രാന്തയാൽ കാണാൻ നല്ല ചന്ദം
Anil sir.. Well explained 👍👍👍😍😍😍
very good .is it right, any doubt?
കമല സുരയ്യ 🥰
A well studied counter. GOOD
Bigg salute sir 🌹🌹🌹
ശരിയുത്തരം paranchinu thanks മറ്റുള്ളവരുടെ vedios yellam thettaya daranayan parayunnad
എങ്ങനെഎല്ലാംവിഷംകുത്തിവക്കാൻ
പറ്റുമോഅവിടെഎല്ലാംകുത്തികൊണ്ട്
രിക്കുംഇത്വർക്കു അത് ഒരു ഹേബിയന് സത്യംത്തെ എത് ല്ലാംരീതിയിൽമുടിവച്ചാലുംസത്യം
തന്നെയാണ് വിജയം ഇത് ലോകം
അറിഞ്ഞ സത്യം മാണ് താങ്കൾക്ക് ഒരുപാട് നന്ദിഉണ്ട് sr
വളരെ നന്നായി. സത്യാവസ്ഥ പൊതു സമൂഹം അറിയട്ടെ! ഭാവുകങ്ങൾ നേരുന്നു.
Swarga kumarikalaya swopnangale pranayicha kamala surayya❤
അവർ വാത്സല്യത്തോടെ മോനു എന്ന് വിളിക്കുന്ന എം ഡി നാലപ്പാട് തന്നെ ഇത് പലപ്പോഴും വിശദീകരിച്ചിട്ടുള്ള കാര്യമാണ്. ആർക്ക് എപ്പോൾ ഹിദായത്ത് കൊടുക്കണം എന്നത് അല്ലാഹുവിന്റെ തീരുമാനമാണ്.
അവർ സത്യം അറിഞ്ഞു ഇസ്ലാം ആയി എന്ന് പുറം ലോകം ശ്രദ്ധിക്കരുത്.... അത് കൂട്തൽ അപകടം ആണ് എന്ന് ആരോ തെറ്റിധരിച്ചു അല്ലേൽ... കുരു പൊട്ടി പടച്ച് ഉണ്ടാക്കിയ കഥ ആണ്.... കമല സുരയ്യ സമദാനി.... പ്രേമം......അത് മനപ്പൂർവം..... പലരും പാടി നടന്നു.... സത്യം അല്ല എന്ന് അറിഞ്ഞു തന്നെ....ഇതെല്ലാം ആണ് അതിന്റെ ആകെ വശം.... ഹിന്ദുതീവൃവാദ ചിന്ത ഉള്ളവരും.... ബ്രിട്ടീഷ്കാരും.. വൈദേശിക ശക്തികളും പണ്ട് മുതൽ... തുടന്ന്...പൊന്ന് കൊണ്ട് ഇരിക്കുന്ന.... ബീവത്സാതന്ദ്രം.,.. വിഡ്ഢികൾ തുടന്നുകൊണ്ടേ ഇരിക്കട്ടെ....😄
ഇഷ്ടം 💕